നമ്മുടെ തൊഴിൽ സംസ്കാരം
ഏതു തൊഴിലും ഭംഗിയായി ചെയ്യണമെങ്കിൽ അതിനൊരു നിയന്ത്രിത പരിശീലനം ആവശ്യമാണ്. ഒന്നോ രണ്ടോ വർഷത്തെ തുടർച്ചയായ നിയമാധിഷ്ഠിതമായ ട്രെയിനിംഗിനുശേഷം നേടിയെടുക്കുന്ന ഡിപ്ലോമയോ ഡിഗ്രിയോ ഒരു സാധാരണ വ്യക്തിക്കു ഗുരുവിന്‍റെ പദവി നല്കുന്നു. വിദ്യാർഥികളോട്, രക്ഷിതാക്കളോട്, സഹപ്രവർത്തകരോട്, സ്ഥാപനത്തിലെ നിയമങ്ങളോട്, എന്നുവേണ്ട സ്വന്തം വ്യക്തിത്വത്തോടുതന്നെ മതിപ്പുകാട്ടാൻ അവർ പ്രാപ്തരാകുന്നു.
എല്ലാ മേഖലയിലും നല്ല തൊഴിൽ സംസ്കാരം വളർത്തിയെടുത്താൽ നമ്മുടെ രാജ്യത്തിന്‍റെ മാന്യതയും മഹത്വവും പൊടുന്നനെ വർധിക്കും.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ, കരുണയില്ലാത്ത ഡോക്ടർമാർ, വിദ്യാർഥികളോടു സമർപ്പണബോധമില്ലാത്ത അധ്യാപകർ, പരസ്പരം അസഭ്യം വർഷിക്കുന്ന രാഷ്‌ട്രീയക്കാർ, ബലമില്ലാത്ത പാലവും ഉറപ്പില്ലാത്ത റോഡും പണിതു പൊതുജനങ്ങളെ കബളിപ്പിക്കുന്ന കോൺട്രാക്‌ടർമാർ, എൻജിനിയർമാർ, വഴിയാകെ കുത്തിയിളക്കി റിപ്പയറിംഗ് നടത്തിയിട്ട് കുഴിനികത്താതെ കല്ലും മണ്ണും കന്പിത്തൂണുകളും ചിതറിച്ചിട്ടിട്ട് കൂസലില്ലാതെ കൂലി വാങ്ങിപ്പോകുന്ന പണിക്കാർ മുതൽ, ബസിന്‍റെ ചവിട്ടുപടിയിൽനിന്നു ധാർഷ്‌ട്യ ത്തോടെ വണ്ടിയൂടെ പള്ളയിലടിച്ചു ശബ്ദശല്യം സൃഷ്ടിക്കുന്ന കിളികൾവരെ ഒരു ഹ്രസ്വകാല പരിശീലനം നേടിയിട്ട് ജോലിക്കിറങ്ങട്ടെ. മനോഭാവത്തിൽ മാന്യമായ മാറ്റം പ്രതീക്ഷിക്കാം. ഒരു നല്ല രാഷ്‌ട്രത്തിന്‍റെ മുഖമുദ്രയല്ലേ ധാർമികത?

സിസിലിയാമ്മ
പെരുമ്പനാനി
ഫോൺ: 9447168669