• Logo

Allied Publications

Middle East & Gulf
ആരോഗ്യ സംരക്ഷണത്തിന് ടാലന്‍റ് പബ്ലിക് സ്കൂളിന്‍റെ പിന്തുണ
Share
ദോഹ: സമൂഹത്തിലെ അശരണരായവരുടെ ആരോഗ്യ സംരക്ഷണത്തിന് പിന്തുണയുമായി ടാലന്‍റ് പബ്ലിക് സ്ക്കൂൾ രംഗത്ത്. വിദ്യാർഥികൾ സമാഹരിച്ച സഹായധന തുകയുടെ ചെക്ക് നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസിന് കൈമാറി. വിദ്യാർത്ഥികളുടെ, ദുഃഖിതരോടുള്ള സഹഭാവത്തിന് മുഹമ്മദ് ഹാരിസ് സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചു. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഹെൽത്ത്കെയർ പ്രതിനിധി അബ്ദുള്ള സന്നിഹിതനായിരുന്നു.

ഏറ്റവും കൂടുതൽ ധനം സമാഹരിച്ച അധ്യാപിക ശാഹിദ ടീച്ചർ, വിദ്യാർത്ഥികളായ ഇഷാൻ അമീൻ, റിഷ, ബസം ബഷീർ എന്നിവർക്ക് മുഹമ്മദ് ഹാരിസ് ഉപഹാരം നൽകി. അബ്ദുൽ ഗഫൂർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് സ്വാഗതവും എജ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അഫ്സൽ കിലയിൽ

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത