ലഡാക്ക് ഡയറി
ഒരു വൈകുന്നേരം തങ്ങളുടെ വണ്ടിയുമായി അവര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു; നമ്മുടെ ലാലേട്ടന്റെ ’അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ’ചോദിച്ചു ചോദിച്ചു പോകാം’ എന്ന ഡയലോഗ് പോലെ അവരും അങ്ങ് ഇറങ്ങി ചോദിച്ചു ചോദിച്ചു..... കോട്ടയം മുതല്‍ ലഡാക് വരെ യാത്ര ചെയ്ത് തിരികെ വന്ന രണ്ടു സുഹൃത്തുകളുടെ കഥയാണിത്.

ആരൊക്കെ ആണ് ആ കൂട്ടുകാര്‍?

ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ (മീഡിയ വില്ലജ് ) എം എ സിനിമാ ആന്‍ഡ് ടെലിവിഷന്‍ വിദ്യാര്ത്ഥിയായ ആയ അലക്സ് കുര്യന്‍ ജോര്‍ജ്, ( ബി എ മള്‍ട്ടിമീഡിയ ) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജോജോ ജോസ് എന്നിവരാണ് കോട്ടയത്ത് നിന്നും യാത്ര തുടങ്ങി ലടാക് വരെ തങ്ങളുടെ സ്വന്തം വാഹനങളില്‍ 36 ദിവസങ്ങളെടുത്തു യാത്ര ചെയ്യ്തു തിരികെ വന്നത്.

2018 ഓഗസ്റ്റ് 3 എംജി യൂണിവേഴ്സിറ്റിയുടെ എം എ പരീക്ഷയുടെ അവസാന ദിവസം. ഇരുവരും പരീക്ഷക്ക് ശേഷം കണ്ടു മുട്ടുന്നു. മറ്റൊരു പ്ലാനിങ് ഉം ഇല്ലാതെ ഓഗസ്റ്റ് 4 ഇന് തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം നേടിയെടുക്കാന്‍ തീരുമാനിക്കുന്നു. പിന്നീട് നടന്നതൊക്കെ നാടകീയത നിറഞ്ഞ സംഭവവികാസങ്ങള്‍ ആയിരുന്നു. പോകുന്നതിനു തലേ ദിവസം തന്നെ ജോജോ വീട്ടില്‍ നിന്നു സമ്മതം വാങ്ങിയിരുന്നു. എന്നാല്‍ യാത്ര തിരിക്കുന്ന ദിവസം വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് അലക്സ് ഇന്റെ വീട്ടുകാര്‍ സംഭവം അറിയുന്നത്. മല്ലപ്പള്ളി ഇടയിരിക്കപുഴ എ ല്‍. പി സ്കൂളിലെ ഹെഡ് മിസ്സ്ട്രസ്സ് ആയ അമ്മയുടെ അടുക്കല്‍ അലക്സ് 2 മണിയോട് കൂടി എത്തിചേര്‍ന്നു. വലിയ ജാക്കറ്റ് ഒക്കെ ധരിച്ചു എത്തിയ മകനെ കണ്ട് എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. പിന്നീട് തന്റെ യാത്രയെ പറ്റി പറഞ്ഞപ്പോള്‍ പാതി മനസോടെ സമ്മതം മൂളി. ഇതിനു മുന്‍പും ഇതേ പോലെ യാത്ര പോയിട്ടുള്ളതിനാല്‍ മറ്റൊരു തരത്തിലുമുള്ള പേടി അമ്മക്ക് ഉണ്ടായിരുന്നില്ല.

ആര്‍ക്കൊക്കെ അറിയാമായിരുന്നു യാത്രയെ പറ്റി?

പെട്ടന്ന് എടുത്ത തീരുമാനമായതിനാല്‍ ആരും തന്നെ അവരുടെ യാത്രയെ പറ്റി അറിഞ്ഞിരുന്നില്ല. ഓഗസ്റ്റ് 4 ഇന് ഇരുവരും ക്ലാസ്സില്‍ എത്തിയിരുന്നില്ല. ഉച്ചക്ക് ശേഷം അലക്സ് തന്റെ അടുത്ത സുഹൃത്തായ നോബിള്‍ സാമിനെ ഫോണ്‍ ചെയ്യ്തു യാത്രയെ പറ്റി പറഞ്ഞു.ഇരുവരുടെയും ബന്ധുക്കളും കൂട്ടുകാരും അധ്യാപകരും യാത്രയുടെ രണ്ടാം ദിവസമാണ് കാര്യങ്ങള്‍ അറിഞ്ഞത് . പിന്നീട് രണ്ട് പേരുടേം ഫോണ്‍ ഇല്‍ ആശംസാമെസേജുകളും ഫോണ്‍ വിളികളുമായിരുന്നു.

വാഹനങ്ങളെക്കുറിച്ച്?

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം യാത്ര യുടെ ഒരു മാസം മുന്‍പാണ് അലക്സ് ഇന് സ്വന്തമായി ഒരു സ്കൂട്ടര്‍ ചേട്ടന്‍ അലന്‍ സമ്മാനിക്കുന്നത്. സുസുകി അക്സെസ്സ് 125 ഇല്‍ ആണ് അലക്സ് 36 ദിവസത്തെ ആ യാത്ര പൂര്‍ത്തിയാക്കിയത്. പലരും ചോദിച്ചിരുന്നു അലക്സ് ഇനോട് ഈ അക്സെസ്സ് ഇല്‍ ഇത്രെയും ദൂരം സഞ്ചരിക്കുവാന്‍ കഴിയുമോ എന്ന്? എന്നാല്‍ യാത്ര പൂർത്തിയാക്കി വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ കൂടാതെ തിരികെ എത്തിയതിനു ശേഷമാണ് അലക്സ് ആ ചോദ്യത്തിന് ഉള്ള മറുപടി നല്‍കിയത്. യാത്രമദ്ധ്യേ 6 സര്‍വീസ് നടത്തി. മറ്റൊരു വിധത്തിലും പ്രശ്നങ്ങള്‍ നേരിട്ട് ഇല്ലായിരുന്നു എന്ന് അലക്സ് വെളുപെടുത്തി. വാഹനപ്രേമിയായ ജോജോ തിരഞ്ഞെടുത്തത് സി ബി ആര്‍ ഇആഞ 250 ആയിരുന്നു.

ഭക്ഷണം

പൊതുവെ മലയാളികള്‍ക്ക് സ്വന്തം നാട് വിട്ടാലും തങ്ങളുടെ തനത്ആയ ആഹാരരീതിയില്‍ തുടരാനാണ് മോഹം. പക്ഷെ അലക്സ് ഇന്റെയും ജോജോയുടെയും ഒരു ഉദ്ദേശം എന്നത് ഓരോ നാട്ടിലെയും രുചിവൈവിദ്ധ്യങള്‍ അനുഭവിച്ചറിയുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിനായി ഇവര്‍ സമീപിച്ചിരുന്നതു ഹൈവേകളിലെ ദാബകളിലായിരുന്നു.റൊട്ടി, പനീറിന്റെ പല വിഭവങ്ങള്‍, ദാന്‍, സബ്ബ്ജി തുടങ്ങി......വിവിധ മധുരപലഹാരങ്ങള്‍ ഒക്കെയും രുചിച്ചറിഞ്ഞു.

പ്രളയം അറിയുന്നത്?


style='border: 0px solid; padding-bottom:10px;padding-top:5px;padding-

right:10px;width:600px;'>യാത്രയുടെയും ഏഴാം ദിവസമാണ് കേരള നാടിനെ വിഴുങ്ങികൊണ്ടിരിക്കുന്ന പ്രളയത്തെ പറ്റി ഇരുവരും അറിയുന്നത്. ആദ്യമൊക്കെ പ്രളയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഫോട്ടോഷോപ്പ് ചെയ്യ്ത ചിത്രങ്ങള്‍ ആയിരിക്കും അവയെന്ന് അവര്‍ കരുതി. വാര്‍ത്തകളിലൂടെയും മറ്റും വിവരങ്ങള്‍ ഒഴുകി എത്തിയപ്പോള്‍ അതിന്റെ തീവ്രത എത്രത്തോളം ആണ് എന്ന് അവര്‍ മനസിലാക്കി. കുറെ നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഇരുവരും വീടുകളിലേക്ക് വിളിച്ചു നോക്കി, പേടിക്കുവാനും മാത്രം ഒന്നും തന്നെ ഇരുവരുടെയും വീടുകളില്‍ സംഭവിച്ചിരുന്നില്ല. വീട്ടുകാരുടെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസം നല്‍കി. സ്വന്തം നാട് ദുരിതമനുഭവികുമ്പോള്‍ തങ്ങള്‍കാവുന്നതു ചെയ്യുവാന്‍ വേണ്ടി ഏറെ നാളത്തെ യാത്രമോഹം പാതിവഴിയില്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തീരുമാനമെടുത്തു. തിരികെ നാട്ടിലെത്തുവാന്‍ തീരുമാനം അറിയിച്ചതോടെ അലക്സ് ഇന്റെയും ജോജോയുടെയും വീട്ടുകാരും സുഹൃത്തുക്കളും ഇടപെട്ടു... തിരികെ എത്തിപെടാന്‍ ബുദ്ധിമുട്ട് ആണെന്നും ഈ സമയം കേരളത്തിലോട്ട് ഒരു മടക്കയാത്ര വേണ്ടഎന്നും അവരെ പറഞ്ഞു മനസിലാക്കി,മടങ്ങി വരാനുള്ള തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ചു. പക്ഷേ, യാത്രക്കാർൃ വെറുതെയിരുന്നില്ല. അലക്സിന്റെ സുഹൃത്തായ നോബിള്‍ വഴിയാണ് അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ പറ്റി അറിയുന്നത്. ഇരു വണ്ടിയിലും പതിപ്പിച്ചിരുന്ന മനോഹരമായ ഫ്ലാഗ്, സ്റ്റിക്കര്‍ നീക്കം ചെയ്തു. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്ഇന്റെ അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ചു. ഒപ്പം’ ഹെല്പ് കേരള ’എന്ന ചെറിയ സ്റ്റിക്കറും ! വണ്ടികളിലെ സ്റ്റിക്കറുകള്‍ കണ്ടു അനേകം ജനങ്ങള്‍ 50, 100, 500 തുടങ്ങിയ തുകകള്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ വഴി നല്‍കി. അതോടൊപ്പം ചത്തിസ്സ്ഗറിലെ മാര്‍ത്തോമാ പള്ളിയിലെ ഫാദര്‍ ജോയല്‍ അച്ഛന്റെ നേതൃത്വത്തില്‍ 3 ലക്ഷത്തോളം രൂപ പിരിച്ചു നല്‍കി. അവരുടെ യാത്രക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കിയത് ഈ പ്രവര്‍ത്തനമായിരുന്നു. ഓരോ നാട്ടിലെത്തിചേരുമ്പോഴും കേരളത്തില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ എങ്ങനുണ്ട് നാട്ടില്‍? സുരക്ഷിതര്‍ ആണോ? സഹായം ആവിശ്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ആയിരുന്നു. കേരള നാടിനോടുള്ള സ്നേഹവും കരുതലും മനസിലാക്കിയ നിമിഷങ്ങള്‍ ആയിരുന്നു അവ.

സുരക്ഷാമാര്‍ഗ്ഗങള്‍ സ്വീകരിച്ചത്?

പാലികേണ്ട സുരക്ഷാ മാര്‍ഗ്ഗങള്‍ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഇരുവരുടെയും. മണാലി എത്തിയപ്പോള്‍ ലാന്‍ഡ് സ്ലലൈട് കാരണം മുന്നോട്ടുള്ള യാത്ര റിസ്ക് ആയിരുന്നു. കഷ്ടിച്ച് ഒരു വണ്ടിക്കു പോകാന്‍ പാകത്തിനു റോഡുകള്‍. ഇരുവശങ്ങളും അടര്‍ന്നു പോയ അവസ്ഥ, നേരെ മുകളിലേക്ക് നോക്കിയാല്‍ ഇടിഞ്ഞു വീഴാന്‍ തക്കം നോക്കി നില്‍ക്കുന്ന കുറെ പാറകെട്ടുകള്‍. വണ്ടി ഇടക്ക് വെച്ച് നിന്ന് പോയാല്‍ ഇറങ്ങി തള്ളികൊണ്ട് പോകാന്‍ പോലും കഴിയില്ല . ഏറെ ദുര്‍ഘടമായിരുന്നു മുന്നോട്ടുള്ള ഓരോ പാതയും. പക്ഷെ അതിലൊക്കെ ഒരുതരം ലഹരി ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് ഇരുവരും അവകാശപെടുന്നത്. മനസ്സും വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു സാഹചര്യത്തില്‍ നിന്നും ആര്‍ക്കും പ്രവര്‍ത്തിക്കുവാനാകുമെന്ന് ഈ കൂട്ടുകാര്‍ തെളിയികുകയായിരുന്നു.

ട്രാവല്‍ ബ്ലോഗ്?

ലഡാക് വരെ യാത്രചെയ്യ്തു തിരികെ വരുന്നതിനൊപ്പം, യാത്രകള്‍ ഇഷ്ടപെടുന്നവര്‍ക്കായി ഓരോ ദിവസത്തെയും വിഡിയോ പകര്‍ത്താ ന്‍ ജോജോ മറന്നില്ല. ’ഇന്‍ഫിനിറ്റി മൈന്‍ഡ് ’ എന്ന പേരില്‍ ഒരു ട്രാവല്‍ ബ്ലോഗ്ഉം ഇവര്‍ ചെയ്തു. അലക്സിന്റെ സ്വപ്നമായ ഷോര്‍ട്ട് ഫിലിമിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുക എന്ന ലക്ഷ്യവും ഈ യാത്രക്ക് പിന്നിലുണ്ടായിരുന്നു.ലേ യുടെ മനോഹാരിതയില്‍ ഷൂട്ട് ചെയ്ത സീന്‍സ് ഈ ഷോര്‍ട്ട് ഫിലിമിനു നല്ല ഒരു മുതല്‍കൂട്ടായിരിക്കും എന്ന് തന്നെയാണ് അലക്സ് വിശ്വസിക്കുന്നത്.

പിന്നിട്ട വഴികള്‍

കോട്ടയം, കന്യാകുമാരി ,ബംഗളുരു , ഹൈദരാബാദ് , നാഗ്പ്പൂര്‍ , സാഗര്‍ , ഝാന്‍സി , പാനിപ്പത്ത് , അംബാല , ചണ്ഡീഗഡ് , കുളു , മണാലി , ലേ , ലഡാഖ് , നുബ്ര വാലി , പാന്ഗോങ് ലേക് , കാര്‍ഗില്‍ , ദ്രാസ്സ് , ശ്രീനഗര്‍ , ജമ്മു , അമൃതസര്‍ , ഡല്‍ഹി , ജയ്പൂര്‍ , അജ്മീര്‍ , വഡോദര , സൂററ്റ് , മുംബൈ , ഗോവ , മംഗളുരു , കാസര്‍ഗോഡ് , കണ്ണൂര്‍ , എറണാകുളം , കോട്ടയം

ഇനിയൊരു യാത്ര?

അതൊരു അഡാര്‍ ചോദ്യം തന്നെയായിരുന്നു. ഉത്തരത്തിനു വേണ്ടി കാത്തുനില്‍ക്കേണ്ടി വന്നില്ല. ഇരുവരും ഒരുമിച്ചായിരുന്നു ഉത്തരം പറഞ്ഞത് ’ നോര്‍ത്ത് ഈസ്റ്റ് ’ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. അടുത്ത ജനുവരിയില്‍ പോകാനാണു ഇരുവരും പ്ലാന്‍ ഇട്ടിരിക്കുന്നത്. എന്തായാലും ആരും അറിയാതെ ഉള്ള യാത്ര ആയിരിക്കില്ല അതെന്ന് ഉറപ്പ് തന്നിരിക്കുകയാണ് രണ്ടുപേരും.

കോട്ടയം മാങ്ങാനം കളമ്പുകാട്ട് വീട്ടില്‍ ജോര്‍ജ് കെ ജോഷ്വയുടെയും ലാലു കെ കുര്യന്‍റെയും
മൂന്നാമത്തെ മകനായ അലക്സിന്‍റെ ആദ്യത്തെ യാത്രയല്ല ഇത് . 2016 ഇലും 2017 ഇലും അലക്സ് തന്‍റെ സൈക്കിളില്‍ കന്യാകുമാരി മുതല്‍ ലേ ലഡാക് വരെ യാത്ര ചെയ്തിരുന്നു. 90. 8 റേഡിയോ മീഡിയ വില്ലേജിലെ ശബ്ദം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഒരു റേഡിയോ ജോക്കികൂടിയാണ് അലക്സ്. ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും പാഷന്‍ ആക്കി മാറ്റിയ കാഞ്ഞിരപ്പള്ളികാരന്‍ ജോജോ ജോസ് എലവുത്തിക്കല്‍ വീട്ടില്‍ ഇ കെ ജോസ് ന്റെയും മേഴ്സി ജോസഫ് ഇന്റെയും മകനാണ്. ഒരു തികഞ്ഞ വാഹനപ്രേമിയും റൈഡറുമാണ് വാഹനവുമായി ബന്ധപെട്ടു ജോജോ ചെയ്ത വിഡിയോ എല്ലാം തന്നെ ഇതിനോടകം യു ട്യൂബില്‍ തരംഗമായി കഴിഞ്ഞവയാണ്.

കോളേജ് പ്രിന്‍സിപ്പല്‍ പാറക്കല്‍ അച്ചന്‍ , ഡയറക്ടര്‍ ഏത്തക്കാട് അച്ചന്‍ , എബിന്‍ സാര്‍ , അദ്ധ്യാപകര്‍ , സഹപാഠികള്‍ , കൂട്ടുകാര്‍ തുടങ്ങിയവരുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ ഉണ്ടായിരുന്നു . 90.8 മീഡിയ വില്ലജ് റേഡിയോയിലെ വിപിന്‍ സാറിന്‍റെ പ്രോത്സാഹനവും ഏറെ സഹായകരമായി.

ജീത്തു സൈമണ്‍