Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഡിസംബർ നഷ്ടത്തിന് 29 വയസ്
മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. 29 വർഷങ്ങൾക്കു മുന്‍പ് തോരാതെ മഞ്ഞുപെയ്ത ഒരു ഡിസംബർ പുലരിയിലാണ് പ്രതിഭകൊണ്ട ് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്ന് എംടി വാസുദേവൻനായർ വിശേഷിപ്പിച്ച നടി മോനിഷയെ നഷ്ടമായത്.
29 വർഷങ്ങൾ. മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അന്‍പത് വയസ് തികയുമായിരുന്നു. മോനിഷയ്ക്കെന്നും മലയാളികളുടെ ഓർമച്ചെപ്പിൽ നിറയൗവനമാണ്.
1992 ഡിസംബർ അഞ്ചിന് രാജ്യം അയോധ്യാ സംഘർഷാവസ്ഥയുടെ മുൾമുനയിൽ നിൽക്കുന്ന ദിവസമായിരുന്നു ആ ദുരന്തം. അടുത്ത ദിവസത്തെ പത്രങ്ങളിൽ പുഷ്പഹാരങ്ങൾക്കിടയിൽ വാടിയ പൂവു പോലെ കിടന്ന മോനിഷയുടെ മുഖം മനസുകളുടെ തീരാനോവായി.
തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്ന മോനിഷ നൃത്തപരിപാടിയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ബാംഗളൂരിലെ വീട്ടിലേക്ക് തിരിച്ചുപോകുന്ന യാത്രയിലായിരുന്നു. കൊച്ചിയിൽനിന്നും ബാംഗളൂരിലേക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിനായാണ് അമ്മ ശ്രീദേവി ഉണ്ണിക്കൊപ്പം അതിരാവിലെ തിരുവനന്തപുരത്തുനിന്നും അംബാസിഡർ കാറിൽ യാത്രതിരിച്ചത്.
അയോധ്യ സംഘർഷ പശ്ചാത്തലത്തിൽ ഏതു നിമിഷവും ഒരു കർഫ്യൂവോ ബന്ദോ ഉണ്ടായേക്കാമെന്ന ആശങ്കയിൽ ദൂരസ്ഥലങ്ങളിലുള്ളവരെല്ലാം വീട്ടിലെത്താനുള്ള നെട്ടോട്ട ത്തിലായിരുന്നു. നിർമാതാവിന്റെ പരിചയക്കാരനും മുംബൈയിൽനിന്നുള്ള സിനിമാ പ്രവർത്തകനുമായ പ്രമോദ് കാർക്കറെയും ഇവർക്കൊപ്പം കാറിൽ കയറി.
റോഡിന്റെ അപാകത മൂലം സ്ഥിരം അപകടമേഖലയായിരുന്ന ചേർത്തല എക്സ്റേ ജംഗ്ഷനിൽ പുലർച്ചെ ആറേകാലോടെയാണ് കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞ് വാതിലുകൾ പോലും ഇളകിത്തെറിച്ചു. ഡ്രൈവർ ശ്രീകുമാർ സംഭവസ്ഥലത്തുവച്ചു മരിച്ചു. കാറിനുള്ളിൽ തലയിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മോനിഷയുടെ ജീവൻ ആശുപത്രിയിലെത്തിക്കുന്പോഴേക്കും പൊലിഞ്ഞു. ഗുരുതരമായി പരിക്കേറ്റിരുന്ന പ്രമോദ് കാർക്കറെയെ പിന്നീട് മുംബൈയിലേക്ക് കൊണ്ട ുപോയെങ്കിലും ഒരു മാസത്തിനകം അദ്ദേഹവും മരണത്തിനു കീഴടങ്ങി. അപകടത്തിന്റെ മായാത്ത ഓർമകളുമായി ശ്രീദേവി ഉണ്ണി മാത്രം ബാക്കിയായി.
പതിനഞ്ചാം വയസിൽ കൗമാര നായികയായിട്ടാണ് മോനിഷയുടെ അരങ്ങേറ്റം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെടുത്ത ഏറ്റവും പ്രായംകുറഞ്ഞ താരത്തിന് എംടി നൽകിയ വിശേഷണം ഒട്ടും അസ്ഥാനത്തായിരുന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പ്രതിഭ തെളിയിക്കുകയും കാമറയ്ക്കു പിന്നിലും പാടവം തെളിയിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു മോനിഷ. ഇടക്കാലത്ത് മലയാളം കാര്യമായ അവസരങ്ങൾ നൽകിയില്ലെന്നും പിന്നീട് വിധി അതനുവദിച്ചില്ലെന്നും ഇപ്പോൾ നഷ്ടബോധത്തോടെ ഓർക്കാനാവുന്നു. പഠനം പൂർത്തിയാക്കിയതിനുശേഷം സിനിമയിൽ കൂടുതൽ സജീവമായതിനിടെയായിരുന്നു വിയോഗം.
മലയാളസിനിമ എപ്പോഴും ശാലീന വേഷങ്ങളിൽ മാത്രം കാണാനാഗ്രഹിച്ച പെണ്‍കുട്ടിക്ക് ബാംഗളൂർ നഗരത്തിലെ എല്ലാ ജീവിത സൗകര്യങ്ങളും കൈയെത്തും ദൂരത്തായിരുന്നു. ബാംഗളൂർ മൗണ്ട ് കാർമൽ കോളജിൽ സൈക്കോളജി ബിരുദത്തിന് പഠിക്കുന്പോൾ ഇംഗ്ലീഷ് പാട്ടുകൾ ഉറക്കെ കേട്ടുകൊണ്ട ് അന്പരപ്പിക്കുന്ന വേഗത്തിൽ സ്വയം കാറോടിച്ച് പോകുമായിരുന്ന മോനിഷയുടെ ചിത്രം അമ്മയുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട ്. ഒപ്പം പാരന്പര്യത്തിന്റെ മൂല്യങ്ങളെയും അറിയുന്നതിനും ബഹുമാനിക്കുന്നതിനും ശ്രമിച്ചിരുന്നു. ഫാഷന്റെ വർണപ്രപഞ്ചങ്ങൾ കുട്ടിക്കാലം മുതൽ ചുറ്റും കണ്ട ുമടുത്തതിനാൽ ചുരിദാർ പോലുള്ള അന്നത്തെ സെമി അർബൻ വേഷങ്ങളോടായിരുന്നു കൂടുതൽ താൽപര്യം.
നഖക്ഷതങ്ങളിലെ ഗൗരിയുടെ ഹാംഗോവറിൽ ശാലീനത നിറഞ്ഞ ഗ്രാമീണ കഥാപാത്രങ്ങളാണ് മലയാളത്തിൽ മോനിഷയെ കൂടുതലായും തേടിവന്നത്. ആര്യൻ പോലെ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് ഈ ഇമേജിനെ ഭേദിക്കാൻ കഴിഞ്ഞത്. 1992 ൽ പുറത്തിറങ്ങിയ സിബി മലയിലിന്റെ കമലദളവും ജയരാജിന്റെ കുടുംബസമേതവും മോനിഷയെ സംബന്ധിച്ചിടത്തോളം അകാലത്തിൽ അണയുന്നതിനു മുന്‍പുള്ള ആളിക്കത്തലുകളായിരുന്നു.
കനകാംബരങ്ങളിലെ ശ്രീദേവി, ആര്യനിലെ സൈനബ, അധിപനിലെ ഗീത, പെരുന്തച്ചനിലെ തന്പുരാട്ടി, കടവിലെ ദേവി, ഒരു കൊച്ചു ഭൂമികുലുക്കത്തിലെ വിജി, ചെപ്പടിവിദ്യയിലെ എൽസ തുടങ്ങിയവയാണ് മലയാളത്തിൽ പെട്ടെന്ന് ഓർത്തെടുക്കാവുന്ന മറ്റു വേഷങ്ങൾ.
കന്നഡയിൽ രാഘവേന്ദ്ര രാജ്കുമാറിന്റെ കന്നിച്ചിത്രമായ ചിരഞ്ജീവി സുധാകറിലും ശാരദ അഭിനയിച്ച തെലുഗു ചിത്രമായ ലോയർ ഭാരതി ദേവിയിലും നവീന വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. ചിരഞ്ജീവി സുധാകറിലെ വസന്തമാസ എന്ന ഗാനം കന്നഡയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു. ആര്യന്റെ റീമേക്കായ ദ്രാവിഡനും കാർത്തിക് നായകനായ ഉന്നൈ നിനൈത്തേൻ പാട്ടുപഠിച്ചേനും ശരത്കുമാറിന്റെ മൂൻട്രാമത് കണ്ണുമുൾപ്പെടെ അഞ്ച് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
ഇടക്കാലത്ത് അനിയത്തി വേഷങ്ങളിലും ഉപനായികയായും ഒതുങ്ങിയിടത്തുനിന്നും ശക്തമായ തിരിച്ചുവരവായിരുന്നു കമലദളത്തിലെ മാളവികയും കുടുംബസമേതത്തിലെ തുളസിയും. പ്രിൻസിപ്പലിന്റെ മകളെന്നും എല്ലാം തികഞ്ഞ നർത്തകിയെന്നുമുള്ള അഹങ്കാരത്തെ നന്ദഗോപൻ മാറ്റിയെടുക്കുന്പോഴും തന്റേതായ തീരുമാനങ്ങളിലും നിലപാടുകളിലും അടിയുറച്ചുനിൽക്കുന്ന കഥാപാത്രമാണ് മാളവിക. പൊതുസമൂഹം കൊലപാതകിയെന്നും മദ്യപാനിയെന്നും പറഞ്ഞ് മാറ്റിനിർത്തിയ നന്ദഗോപനെ ശരിയായി മനസിലാക്കുന്നതിനും ഗുരുവായി വരിക്കുന്നതിനും പിന്നീട് പ്രണയിക്കുന്നതിനും കാണിച്ച തന്റേടവും മാളവികയ്ക്ക് മാത്രം സ്വന്തമാണ്. കുടുംബസമേതത്തിലെ തുളസിയാകട്ടെ പൊതുസമൂഹം ഒറ്റപ്പെടുത്തിയിട്ടും അഭിമാനത്തോടെ ജീവിച്ചു കാണിച്ചുകൊടുക്കുന്ന അമ്മയുടെ മകളാണ്. സമൂഹത്തിൽ ഉന്നതസ്ഥാനീയനായ ഒരാളിന്റെ മകൻ അമിതാവേശം കാട്ടി അച്ഛനെ ധിക്കരിച്ച് തങ്ങളുടെ വീട്ടിലെത്തുന്പോൾ തികച്ചും യാഥാർഥ്യത്തിലൂന്നിയ സമീപനമാണ് അയാളോട് സ്വീകരിക്കുന്നത്. ഈ സിനിമയിൽ മനോജ് കെ. ജയനും മോനിഷയും അഭിനയിച്ച നീലരാവിൽ എന്ന ഗാനരംഗം മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നാണ്.
1992 ൽ തന്നെ ചിത്രീകരണം തുടങ്ങിയിരുന്ന നീലക്കടന്പ് എന്ന സിനിമയിൽ കുടജാദ്രിയിൽ എന്ന ഗാനരംഗത്തിൽ അഭിനയിച്ചിരുന്നത് മോനിഷയായിരുന്നു. അന്ന് പാതിവഴിയിൽ നിലച്ച സിനിമ ഇപ്പോൾ വീണ്ട ും എടുക്കാനൊരുങ്ങുന്പോൾ മോനിഷ അഭിനയിച്ച ഗാനരംഗത്തിന്റെ റീലുകൾക്കായി ഒരു ദിവസം മുഴുവൻ ചിത്രാഞ്ജലി ലാബിൽ പരതിയ കഥ സംവിധായകൻ അംബികുമാർ പറഞ്ഞിരുന്നു. ദയവില്ലാത്ത കാലം അതു മായ്ച്ചുകളഞ്ഞിരിക്കാം. പക്ഷേ തലമുറകൾ മാറിവരുന്പോഴും ഇനിയൊരിക്കലും കാലത്തിന് മായ്ക്കാനാവാത്ത ഒരായിരം റീലുകളും അതിലും തെളിമയാർന്ന ഓർമച്ചിത്രങ്ങളും മോനിഷയെക്കുറിച്ച് ഓരോ മലയാളിയുടേയും മനസിൽ ബാക്കിയുണ്ട ാകും.
ശ്രീജിത് കൃഷ്ണൻ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top