• Logo

Allied Publications

Middle East & Gulf
അഡ്‌നോക് അൽ ദഫ്‌റ ഫുട്ബോൾ ടൂർണമെന്‍റ് : അൽ ബറാക ചാമ്പ്യന്മാർ
Share
റുവൈസ്: റുവൈസ് സ്റ്റേഡിയത്തിൽ നടന്ന വൺഡേ ഫുട്ബോൾ ടൂർണമെന്‍റിൽ അൽ ബറാക ടീം ചാന്പ്യന്മാരായി. ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായ ശേഷം ഷൂട്ടൗട്ടിലൂടെ രണ്ടു ഗോൾ കൂടി നേടി (13) അക്ബർ ഗൂഡല്ലൂരിന്‍റെ നേതൃത്വത്തിലുള്ള ബറാക ടീം ട്രോഫി നേടുകയായിരുന്നു.

അഡ്‌നോക് അൽ ദഫ്‌റ റീജിയൻ സംഘടിപ്പിച്ച ടൂർണമെന്‍റിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. താരീഫ് 893 രണ്ടാം സ്ഥാനം നേടി. മികച്ച ടീം: മർഫ ഹൈവേ, പ്ലയർ: തമർ (ബറക), ഗോൾ കീപ്പർ: മുഹമ്മദ്‌ ഷാഹിദ് (അൽ നദ്റ), ടോപ് സ്കോറർ: സുഫൈൽ (താരീഫ് 893) എന്നിവരെ തെരഞ്ഞെടുത്തു.

അഡ്‌നോക് അൽ ദഫ്‌റ റീജിയൻ പ്രതിനിധി അബ്ദുള്ള സാലഹ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. മുനീർ കോളിയാട്ട് (അഡ്‌നോക് ഐ ടി), അസ്ഫർ തരകൻ (ഓർഗനൈസർ), മുജീബ്, ആരിഫ് ഒമാനൂർ, അബ്ദുൽ ഖാദർ ചെറൂപ്പ, ജാഫർ മങ്ങാട്, മുഹമ്മദ്‌ ഷാഫി, ഇസ്മായിൽ റിപ്പൺ, അബ്ദുൽ അസീസ് മുട്ടാഞ്ചേരി, അബ്ദുൽ അസീസ് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഹാരിസ് മായനാട്

അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജിഎസ് പ്രദീപ.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും, മതേതരത്വ
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും.
ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ.
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.