Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വിശ്വാസം. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് അധിനിവേശങ്ങളിലൂടെയാണ് ബേക്കിംഗ് ഇന്ത്യയിൽ സജീവമായത്.
യൂറോപ്യൻമാർ മടങ്ങിപ്പോയെങ്കിലും അവർ ഇവിടെ പ്രചരിപ്പിച്ച പാചകകല അതേപടി ഇക്കാലത്തും രുചിയും മണവും പരത്തുന്നു. ഏറെക്കാലം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കോൽക്കത്തക്കുമുണ്ട് ചെറുതല്ലാത്ത ബേക്കിംഗ് വിശേഷങ്ങൾ. പ്രശസ്ത ബംഗാളി ഫോട്ടോഗ്രാഫർ അനിർബൻ മിത്രയുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഗൗരി ബസു എഴുതിയ ‘ചെറീസ് ആന്റ് ക്രീം, ദി ബേക്കിംഗ് ആന്റ് കണ്‍ഫെക്ഷൻ ലെഗസി ഓഫ് ബംഗാൾ’ എന്ന പുസ്തകത്തിൽ ബംഗാളിലെ ബേക്കറികളുടെയും ബേക്കിംഗിന്റെയും കഥകൾ രുചികരമായി വിവരിക്കുന്നു.
ക്രിസ്മസ്കാല സായാഹ്നങ്ങളിൽ പ്ലം കേക്കുകളുടെ സുഗന്ധം പരക്കുന്ന കോൽക്കത്ത തെരുവുകളിലൂടെ പോകുന്പോൾ മുൻപെന്നോ കഴിച്ച കേക്കിന്റെ രുചി നാവിൽ തുടിച്ചുനിൽക്കും. പഴമയുടെ പാരന്പര്യം പേറുന്ന ബേക്കറികൾക്ക് വൈവിധ്യമാർന്ന വിഭവങ്ങളുടെയും കഠിനമായ അധ്വാനത്തിന്റെയും ചരിത്രം പറയാനുണ്ട്. ഹൂഗ്ലി നദീതീരത്തെ ആദ്യകാല ബേക്കറികളെല്ലാംതന്നെ യൂറോപ്യൻമാർക്കുവേണ്ടി മാത്രമുള്ളതായിരുന്നു. പതിയെപ്പതിയെ ഈ ബേക്കറികളും പലഹാരങ്ങളും വരേണ്യവർഗത്തിന്റെ മേശകളിലേക്കും കടന്നുവന്നു. കാലപ്രായാണത്തിൽ അവയൊക്കെ സാധാരണക്കാരുടെയും വീടുകളിലെത്തി.
ആദ്യകാലത്ത് കോൽക്കത്തയിലെ ഓക്ക്ലാൻഡ് ഹോട്ടലിലായിരുന്നു ഏറ്റവും രുചികരമായ ബ്രെഡ് ബേക്ക് ചെയ്തിരുന്നത്. ദി ബ്രഡ് ബാസ്കറ്റ് ഓഫ് ദി ഈസ്റ്റ് എന്നാണ് ഓക്ക്്ലാൻഡ് ഇംഗ്ലീഷുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. റൊട്ടിയിനങ്ങൾ ബേക്ക് ചെയ്തെടുത്തിരുന്നതിൽ പ്രശസ്തമായ ഒന്നായിരുന്നു ഫിർപോസ്. ജ്യൂവിഷ് ബേക്കറി നഹൗംസ്, ഗോവൻ സാൽധാന ബേക്കറി എന്നിവയൊക്കെ ബേക്കിംഗ് ചരിത്രത്തിൽ ഇന്നും മുടിചൂടി നിൽക്കുന്ന ചില ചിമ്മിനികളാണ്.
ഈ നഗരചരിത്രത്തിൽ തുടച്ചുമാറ്റാൻ കഴിയാത്ത ബേക്കിംഗ് അനുഭവങ്ങളെ ദൃശ്യവത്കരിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ചെറീസ് ആന്റ് ക്രീം എന്ന പുസ്തകത്തിലേക്ക് ഇറങ്ങിത്തിരിച്ചതിനെക്കുറിച്ച് ഗൗരി ബസു പറഞ്ഞത്. ചരിത്രത്തിലും പൈതൃകത്തിലും, പ്രത്യേകിച്ച് വിഭവവൈവിധ്യത്തിൽ കൗതുകവും താത്പര്യവുമുള്ളവരുടെ മുന്നിൽ സചിത്ര വിവരണ ശേഷിപ്പായി മാറുകയാണ് ഈ ഗ്രന്ഥം. അഭിമുഖങ്ങൾ, പഴയ കാല പരസ്യങ്ങൾ, ഓർമക്കുറിപ്പുകൾ, അപൂർവ ചിത്രങ്ങൾ, ചരിത്രം എന്നിവയെല്ലാം പുസ്തകത്തെ കോൽക്കത്തയുടെ ഭക്ഷണ സാംസ്കാരികചരിത്രത്തിന്റെ ആധികാരിക രേഖയായി മാറ്റുന്നു.
വീണ്ടും ബേക്കിംഗ് ചരിത്രത്തിലേക്ക് വരാം. ആദ്യകാലത്തെ പ്രശസ്തമായ എംഎക്സ്ഡി ഗാമ, വൈസ് ആൻഡ് കോ തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ച് കോൽക്കത്തയിലെ പുതുതലമുറയ്ക്ക് വലിയ ധാരണയുണ്ടാവില്ല. എന്നാൽ രുചിയും മണവും പരത്തി പ്രശസ്തിയുടെ കിരീടം ചൂടിനിന്ന പേരുകൾ കേൾക്കുന്പോൾ തന്നെ മധുരം കിനിയും. പാരന്പര്യം പേറി ഇന്നും പ്രവർത്തിക്കുന്ന ബേക്കറികൾക്കും ബോർമകൾക്കും ഒഴിച്ചുകൂടാനാകാത്ത ചില പ്രത്യേകതകളുണ്ട്.
പാചകത്തിന്റെ കാര്യത്തിലും രുചിക്കൂട്ടുകളിലും വിഭവങ്ങളുടെ പേരുകളിൽപോലും പ്രത്യേകതകൾ ഇന്നും തുടരുന്നുണ്ട്. പല ബേക്കറികളും പഴയകാല ബേക്കിംഗ് രീതികൾ തന്നെയാണ് തുടരുന്നത്. വിറക് ഇന്ധനമായി ഉപയോഗിക്കുന്ന ഓവനുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുണ്ട് . രുചിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരിക്കാനാണ് ഈ രീതി തുടരുന്നതെന്നാണ് ഇവരുടെ വാദം. ചിന്താശേഷിയോ അർപ്പണബോധമോ ഇല്ലാത്ത യന്ത്രങ്ങളിൽ പാകപ്പെട്ടു വരുംപോലെയല്ല, മറിച്ച് മനുഷ്യ സ്പർശമേൽക്കുന്ന വിഭവങ്ങൾക്ക് മനസറിഞ്ഞു പാകപ്പെടുത്തുന്നതിന്റെ രുചിഭേദം കാണും എന്നാണ് പറച്ചിൽ.
1902ലാണ് ബാഗ്ദാദിൽ നിന്നെത്തിയ ജൂത വംശജൻ നഹൗംസ് സ്രായേൽ മോർദേകായ് ആണ് നഹൗംസ് ബേക്കറി ആരംഭിക്കുന്നത്. നഗരത്തിൽ ആദ്യമായി കേക്കുകൾ വീടുകളിൽ നേരിട്ട് എത്തിക്കുന്ന രീതി ആരംഭിച്ചതും ഇദ്ദേഹമായിരുന്നു. ജൂത വിഭവങ്ങളായ ബക്ലാവ കേക്ക്സ്, കാഷ്യു റിംഗ്സ് എന്നിവ ഇന്ത്യയിൽ അക്കാലത്ത് ലഭിച്ചിരുന്നതും ഇവിടെ മാത്രമായിരുന്നു. അതു പോലെതന്നെ രുചിയുടെ കഥകൾ പറയാനുണ്ട് 200 വർഷം മുൻപ് ആരംഭിച്ച അജ്മീരി ബേക്കറിക്കും.
ഏഴു തലമുറകളായി ബേക്കറി വ്യവസായ രംഗത്തുള്ള അജ്മീരി ബേക്കറിയെ ഇപ്പോൾ നയിക്കുന്നത് അറുപത്തിയഞ്ചുകാരനായ ഷേയ്ക്ക് ഖാദിമുൾ ബാഷർ ആണ്. ഇപ്പോഴും വിറകടുപ്പ് ഉപയോഗിക്കുന്ന ബേക്കറി വൈകാതെ അടച്ചു പൂട്ടേണ്ടി വരുമെന്ന നിലയിലാണ്. വിറക് കത്തിക്കുന്ന ഓവനുകൾ ഉള്ള ബേക്കറികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നില്ല എന്നതാണ് കാരണം. കൂടാതെ ബേക്കറി സ്ഥിതിചെയ്യുന്ന കെട്ടിടം ഇടിച്ചു നിരത്താനും കോർപറേഷൻ ആലോചിക്കുന്നു.
കോൽക്കത്ത നോട്ടീസ്/സെബി മാത്യു
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
Latest News
വെനീസിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് പതിച്ചു; 21 പേർ മരിച്ചു
ഇമ്രാനു വിഷം കൊടുത്തേക്കും; മതിയായ സുരക്ഷ ഒരുക്കണമെന്ന് ഭാര്യ കോടതിയിൽ
ദോശ കിട്ടിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
Latest News
വെനീസിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് പതിച്ചു; 21 പേർ മരിച്ചു
ഇമ്രാനു വിഷം കൊടുത്തേക്കും; മതിയായ സുരക്ഷ ഒരുക്കണമെന്ന് ഭാര്യ കോടതിയിൽ
ദോശ കിട്ടിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top