Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇടയനാടകങ്ങളിലൂടെ മലയാളത്തിന്റെ ആദ്യ നാടകകൃത്തായി ചാവറയച്ചൻ ഉദിച്ചുയർന്നതിനു പിന്നാലെ മലയാളികൾ ഒാർമിക്കേണ്ട മറ്റൊരു പേരാണ് വി.എസ്. ആൻഡ്രൂസ്.
മലയാളത്തിലെ ആദ്യത്തെ സംഗീത നാടകത്തിന്റെ തുടക്കക്കാരൻ എന്നു വിളിക്കേണ്ടത് ആൻഡ്രൂസിനെയാണ്. തമിഴ് ചേല ചുറ്റി നിന്നാടിയ നാടകത്തെ മലയാളമുടുപ്പിച്ചത് ആൻഡ്രൂസ് ആണ്. 1872 മേയ് അഞ്ചിന് ചെല്ലാനം വാഴക്കൂട്ടത്തിൽ സാം ജോണിന്റെയും ജോണമ്മയുടെയും മകനായിട്ടായിരുന്നു ആൻഡ്രൂസിന്റെ ജനനം.
തുഞ്ചൻ സ്മാരകത്തിൽ
ടി.സി. അച്യുതമേനോന്റെ "സംഗീതനൈഷധ'ത്തെയാണ് മലയാളത്തിലെ ആദ്യത്തെ സംഗീത നാടകമായി പല ഭാഷാ സാഹിത്യ ചരിത്രകാരന്മാരും കരുതുന്നത്. സംഗീതനൈഷധത്തിന് ഒരു വർഷം മുമ്പ് 1891ൽ ഇസ്താക്കി നാടകം രചിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ സംഗീത നാടക കർത്താവ് വി.എസ്.ആൻഡ്രൂസ് ആണ്.'- ഇപ്രകാരം ഒരു പ്രസ്താവന തിരൂർ തുഞ്ചൻ പറമ്പിലെ ആർട്ട് ഗാലറിയിൽ കാണാം.
മലയാള സംഗീത നാടകത്തിന്റെ തുടക്കക്കാരൻ. മലയാള നാടകത്തെ മലയാളിക്കു മനസിലാകും വിധം സംഗീത പിൻബലത്തിൽ തട്ടിൽ കയറ്റിയത് വി.എസ്. ആൻഡ്രൂസ് ആണെന്ന യാഥാർഥ്യം അംഗീകരിക്കാൻ പലരും മടിച്ചപ്പോൾ മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണ നിലനിർത്തുന്ന തുഞ്ചൻ സ്മാരകത്തിനും അതിനു നേതൃത്വം നല്കുന്നവർക്കും ഇക്കാര്യത്തിൽ ഒട്ടും സംശയം ബാക്കിയില്ല എന്നു വ്യക്തമാക്കുന്നതാണ് തുഞ്ചൻ സ്മാരകത്തിലെ ഔദ്യോഗിക രേഖ.
ഇസ്താക്കി ചരിതം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അക്കാലത്തു നിലവിലിരുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ വിമർശിക്കുന്ന "ഇസ്താക്കിചരിതം' 1891ൽ വേദിയിൽ എത്തിച്ച വി.എസ്. ആൻഡ്രൂസ് പുതിയ മലയാളനാടക ചരിത്രത്തിനു തുടക്കം ഇടുകയായിരുന്നു.
1891 വരെ തമിഴ് സംഗീത നാടകം കാണാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മലയാളിക്ക് ആദ്യമായി മലയാള നാടക ഗാനങ്ങളും നാടകങ്ങളും ഒരുക്കിയത് ചെല്ലാനം എന്ന കടലോര ഗ്രാമത്തിൽ 1872 മേയ് അഞ്ചിന് ജനിച്ച വി.എസ്. ആൻഡ്രൂസ് എന്ന നാടക കുലപതി ആയിരുന്നു. പുരാണ കഥാപാത്രങ്ങളെ മാത്രമല്ല ബൈബിളിലെ കഥാപാത്രങ്ങളെയും ആദ്യമായി മലയാള നാടകവേദിയിൽ കയറ്റിയത് ആൻഡ്രൂസ്തന്നെ.
ക്രിസ്ത്യാനികൾക്ക് പ്രവേശനമില്ലാതിരുന്ന കാലത്തു തിരുവനന്തപുരം മഹാരാജാസ് കോളജിൽ ആദ്യമായി മുട്ടാളപ്പട്ടാളം എന്ന ഹാസ്യസംഗീത നാടകം ആൻഡ്രൂസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു.
മലയാളിയുടെ നാടകം
നല്ല ഒരു അഭിനേതാവു കൂടിയായിരുന്ന അദ്ദേഹം നടൻമാരെ അഭിനയം മാത്രമല്ല എഴുത്തും വായനയും മുതൽ പഠിപ്പിച്ചാണ് സ്റ്റേജിൽ കയറ്റാൻ പ്രാപ്തരാക്കിയത്.
ബൈബിളിലും ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധമായ അറിവ് നേടിയ അദ്ദേഹത്തിന്റെ പുരാണ നാടകങ്ങളും ബൈബിൾ നാടകങ്ങളും സാമൂഹ്യ വിമർശനം ഉയർത്തിയ നാടകങ്ങളും പൊതുസമൂഹത്തെ നാടകവേദികളുടെ മുന്നിൽ പിടിച്ചിരുത്തി. പൊതു സമൂഹത്തിന് ഇത് ഒരു പുതിയ അനുഭവമായിരുന്നു.
30 വർഷത്തോളം തുടർച്ചയായി അരങ്ങേറിയ അദ്ദേഹത്തിന്റെ മിശിഹാചരിത്രം എന്ന നാടകം, മലയാള നാടകരംഗത്തെ നാഴികക്കല്ലായി. പള്ളിപ്രസംഗങ്ങളിൽ പറഞ്ഞു മാത്രം കേട്ടിരുന്ന (ബൈബിൾ അന്നു സാധാരണക്കാർക്കു ലഭ്യമല്ലായിരുന്നു) ബൈബിൾ കഥാപാത്രങ്ങളെ ബൈബിൾ വായിക്കാതെ തന്നെ മലയാളിക്കു പരിചിതമാക്കി നൽകിയതിൽ ആൻഡ്രൂസിന്റെ നാടകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
പുരാണകഥകളും
വിശ്വാസവിജയം, വേദവിഹാരം, പറുദീസാനഷ്ടം, മിശിഹാചരിത്ര സമ്പൂർണം തുടങ്ങിയ നാടകങ്ങൾ കേരളത്തിനകത്തും പുറത്തും പല വർഷങ്ങളിലും അരങ്ങേറി. ഹിന്ദുരാജ്യം, പാദുക പട്ടാഭിഷേകം, രാമാരണ്യയാത്ര എന്നീ നാടകങ്ങളിലൂടെ ഹൈന്ദവ പുരാണങ്ങളിലുള്ള അറിവ് മറ്റുള്ളവർക്കു പകർന്ന് നല്കി.
വെറുംചിരി, സമത്വവാദി, സരസസേവിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ഒരു കാലത്തു പുറത്തിറക്കിയിരുന്നു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി, ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ, അഗസ്റ്റിൻ ജോസഫ്, വൈക്കം മണി തുടങ്ങി പലരെയും മലയാളിക്കു പ്രിയപ്പെട്ടവരാക്കിയതിന്റെ കാരണക്കാരൻ ആൻഡ്രൂസ് ആയിരുന്നു.
മഹാത്മജി എന്ന ഖണ്ഡകാവ്യവും 23 സംഗീതനാടകങ്ങളും ഉൾപ്പെടെ അന്‍പതോളം കൃതികൾ അദ്ദേഹത്തിന്റേതായി മലയാളികൾക്കു ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ആൻഡ്രൂസിന് മലയാള സംഗീത നാടകത്തിന്റെ അമരക്കാരൻ എന്ന അർഹമായ അംഗീകാരം നൽകാൻ മലയാളി മറന്നുപോയെന്നതാണ് സത്യം. 1968 ഒാഗസ്റ്റ് 27ന് മഹത്തായ ആ ജീവിതത്തിനു കർട്ടൻ വീണു.
ആന്റണി ആറിൽചിറ ചമ്പക്കുളം
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
Latest News
ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; പാക് സ്വദേശിയെ വധിച്ചു; സൈനികന് വീരമൃത്യു
നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര് കുടുങ്ങിയതായി സംശയം
വ്യാപക മഴക്ക് സാധ്യതയില്ല; ഇന്ന് യെല്ലോ അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഷിരൂർ ദൗത്യം; സാഹചര്യങ്ങൾ പ്രതികൂലം, അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും
Latest News
ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; പാക് സ്വദേശിയെ വധിച്ചു; സൈനികന് വീരമൃത്യു
നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര് കുടുങ്ങിയതായി സംശയം
വ്യാപക മഴക്ക് സാധ്യതയില്ല; ഇന്ന് യെല്ലോ അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഷിരൂർ ദൗത്യം; സാഹചര്യങ്ങൾ പ്രതികൂലം, അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top