Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അലങ്കാരങ്ങളിൽ റീത്തുകളും
ഈ അടുത്തകാലംവരെ ഒരു നക്ഷത്രവിളക്കും ഒരു ക്രിസ്മസ് ട്രീയും പുൽക്കൂടും കൊണ്ട് ഒരുക്കങ്ങൾ പൂർത്തിയാകുമായിരുന്നു. ഇന്നും ഇതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. വേറെയും ചില പുതുമകൾ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്. അതിൽ ഒന്നാണ് മുൻവാതിലിൽ തൂക്കിയിടുന്ന ക്രിസ്മസ് റീത്ത്. മലയാളികളും ഇത് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതിന്റെ പിന്നിലുള്ള ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഒന്നും നമ്മൾ തിരക്കാറില്ല. ഇവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നത് എവർഗ്രീൻ ഇലകളും പൈൻകോണുകളും ഡ്രൈ ഫ്രൂട്സും നട്സും മറ്റും ഇടകലർത്തി വട്ടത്തിൽ കോർത്തിണക്കിയ ഒന്നാണ്. ഇതാണ് ക്രിസ്മസ് ഡോർ റീത്ത്. ഇതുകൂടാതെ പൂക്കളും തണ്ടുകളും മാത്രമായിട്ടുള്ളതും കാണാം. ഇത്തരത്തിലുള്ളതെല്ലാം ഇപ്പോൾ കടകളിൽ വാങ്ങാൻ കിട്ടും. \
റീത്തുകളുടെ ചരിത്രം ബി.സി 776 മുതൽക്കുണ്ട്. അന്ന് ഗ്രീസിലും റോമിലും ഒളിന്പിക്സുകളിൽ ജയിച്ചുവരുന്നവർക്ക് ലോറൽ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു വളയം വിജയത്തിന്റെ കിരീടമായി അവരെ അണിയിക്കുമായിരുന്നു. ഇത് അവർ കളയാതെ ഏറെനാൾ ട്രോഫി സൂക്ഷിക്കുന്നതുപോലെ ഭിത്തിയിൽ തൂക്കിയിടുമായിരുന്നു. ഇതാണ് ലോറൽ റീത്ത്. ആ കാലത്ത് സ്ഥാനമാനങ്ങളെ കാണിക്കുന്ന നിയമപാലകന്മാർ റോമിലും ഗ്രീസിലും ഓക്കു മരത്തിന്റെ ഇലകൾകൊണ്ടുള്ള ഒരു വളയമായിരുന്നു ഉപയോഗിച്ചിട്ടുള്ളത്. ഇവരുടെ അറിവിനെയും ബുദ്ധിയെയും സൂചിപ്പിക്കുന്നതാണത്രേപിന്നെ ഇത്. ഗോളാകൃതിയിൽ ആയതിനാൽ ആദിയും അന്തവും ഇല്ലാത്തത് എന്നർഥം. ഈ കാര്യം ചൈനക്കാരും ഈജിപ്തുകാരും ഹെബ്രായക്കാരും മാനിച്ചിരുന്നു. പണ്ട് ഇത് ചിലർ അവരുടെ വാതിൽക്കൽ സ്വന്തം വീട്ടിലെ പൂക്കൾ ഉപയോഗിച്ച് റിംഗുകൾ ഉണ്ടാക്കിയിടുമായിരുന്നു. അത് ഓരോ വീടിന്റെയും അടയാളമായി കരുതിയിരുന്നു. ഈ രീതികളൊക്കെയാണ് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചുവപ്പും പച്ചയും കലർത്തിയുള്ള റീത്തുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.
ആദ്യകാലത്ത് കിഴക്കൻ യൂറോപ്പിൽ എവർഗ്രീൻ ഇലകൾകൊണ്ട് കോർത്തിണക്കിയ ഒരു വലിയ മാല നടുമുറ്റത്തുവച്ച് കത്തിച്ച് ചുറ്റിനും ഇരുന്ന് തീ കായുമായിരുന്നു. വൈദ്യുതിയോ മെഴുകോ ഒന്നും ഇല്ലാത്ത കാലമായിരുന്നു. പിന്നീടാണു ക്രിസ്മസുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യത്തെ റീത്ത് ഉണ്ടാക്കിയത്. 1839ൽ ജോഹാൻ ഹിന്റിക് എന്ന ഒരു പുരോഹിതൻ പാവപ്പെട്ട കുട്ടികൾക്കായി ജർമനിയിലെ ഹാംബർഗിൽ ഒരു അനാഥാലയം നടത്തിയിരുന്നു. അവർക്ക് ക്രിസ്മസിനെപ്പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നതിനാൽ അദ്ദേഹം ഒരു വലിയ കുതിരവണ്ടിച്ചക്രം മുറിയിൽ കൊണ്ടുവന്നു. ഇതിന്റെ നാലു ഭാഗത്തായി ഓരോ മെഴുകുതിരി വച്ചു. ക്രിസ്മസിന് തൊട്ടുമുന്‍പുള്ള നാല് ഞായറാഴ്ചകളിൽ പ്രാർഥനാസമയത്ത് ഓരോ മെഴുകുതിരി കത്തിക്കും. അങ്ങനെ മൂന്നാം ഞായറാഴ്ചയുടെ അവസാനം ക്രിസ്മസിന്റെ അന്ന് അവസാനത്തെതും കത്തിച്ച് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുമായിരുന്നു. പിന്നീട് 1860ൽ എവർഗ്രീൻ ഇലകൾ ഈ ചക്രത്തിനു മോടികൂട്ടാൻ വച്ചുകെട്ടുമായിരുന്നു. അതാണ് ആദ്യത്തെ റിലീജിയൻ റീത്ത് - ഇതാണ് അഡ്വന്റ് റീത്ത്.
ഇതു പിന്നെ ഒരു ജർമൻ ക്രിസ്മസ് പാരന്പര്യം ആയി മാറി. കാലക്രമേണ മറ്റു ക്രിസ്തുമത വിശ്വാസികളും ഈ പതിവ് തുടർന്നു. പിന്നെ പള്ളികളിലും ഇത്തരം റീത്തുകൾ കണ്ടുതുടങ്ങി. കത്തോലിക്കാ പാരന്പര്യ പ്രകാരം മൂന്ന് മെഴുകുതിരി വയലറ്റ് നിറത്തിലും അവസാനത്തേത് റോസ് നിറത്തിലും ആയിരുന്നു. അങ്ങനെ ഇത് ക്രിസ്മസുമായി ബന്ധപ്പെട്ട ഒരു അലങ്കാരവസ്തുവായി മാറി. അലങ്കാരവസ്തു മാത്രമല്ല ഇത് അവസാനിക്കാത്ത ജീവന്റെ ഒരു പ്രതീകമായി മാറി.
റീത്തുകൾ ക്രിസ്മസിന്റെ സമയത്ത് മാത്രമല്ല ഉണ്ടാക്കുന്നത്. ഇത് ഓരോ അവസരങ്ങൾക്കുപറ്റിയതും ഉണ്ട്. പോളണ്ടിലും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും കൃഷി നടത്തി ജീവിക്കുന്നവർ അവരുടെ വിളവെടുപ്പിനുശേഷം കിട്ടുന്ന ഫലങ്ങൾക്കായി ദൈവത്തോടു നന്ദി അർപ്പിക്കാൻവേണ്ടി ഗോതന്പ് കതിരുകളും മറ്റു ഫലങ്ങളും ചേർത്ത് ചുവപ്പും വെള്ളയും നിറമുള്ള നൂൽകൊണ്ട് നെയ്തെടുക്കുന്ന റീത്താണ് ഹാർവെസ്റ്റ് റീത്ത്. ചിലർ ഒലിവുകൊണ്ടും ഇതുണ്ടാക്കും. ഇവ പള്ളിയിൽ കൊണ്ടുപോയി പുരോഹിതനെക്കൊണ്ട് വെഞ്ചരിപ്പിച്ചശേഷം അവർ അത് വീട്ടിൽ കൊണ്ടുപോയി തൂക്കിയിടും. അമേരിക്കയിൽ ഇത് താങ്ക്സ് ഗിവിംഗ് ഹോളിഡേ ആയി ഇപ്പോൾ കൊണ്ടാടുന്നുണ്ട്.
ഇനി മറ്റൊരുതരം റീത്താണു തോട്ടത്തിലോ മുറ്റത്തോ തൂക്കിയിടുന്നത്. ഇതിനെ ഗാർഡൻ റീത്ത് അല്ലെങ്കിൽ ഒൗട്ട്ഡോർ റീത്ത് എന്നു വിളിക്കും. ഇതിൽ അധികവും പൂക്കളും ഇലകളും ആണ്. ഇനി മുറിക്കുള്ളിൽ ഭിത്തിയിൽ തൂക്കിയിടാനായി ഉപയോഗിക്കുന്ന ഒന്നാണ് സിൽക്ക് റീത്ത്. പല ഇനത്തിൽപ്പെട്ട പട്ടുതുണികൾ റിബണ്‍ പോലെ വെട്ടിയെടുത്താണ് ഇത് തയാറാക്കുന്നത്. ഇത് വെറുതെ അലങ്കാരത്തിനായിട്ടുള്ളതു മാത്രമാണ്. ഇനി മേശമേൽ വച്ച് അലങ്കരിക്കാനുള്ളതാണ് ടേബിൾ ടോപ് റീത്ത്. ഇതിൽ പൂക്കൾ, കായ്കനികൾ എന്നിവയെല്ലാം കാണും. ഇത് ഒരു പൂവ് അറേഞ്ച്മെന്റ് പോലെയാണ്. അതും വട്ടത്തിലായിരിക്കും.
ഇനി മെക്സിക്കോയിലും മറ്റു പലയിടത്തും കാണുന്ന ഒന്നാണ് സ്പൈസ് റീത്ത്. ഇത് സാധാരണ അടുക്കളയിലാണ് തൂക്കിയിടുന്നത്. ഇതിൽ പ്രധാനമായി ഉണക്കമുളകാണുള്ളത്. ഇതിനിടെ വലിയ പട്ടയുടെ കഷണങ്ങളും വെളുത്തുള്ളിയും കോർത്തിണക്കും. അടുക്കളയിലെ സംതൃപ്തിയെ കാണിക്കുന്നവയാണ്. ചുരുക്കിപ്പറഞ്ഞാൽ അടുക്കളയിലെ ഐശ്വര്യമാണിത്.
ഇനി ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും ഒരു ബന്ധവും ഇല്ലാത്ത ഒരുതരം റീത്തുണ്ട്. മരണസമയത്തും ഓർമസമയത്തും മരിച്ചവരെ ആദരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവ ഫ്യൂണറൽ ആൻഡ് മെമ്മോറിയൽ റീത്ത്. അതായത് മരണത്തെ അതിജീവിക്കാനുള്ളത്. സാധാരണ ഇതിന് വെള്ള പൂക്കളാണ് ഉപയോഗിക്കുന്നത്. ഇതിന് ഇവിടെ പുഷ്പചക്രം എന്നും പറയും.
ഓമന ജേക്കബ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top