നാടകം മരിക്കാതിരിക്കാൻ കെസിബിസി മാധ്യമ കമ്മീഷൻ
കെസിബിസി മാധ്യമ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ നടത്തിവരുന്ന നാടകോത്സവം അഥവാ നാടകമത്സരം പാലാരിവട്ടം പിഒസിയിൽ ഇത്തവണയും നടത്തുകയുണ്ടായി.

നാടകം മരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരു വർഷംപോലും മുടങ്ങാതെ 13 പ്രഫഷണൽ നാടകസമിതികളെ വേദിയിൽ അണിനിരത്തുക എന്നത് തികച്ചും അഭിനന്ദനം അർഹിക്കുന്ന മഹത്തായ കാര്യമാണ്. കലാനിലയം മുതൽ കെപിഎസി വരെ നിരവധി ട്രൂപ്പുകൾ കേരളത്തിലുണ്ടായിരുന്ന കാലത്ത് ഓരോ വർഷവും ഒരു നാടകം എന്ന നിലയ്ക്ക് അവതരിപ്പിക്കാൻ അവർക്കു സാധിച്ചിരുന്നു.

പൊൻകുന്നം വർക്കിയും എന്‍‌.കെ.ആചാരിയും പി.ജെ.ആന്‍റണിയും എൻ.എൻ.പിള്ളയും എസ്.എൽ.പുരം സാദനന്ദനും തോപ്പിൽ ഭാസിയും വിഭിന്നങ്ങളായ ആശയങ്ങളെ രചനകൊണ്ട് ആവിഷ്കരിക്കുന്പോൾ അവയെ കഥാപാത്രങ്ങളാക്കി നടനവേദികളിൽ അവതരിപ്പിക്കാൻ അനേകം നടീനടന്മാരുണ്ടായിരുന്നു.

നാടിന്‍റെ ചരിത്രംതന്നെ തിരുത്തിക്കുറിക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നുവെന്നു പറയുന്പോൾ അവരുടെ മഹത്വം നാമിന്ന് വിലയിരുത്തേണ്ടതുണ്ട്. വയലാറും പി.ഭാസ്കരനും ഒഎൻവിയും തിരുനൈനാർ കുറിച്ചിയും പാപ്പനംകോട്ട് ലക്ഷ്മണനും പാട്ടുകൾ എഴുതുന്പോൾ അവയ്ക്ക് ഈണം നൽകാൻ ബ്രദർ ലക്ഷ്മണനും ദേവരാജനും ബാബുരാജും ദക്ഷിണാമൂർത്തിയും കെ.രാഘവനും അർജുനൻ മാസ്റ്ററും നമുക്കുണ്ടായിരുന്നു.

ഇവരെല്ലാം നാടകങ്ങളിലൂടെയാണ് പിറവിയെടുത്തത്. കെ.എസ്.ജോർജും സി.ഒ.ആന്‍റോയും കമുകറ പുരുഷോത്തമനും ഉദയഭാനുവും യേശുദാസും അയിരൂർ സദാശിവനും നാടകഗാനങ്ങൾ പാടിയാണ് അരങ്ങത്തെത്തിയത്. ഇവരുടെയെല്ലാം സ്വരമാധുരി നാം ആദ്യമായി കേട്ടത് നാടകഗാനങ്ങളിലൂടെയായിരുന്നു.

കലാനിലയത്തിന് സ്ഥിരം നാടകവേദിതന്നെ ഉണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയും വെള്ളിക്കാസയും ഒരേ വേദിയിൽതന്നെ സ്ഥിരമായി അവതരിപ്പിച്ചിരുന്നു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്‌ടർ, അശ്വമേധം, ശരശയ്യ, മൂലധനം, അൾത്താര, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. നാടകസമിതികൾ നാട്ടിലങ്ങോളമിങ്ങോളം പ്രേക്ഷകഹൃദയം കോരിത്തരിപ്പിച്ചു.

മഹത്തായ ഈ കല ഇന്ന് അന്യംനിന്നു പോകുകയാണ്. ഒത്തിരി നാടകരചനകളിൽനിന്ന് കലാമൂല്യവും സാമൂഹ്യനന്മകളും നിറഞ്ഞ ഇത്തിരി നാടകങ്ങൾ തെരഞ്ഞെടുത്ത് എല്ലാ വർഷവും നിറഞ്ഞ സദസിൽ പിഒസി ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്പോൾ അത് ഇന്നുള്ള പരിമിതമായ പ്രഫഷണൽ നാടകസമിതികൾക്ക് വലിയ പ്രോത്സാഹനം നൽകുന്നു.

പണ്ടൊക്കെ അവതരിപ്പിക്കപ്പെടുന്ന ഓരോ നാടകവും മനുഷ്യമനസിന്‍റെ ജീർണതകളെയും അതിലുപരി അതിന്‍റെ ശക്തിസ്രോതസുകളെയും തുറന്നുകാട്ടുന്ന അമൂല്യരചനകളായിരുന്നു. അഭിനേതാക്കൾ കഥാപാത്രങ്ങളായി രൂപാന്തരപ്പെടുന്പോൾ പ്രേക്ഷകമനസിൽ അത് മായാത്ത മുദ്രകളായിത്തീരുമായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ എല്ലാം കൈവിട്ടുപോകുന്ന അനുഭവമാണ് ഇന്നുണ്ടാകുന്നത്. എങ്കിലും തമ്മിൽ ഭേദപ്പെട്ട രചനകൾ തെരഞ്ഞെടുത്ത് പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്ന കെസിബിസി മാധ്യമ കമ്മീഷനും അതിനു ചുക്കാൻപിടിക്കുന്ന ഫാ. ജോളിക്കും സംഘത്തിനും അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകൾ നൽകിയേ മതിയാവൂ.

ളൂയീസ് മേപ്പത്ത് പാലാരിവട്ടം