അമാനുഷിക ശേഷിയുണ്ടോ? ജർമനിയിലേക്കു വിട്ടോ!
Sunday, September 16, 2018 9:36 AM IST
അതിമാനുഷിക ശക്തിയുളളവരെ കഥാപാത്രങ്ങളാക്കിയുള്ള ചിത്രങ്ങൾക്ക് ഒരു പഞ്ഞവുമില്ലെങ്കിലും യഥാർഥ ജീവിതത്തിൽ ഇത്തരക്കാരെ കണ്ടുകിട്ടാനേയില്ല. ഇനി ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണിൽ ഇത്തരക്കാരുണ്ടെങ്കിൽ, വണ്ടി നേരേ ജർമനിയിലേക്കു വിട്ടോളൂ. ഇവിടുള്ള ശാസ്ത്രജ്ഞ കൂട്ടായ്മയായ സയന്‍റിഫിക് ഇൻവെസ്റ്റിഗേഷൻ ഓഫ് പാരാ സയൻസസിന് (ജിഡബ്ല്യുയുപി) ഒറ്റ ഉദ്ദേശ്യമേയുള്ളു; അതിമാനുഷിരെ കണ്ടെത്തുക.

നോട്ടംകൊണ്ടു വസ്തുക്കൾക്കു സ്ഥാനചലനമുണ്ടാക്കുക, അഗ്നിയുടെയും ജലത്തിന്‍റെയും ഗതി നിയന്ത്രിക്കാൻ കഴിയുക തുടങ്ങി സൂപ്പർ കഥാപാത്രങ്ങളുടെ സിനിമകളിലുള്ളതുപോലെ ഏതെങ്കിലും അമാനുഷിക ശക്തിയുണ്ടെന്നു വിശ്വസിക്കുന്നവർക്കു തങ്ങളെ സമീപിക്കാമെന്നു ജിഡബ്ലുയുപി ശാസ്ത്രജ്ഞർ പറയുന്നു. അതിമാനുഷികശക്തി ജിഡബ്ല്യുയുപി ശാസ്ത്രജ്ഞർക്കു മുൻപിൽ തെളിയിക്കാനായാൽ 1,1700 യുഎസ് ഡോളർ സമ്മാനമായി ലഭിക്കും.

എന്നാൽ‌, ആരംഭം കുറിച്ച് ആറു മാസമായെങ്കിലും അമാനുഷിക ശക്തിയുള്ള ഒരാളെപ്പോലും കണ്ടെത്താനായില്ലെന്ന് ജിഡബ്ല്യുയുപിയുടെ സംഘാടകരിലൊരാളായ റെയിനർ വുൾഫ് പറഞ്ഞു. “ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി അന്പതു പേർ വന്നിരുന്നു പക്ഷേ, ആർക്കും തങ്ങളുടെ അമാനുഷികശക്തി തെളിയിക്കാനായില്ല’’- റെയിനർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.