• Logo

Allied Publications

Middle East & Gulf
അബുദാബി പെഡസ്ട്രിയൻ ക്രോസിംഗ് റഡാർ നിരീക്ഷണത്തിൽ
Share
അബുദാബി : കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് അബുദാബിയിലെ തിരക്കേറിയ റോഡുകളിലും സ്‌കൂൾ മേഖലകളിലും പുതിയ റഡാർ സംവിധാനം സ്ഥാപിച്ചു തുടങ്ങി. പെഡസ്ട്രിയൻ ക്രോസിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ കാൽനടക്കാരെ അവഗണിച്ച് ചീറിപ്പാഞ്ഞു പോകുന്നവരെയും , ക്രോസിംഗ് വരകൾക്കു മുകളിൽ കാർ നിർത്തി തടസം സൃഷ്ടിക്കുന്നവരെയും പുതിയ റഡാർ കണ്ടെത്തി പിഴ ചുമത്തും. 500 ദിർഹവും 6 ബ്ലാക്ക് പോയിന്‍റുകളുമാണ് പിഴ .

കാൽനട യാത്രികർക്കു അപകടമുണ്ടാക്കുന്ന തരത്തിൽ വണ്ടികൾ നിർത്തുന്നവർക്കുo , നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യന്നവർക്കും 400 ദിർഹമാണ് പിഴ. .

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗപ്പെടുത്തിയാണ് പുതിയ റഡാർ സംവിധാനം പ്രവർത്തിക്കുക .

ആംബുലൻസ് അടക്കമുള്ള അടിയന്തര സേവന വിഭാഗങ്ങളിലെ വാഹനങ്ങൾക്ക്‌ വഴി നൽകാതെ വാഹനം ഓടിക്കുന്നവർക്കു 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മ
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട്‌ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീട്ട
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.