"ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു: നാണമില്ലേ നിങ്ങൾക്ക് കല്യാണം കഴിക്കാൻ'- കണ്ണ് നിറയ്ക്കുന്ന കുറിപ്പ്
Tuesday, July 16, 2019 4:18 PM IST
ശരീരത്തിലെ കുറവുകൾ ആരുടെയും കുഴപ്പമല്ല. എന്നാൽ ആ കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ നിന്നും പരിഹാസങ്ങളും കളിയാക്കലുകളും കേൾക്കുക എന്നത് വളരെയധികം വേദനാജനകമാണ്. ഇപ്പോഴിത കൈയിലെയും കാലിലെയും വെള്ളപ്പാണ്ട് കാരണം ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുന്ന ഒരാളുടെ ഫേസ്ബുക്ക് കുറിപ്പാണ് കണ്ണ് നനയിക്കുന്നത്.

പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത "ഒരാളാണ് ജീവിക്കാൻ കൊതിയുള്ള ഒരാൾ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടി ഈ കുറിപ്പ് പങ്കുവച്ചത്. വീട്ടുകാരുടെ നിർബന്ധം കാരണം പെണ്ണുകാണാൻ പോയപ്പോൾ, നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ജോലി തേടിയുള്ള അലച്ചിലിലും താൻ അവഗണന നേരിടുന്നുവെന്നും ഈ യുവാവ് കുറിക്കുന്നു.

ജീവിതത്തിൽ തനിക്ക് നഷ്ടം മാത്രം സമ്മാനിച്ച വെള്ളപാണ്ടിന് പരിഹാരം തേടിയുള്ള ഈ കുറിപ്പിന് പ്രതികരണം നൽകി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കുവാൻ തയാറായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഹലോ GNPC സുഹൃത്തക്കളെ, എന്നെ ഗ്രുപ്പിൽ ഉൾപെടുത്തിയതിനു ഇതിന്‍റെ ചുമതല ഉള്ളവർക്ക് നന്ദി രേഖ പെടുത്തുന്നു ഈ ഗ്രുപ്പിനേക്കാൾ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം. എന്‍റെ കാര്യത്തിലേക്ക് വരാം എനിക്ക് 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ. മറ്റുള്ള ചെറുപ്പക്കാരെ പോലെ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്. എന്‍റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്. ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു. ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല. കുറേ മരുന്നുകൾ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല. ചികിത്സിച്ച് ചികിത്സിച്ച് കടക്കാരൻ ആയി ഞാൻ.

കല്യാണ കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. അന്ന് ആ പെൺകുട്ടി ചോദിച്ചു. നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ എന്ന്. അതോടെ കൂടി വിവാഹം എന്ന സ്വപ്നം നിലച്ചു. ജീവിതത്തിൽ ഒറ്റ പെട്ട ഒരാൾ ആണ് ഞാൻ. "ഈ രോഗം ആർക്കും പകരില്ല' ഇനി കൂടത്തില്ല എന്ന് ഉറപ്പ് ഡോക്ടർ പറഞ്ഞു. ഇന്‍റർവ്യൂവിന് ചെന്നാലും കൈയുടെ പ്രശ്നം കൊണ്ട് അവര് പിന്നെ അറിയിക്കാം എന്നു പറയും. ഈ ഗ്രൂപ്പിൽ എനിക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടിയാ പറയുന്നത്. ഈ രോഗം മാറാൻ എന്തെലും വഴി ഉണ്ടോ. എന്തെങ്കിലും കളർ ചെയ്യാനോ മറ്റോ വഴി ഉണ്ടോ. എന്തെങ്കിലും മറുപടി തരണം പ്ലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.