ചെലവുചെയ്യണം കേട്ടോ
ഏറെനാൾ ആശിച്ചിരുന്നതോ അധ്വാനിച്ചു കൈവരുത്തിയതോ ആയ ഒരു നല്ല കാര്യം സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. മത്സരപരീക്ഷയിലെ ഉന്നത വിജയമാകാം, വിദേശജോലി തരപ്പെട്ടതാകാം, പ്രമോഷൻ ലഭിച്ചതോ ഇഷ്ടപ്പെട്ട വിവാഹാലോചന ഒത്തുവന്നതോ സ്കോളർഷിപ്പ് ശരിയായതോ രോഗസൗഖ്യം പ്രാപിച്ചതോ എന്തുമാകാം. ഉറ്റവരിൽനിന്ന് അഭിനന്ദനവും ആഹ്ലാദവും പ്രതീക്ഷിച്ച് വാർത്ത പുറത്തുവിടുന്പോൾ പെട്ടെന്നുള്ള പ്രതികരണം ചെലവുചെയ്യാൻ മറക്കേണ്ട എന്ന ഓർമപ്പെടുത്തലാണ്.

കഷ്ടപ്പെട്ടും കടംകൊണ്ടും രാപകൽ പ്രാർഥിച്ചും കൈവന്ന അപരന്‍റെ നേട്ടത്തിൽ സ്വാർഥതാത്പര്യത്തോടെ പങ്കുകൊണ്ടാലേ ശരിയാകൂ എന്ന മിഥ്യാധാരണ കേരള സംസ്കാരത്തിൽ ലയിച്ചുകിടക്കുകയാണ്. നേട്ടം കൈവരിച്ച കൂട്ടുകാരന് അയാളുടെ അധ്വാനത്തിൽ ധാർമിക പിന്തുണയോ ധനസഹായമോ മറ്റെന്തെങ്കിലും സേവനമോ നല്കിയിട്ടില്ലെങ്കിലും തങ്ങൾക്കുവേണ്ടി അയാൾ ചെലവുചെയ്യണമെന്ന് അവകാശബോധത്തോടെ ആവശ്യപ്പെടുന്നവർ സ്നേഹിതരാണോ? സദുദ്ദേശികളാണോ? കേരളത്തിനു വെളിയിൽ (മലയാളികളെ ഒഴിച്ചുനിർത്തി) ഇത്തരം ശൈലി ഇല്ല എന്നുതന്നെ പറയാം.

കുട്ടികൾപോലും സ്വാംശീകരിച്ചുകൊണ്ടിരിക്കുന്ന ഈ വിലകുറഞ്ഞ സംസ്കാര രീതി നമുക്ക് ഉപേക്ഷിക്കാം. നല്ല വാർത്ത നല്കുന്ന ചങ്ങാതിയെ കൂട്ടുകാർ എല്ലാവരും ചേർന്ന് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും സൽക്കരിക്കുകയും പറ്റുമെങ്കിൽ സമ്മാനം കൊടുക്കുകയും ചെയ്യുന്ന സൗഹൃദസംസ്കാരത്തിലേക്കു നമുക്ക് ഉയരാം.

സിസിലിയാമ്മ പെരുന്പനാനി