Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാഷൻ സ്റ്റേറ്റ്മെന്റ് ആക്കുകയാണ് തൊടുപുഴ സ്വദേശി അര്ജുൻ കെ. വേണു.
ഓടിയോടി പഴകി ഒൗട്ട് ഓഫ് ഫാഷനായ കാറുകൾ കണ്ടം ചെയ്ത് ഷെഡിൽ കയറ്റും. അല്ലെങ്കിൽ ആക്രിച്ചന്തയിൽ തൂക്കി വിൽക്കും എന്നതാണല്ലോ നാട്ടുനടപ്പ്. എന്നാൽ തൊടുപുഴ മണക്കാട് സ്വദേശി അർജുൻ കെ.വേണുവിനു പഴഞ്ചൻ കാറുകൾ കിട്ടിയാൽ പിന്നെ സംഭവിക്കുന്നതൊരു വിസ്മയമാണ്.
അർജുന്റെ കരവിരുതിൽ വാഹനം കമനീയ കാന്തി പകരുന്ന അലങ്കാര വസ്തുവോ അതല്ലെങ്കിൽ പുതുമയുള്ള ഉപകരണമായോ ആയി മാറും. വീട്ടിലെത്തുന്നവരെ രാജകീയമായി വരവേൽക്കാൻ ഈ വാഹനങ്ങൾ വിവിധ രൂപത്തിൽ അണിയിച്ചൊരുക്കും.
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും വിസ്മയക്കാഴ്ചയാണ്. കാറുകളിൽ വിസ്മയം തീർക്കുന്ന കൈമെരുക്കത്തിന് അതിരുകളില്ല. ഭാവനാവിലാസത്തിൽ പഴഞ്ചൻ കാറുകൾ അലങ്കാരവസ്തുക്കളാക്കി മാറ്റാനുള്ള പ്രാഗത്ഭ്യം അതിശയിപ്പിക്കും. വിവാഹ വേദികളിൽ വധൂവരൻമാർക്ക് ഇരിപ്പിടമായും റിസപ്ഷനിലെ അലങ്കാര ഉപകരണമായുമൊക്കെ മാറുന്പോൾ ആളുകൾ ചോദിക്കും ഇതാരുടെ കരവിരുതാണെന്ന്.
ഒരു ബോട്ടു കഥ
അർജുൻ വിദ്യാർഥിയായിരുന്ന കാലം. ചെറിയ രീതിയിലുള്ള നിർമിതിയുമായി നടക്കുന്ന കാലം. ഇക്കാലത്ത് മനസിൽ മുള പൊട്ടിയ ആശയം അറിഞ്ഞ് വീട്ടുകാർ അത്ഭുതം കൂറി. ഒരു ബോട്ട് നിർമിച്ച് തൊടുപുഴയാറ്റിലൂടെ യാത്ര നടത്തണമെന്ന മകന്റെ മോഹം അറിഞ്ഞതോടെ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കുന്നത്ത് വേണുവും അമ്മ ജയയും ഉൗറിച്ചിരിച്ചു.
ഇതൊക്കെ നടപ്പുള്ള കാര്യമാണോ എന്നായിരുന്നു ഇവരുടെ ചോദ്യം. പക്ഷേ ഉറച്ച തീരുമാനത്തിൽ നിന്ന് അർജുൻ പിന്നോട്ടു പോയില്ല. പഴയൊരു യമഹ ആർ എക്സ് ബൈക്കിന്റെ എൻജിൻ വാങ്ങി പണിത ബോട്ട് തൊടുപുഴയാറിലൂടെ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകമായി മാറി. ഇത്തരമൊരു ബോട്ട് പുഴയിൽ ഓടിക്കാൻ നിയമപരമായ തടസം വന്നതോടെ പി.ജെ.ജോസഫ് എംഎൽഎയുടെ ഇടപെടലിൽ പ്രത്യേക അനുവാദം വാങ്ങിയാണ് നീറ്റിലിറക്കിയത്.
ഹിറ്റായ അക്വേറിയം
ബിഎസ്സി ഇലക്ട്രോണിക്സ് പഠനശേഷം അർജുൻ സ്വകാര്യ ബാങ്കുകളിൽ ജോലി തുടങ്ങി. പിന്നീട് സിസിടിവി കാമറ ഷോപ്പ് ആരംഭിച്ചു. ഇക്കാലത്താണ് പഴയ കാറുകൾ കലാപരമായി കമനീയമാക്കി പുതുക്കിപ്പണിത് പുനരുപയോഗിക്കരുതോ എന്ന ചിന്ത മനസിൽ ഉദിച്ചത്.
തൊടുപുഴയിൽ പുതുതായി തുടങ്ങിയ ഹോട്ടലിന്റെ ഉടമ വ്യത്യസ്തതയുള്ള ഒരു കാഷ് കൗണ്ടർ നിർമിക്കണമെന്ന താൽപര്യത്തിൽ അർജുനെ സമീപിച്ചു. പഴയ പ്രീമിയർ പത്മിനി കാർ ഉപയോഗിച്ച് പുതിയ കാഷ് കൗണ്ടർ നിർമിച്ചുകൊടുത്തതോടെ ഇത് ഹോട്ടലിലെ പ്രധാന ആകർഷമായി മാറി. സ്വന്തം വീട്ടിൽ പുതിയ കാർ വാങ്ങിയപ്പോൾ മുറ്റത്ത് ഓട്ടം നിലച്ചു വെറുതെ കിടന്ന 86 മോഡൽ മാരുതി 800 കാറിലേക്കായി അർജുന്റെ നോട്ടം.
വീടിനുള്ളിൽ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗമായി അക്വേറിയം ഒരുക്കാനായി മാരുതി കാറിന്റെ മുൻവശത്തെ ടയറിന്റെ പിൻഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഉൾഭാഗം മെറ്റൽ ഷീറ്റ് ഉപയോഗിച്ച് സീൽ ചെയ്ത് വാട്ടർപ്രൂഫാക്കിയതോടെ മനോഹരമായ അക്വേറിയം സജ്ജം. ഡിക്കിയുടെ ഗ്ലാസിലൂടെയും സൈഡ് ഗ്ലാസിലൂടെയും അകത്ത് മത്സ്യങ്ങൾ തുള്ളിക്കളികക്കുന്നു. സ്വീകരണ മുറിയിൽ സന്ദർശകരെ വരവേൽക്കുകയാണ് പഴയ പ്രീമിയർ പദ്മിനി. കാർ പകുതി നീളത്തിൽ മുറിച്ച് രൂപമാറ്റം വരുത്തിയതോടെ മനോഹരമായ ഇരിപ്പിടമായി മാറിയിരിക്കുന്നു.
താരമാകുന്ന കാറുകൾ
അക്വേറിയം ഹിറ്റായതോടെ അർജുൻ മോഡലുകൾ തേടി വിദൂരങ്ങളിൽനിന്നു കൂടുതൽ പേരെത്തി. ഇവരുടെ താൽപര്യത്തിൽ കാലപ്പഴക്കം ചെന്ന പല കാറുകൾക്കും രൂപമാറ്റമുണ്ടായി. വധുവരൻമാർക്കായി അർജുൻ പഴയ കാറിൽ നിർമിച്ച ഇരിപ്പിടം ഒട്ടേറെ വിവാഹ വേദികളിൽ അലങ്കാരമായി. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾക്ക് ഇതു വാടകയ്ക്ക് നൽകിത്തുടങ്ങിയതോടെ കൊച്ചിയിലെ പ്രമുഖ ഗ്രൂപ്പ് ഇതു വിലയ്ക്കു വാങ്ങി.
ഇപ്പോൾ കൂടുതൽ പേർ പഴയ കാറിൽ സോഫ പണിതുകൊടുക്കാൻ സമീപിക്കുന്നുണ്ട്. മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ എത്തുന്നവരെ ആകർഷിക്കുന്നത് പഴയ അംബാസഡർ കാറിൽ നിർമിച്ചു നൽകിയ മറ്റൊരു വിസ്മയ രൂപമാണ്. കാറിന്റെ ഡോർ തുറന്നാൽ അകത്തെ മുറിയിലേക്കു കയറാവും വിധമാണ് നിർമാണം.
തൃശൂരിൽ നിന്ന് പഴയ കാറുകൾ വാങ്ങി തൊടുപുഴയിലെത്തിച്ചാണ് രൂപഭേദം വരുത്തുന്നത്. കാറുകൾ രണ്ടായി മുറിയ്ക്കുന്നതോടെ രണ്ട് അലങ്കാര വർക്കുകൾ രൂപപ്പെടുത്തിയെടുക്കാൻ കഴിയും. മോഡലിംഗും പെയിന്റിംഗും കുഷ്യൻ വർക്കും അർജുൻ ചെയ്യും. അപ്ഹോൾസ്റ്ററി മാത്രമാണ് പുറം കരാർ നൽകുന്നത്. റിസോർട്ടുകളിലും ഹോട്ടലുകളിലും സന്ദർശകരെ ആകർഷിക്കാൻ പഴയ കാറുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് ഇക്കാലത്ത് ഫാഷനായിരിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തിൽ കാറുകൾ രൂപമാറ്റം വരുത്തി വിൽക്കാൻ തൊടുപുഴയിൽ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടപ്പോഴാണ് കോവിഡ് വ്യാപനമുണ്ടായത്. ഇപ്പോൾ കസ്റ്റോഡിയാക് എന്ന കാർ വർക്ക് ഷോപ്പ് നടത്തുന്ന ഈ യുവാവ് റെ സ്വപ്ന സാക്ഷാത്ക്കാരമായ പുതിയ സംരംഭത്തിനുള്ള തയാറെടുപ്പിലാണ്. അർജുന്റെ കരവിരുതിനു കൂട്ടായി ഭാര്യ ആതിരയും ഒരു വയസുകാരൻ മകൻ തൻവിക്കും ഒപ്പമുണ്ട്.
ടി.പി. സന്തോഷ്കുമാർ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top