Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ. നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇന്നുള്ള കുരിശുമരണത്തിന്റെ പള്ളി. തിരുവുത്ഥാന പള്ളിയെന്നും ഇത് അറിയപ്പെടുന്നു.
തലയോടിന്റെ സ്ഥലം എന്നറിയപ്പെടുന്ന ഗാഗുൽത്തായുടെ ചെരുവിലെ തോട്ടത്തിൽ ചുണ്ണാന്പുപാറ വെട്ടിയൊരുക്കിയ കല്ലറ. ആ കല്ലറയിൽ മുൻപ് മറ്റാരെയും സംസ്കരിച്ചിട്ടില്ലെന്ന് തിരുവചനം അടയാളപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ സ്നേഹിതൻ അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം കുരിശിൽനിന്നിറക്കി നിക്കദേമോസിന്റെ സഹായത്തോടെ 100 റാത്തൽ വിലയേറിയ സുഗന്ധദ്രവ്യങ്ങളോടെ വെള്ളക്കച്ചയിൽ പൊതിഞ്ഞ് യഹൂദ ആചാരപ്രകാരം ആ വെള്ളിയാഴ്ച വൈകുന്നേരം സംസ്കരിച്ചു. യോഹന്നാൻ ഉൾപ്പെടെ സുവിശേഷകൻമാരുടെ സാക്ഷ്യം അപ്പാടെ ശരിവയ്ക്കുകയാണ് പിൽക്കാലത്തു നടന്ന ഗവേഷണപഠനങ്ങളും.
ഇന്നേവരെ കോടിക്കണക്കിനു വിശ്വാസികൾ അതിപൂജ്യമായ ഈ കല്ലറയെ സ്പർശിച്ചിട്ടുണ്ട്, വണങ്ങിയിട്ടുണ്ട്. പഠനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി പല തവണ യേശിവിന്റെ കല്ലറ തുറക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും തീപിടിത്തങ്ങൾക്കും ഈ പൂജ്യ ഇടത്തെ തൂത്തെറിയാൻ കഴിഞ്ഞില്ല.
ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ എന്നറിയപ്പെടുന്ന തീർഥാടന ദേവാലയത്തിനുള്ളിൽ തയാറാക്കിയ പ്രത്യക കൂടാരത്തി(എഡിക്യൂൾ)നുള്ളിലാണ് യേശുവിന്റെ കല്ലറ ഭദ്രമായി സംരക്ഷിക്കുന്നത്. 2016ൽ ആഥൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിദഗ്ധരും അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും കല്ലറയിൽ ആറുമാസത്തെ പരിശോധന നടത്തുകയും പുനരുദ്ധരിക്കുകയും ചെയ്തിരുന്നു.
തിരുക്കല്ലറയുടെ കവചമായി പണിതിരിക്കുന്ന 213 വർഷം പഴക്കമുള്ള എഡിക്യൂൾ കൂടാരം ഇവർ ബലപ്പെടുത്തുകയും ചെയ്തു. രണ്ടു കള്ളൻമാരുടെ നടുവിൽ യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയ അൾത്താരയുടെ താഴത്തെ നിലയിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ.
നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങള്ക്കും തീപിടിത്തങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇപ്പോഴുള്ള കുരിശുമരണത്തിന്റെ പള്ളി. വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹത്തിനൊപ്പം ധൂപാർച്ചനകളും ഈർപ്പവും സ്പർശനവും മൂലം ദുർബലമായ സാഹചര്യത്തിലാണ് എഡിക്യൂളും ദേവായത്തിന്റെ ചില ഭാഗങ്ങളും പല ഘട്ടങ്ങളിലായി നവീകരിച്ചത്. യേശുവിന്റെ കബറിടത്തിനുള്ളിലെ മാർബിൾ ശിലയുടെ അവശേഷിപ്പുകൾ ഒന്നിലേറെ തവണ നവീകരിച്ചതായി നിരീക്ഷണങ്ങളും ഗവേഷണങ്ങളും വെളിവാക്കുന്നു. കാൽവരിക്കുന്നിൽ ചുണ്ണാന്പുമട തുരന്നുണ്ടാക്കിയ മറ്റു ചില കല്ലറകളുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ജറുസലേം മതിലിനു പുറത്തുള്ള കാൽവരി ഇപ്പോൾ വലിയൊരു കുന്നല്ല. വിവിധ കാരണങ്ങളാൽ ഈ പ്രദേശത്തെ ഭൂഘടനയിൽ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം. ക്രൂശുമരണത്തിനും തിരുവുത്ഥാനത്തിനുംശേഷം ആദിമ ക്രൈസ്തവർ തിരുക്കല്ലറയിൽ ഒരുമിച്ചുകൂടി പ്രാർഥിച്ചുവെന്ന് വ്യക്തമാണ്. അതിനാൽ ഇത് യേശുവിന്റെ കല്ലറയാണെന്നതിൽ ചരിത്രത്തിൽ രണ്ടു പക്ഷവുമില്ല. ആദിമക്രൈസ്തവർ ഒന്നാം നൂറ്റാണ്ടു മുതൽതന്നെ കല്ലറയിൽ സന്ദർശനവും ആരാധനയും നടത്തിയിരുന്നു.
എന്നാൽ വൈകാതെ റോമൻ ചക്രവർത്തിമാർ ജറുസലെം പിടിച്ചടക്കി ഗാഗുൽത്താ ഉൾപ്പെടുന്ന പ്രദേശം നഗരമാലിന്യങ്ങൾ തള്ളിയും തീയിട്ടുമറ്റും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഹഡ്രിയാൻ രാജാവ് എ.ഡി. 135 ൽ ഗാഗുൽത്തായിൽ ഒരു പേഗൻ ക്ഷേത്രം നിർമിച്ച് ക്രൈസ്തവ വിശ്വാസത്തെ നിർജീവമാക്കാൻ ശ്രമിച്ചു. പിൽക്കാലത്ത് കോണ്സ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേന രാജ്ഞി ഗാഗുൽത്തായിൽ ഒരു ദേവാലയം നിർമിക്കുകയും എഡി 335ൽ ഇത് കൂദാശ ചെയ്തുവെന്നുമാണ് പാരന്പര്യവിശ്വാസം.
എഡി 614ൽ പേർഷ്യക്കാർ ഈ ദേവാലയത്തിനു കേടുവരുത്തി. ഹലീഫ ഹക്കീമിന്റെ ആക്രമണത്തിൽ 1009 ലും ദേവാലയത്തിന്റെ ശേഷിപ്പുകൾ നശിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടെങ്കിലും കുരിശുയുദ്ധകാലത്തും തുടരെ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചതാണ് ഇപ്പോഴുള്ള ഹോളി സെപ്ൾക്കർ ദേവാലയം. ഓരോ വർഷവും 40 ലക്ഷം വിശ്വാസികളാണ് കാൽവരി കയറി കുരിശുമരണത്തിന്റെ പള്ളിയും യേശു അടക്കപ്പെട്ടതും ഉത്ഥാനം ചെയ്തതുമായ കല്ലറയും വണങ്ങാനെത്തുന്നത്.
1810ൽ നിർമിച്ചതാണ് എട്ടു കോണുകളിലായി റഷ്യൻ നിർമാണ ശൈലിയിലുള്ള മകുടവുമുള്ള എഡിക്യൂൾ. അലങ്കാരവിളക്കുകളും ഗ്രീക്ക് ഭാഷയിലെ തിരുവചനങ്ങളും ചിത്രങ്ങളും കൊണ്ട് ഉൾവശം അലങ്കരിച്ചിരിക്കുന്നു. തടിയിലും മാർബിളിലുമാണ് എഡിക്യൂൾ നിർമിച്ചിരിക്കുന്നത്.
1927ലെ ഭൂകന്പത്തിൽ എഡിക്യൂളിനു കേടുപറ്റിയെങ്കിലും 1947ൽ വലിയ ശീലാന്തികളും പൈപ്പുകളും സ്ഥാപിച്ച് ഇതിനു ബലം നൽകിയിരുന്നു. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ സഭകളുടെ നേതൃത്വത്തിലും ആലോചനയിലുമാണ് ആറു വർഷം മുൻപ് ഇത് ബലപ്പെടുത്താനും കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്താനും തീരുമാനമെടുത്തത്.
2016ൽ അതിനൂതനമായ സ്കാനറുകളും എക്സ്റെകളും ഇത സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന. കല്ലറയുടെ മാർബിൾ ശില ഇളക്കി പൊടിപടലങ്ങൾ തുടച്ചെടുത്തപ്പോൾ ഒന്നരയടി താഴ്ചയിൽ വെളുത്ത ചുണ്ണാന്പുപാറ അഥവാ തിരുക്കല്ലറയുടെ പ്രതലം കാണപ്പെട്ടു. ഈ ശിലയിലാണ് യേശുവിന്റെ തിരുശരീരം സംസ്കരിച്ചതെന്നും രണ്ടായിരം വർഷത്തെ പഴക്കം ഇതിനുണ്ടെന്നും ശാസ്ത്രീയമായി നിർണയിച്ചു.
മങ്ങിയ മാർബിൾ ശിലയുടെ പൊട്ടിയഭാഗങ്ങൾ ചുണ്ണാന്പുപാറയുടെ ഒരുവശത്ത് കണ്ടെത്തിയിരുന്നു. പലപ്പോഴുണ്ടായ ആക്രമണങ്ങളിലാവണം കുരിശുപതിച്ച ഈ മാർബിൾശില തകർന്നതെന്നു കരുതുന്നു. ആദ്യനൂറ്റാണ്ടുകളിൽതന്നെ വിശ്വാസികൾ തിരുക്കല്ലറ മാർബിൾ പൊതിഞ്ഞു ഭദ്രമാക്കിയിരുന്നുവെന്നാണ് നിഗമനം.
ചുണ്ണാന്പുമണ്ണും കല്ലുകളും മാർബിൾ കഷണങ്ങളും ലോഹത്തകിടുകളും അസ്തിവാരത്തിലുണ്ടായിരുന്നു. പലപ്പോഴായി ദേവാലയം പുനരുദ്ധരിച്ചപ്പോൾ പൂജ്യാവശിഷ്ടങ്ങൾ കല്ലറയിൽതന്നെ നിക്ഷേപിച്ചതായാണ് നിഗമനം. ഓക്കുമരത്തിന്റെ ജീർണിച്ച തടി അവശിഷ്ടങ്ങളും ഇരുന്പാണികളും കൊളുത്തുകളും തുകൽച്ചുരുളുകളുമൊക്കെ നിക്ഷേപിക്കപ്പെട്ടിരുന്നതായി കാമറയിൽ തെളിഞ്ഞു.
സിസ്റ്റർ ത്രേസ്യാമ്മ മാത്യു ഒഎംഎംഐ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top