Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒളിംപിക്സ് മാലിക്കിനോടു ചെയ്തത്!
സിനിമാപ്പാട്ടുകളിൽ, പ്രത്യേകിച്ച് ഹിന്ദിയിൽ ഈണം മോഷ്ടിക്കുന്നതിൽ വലിയ പുതുമയൊന്നുമില്ല. അറിവോടെയും അല്ലാതെയും പല ഭാഷകളിൽനിന്ന് പ്രമുഖരും അല്ലാത്തവരുമായ സംഗീതസംവിധായകർ കോപ്പിയടിച്ചിട്ടുണ്ട്. അത്തരം പാട്ടുകളിൽ പലതും സൂപ്പർ ഹിറ്റുകളുമാണ്. കോപ്പിയടിച്ച കാര്യം പലപ്പോഴും കേട്ടു, പക്ഷേ കണ്ടില്ല എന്നു നടിക്കുകയാണ് പതിവ്. എന്നാൽ, ഒളിംപിക്സ് ഈയൊരു മുട്ടൻ പണിതരുമെന്ന് ഹിന്ദിയിലെ അടിപൊളി പാട്ടുകളുടെ സ്രഷ്ടാവായ അനു മാലിക് ഒരിക്കലും കരുതിക്കാണില്ല. ആ കഥയ്ക്കു പിന്നിലും കഥകളുണ്ട്...
എന്തുചെയ്യാനാണ്, സംഗീതത്തിൽ ആകെക്കൂടി
ഏഴു സ്വരങ്ങളേയുള്ളൂ!
അതുകൊണ്ടുതന്നെ സംഗീതത്തിൽ ആർക്കും ഒറിജിനൽ എന്ന് അവകാശപ്പെടാൻ പറ്റില്ല എന്ന ന്യായം പറഞ്ഞത് ആരാണ്? ഹിന്ദി സംഗീതസംവിധായകൻ അനു മാലിക്. ഏഴു സ്വരങ്ങൾ മാത്രമുള്ളതിനാൽ ഈണങ്ങൾക്കു സാമ്യം വരുന്നതിൽ അത്ഭുതമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എ.ആർ. റഹ്്മാന്റെയും ഉസ്താദ് നുസ്രത് ഫത്തേഹ് അലി ഖാന്റെയും ഈണങ്ങൾ കോപ്പിയടിച്ചു എന്ന ആരോപണം നിരന്തരം ഉയർന്നപ്പോഴാണ് അദ്ദേഹം ഈ ന്യായവുമായി എത്തിയത്.
ഫത്തേഹ് അലി ഖാന്റെ ഈണങ്ങളോട് തനിക്ക് അത്ര ഇഷ്ടമാണെന്നും, അവ എടുത്ത് പാട്ടുണ്ടാക്കുന്നതിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നതെന്നും മാലിക് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വലിയ എതിർപ്പുകൾ പ്രകടിപ്പിക്കാതിരുന്നത് മാലിക്കിനു ഭാഗ്യവുമായി. എന്നാൽ, ആത്മീയത നിറയുന്ന ഈണങ്ങളെടുത്ത് പ്രണയഗാനമാക്കുന്നതിൽ ഉസ്താദിന് ചെറുതല്ലാത്ത നീരസമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.
കേട്ടും അനുകരിച്ചും പാടിയും കാലം പോകെയാണ് ഇത്തവണത്തെ ഒളിംപിക്സ് വന്നത്. ഇസ്രയേൽ ആദ്യത്തെ സ്വർണം നേടിയതോടെ അനു മാലിക്കിന് വല്ലാത്തൊരടിപറ്റി. മാലിക്ക് മുന്‍പു മത്സരിക്കാതെ നേടിയ ഒരു സ്വർണം തിരിച്ചുപിടിച്ച അവസ്ഥയായി അത്. ട്രോളന്മാർ ഒന്നിന് ഒന്‍പതു "സ്വർണം' കൊടുക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ചെയ്യാമോ?
ഇസ്രായേലിന്റെ ആർടേം ദോൽഗോപ്യാറ്റ്
ജിംനാസ്റ്റിക്സിൽ സ്വർണം നേടുന്നു. ചരിത്രസംഭവമാണ്. ഇസ്രായേലിന്റെ രണ്ടാമത്തെ ഒളിംപിക് ഗോൾഡ് മെഡലാണ്. മെഡൽ സമർപ്പിച്ചുകഴിഞ്ഞാൽ ആ രാജ്യത്തിന്റെ ദേശീയഗാനം വേദിയിൽ മുഴങ്ങും. അങ്ങനെ ഇസ്രായേലിന്റെ ദേശീയഗാനമായ ഹാതിക്വാ കേട്ടപ്പോൾ സംഗീതപ്രേമികളായ ഇന്ത്യക്കാർക്ക് ഒരു സംശയം- ഇതെവിടെയോ മുന്‍പ് കേട്ടിട്ടുണ്ടല്ലോ..!!
സംഗതി പെട്ടെന്നുതന്നെ മിന്നി. 1996ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണ് ചിത്രമായ ദിൽ ജലേയിലെ മേരാ മുൽക്ക് മേരാ ദേശ് എന്ന പാട്ടിന്റെ അതേ ഈണം. എന്തായാലും ഒരു സിനിമാപ്പാട്ടെടുത്ത് മറ്റൊരു രാജ്യക്കാർ അതേ ഈണത്തിൽ ദേശീയഗാനം ഉണ്ടാക്കില്ല. അപ്പോൾ ദേശീയഗാനത്തിന്റെ കോപ്പിയടിതന്നെ. ഉടനെ തുടങ്ങി ട്വിറ്ററിൽ ട്രോളോടു ട്രോൾ. അനു മാലിക് എയറിൽ!
അപ്പോൾ അനു മാലിക് ഇസ്രേലി ദേശീയഗാനത്തെപ്പോലും വെറുതെവിട്ടില്ല. ഇതറിയാൻ കഴിഞ്ഞതിന് ഇന്റർനെറ്റിനു നന്ദി- ട്രോളുകളിലൊന്ന്.
പ്രതീക്ഷ എന്ന അർഥംവരുന്ന ഹാതിക്വാ 19-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജൂത കവിതയാണ്. നഫ്തലി ഹെർസ് ഇംബർ 1878ലാണ് ഇതെഴുതിയത്. ഇസ്രായേൽ രൂപീകൃതമായശേഷം 1948ൽ ഹാതിക്വാ അനൗദ്യോഗികമായി ദേശീയഗാനമാക്കപ്പെട്ടു. അതിന്റെ ചുരുക്കി പരിഷ്കരിച്ച രൂപം 2004ൽ ഒൗദ്യോഗിക ദേശീയഗാനമാവുകയും ചെയ്തു.
ആ സംഗീതം വന്നവഴി
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ഗാനത്തിൽനിന്നാണ് ഹാതിക്വായുടെ മെലഡി വന്നതെന്നു കേൾക്കുന്പോൾ അനു മാലിക് ചെയ്തതിൽ വലിയ തെറ്റുണ്ടോ എന്നു സംശയിക്കാം. ലാ മൻഡോവാന എന്നതായിരുന്നു ആ ആദിമഗീതം. പതിനേഴാം നൂറ്റാണ്ടായതോടെ ബാലോ ഡി മൻഡോവ എന്ന പേരിൽ ഇറ്റലിയിൽ ഈ ഗാനം ശ്രദ്ധനേടി. പെട്ടെന്ന് ഇഷ്ടംതോന്നുന്ന ഈണമായിരുന്നതിനാൽ പല പേരുകളിൽ യൂറോപ്പിലാകമാനം അതെത്തി.
ഒട്ടേറെ നാടൻ ഗാനങ്ങൾ അക്കാലത്ത് സമാനമായ ഈണങ്ങളിൽ പിറന്നു. സ്ലോവേനിയയിലെ പ്രശസ്തമായ കുട്ടികളുടെ പാട്ട്, ചെക്ക് കംപോസറായ ബെഡ്റിച്ച് മെറ്റാനയുടെ സിംഫണിക് വർക്കുകൾ, ജർമൻ ഗാനം, ഫ്രഞ്ച് കംപോസർ കാമിലി സെയ്ന്റ് സേയ്ൻസിന്റെ ഗാനം തുടങ്ങിയവയിലൊക്കെ അതിന്റെ അലയൊലികളുണ്ട്. അമേരിക്കൻ കംപോസർ ജോണ്‍ വില്യംസും അതേ ഈണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു.
ഹാതിക്വയ്ക്ക് ഈണമൊരുക്കിയത് 1888ൽ സാമുവൽ കോഹൻ എന്ന സംഗീതജ്ഞനാണ്. ഒട്ടേറെ വർഷങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: റൊമേനിയയിൽവച്ചു കേട്ട ഒരു കാളവണ്ടിപ്പാട്ടിന്റെ ഈണം മനസിലിട്ടാണ് ആദ്യമായി ഹാതിക്വാ മൂളിയത്!
അപ്പോൾ തീർച്ചയായും അനു മാലിക്കിനു പറഞ്ഞു രക്ഷപ്പെടാം, താൻ കേട്ടതും റൊമേനിയൻ ഗാനമായിരുന്നു എന്ന്!
മാലിക്കിനിതു പുത്തരിയല്ല
ട്വിറ്ററിൽ ട്രോൾ നിറഞ്ഞതോടെ അനു മാലിക് കോപ്പി പേസ്റ്റ് ചെയ്ത പഴയ പാട്ടുകളുടെ ലിസ്റ്റും പിന്നാലെയെത്തി. അകേലേ ഹം അകേലേ തും (1995) എന്ന ചിത്രത്തിലെ ദിൽ മേരാ ചുരായാ ക്യോം എന്ന പാട്ടിന്റെ ഒറിജിനൽ വാമിന്റെ ലാസ്റ്റ് ക്രിസ്മസ് ആണ്. 1972ലെ പ്രശസ്തമായ ഗോഡ്ഫാദറിന്റെ തീം സോംഗിൽനിന്നാണ് രാജാ കോ റാണീ സേ പ്യാർ ഹോ ഗയാ എന്ന പാട്ടുണ്ടായത്. 1997ൽ പുറത്തിറങ്ങി ഹിറ്റായ നീന്ദ് ചുരായി മേരീ (ഇഷ്ഖ്) എന്ന പാട്ട് ലീനിയറിന്റെ സെൻഡിംഗ് ഓൾ മൈ ലവ് എന്ന പാട്ടിൽനിന്നു ചൂണ്ടിയതാണ്. മാർക് മോറിസണ്‍, എയ്ഞ്ചലോ തുടങ്ങിയവരുടെ പാട്ടുകളും കോപ്പിയടിച്ചു. എല്ലാം ആ ഏഴു സ്വരങ്ങളുടെ പ്രശ്നമാവണം!
ഈണമോഷണം മാത്രമല്ല ഒട്ടേറെ ലൈംഗികാതിക്രമ ആരോപണങ്ങളും അനു മാലിക്കിനു നേരെ ഉയർന്നിട്ടുണ്ട്. തെളിവില്ലെന്നു പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അവസാനിപ്പിച്ച കേസും ഇതിൽപ്പെടും. വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ലെന്ന സൂചനയോടെയുള്ള തീരുമാനത്തിൽ ഏറെ വിമർശനവും ഉയർന്നിരുന്നു.
2001ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ അനു മാലിക്കിന്റെ ബാസീഗർ ഓ ബാസീഗർ എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്.
എൻഡിംഗ് നോട്ട്: ഗുരുദത്തിന്റെ വിഖ്യാതമായ പ്യാസാ എന്ന ചിത്രത്തിലെ ജാനേ വോ കേസേ ലോഗ് ഥേ എന്ന പാട്ടു സൂക്ഷ്മതയോടെ കേൾക്കുക. നമ്മുടെ ജനഗണമനയുടെ വരികൾ ഓർമവരും. എസ്.ഡി. ബർമനാണ് സംഗീത സംവിധായകൻ.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top