Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അരങ്ങുവാണ അടുക്കള
വിവാദ കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ കർഷകരുടെ പ്രതിഷേധം കൊടുന്പിരിക്കൊണ്ടു നിൽക്കുന്ന ദിനങ്ങൾ. അണപൊട്ടിയൊഴുകിയ സമരം എങ്ങനെയും ഒരു ഒത്തു തീർപ്പിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു കേന്ദ്രസർക്കാർ. അതിനായി നാൽപതോളം കർഷകസംഘടനകളുടെ പ്രതിനിധികളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ ചർച്ചയ്ക്കു തീരുമാനമായി. കഴിഞ്ഞ ഡിസംബർ ഒന്നിനു നടന്ന ചർച്ചയുടെ ഇടവേളയിൽ ചായയ്ക്കു ക്ഷണിച്ചപ്പോൾ പച്ചവെള്ളം പോലും വേണ്ടെന്നു കർഷകർ സർക്കാർ പ്രതിനിധികളോടു പറഞ്ഞു.
ഡിസംബർ മൂന്നിനായിരുന്നു അടുത്ത ചർച്ച. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ സഹമന്ത്രി പിയൂഷ് ഗോയലും സോം പ്രകാശുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നു ചർച്ച നടത്തിയത്. ഏഴു മണിക്കൂർ നീണ്ട ചർച്ച ആദ്യ രണ്ടു മണിക്കൂറുകൾ പിന്നിട്ടപ്പോൾ മന്ത്രിമാർ കർഷകനേതാക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നാൽ, ക്ഷണം നിരസിച്ച കർഷകർ തങ്ങൾക്കുള്ള ഭക്ഷണം തങ്ങൾ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു.
സർക്കാർ ഭക്ഷണം വാഗ്ദാനംചെയ്തതെങ്കിലും ഞങ്ങളതു നിരസിച്ചു. ഞങ്ങളുടെ ലങ്കാറിൽനിന്നു കൊണ്ടുവന്ന ഭക്ഷണമാണ് ഞങ്ങൾ കഴിച്ചത്. സർക്കാർ തരുന്ന ഉച്ചഭക്ഷണമോ ചായയോ കുടിക്കില്ലെന്നാണ് ചർച്ചയ്ക്ക് ശേഷം കർഷകനേതാക്കൾ പറഞ്ഞത്.
അവർ തരാമെന്ന് പറഞ്ഞ ചായയ്ക്കുള്ള പാലുപോലും ഞങ്ങളുടെ തൊഴുത്തിൽനിന്നുള്ളതാണ് . വേണമെങ്കിൽ മന്ത്രിമാർക്ക് ചായയോ ജിലേബിയോ ലഡുവോ എന്തും നൽകാം. പക്ഷേ, ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കർഷക നേതാവ് പ്രേം സിംഗ് പ്രതികരിച്ചത്.
സമരസ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന ലങ്കാറിൽനിന്നാണ് കർഷക നേതാക്കൾക്കുള്ള ഭക്ഷണം എത്തിച്ചിരുന്നത്. വിജ്ഞാൻ ഭവന്റെ കവാടത്തിലേക്ക് അന്ന് ഉച്ചയ്ക്കെത്തിയ ആംബുലൻസ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് കാര്യം തിരക്കിയപ്പോഴാണ് ചർച്ചയ്ക്കിരിക്കുന്ന കർഷകനേതാക്കൾക്കുള്ള ഭക്ഷണമാണെന്ന് ഡ്രൈവർ വ്യക്തമാക്കിയത്. പുറത്തേക്കിറങ്ങിവന്ന കർഷക പ്രതിനിധികൾ വിജ്ഞാൻഭവന്റെ വരാന്തയിൽ ഇരുന്നും നിന്നുമൊക്കെയാണ് തിടുക്കത്തിൽ ഉച്ചഭക്ഷണം കഴിച്ച് ചർച്ചകളിലേക്ക് മടങ്ങിയത്.
വിശക്കുന്നവന് ഭക്ഷണം നൽകുകയെന്ന സിക്ക് മതപാരന്പര്യത്തിൽ അധിഷ്ഠിതമായ സാമൂഹിക അടുക്കളകളാണ് ലങ്കാറുകൾ. എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണ് ഈ അന്നദാനം. നാനാജാതി മനുഷ്യർക്ക് ഒന്നിച്ചുചേരുന്നതിനുള്ള വേദികൾകൂടിയാണിത്. സാധാരണ സിക്ക് വിശ്വാസികളുടെ ആരാധനാലയങ്ങളായ ഗുരുദ്വാരകളിലാണ് ലങ്കാറുകൾ അഥവാ കൂട്ടായ്മാവിരുന്നുകൾ നൽകുക പതിവ്. ജാതി വ്യത്യാസമില്ലാതെ ആർക്കും ഈ വിരുന്നിൽ പങ്കെടുത്തു ഭക്ഷിക്കാം.
സിക്ക് മതക്കാരുടെ ഈ വിശ്വാസമാണ് ഡൽഹി കർഷക സമരത്തിന്റെ കരുത്തും കരുതലുമായി മാറിയത്. നൂറുകണക്കിന് കർഷകരുടെ പോരാട്ട വീര്യം കെടാതെ സൂക്ഷിക്കാൻ ലങ്കാറുകളിലെ സമൂഹ അന്നദാനത്തിന് കഴിഞ്ഞു. ഭക്ഷണം മാത്രമായിരുന്നില്ല സമര വേദികളിലെ ലങ്കാറുകളിൽ ലഭിച്ചത്. പുസ്തകങ്ങളും മരുന്നുകളും സലൂണുകളും ഉൾപ്പെടെ വേണ്ട സകലതും ലഭ്യമാക്കിയ ലങ്കാറുകൾ കർഷകസമരത്തിന്റെ ജീവനാഡികളായി മാറി.
പുതിയൊരു സമരമുറ
അതിർത്തിയിലെ തെരുവോരങ്ങളിൽ പഞ്ചാബിലെ ധീരൻമാരായ കർഷകർ തന്പടിച്ചത് നേരംപോക്കിനായിരുന്നില്ല. ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ ചെന്നുപെട്ടതു പോലെ കണ്ണെറിഞ്ഞാൽ കാണാവുന്നിടത്തൊക്കെ ഗുരുദ്വാരകളും ലൈബ്രറികളും സ്കൂളുകളും ജിമ്മുകളും ഒക്കെയായി കർഷകർ സമരജീവിതം അവിടെ ആഘോഷമാക്കി. മരം കോച്ചുന്ന തണുപ്പിലും ട്രാക്ടറുകളുടെ പിന്നിൽ കൂട്ടിച്ചേർത്ത ട്രോളികളിൽ കർഷകരുടെ ഒരുമയ്ക്ക് ചൂടുപകരാൻ സംവിധാനമൊരുക്കി. സമരവേദികളോടു ചേർന്ന് നൂറുകണക്കിന് കടകളും കന്പോളങ്ങളും തുറന്നതോടെ പുതിയൊരു ജീവിതക്രമം സംജാതമായി.
ഡൽഹിയിലെ ജഹാംഗീർപുരിയിൽ വസ്ത്രവ്യാപാരം നടത്തുന്ന ചെറുപ്പക്കാരൻ അഹമ്മദ് ലാഭത്തിലായിരുന്ന തന്റെ കട അടച്ചാണ് സിംഗുവിൽ വ്യാപാരത്തിനെത്തിയത്. ദിവസങ്ങൾ കർഷകർക്കൊപ്പം ചെലവഴിച്ചിട്ടും തന്റെ ലാഭം ഇരട്ടിച്ചതല്ലാതെ ചെറു ശതമാനം പോലും താഴേക്ക് പോയിട്ടില്ലെന്ന് അഹമ്മദ് പറയുന്നു.
കർഷകസമരത്തിലെ യുവാക്കളുടെ പങ്കാളിത്തം അതിശയിപ്പിക്കുന്നതായിരുന്നു. കോളജ് വിദ്യാർഥികളും സന്നദ്ധ സംഘടനകളും മരുന്നുകടകളും നിത്യോപയോഗസാധനങ്ങളുമായി കാവൽ നിന്നു. കന്പിളി വസ്ത്രങ്ങളും മരുന്നുകളും സാനിറ്ററി നാപ്കിനുകളുമെല്ലാം കയ്യെത്തും ദൂരത്തുണ്ടായിരുന്നു. പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്ന കർഷകർക്ക് സമര വീര്യത്തെ ഉത്തേജിപ്പിക്കാനും ആശയ പോഷണത്തിനുമായി തുടങ്ങിയ വായനശാലകളും കമ്മ്യൂണിറ്റി സെന്ററുകളും വായനയ്ക്കും ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള ഇടങ്ങളായി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള ലഖ്ബീർ സിംഗ് കർഷകസമരത്തിൽ പങ്കു ചേരുന്നതിനായി സിംഗുവിൽ സൗജന്യ സലൂണുകൾ തുറന്നു. സമരത്തിൽ പങ്കെടുത്ത ചെറുപ്പക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച ഹെൽത്ത് ക്ലബ്ബുകളും സമരവേദിയിലെ കാണാക്കാഴ്ചകളുടെ കൂട്ടത്തിൽ ഇടംപിടിച്ചു.
സാധാരണക്കാരായ കർഷകർക്ക് പ്രക്ഷോഭത്തിന് ശക്തിപകർന്ന പ്രാർഥനാ യോഗങ്ങൾ ശ്രദ്ധേയമായ മറ്റൊരു സവിശേഷത ആയിരുന്നു. പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നതിന് മാത്രമായി കർഷകർ സമരവേദികൾ തേടിയെത്തി. ഇതിനു പുറമെ സിനിമകളും തെരുവ് നാടകങ്ങളും കലാരൂപങ്ങളുമായി കർഷകർ പുതിയ സമരപദ്ധതികൾ കാഴ്ചവെച്ചുകൊണ്ടേയിരുന്നു. കർഷക സമരത്തിനു മുൻപായി രാജ്യം സാക്ഷ്യംവഹിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലും ലങ്കാറുകൾ സജീവ സാന്നിധ്യമായിരുന്നു. ലങ്കാറുകൾക്ക് സാന്പത്തികസഹായവുമായി എത്തിയവരെ വിരട്ടിയോടിക്കാൻ പോലീസും തദ്ദേശ ഭരണകൂടങ്ങളും ശ്രമിച്ചു നോക്കിയെങ്കിലും കർഷകരുടെ ഒരുമയ്ക്കുമുൻപിൽ അവർക്ക് മുട്ടുമടക്കേണ്ടി വന്നു.
തളരാത്ത പോരാട്ടം
സിംഗുവിലെ കർഷകർക്ക് സാന്പത്തികസഹായം എത്തിക്കാൻ തുടങ്ങിയതു മുതൽ സിക്ക് വംശജനായ അമേരിക്കൻ പൗരൻ ദർശൻ സിംഗിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനകൾക്കും ചോദ്യംചെയ്യലുകൾക്കും വിധേയനാകേണ്ടി വന്നു. കഴിഞ്ഞ ഒക്ടോബറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ ദർശൻ സിംഗിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രവേശനാനുമതി നിഷേധിക്കുകയും അമേരിക്കയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പക്ഷേ കർഷകരുടെ സമരത്തിന് പിന്തുണയുമായി പിന്നെയും നിറയെ ആളുകൾ വന്നു കൊണ്ടിരുന്നു.
നിരവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ച ഡൽഹിയിലെ രാം ലീല മൈതാനിയിൽ പ്രക്ഷോഭക്കാരെ തടഞ്ഞപ്പോൾ ഭാവിയിൽ വൻ മുന്നേറ്റമായി കർഷക സമരം മാറിമറിയുമെന്ന് അധികാരികൾ കരുതിയിട്ടുണ്ടാകില്ല. പ്രതിഷേധിക്കാൻ ഒരിടംപോലും നൽകാതെ കർഷകരെ തുരത്തിയോടിച്ച മോദി സർക്കാരിന് ഒടുവിൽ മുട്ടു മടക്കേണ്ടിവന്നു. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഭയന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒടുവിൽ കർഷകരുമായി ചർച്ചയ്ക്ക് തയാറായി. അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവ് ഹനാൻ മൊല്ലയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
രാഹുൽ ഗോപിനാഥ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Latest News
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top