വിശ്വാസികൾക്കൊപ്പം വ്രതനിഷ്ഠയോടെയാണ് നിലകൊണ്ടിട്ടുള്ളത്; ശബരിമല വിഷയത്തിൽ കേരള പോലീസിനു പറയാനുള്ളത്..
Friday, October 19, 2018 4:36 PM IST
ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദം കേരളത്തെയാകെ പിടിച്ചുലയ്ക്കുകയാണ്. ഇതിനെ തുടർന്നുണ്ടായ പോലീസിന്‍റെ ലാത്തിച്ചാർജിനെ നിശിതമായി വിമർശിച്ച് ഒരു വിഭാഗമാളുകൾ രംഗത്തെത്തിയിരുന്നു. ലാത്തി ചാർജിനെ തുടർന്നുണ്ടായ കല്ലേറിൽ നിന്നും രക്ഷനേടാൻ സമീപത്തെ ബൈക്കിലിരുന്ന ഹെൽമറ്റ് പോലീസ് എടുത്തതിനെ തുടർന്ന് ഹെൽമറ്റ് കള്ളനെന്ന് പേരിൽ സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

തുടർന്ന് ഇതിനു വിശദീകരണവുമായി ഹെൽമറ്റ് എടുത്ത പോലീസുകാരൻ അഗസ്റ്റിൻ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. ഹെൽമറ്റ് മോഷ്ടിച്ചതല്ലെന്നും സ്വയരക്ഷയ്ക്കായ് എടുത്തതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കൂടി അറിയിച്ചത്.

ഇപ്പോഴിതാ ശബരിമലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ തങ്ങളുടെ നിലപാട് വളരെ കൃത്യമായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളപോലീസ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും അതേ സമയം തന്നെ നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും തങ്ങൾക്കുണ്ടെന്നാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽകൂടി വ്യക്തമാക്കിയിരിക്കുന്നത്.

കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലും വെയിലും മഞ്ഞും മഴയും നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസികൾക്കൊപ്പം വ്രതനിഷ്ഠയോടെ തന്നെയാണ് കേരളാപോലീസ് സേവനസന്നദ്ധരായി നിലകൊണ്ടിട്ടുള്ളത് എന്ന് പറയുന്ന കുറിപ്പിൽ നീതി നിർവഹണ സംവിധാനമെന്നനിലയിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെയും അംഗീകരിക്കേണ്ട സുപ്രധാനമായ ബാധ്യതയും കേരളപോലീസിനുണ്ടെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.