കരുതിയിരുന്നോളൂ..! കടിഞ്ഞാൺവിട്ട ചൈനീസ് ബഹിരാകാശ നിലയം മാർച്ചിൽ ഭൂമിയിൽ പതിക്കും
Wednesday, January 3, 2018 6:07 PM IST
നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ ലാബ് ടിയാൻഗോംഗ്-1 മാർച്ച് പകുതിയോടെ ഭൂമിയിൽ പതിക്കുമെന്ന് ശാസ്ത്രജ്ഞർ. ചൈനീസ് മാൻഡ് സ്പേസ് എൻജിനിയറിംഗ് ഓഫീസിലെ ( സിഎംഎസ്) ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ലാബ് ഭൂമിയിൽ എവിടെയാകും പതിക്കുക എന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും അമേരിക്ക, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിൽ ഏതിലെങ്കിലും പതിക്കാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

2016ലാണ് ലാബ് നിയന്ത്രണംവിട്ട് ഭൂമിയിലേക്ക് പതിക്കുന്നതായി ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ ആദ്യമായി മുന്നറിയിപ്പ് നല്കുന്നത്. 2011ലാണ് ചൈന അന്താരാഷ്‌ട്ര ഗവേഷണരംഗത്ത് പരീക്ഷണങ്ങൾ ഏകോപിക്കാൻ ബഹിരാകാശ ലാബ് നിർമിച്ചത്. രണ്ടു വർഷത്തെ പ്രവർത്തനകാലാവധിയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാൽ, പിന്നീട് രണ്ടര വർഷത്തേക്കുകൂടി ലാബിന്‍റെ പ്രവർത്തനം ദീർഘിപ്പിക്കുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്പോൾതന്നെ ലാബ് കത്തിനശിക്കുമെന്നതിനാൽ ആളുകൾ ഭയപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.