കാറിനുള്ളിൽ കരിമരുന്ന് കലാപ്രകടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, April 17, 2018 2:15 PM IST
മൈതാനം പോലെയുള്ള തുറന്ന സ്ഥലങ്ങളിലാണ് കരിമരുന്ന് കലാപ്രകടനം സാധാരണയായി നടത്താറുള്ളത്. എന്നാൽ തിരക്കേറിയ റോഡിൽ ട്രാഫിക് സിഗ്നൽ കാത്തുകിടന്ന കാറിനുള്ളിൽ നടന്ന കരിമരുന്ന കലാപ്രകടനത്തിന്‍റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഏവരും.

ചൈനയിലെ സെജിയാംഗിലുള്ള യിവുവിലാണ് സംഭവം. റോഡിനു നടുവിൽ ട്രാഫിക് സിഗ്നലിനു വേണ്ടി കാത്തു കിടക്കുന്ന കാറിനുള്ളിൽ നിന്നും പുക ഉയരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. ഉടൻ തന്നെ കാറിനുള്ളിൽ നിന്നും പുറത്തിറങ്ങുന്ന യാത്രക്കാർ സംഭവമെന്താണെന്ന് മനസിലാക്കാതെ പകച്ചു പോയി. ഈ സമയം പടക്കങ്ങൾ കാറിനുള്ളിൽ നിന്നും പുറത്തേക്കു വീണ് റോഡിൽ കിടന്നു പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാറിനുള്ളിലിരുന്ന പടക്കങ്ങൾക്ക് എങ്ങനയൊണ് തീപിടിച്ചതെന്നു വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടിട്ടില്ല. മാത്രമല്ല കാറിന് കേടുപാടുകളും സംഭവിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.