• Logo

Allied Publications

Middle East & Gulf
പ്രവാസികൾക്ക് യുഎഇയുടെ അംഗീകാരം; കോടതികളിൽ ഹിന്ദി ഔദ്യോഗിക ഭാഷ
Share
അബുദാബി: യുഎഇ കോടതിയിൽ ഹിന്ദിയും ഇനി ഒൗദ്യോഗിക ഭാഷ. അബുദാബിയിലെ കോടതികളിൽ ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷയായാണ് ഉൾപ്പെടുത്തിയത്. ഇംഗ്ലീഷിനും അറബിക്കും പുറമേയാണു ഹിന്ദിയും ഒൗദ്യോഗിക ഭാഷയാക്കിയത്.

തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണു ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അബുദാബി നീതിന്യായ വിഭാഗം അറിയിച്ചു. കേസുകളിൽ ഇംഗ്ലീഷിനും അറബിക്കും പുറമേ ഹിന്ദിയിൽ നൽകുന്ന മൊഴികളും രേഖകളും പരിഗണിക്കപ്പെടും. കൂടാതെ രജിസ്ട്രേഷൻ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ അബുദാബി നീതിന്യായ വിഭാഗം വെബ്സൈറ്റിൽ ഹിന്ദിയിലും ലഭ്യമാകും.

യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. ഏറ്റവുമധികം വിദേശികളുള്ള രാജ്യവും ഇന്ത്യ തന്നെയാണ്. ഇതു പരിഗണിച്ചാണ് ഹിന്ദിയും വ്യവഹാര ഭാഷയാക്കാൻ തീരുമാനിച്ചത്. ഏകദേശം 26 ലക്ഷം പ്രവാസി ഇന്ത്യക്കാർ യുഎഇയിൽ വസിക്കുന്നുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത