Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിലാവെളിച്ചത്തിന്റെ ചരിത്രവുമായി ചാന്ദ്നി ചൗക്ക്
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ തലസ്ഥാനനഗരമായ ഷാജഹാനാബാദിന് രൂപംകൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി വികസിച്ചുവന്നതാണ് ചാന്ദ്നി ചൗക്കും. നടുക്ക് ഒരു വലിയ കുളവുമായി സമചതുരാകൃതിയിലായിരുന്നു ചാന്ദ്നി ചൗക്കിന്റെ കിടപ്പ്
ചന്ദ്രബിംബം പൊഴിച്ചിട്ട നിലാവെളിച്ചം കുളത്തിൽ വീണ് തിളങ്ങിയ രാത്രികളിൽ നിന്നാണ് ചാന്ദ്നി ചൗക്കിന് ആ പേരു വന്നതെന്നാണ് ഒരു ചരിത്രവാദം.
നിലാവ് വീണ് തിളങ്ങിയ ആ കുളം കാഴ്ചയിൽനിന്നു മാഞ്ഞുപോയെങ്കിലും കേൾക്കുന്പോൾ ഇന്പമുള്ള ആ ചരിത്രം തന്നെയാണ് ചാന്ദ്നി ചൗക്കിനെ ചുറ്റിപ്പറ്റി എന്നും പ്രകാശം പരത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണി എന്ന ഖ്യാതി എക്കാലത്തും ചാന്ദ്നി ചൗക്കിന് സ്വന്തമാണ്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ തലസ്ഥാനനഗരമായ ഷാജഹാനാബാദിന് രൂപംകൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി വികസിച്ചുവന്നതാണ് ചാന്ദ്നി ചൗക്കും.
നടുക്ക് ഒരു വലിയ കുളവുമായി സമചതുരാകൃതിയിലായിരുന്നു ചാന്ദ്നി ചൗക്കിന്റെ കിടപ്പ്. അന്നേ ഇവിടുത്തെ കടകൾ അർധചന്ദ്രാകൃതിയിലാണ് നിർമിച്ചിരുന്നത്.
ഷാജഹാന്റെ മകൾ ജഹനാരയ്ക്ക് ആഗ്രഹമുള്ളതെന്തും വാങ്ങുന്നതിനുവേണ്ടിയാണ് ചാന്ദ്നി ചൗക്ക് ഷോപ്പിംഗ് കേന്ദ്രം പരുവപ്പെടുത്തിയെടുത്തതെന്നും പറയപ്പെടുന്നു. ചാന്ദ്നി ചൗക്കിന്റെ ചരിത്രം എന്നാൽ ഷാജഹാനുശേഷം മുഗൾ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത ജഹനാരയുടെ ചരിത്രം കൂടിയാണ്. ഷാജഹാന്റെയും മുംതാസ് ബീഗത്തിന്റെയും മൂത്ത മകളായിരുന്നു ജഹനാര.
ഇന്ന് നഗരം ആധുനിക സ്പർശനങ്ങളാൽ മുഖച്ഛായ പാടേ മാറ്റിയെങ്കിലും ചാന്ദ്നി ചൗക്കിന്റെ ചരിത്ര പ്രാധാന്യം അകന്നു പോകുന്നില്ല. മുഗൾ കാലഘട്ടത്തിലെ വലിയ നിർമിതികളൊന്നുംതന്നെ ചാന്ദ്നി ചൗക്കിൽ കാണാനേയില്ല. പക്ഷേ, പുരാതന ഇന്ത്യയുടെ ഒരു വലിയ വ്യാപാര-വാണിജ്യ ചരിത്രത്തിന്റെ വേരുകൾ ഇവിടെ ഉറച്ചു കിടക്കുന്നു.
വെള്ളിയിൽ പണിത സാധനങ്ങളായിരുന്നു എക്കാലത്തും ചാന്ദ്നി ചൗക്കിലെ പ്രധാന വാണിജ്യ സാമഗ്രി. തിരക്കേറിയ വിപണി പ്രധാനമായും ഉർദു ബസാർ, ജോഹ്രി ബസാർ, അഷ്റാപി ബസാർ, ഫത്തേപുരി ബസാർ എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചു കിടക്കുന്നു. മുഗൾ കാലഘട്ടത്തിന്റെ വാസ്തു രീതികൾ അപ്പാടെ ഇക്കാലത്ത് മാഞ്ഞു പോയിരിക്കുന്നു.
തിക്കും തിരക്കുമുള്ള ചാന്ദ്നി ചൗക്കിന്റെ നടുവിൽ നിന്ന് പഴമയുടെ ചരിത്രം ചികഞ്ഞെടുക്കണമെങ്കിൽ എഴുതപ്പെട്ട രേഖകളല്ലാതെ മറ്റു ദൃശ്യ സാക്ഷ്യങ്ങളൊന്നും തന്നെയില്ല.
ചാന്ദ്നി ചൗക്കിലെ ഓരോ ഇടവഴിക്കും ഗലികൾക്കും വ്യാപാരസംബന്ധമായ ഓരോ പ്രത്യേകതയുണ്ട്. വസ്ത്രങ്ങൾ മാത്രം കിട്ടുന്ന സ്ഥലങ്ങൾ, വെള്ളിക്ക് മാത്രമായൊരിടം, അലങ്കാരവസ്തുക്കൾക്ക് മറ്റൊരിടം, പാത്രങ്ങൾക്കും മറ്റു വീട്ടുസാധനങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും എന്തിനേറെ കണ്ണടകൾക്കും വാച്ചുകൾക്കും കല്യാണക്കുറികൾക്കുംവരെ പ്രത്യേകമായ തെരുവുകളും തിരിവുകളുമുണ്ട്.
ചാന്ദ്നി ചൗക്കിലെ ഖാരി ബാവ്ലിയാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റ്. കത്രാനീൽ തുണികളുടെ വിസ്മയ മാർക്കറ്റാണ്. വെള്ളി ആഭരണങ്ങൾക്ക് ദരീബാ കാലാനും ഭക്ഷണ രുചിവൈവിധ്യങ്ങൾക്ക് പറാന്തേ വാലി ഗലിയും പുകൾപെറ്റിരിക്കുന്നു.
ദരീബാ കാലാനിൽ വെള്ളിക്കു പുറമേ സ്വർണാഭരണങ്ങളുടെയും കമനീയ ശേഖരങ്ങളുണ്ട്. യന്ത്രസഹായമില്ലാതെ കൈകൾകൊണ്ട് നിർമിച്ചവയാണ് ഇവിടുത്തെ ആഭരണങ്ങൾ എന്നതാണ് പ്രത്യേകത. വെള്ളിക്കും സ്വർണത്തിനും പുറമേ വജ്രാഭരണങ്ങൾക്കും ഇന്നിവിടം പ്രസിദ്ധമാണ്.
ബല്ലിമാര പാദരക്ഷകളുടെ കേന്ദ്രമാണ്. വിവിധതരം തുകൽചെരിപ്പുകളുടെയും ഷൂസുകളുടെയും മാത്രം വിപണന കേന്ദ്രം. തുന്നൽസാമഗ്രികളുടെയും അലങ്കാര വസ്തുക്കളുടെയും കേന്ദ്രമാണ് കിനാരി ബസാർ. വിവിധതരം ഷാളുകളുടെ കേന്ദ്രമാണ് മോത്തി ബസാർ. വിലയേറിയ കാഷ്മീരി പഷ്മിന മുതൽ വിലകുറഞ്ഞ ഭംഗിയേറിയ വിവിധ തരം ഷോളുകളും ഇവിടെ വാങ്ങാം. സാരി, ലെഹംഗ, പരന്പരാഗത മുസ്ലിം വേഷവിധാനങ്ങൾ, ബാഗുകൾ എന്നിവയുടെ കേന്ദ്രമാണ് മീന ബസാർ.
അടുത്തയിടെ വാഹന ഗതാഗതം പാടേ നിരോധിച്ചും കാൽനട മാത്രമാക്കിയും മുഖം മിനുക്കിയും ഡൽഹി സർക്കാർ ചാന്ദ്നി ചൗക്കിന്റെ പ്രൗഢിയും പൗരാണികതയും അതേപടി നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 12ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് നവീകരിച്ച ചാന്ദ്നി ചൗക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
175 വർഷങ്ങളായി താമസമുറപ്പിച്ച കുടുംബങ്ങളിലെ പിൻതുടർച്ചക്കാരുണ്ട് ചാന്ദ്നി ചൗക്കിൽ ഇക്കാലത്തും. തലമുറകൾ കണ്ട മുഖച്ഛായ മാറ്റങ്ങളിൽ യോജിപ്പും വിയോജിപ്പുമുള്ളവരുണ്ട് അവർക്കിടയിൽ.
സ്ഥലപരിമിതി കൊണ്ടു വീർപ്പു മുട്ടിച്ചപ്പോൾ ചരിത്ര ഭവനങ്ങൾ ഒഴിഞ്ഞു നഗരത്തിരക്കുകളിലേക്ക് വാസം മാറി പോയവരുമുണ്ട്. എന്തു തന്നെയായാലും തലസ്ഥാന നഗരിയിൽ. പുരാതന ഡൽഹിയിൽ ഇന്നും പൗരാണികതയുടെ കൈയൊപ്പു പതിഞ്ഞ ഒരു വ്യാപാര കേന്ദ്രം ചാന്ദ്നി ചൗക്ക് തന്നെ.
സെബി മാത്യു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top