നിഴല്‍ രൂപങ്ങള്‍, വിചിത്ര ഗന്ധങ്ങള്‍, ശബ്ദങ്ങൾ... പേടിച്ചുവിറച്ച് ഒരു കുടുംബം
Tuesday, September 28, 2021 7:17 PM IST
നിഴല്‍ രൂപങ്ങള്‍, വിചിത്ര ഗന്ധങ്ങളും ശബ്ദങ്ങളും, ചില വസ്തുക്കള്‍ കാണാതെ പോകുന്നു. എന്തോ കണ്ടിട്ടെന്നപോലെ നായ്ക്കള്‍ കുരയ്ക്കുന്നു. ഇത് ദി കോണ്‍ജറിംഗ് എന്ന ചിത്രത്തിലെ രംഗമാണ്. എന്നാല്‍ മാര്‍ക്ക് വാള്‍ബെര്‍ഗിനും മകനും ഇത് ഒരു സിനിമാരംഗമല്ല. യാഥാർഥ്യമാണ്. ദിവസവും അവര്‍ അനുഭവിക്കുന്നത് ഇതൊക്കെയാണ്.

പേടിപ്പെടുത്തുന്നു

അച്ഛനും മകനും അവരുടെ വീട്ടിലെ അമാനുഷികവും പേടിപ്പെടുത്തുന്നതുമായ തുടര്‍ സംഭവങ്ങള്‍ക്കു ശേഷം ആകെ പരിഭ്രാന്തരാണ്. ഇത്തരം അനുഭവങ്ങളുണ്ടായപ്പോള്‍ അവര്‍ കാര്യങ്ങള്‍ സങ്കല്‍പ്പിക്കുകയാണോ എന്ന് ആദ്യം സംശയിച്ചു. എന്നാല്‍ പിന്നീട് സങ്കല്‍പ്പമല്ലെന്നും അവര്‍ അതിശയകരമായ ശക്തികളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്തതായും ഇരുവരും അവകാശപ്പെടുന്നു.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാമില്‍ നിന്നുള്ള മാര്‍ക്ക് ഏതാനും വര്‍ഷങ്ങളായി തന്‍റെ വീട്ടിലെ ഒരു മുറിയെക്കുറിച്ച് ഏറെ ജാഗ്രത പുലര്‍ത്തിയിരുന്നു. കാരണം അവിടെയെന്തോ അസാധാരണമായി ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. പലപ്പോഴും സാധനങ്ങള്‍ നഷ്ടപ്പെടും.

"ഞാന്‍ എപ്പോഴും എന്‍റെ വാലറ്റ് താഴെ, മൈക്രോവേവിന്‍റെ അരികില്‍ വയ്ക്കും, എന്നാല്‍ അടുത്ത നിമിഷം അതു കാണാതാകും. പിന്നെ കാണുന്നത് മുകളിലത്തെ മുറിയിലെ ഡ്രോയറിലാണെന്ന് എനിക്കറിയാം. എന്‍റെ മകന്‍ സക്കറിയയ്ക്ക് താക്കോല്‍ വാതില്‍ക്കല്‍ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്. പക്ഷേ അവ അടുക്കളയുടെ നടുവില്‍ എത്തിയിരിക്കും എന്നും എനിക്കറിയാം'- അദ്ദേഹം പറഞ്ഞു.

ആ കാലൊച്ച

മുറി ശൂന്യമായിരുന്നിട്ടും അകത്ത് ദുരൂഹമായ കാലൊച്ചകള്‍ കേട്ടതായി അദ്ദേഹം പറയുന്നു. എന്തോ നീങ്ങുന്നുണ്ടെന്ന് മനസിലാക്കിയ മകന്‍ സക്കറിയ ജൂലൈയില്‍ ഒരു ക്യാമറ സ്ഥാപിച്ച് എന്തായിരിക്കുമെന്ന് ഒന്ന് അന്വേഷിച്ചു. കാരണം, തങ്ങള്‍ രണ്ടുപേരുമല്ലാതെ മറ്റൊരാള്‍ ഉണ്ടോയില്ലയോ എന്ന് ഉറപ്പാക്കാനായിരുന്നു ഇത്. ചലന സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷമായിരുന്നു കാമറ സ്ഥാപിച്ചത്.

കറുത്ത നിഴല്‍

കാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മുറിയിലൂടെ കടന്നുപോകുന്ന ഒരു കറുത്ത നിഴലിനെയാണ് ഇരുവരും കണ്ടത്. ലെന്‍സിലേക്കോ മറ്റോ പറന്നുപോകുന്ന ഒരു ഈച്ചയായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.

എന്നാല്‍ ഈ നിഴല്‍ കിടക്കയുടെ അരികിൽ, മുറിയുടെ മൂലയില്‍, കട്ടിലിനു മുകളില്‍... അങ്ങനെ എല്ലായിടത്തും ദൃശ്യമാകും. അത് എന്താകുമെന്ന് കണ്ടെത്താനോ ഊഹിക്കാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

ആത്മാവിനെ ശല്യപ്പെടുത്തേണ്ട എന്നു കരുതി അടുത്ത മാസം വീട് വിട്ടു പോകുന്നതുവരെ ഇതൊക്കെ സഹിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. "കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് സംഭവിക്കുന്നു. എനിക്ക് വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. പക്ഷേ ഞാന്‍ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല'- മാര്‍ക്ക് പറഞ്ഞു.

"സക്കറിയ എന്നോടൊപ്പം താമസിക്കാന്‍ വന്നപ്പോൾ പിന്നിലെ കിടപ്പുമുറി നല്‍കി. പക്ഷേ, അവന് ആ മുറിയില്‍ വിചിത്രമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. അയല്‍പക്കത്തു നിന്നോ മറ്റോ വരുന്ന മണമായിരിക്കുമെന്ന് വെറുതെ ഞാന്‍ ചിന്തിച്ചു.

പാരനോര്‍മലിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര പ്രോഗ്രാമുകള്‍ കാണാന്‍ കഴിയും, പക്ഷേ നിങ്ങള്‍ അത് കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് അത് മനസിലാകില്ലെന്നാണ് മാര്‍ക്ക് പറയുന്നത്. കാരണം അത്രയ്ക്കുണ്ട് ഇവരുടെ അനുഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.