Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത്ത എഴുത്തിന്റെ പ്രതിഭ അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാക്കി മാറ്റി. ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. പേരില്ലെങ്കിലും എഴുത്തുകണ്ടാൽ അന്നു വായനക്കാർ പലരും പറയുമായിരുന്നു ഇതു വേളൂർ കൃഷ്ണൻകുട്ടിയുടെ കൃതിയാണെന്ന്. അത്രയ്ക്ക് രസകരമായ ഒരു ശൈലി അദ്ദേഹം സ്വന്തമാക്കിയിരുന്നു. സാഹിത്യത്തിൽ മാത്രമല്ല കഥാപ്രസംഗവും റേഡിയോ പ്രഭാഷണവുമൊക്കെ അദ്ദേഹത്തിന് എളുപ്പത്തിൽ വഴങ്ങിയിരുന്നു.
ദീപികയിലൂടെ
കോട്ടയത്തിനടുത്ത് വേളൂർ നടുവിലേക്കര വീട്ടിൽ എൻ.എൻ. കുഞ്ഞുണ്ണിയുടെയും പാർവതിയുടെയും മകനായി ജനിച്ച എൻ.കെ. കൃഷ്ണൻ ലളിതമായ നർമത്തിലൂടെ വേളൂർ കൃഷ്ണൻകുട്ടിയായി പേരെടുത്തു. കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലും സിഎംഎസ് കോളജിലുമായി പഠനം കഴിഞ്ഞതോടെ ദീപികയിൽ ജേർണലിസ്റ്റായി ചേർന്നു.
അദ്ദേഹത്തിന്റെ സാഹിത്യ താത്പര്യങ്ങൾക്ക് ഏറ്റവും ഉചിതമായ കളരിയായിരുന്നു ദീപിക. പിൽക്കാലത്ത് അദ്ദേഹം ദീപിക പത്രാധിപസമിതിയിൽ അംഗമായി. ദീപിക വീക്കിലിയുടെ പത്രാധിപരായി. പത്രത്തിൽ പത്രപാരായണൻ എന്നൊരു കോളവും അദ്ദേഹം എഴുതിയിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഓൾ ഇന്ത്യ റേഡിയോയിലെയും അഡ്വൈസറി ബോർഡ് അംഗമായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് മെംബറുമായിരുന്നു.
എണ്ണം പറഞ്ഞ കൃതികൾ
നൂറ്റന്പതോളം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതു ഹാസ്യ സാഹിത്യരംഗത്തു ഒരു റിക്കാർഡ് ആണെന്നു പറയാം. വേല മനസിലിക്കട്ടെ എന്ന കൃതിക്ക് 1974ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 1995ൽ കെ. കരുണാകരൻ സപ്തത സ്മാരക സേവാ സംഘത്തിന്റെ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ആകാശവാണിയിൽ ദീർഘകാലം ഹാസപ്രഭാഷകനായിരുന്നു. ഇലക്ഷൻ ഇട്ടൂപ്പ്, അരിന്പാറ ദേവസ്യ, ക്യാബോൽത്താഹേ, കുഞ്ഞുലക്ഷ്മി ആൻഡ് സൺസ്, ഇടവഴീൽ കിട്ടുവാശാൻ, ആൾക്കൂട്ടത്തിൽ ഏലിയാമ്മ, വേല മനസിലിരിക്കട്ടെ, പാലം അപകടത്തിൽ എന്നിങ്ങനെയാണ് പ്രധാന കൃതികൾ. ഇതിൽ പാലം അപകടത്തിൽ പഞ്ചവടിപ്പാലം എന്ന പേരിൽ സിനിമയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രണ്ടു കൃതികളായ മാസപ്പടി മാത്തുപിള്ള, അന്പിളി അമ്മാവൻ എന്നിവയും സിനിമകളായി.
അമേരിക്ക, ജർമനി തുടങ്ങിയ പല വിദേശ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അവിടെയൊക്കെ മലയാളി സമൂഹത്തിനായി ചിരിയരങ്ങുകളും അവതരിപ്പിച്ചിട്ടുണ്ട്. 2003 ഓഗസ്റ്റിൽ അദ്ദേഹം അന്തരിച്ചു. ഭാര്യ ശാന്തമ്മ, മൂന്നു മക്കൾ.
പാലത്തിന്റെ കഥ
പാലം അപകടത്തിൽ എന്ന ഹാസ്യകൃതി (പഞ്ചവടിപ്പാലം സിനിമ)യുടെ തുടക്കം ഇവിടെ കോറിയിടുന്നു. ഇതിലൂടെ വേളൂരിന്റെ ഹാസ്യത്തിന്റെ ശൈലി വ്യക്തമാകും: തളം വയ്ക്കാൻ വേണ്ടി വെട്ടിത്തെളിച്ചിട്ടതുപോലെയാണ് ദുശാസനക്കുറുപ്പിന്റെ ഉച്ചിക്കഷണ്ടി. പപ്പടവട്ടപ്പാടുള്ള ആ കേശശൂന്യ പ്രദേശത്തിന് മൊരിക്കാത്ത ഗോതന്പു റൊട്ടിയുടെ നിറം.
അതിനുചുറ്റും കൊയ്ത്ത് കഴിഞ്ഞ പാടത്തെ നെൽച്ചുവടുപോലെ മുടി കുറ്റിച്ചുനിൽക്കുന്നു. ഇഷ്ടന്റെ ഇടത്തേ കണ്ണിനു താഴെയായി ചതഞ്ഞ ഞാറപ്പഴം പതിച്ചുവച്ച മാതിരി ഒരു മറുകുണ്ട്. രോമംകൊണ്ട് പൈപ്പിംഗ് പിടിപ്പിച്ച പോലെയാണ് കാതിന്റെ വക്കുകൾ. സെവൻ എന്ന അക്കമെഴുതി തല തിരിച്ചുവച്ചാലത്തെ ആകൃതിയാണ് മൂക്കിന്.... ഇങ്ങനെ ആ നാടൻ ഹാസ്യ ശൈലി.
സാമൂഹ്യവിമർശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ മുന. ദീപിക, കേരള ധ്വനി, ഈനാട് എന്നീ പ്രസിദ്ധീകരണങ്ങളിൽ 20 വർഷത്തോളം എഡിറ്ററായി ജോലി നോക്കി. അദ്ദേഹം വിടവാങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പൂർത്തിയാകുന്നു.
മാത്യൂസ് ആർപ്പൂക്കര
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
Latest News
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
Latest News
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top