മക്രോണിന്‍റെ ശകാരം ഫലിച്ചു, യുവാവിനു ജോലി കിട്ടി
Friday, September 28, 2018 9:23 AM IST
ജോലിയില്ലെന്നു പരാതിപ്പെട്ടതിന് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ ശകാരത്തിന് ഇരയായ ഫ്രഞ്ച് യുവാവിന് ഒടുവിൽ ജോലി ലഭിച്ചു. ഇരുപത്തഞ്ചുകാരനായ ജോനാഥൻ ജഹാന് കോച്ച് ഡ്രൈവറായിട്ടാണ് താത്കാലിക ജോലി ലഭിച്ചത്.

ഹോർട്ടികൾച്ചർ പഠിച്ചിട്ടും ജോലിയൊന്നുമില്ലാതെ വിഷമിച്ചിരിക്കുയായിരുന്നു ഇദ്ദേഹം. ഇരുപതോളം ഇന്‍റർവ്യൂകളിൽ പരാജയപ്പെട്ടു. ഈ മാസമാദ്യം എലീസി കൊട്ടാരത്തിൽ നടന്ന പരിപാടിക്കിടെ മക്രോൺ ജോനാഥനെ ഉപദേശിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. ജോലി ചെയ്യാനുള്ള മനസുണ്ടെങ്കിൽ ജോലി തരാൻ ആളുണ്ടാവും എന്നതായിരുന്നു മക്രോണിന്‍റെ ഉപദേശത്തിന്‍റെ കാതൽ.

നിങ്ങൾക്കൊരു ജോലി തരപ്പെടുത്തിത്തരാൻ എനിക്ക് ഈ റോഡ് മുറിച്ചുകടന്നാൽ മാത്രം മതി. ജോലിചെയ്യാൻ താത്പര്യമുള്ളവരെ അത്രയ്ക്ക് ആവശ്യമുണ്ടെന്നും മക്രോൺ കൂട്ടിച്ചേർത്തു. അതേസമയം, മക്രോണിന്‍റെ ശകരാരം ഉചിതമായില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.