Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജിസ് ജോയ് simple And Humble
സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ആഡ് ഫിലിം മേക്കർ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ചയാളാണ് ജിസ് ജോയി. ബൈസിക്കിൾ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രവുമായി വീണ്ടും പ്രേക്ഷക ഇഷ്ടം നേടിയിരിക്കുകയാണ് ഈ കലാകാരൻ. നടനായി പലകുറി ഈ മുഖം വെള്ളിത്തിരയിൽ മിന്നി മറഞ്ഞിട്ടുണ്ടെങ്കിലും അല്ലു അർജുന്റെ മലയാളി ശബ്ദമായിട്ടാണ് ഈ കലാകരാനെ പ്രേക്ഷകർ ഓർത്തിരിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി തന്റെ മൂന്നാം ചിത്രവുമായി വീണ്ടും എത്തുന്പോൾ ലളിതസുന്ദരമായ കഥയെ അതിന്റെ മുഴുവൻ സൗന്ദര്യത്തോടെ പ്രേക്ഷകരിലെത്തിക്കാൻ ജിസ് ജോയിക്കു കഴിഞ്ഞിരിക്കുന്നു...
ആസിഫ് അലിയുമായുള്ള വിജയ കൂട്ടുകെട്ടിന്റെ രഹസ്യം എന്താണ്?
നമ്മൾ കൊടുക്കുന്ന കഥാപാത്രം ഏറ്റവും ഭംഗിയായി ചെയ്യുന്ന ആർട്ടിസ്റ്റാണ് ആസിഫ് അലി. എന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും ഭംഗിയായി അയാൾ ചെയ്തിരുന്നു. ഒരുപക്ഷേ, അതിനേക്കാൾ വളരെ രസകരമായി തന്റെ ക്യാരക്ടർ അവതരിപ്പിച്ചിരിക്കുന്നത് ഈ ചിത്രത്തിലാണ്.
വിജയുടേയും പൗർണമിയുടേയും കഥയിലേക്ക് എത്തുന്നത്?
തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനായ ഒരു ചിത്രത്തിന്റെ എലമെന്റ്സ് ഇഷ്ടപ്പെട്ടപ്പോൾ അവർക്കു വിലകൊടുത്ത് അതിന്റെ ഒഫിഷ്യൽ റൈറ്റ്സ് വാങ്ങി. ആ ഇലമെന്റിനെ മലയാള സിനിമയാക്കി എഴുതിയതാണ് വിജയ് സൂപ്പറും പൗർണമിയും.ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നത് ഞാൻ തന്നെയാണ്.
കുടുംബ പശ്ചാത്തലത്തിലൂടെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്?
സണ്‍ഡേ ഹോളിഡേ കഴിഞ്ഞപ്പോൾ അടുത്ത ചിത്രം ഫാമിലി മൂഡിലായിരിക്കണം എന്നു നിർബന്ധം ഉണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അതു കുടുംബ പശ്ചാത്തലത്തിൽ നല്ല കുറേ തമാശകളും പാട്ടുകളും കുറച്ചു കണ്ണു നനയിക്കുന്ന മുഹൂർത്തങ്ങൾക്കും സ്കോപ് ഉള്ളതായി തോന്നി. അതേ സമയം ഇത് അർബൻ സ്റ്റോറിയാണ്, ന്യൂജെൻ സ്വഭാവവുമുണ്ട്. അങ്ങനെ വളരെ രസകരമായി തോന്നിയപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നു തീർച്ചയായിരുന്നു.
നായികയായി ഐശ്വര്യ ലക്ഷ്മിയെ തെരഞ്ഞെടുക്കുന്നത്?
യഥാർത്ഥ ജീവിതത്തിലെ ഐശ്വര്യയുമായി 80 ശതമാനം സാമ്യം ഈ ചിത്രത്തിലെ പൗർണമിക്ക് ഉണ്ടെന്നാണ് ഐശ്വര്യ തന്നെ പറഞ്ഞത്. രണ്‍ജി പണിക്കർ, ശാന്തികൃഷ്ണ, ഐശ്വര്യ എന്നിവരിലൂടെയുള്ള ട്രാക്ക് ഇതിലുണ്ട്. അതു വളരെ ആസ്വദിച്ച് ഒട്ടും അഭിനയിക്കുന്നതാണെന്നു തോന്നാത്തവിധം ചെയ്യാൻ ഐശ്വര്യക്കു കഴിഞ്ഞിട്ടുണ്ട്. പിന്നെ അവർ നല്ലൊരു നടിയാണെന്നു നമുക്കറിയാം. ഡബ്ബിംഗിൽ പോലും ആ ഡെഡിക്കേഷൻ കാണാൻ സാധിച്ചു.
ഗാനരചയിതാവായി ചിത്രത്തിൽ എത്തുന്നത്?
പാട്ട് എഴുതാൻ വളരെ ഇഷ്ടമാണ്. ബൈസിക്കിൾ തീവ്സിലാണ് ആദ്യമായി പാട്ട് എഴുതുന്നത്. പിന്നീട് സണ്‍ഡേ ഹോളിഡേയിലും. മറ്റൊരു കവിയോട് കഥയും പശ്ചാത്തലവും സന്ദർഭവും പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ നല്ലതാണ് ഞാൻ തന്നെ എഴുതുന്നതെന്നു തോന്നി.
പുതിയൊരു സംഗീത സംവിധായകനെ മലയാളത്തിൽ പരിചയപ്പെടുത്തുന്നുണ്ടല്ലോ?
നടൻ വിനയ് ഫോർട്ടാണ് പ്രിൻസ് ജോർജിനെ എനിക്കു പരിചയപ്പെടുത്തുന്നത്. അവർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ്. അദ്ദേഹം കേൾപ്പിച്ചവയിൽ എവിടെയൊക്കെയോ ഞാൻ ഇഷ്ടപ്പെടുന്ന ട്യൂണുകളും ഉണ്ടായിരുന്നു. എന്റെ കഥയുടെ മുഹൂർത്തങ്ങൾ പറഞ്ഞപ്പോൾ അതിനനുസൃതമായുള്ള ട്യൂണുകൾ കൊണ്ടുവന്നു. അതെനിക്കും വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പ്രിൻസ് ഈ സിനിമയുടെ സംഗീത സംവിധായകനായി എത്തുന്നത്.
കോമഡി ട്രാക്കിലൂടെയാണല്ലോ കഥ പറഞ്ഞിരിക്കുന്നത്?
ആസിഫ്, ഐശ്വര്യ, രണ്‍ജി പണിക്കർ, ശാന്തികൃഷ്ണ, സിദ്ധിഖ്, ബാലു വർഗീസ്, കെ.പി.എ.സി ലളിത, ദേവൻ, അജു വർഗീസ് തുടങ്ങി ജോസഫ് അന്നംകുട്ടി ജോസ് എന്നിങ്ങനെ വളരെ എക്സ്പീരിയൻസ്ഡും ഒപ്പം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരനിരയാണ് ചിത്രത്തിലുള്ളത്. എഴുതുന്ന സമയത്തു തന്നെ ഓരോ ആർട്ടിസ്റ്റും എന്റെ മനസിലുണ്ടായിരുന്നു. പിന്നീട് വന്നത് ഐശ്വര്യയും ജോസഫ് അന്നംകുട്ടി ജോസും മാത്രമാണ്.
സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ചെറിയൊരു ഇടവേള വന്നത്?
സത്യത്തിൽ ഈ ചിത്രം ഞങ്ങൾ മനപ്പൂർവം 2018-ൽ റിലീസ് ചെയ്യാതിരുന്നതാണ്. ക്രിസ്മസിനു റിലീസാക്കാമായിരുന്നെങ്കിലും ഒരുപാട് സിനിമകൾക്കിടയിൽ ഒരു ബഹളമായി വേണ്ടെന്നു കരുതി. പിന്നെ വർഷത്തിൽ ഒരു സിനിമ ചെയ്യണം എന്ന നിർബന്ധമുള്ള ആളല്ല ഞാൻ. ഏത്ര വൈകിയാലും പ്രേക്ഷകരുടെ ഇഷ്ടം എന്നും കാത്തു സൂക്ഷിക്കുന്ന സിനിമകൾ ചെയ്യണം എന്നാണ് മനസിൽ. അതുകൊണ്ട് ഇടവേള കാര്യമായി എടുക്കാറില്ല.
അല്ലു അർജുന്റെ മലയാളി ശബ്ദമായിട്ടാണ് താങ്കളെ ആദ്യം തിരിച്ചറിഞ്ഞത്. നായകനും ശബ്ദ ഉടമയും തമ്മിൽ കണ്ടു മുട്ടിയ എക്സിപീരിയൻസ്?
ബദ്രിനാഥ് ചെയ്യുന്ന സമയത്ത് ഒരു സ്റ്റുഡിയോയിലാണ് ഞങ്ങൾ മാറി മാറി ഡബ്ബ് ചെയ്തത്. സ്റ്റുഡിയോയുടെ അടുത്തു ഷൂട്ട് നടക്കുന്നതിന്റെ ഇടവേളകളിലാണ് അല്ലു അർജുൻ ഡബ്ബ് ചെയ്യാനെത്തുന്നത്. അവിടെവച്ചാണ് അല്ലുവിനെ അടുത്തു പരിചയപ്പെടുന്നത്. പിന്നെ കേരളത്തിൽ പ്രമോഷനു വരുന്പോഴും സ്റ്റേജ് പ്രോഗ്രാമുകൾക്ക് എത്തുന്പോളും ഞാനും കൂടെയുണ്ടാകും. അല്ലു അർജുനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും കൈ അകലത്തിലുള്ള സൗഹൃദം എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.
അഭിനയവും താത്പര്യമുള്ള ആളാണല്ലോ?
സത്യത്തിൽ അഭിനയത്തോടുള്ള താല്പര്യത്തിൽ നടന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റാവുകയായിരുന്നു. പിന്നീട് ആഡ് ഫിലിം രംഗത്തേക്കും വന്നെത്തി. കേരളത്തിലെ പ്രമുഖ ബ്രാൻഡുകളടക്കം 400-ൽ അധികം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. എറണാകുളത്ത് "ലൈറ്റ്സ് ഓണ്‍’ എന്നൊരു സ്ഥാപനമെനിക്കുണ്ട്. ആഡ് ഫിലിം പ്രൊഡക്ഷനാണ് ചെയ്യുന്നത്.
സിനിമ സംവിധാന രംഗത്തേക്ക് എത്തിയതെങ്ങനെയാണ്?
സിനിമ പണ്ടേയുള്ള പാഷനായിരുന്നു. സിനിമ പഠിക്കുകയോ, അസിസ്റ്റന്റായി പ്രവർത്തിക്കുകയോ ചെയ്യാതെയാണ് ആദ്യ ചിത്രം ഞാൻ സംവിധാനം ചെയ്യുന്നത്. പക്ഷേ, ആഡ് ഫിലിം രംഗത്തു പത്തു വർഷത്തെ എക്സ്പീരിയൻസ് അപ്പോൾ എനിക്കുണ്ടായിരുന്നു. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയവർക്കൊപ്പം ആഡ് ഫിലിം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ സിനിമ ചെയ്യുന്പോഴും ടെൻഷനോ പേടിയോ ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂന്നാമത്തെ ചിത്രം വരെ എത്തിനിൽക്കുന്നു.
കുടുംബ വിശേഷം?
എറണാകുളത്താണ് വീട്. ഭാര്യ നൈജിയും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മകൻ യോഹാൻ രണ്ടാം ക്ലാസിലും മകൾ നിതാര പ്ലേ സ്കൂളിലും പഠിക്കുന്നു.
ലിജിൻ കെ. ഈപ്പൻ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top