കറവപ്പശുക്കൾ
എന്‍റെ മുന്നിൽ ഇരിക്കുന്ന ആ കുട്ടിയുടെ കണ്ണുകൾ പലതവണ നിറയുന്നതും പിന്നെ തുളുന്പുന്നതും ഞാൻ കണ്ടു. അവൾ മാലു എന്ന മേർളി. ഇപ്പോൾ ജോലി കുവൈറ്റിൽ. അവളുടെ കല്യാണമാണ്. മനസമ്മതം കഴിഞ്ഞ ആഴ്ച കഴിഞ്ഞു. കല്യാണം ഇരുപത്തിനാലാം തീയതി ടൗണ്‍ പള്ളിയിൽവച്ചാണ്. പ്രതിശ്രുത വരൻ ഡ്രിഗ്രിക്കാരനാണ്. ഇപ്പോൾ നാട്ടിലുള്ള ഒരു ട്യൂട്ടോറിയൽ കോളജിലെ അധ്യാപകനാണ്. വിവാഹശേഷം തരപ്പെട്ടാൽ വിദേശത്തേക്ക് കുടിയേറണമെന്ന ആഗ്രഹം അയാൾക്കുണ്ട്.

മാലു വീട്ടിലെ മൂത്തവളാണ്. അവൾക്കുതാഴെ ഒരനുജത്തിയും ഒരനുജനുമുണ്ട്. നഴ്സായി ജോലി ചെയ്യുന്ന മാലു തന്‍റെ പഠനത്തിനായി ബാങ്കിൽ നിന്നുമെടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി പലതവണ പപ്പച്ചി എന്നവൾ വിളിക്കുന്ന അവളുടെ പപ്പയുടെ കൈയിൽ ലക്ഷങ്ങൾ നൽകിയതാണ്. പക്ഷേ, ആ തുകയൊന്നും ബാങ്കിൽ അയാൾ അടച്ചില്ലെന്നു മാത്രമല്ല, എടുത്ത തുക പലിശയും കൂട്ടുപലിശയുമൊക്കെയായി ഇപ്പോൾ ഒരു വൻ തുകയായിരിക്കുന്നു. തന്‍റെ കല്യാണത്തിനുള്ള തുകയും പിന്നെ സ്വർണവും താൻതന്നെ അധ്വാനിച്ച് ഉണ്ടാക്കേണ്ടിവന്നു എന്ന് എന്നോട് പറയുന്പോൾ ആ പെണ്‍കുട്ടിയുടെ കണ്ണുകൾ നിറഞ്ഞുകവിയുന്നത് ഞാൻ ശ്രദ്ധിച്ചു. കല്യാണത്തോടെ പ്രശ്നങ്ങൾക്കെല്ലാം ഒരറുതി വരുമല്ലോ എന്നു ഞാൻ അവളോടു പറഞ്ഞപ്പോൾ അവൾ എന്നോടു പറഞ്ഞ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുകതന്നെ ചെയ്തു.
പുതിയൊരു വീടു പണിയാൻ ചെലവാക്കിയ തുകയിൽ പിന്നെയും കടമായി നിൽക്കുന്ന ആറുലക്ഷം രൂപ വിവാഹം കഴിഞ്ഞാലും അവൾതന്നെ വീട്ടണമെന്ന് അവളുടെ പപ്പച്ചി അവളോട് കട്ടായം പറഞ്ഞുപോലും. “ഇങ്ങനെയുമുണ്ടോ അപ്പന്മാർ’’, ഞാൻ അങ്ങനെ തുറന്നുപറഞ്ഞില്ലെങ്കിലും എന്‍റെ മനസങ്ങനെ ചിന്തിച്ചു. ഇക്കാര്യങ്ങളൊക്കെ വിവാഹം കഴിക്കാൻ പോകുന്ന ആളിനെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ടോ എന്ന എന്‍റെ ചോദ്യത്തിന് അവളുടെ മറുപടി നീണ്ടുനിൽക്കുന്ന നിശബ്ദത മാത്രമായിരുന്നു.

മാലുവിനെപ്പോലെ “കറവപ്പശു’ എന്നോണം ചൂഷണം ചെയ്യപ്പെടുന്ന പെണ്‍മക്കളുടെ എണ്ണം ഇന്ന് നമ്മുടെ കുടുംബങ്ങളിൽ വർദ്ധിക്കുന്നു എന്നത് സത്യമല്ലേ? ആണ്‍മക്കളെ ഒന്നടങ്കം പഴിച്ചുതള്ളുവാനാവുകയില്ലെങ്കിലും നമ്മുടെ പല കുടുംബങ്ങളും സാന്പത്തികമായ പരാധീനതകളിൽനിന്ന് നടുക്കടലിൽ നിന്നെന്നോണം രക്ഷപ്പെട്ടത് ഇത്തരത്തിലുള്ള പെണ്‍മക്കളുടെ എല്ലുമുറിയുന്ന അദ്ധ്വാനം കൊണ്ടാണെന്ന കാര്യം നാമാരും മറന്നുകൂടാ. ആണ്‍മക്കളെപ്പോലെ ജനിച്ചുവളർന്ന കുടുംബത്തെ കരകയറ്റുവാൻ പെണ്‍മക്കൾക്കും ബാധ്യതയുണ്ടെന്ന കാര്യം മറക്കുന്നില്ല. എങ്കിൽത്തന്നെയും മാലുവിനെപ്പോലുള്ള അനേകം പെണ്‍സന്താനങ്ങൾ ഇന്ന് പണപരമായ കാര്യങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്നു എന്നതിനേക്കാൾ കുടുംബത്തിന്‍റെ പണബാധ്യതകളുടെ പേരിൽ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്നത് മാപ്പുനൽകാനാവാത്ത തെറ്റുതന്നെയാണ്.

കുടുംബത്തിന്‍റെ നന്മയ്ക്കുവേണ്ടി ജോലിക്കാലത്ത് അപ്പന്‍റെയോ ആങ്ങളമാരുടെയോ ഒക്കെ പേരിൽ പ്രത്യേക കാര്യങ്ങൾക്കായി ഇത്തരത്തിലുള്ള പെണ്‍മക്കൾ അയച്ചുകൊടുക്കുന്ന തുക ഇനം മാറ്റി തോന്ന്യാസംപോലെ ചെലവഴിച്ചിട്ട് വിവാഹശേഷം ശേഷിക്കുന്ന കടബാധ്യതകൂടി അവരുടെ തലയിൽ വെച്ചുകൊടുക്കുന്നത് ന്യായമാണോ, സ്നേഹത്തിന് നിരക്കുന്നതാണോ?

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]