ആദ്യം വൈറലായി, പിന്നെ വിവാദമായി ഒരു പരസ്യം
Friday, October 13, 2017 2:32 AM IST
വർണവിവാദത്തിന് തിരികൊളുത്തി സൗന്ദര്യവർധക ബ്രാൻഡ് ആയ ഡവിന്‍റെ പരസ്യം. ഡവിന്‍റെ ഓഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അമേരിക്കൻ ജനതയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഒരു നീഗ്രോ വനിത താൻ ധരിച്ചിരിക്കുന്ന ടി ഷർട്ട് ഉരിയുന്പോൾ വെള്ളക്കാരിയാകുന്നതും അവർ വീണ്ടും ടി ഷർട്ട് മാറുന്പോൾ ഏഷ്യൻ വംശജയായി മാറുന്നതുമാണ് പരസ്യത്തിലെ രംഗം. എന്നാൽ, പരസ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽതന്നെ വിമർശനവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. പരസ്യത്തിലൂടെ നീഗ്രോ വംശക്കാരെ തരംതാഴ്ത്തി ചിത്രീകരിച്ചിരിക്കുകയാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

എന്നാൽ, സംഭവം വിവാദമായതോടെ പരസ്യത്തിൽ അഭിനയിച്ച നീഗ്രോ മോഡൽതന്നെ പരസ്യത്തെ ന്യായീകരിച്ചു രംഗത്തെത്തി. വർണവെറിയുടെ അംശംപോലും താൻ അഭിനയിച്ച രംഗങ്ങളിലില്ലെന്നു നൈജീരിയക്കാരി മോഡൽ ഒഗൻയെമി പറഞ്ഞു. പരസ്യത്തിന്‍റെ മുഴുവൻ രംഗങ്ങളും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടാവും തെറ്റിദ്ധാരണയുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും ലോകമെന്പാടുമുള്ള നീഗ്രോ വനിതകളെ പരസ്യത്തിലൂടെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

യുണിലിവർ കന്പനിയുടെ ഉടമസ്ഥതയിലുള്ള ഡവ് ഇതാദ്യമായല്ല പരസ്യത്തിന്‍റെ പേരിൽ പൊല്ലാപ്പിലാകുന്നത്. 2011ൽ ഡവ് പുറത്തിറക്കിയ പരസ്യവും വർണവെറി വിവാദത്തിൽപ്പെട്ടിരുന്നു. മുഖത്ത് പാടുകളും ചർമരോഗങ്ങളുമുള്ള നീഗ്രോ പെണ്‍കുട്ടി ഡവ് ഉപയോഗിച്ച് സുന്ദരചർമം നേടി വെള്ളക്കാരിയായി പ്രത്യക്ഷപ്പെടുന്നതായിരുന്നു അന്നത്തെ പരസ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.