എ പ്ലസ് പ്ലസ്
ഓരോ പബ്ളിക് പരീക്ഷാഫലം പുറത്തുവന്നു കഴിയുന്പോഴും നമ്മുടെ കൊച്ചുകേരളം ഇളകിമറിയുകയാണ്. വിജയാഹ്ളാദത്തിൽ എ പ്ലസുകാരുടെ ബാഹുല്യം ഫ്ളക്സുകളുടെ മേളം. സമ്മേളനങ്ങൾ, സ്വീകരണങ്ങൾ... മാതാപിതാക്കൾക്കും അധ്യാപകർക്കും ആത്മസംതൃപ്തി.

എല്ലാം ശുഭമെന്നു പറയാൻ വരട്ടെ. പ്രവേശനോത്സവം മുതൽ ഹയർ സെക്കൻഡറി പാസായി പുറത്തുപോകുന്നതുവരെ കുട്ടികളെ വിഷമിപ്പിക്കാതെ, ബുദ്ധിമുട്ടിക്കാതെ പഠിപ്പിച്ചു മിടുക്കരാക്കി വിടണമെന്ന് ഒരു മൃദുസമീപനം വിദ്യാഭ്യാസരംഗത്തു കടന്നുകൂടിയിരിക്കുകയാണല്ലോ.

ഉന്നതവിജയം കരസ്ഥമാക്കി കലാലയത്തിന്‍റെ പടിവാതിൽ കടന്ന് ഉള്ളിൽ പ്രവേശിക്കുന്പോഴാണ് വിദ്യാർഥികളുടെ പഠനമാനദണ്ഡം വെളിവാകുന്നത്. പല കോളജുകളിലും പോസ്റ്റ് അഡ്മിഷൻ ടെസ്റ്റ് എന്ന ഒരു പരീക്ഷ നടത്തി കുട്ടികളുടെ നിലവാരം അളക്കാറുണ്ട്. ഭാഷകൾക്ക് നൂറു ശതമാനം വാങ്ങി വന്നിരിക്കുന്നവരുടെ അക്ഷരത്തെറ്റുകളും വാക്യഘടനയിലെ അപാകതകളും അദ്ഭുതപ്പെടുത്തും. ഇംഗ്ലീഷ് ക്ലാസിൽ, കവികൾ, രചയിതാക്കൾ, നാടകകൃത്തുക്കൾ തുടങ്ങിയവരുടെ പേരുകൾ പോലും 90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ കുട്ടിക്ക് അറിയില്ല! പോകട്ടെ, പ്രസിദ്ധ കവിതകളിൽനിന്നോ വിശ്രുതമായ ഗ്രന്ഥങ്ങളിൽനിന്നോ ഏതാനും വരികൾ ഉരുവിടാൻ പറ്റുമോ?

ഇനി മുതൽ 85 ശതമാനത്തിലേറെ എ പ്ലസ് ആക്കാൻ ആലോചനയുണ്ട്. പ്രശസ്തിപത്രങ്ങൾ തലയ്ക്കു മേലെ വച്ചുകൊടുക്കുന്നതിനു പകരം ശരിയായ വിജ്ഞാനം തലയ്ക്കുള്ളിലേക്കു കടത്തുന്ന യജ്ഞം നമുക്ക് ആരംഭിക്കാം.

സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669