വിളക്കുമരങ്ങൾക്കു പെയിന്‍റേന്തിയ കൈകൾ
Sunday, October 14, 2018 9:44 AM IST
കടലിനോടു ചേർന്ന് ആകാശത്തോളമുയരത്തിൽ സ്ഥിതിചെയ്യുന്ന ലൈറ്റ് ഹൗസുകൾ എന്നും അദ്ഭുത കാഴ്ചയാണ്. ചുവപ്പും വെള്ളയും നീലയും നിറത്തോടു കൂടിയ ലൈറ്റ് ഹൗസിനെ കുറിച്ച് ഓർക്കുന്പോൾ തന്നെ ആദ്യം മനസിൽ ഓടിയെത്തുന്നത് ആ നിറമാണ്. പിന്നീടാണ് ഗോപുരത്തിന്‍റെ ഏറ്റവും മുകളിലുള്ള ലെറ്റു പോലുമെത്തുന്നത്.

ലൈറ്റ് ഹൗസുകളെ തിരിച്ചറിയുന്നതും നിറങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഈ നിറങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഒരു പക്ഷേ അധികമാർക്കുമറിയില്ല. അതേക്കുറിച്ച് അന്വേഷിച്ചാൽ എത്തിച്ചേരുക ഒരു ഞാറയ്ക്കൽകാരനിലാണ്. നികത്തിപറന്പിൽ മോഹനൻ എന്ന ഈ കുറിയ മനുഷ്യനാണ് മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെയും ലക്ഷദ്വീപിലെയും ഭൂരിഭാഗം ലൈറ്റ് ഹൗസുകളുടെയും പെയിന്‍റിംഗ് ജോലികൾ നിർവഹിക്കുന്നത്.

കരിങ്കൽ തൊഴിലാളിയായിരുന്ന മോഹനൻ യാദൃച്ഛികമായാണ് ഈ രംഗത്തേക്കെത്തിയത്. വീടിനു സമീപത്തുള്ള വൈപ്പിൻ ലൈറ്റ് ഹൗസിന്‍റെ പെയിന്‍റിംഗ് കരാറെടുത്തയാൾ ജോലിക്കാരെ കിട്ടാതെ വിഷമിച്ചപ്പോൾ പെയിന്‍റിംഗ് ചെയ്യാനാകുമോ എന്നു ചോദിച്ചത് വെല്ലുവിളിയായി ഏറ്റെടുത്ത മോഹനൻ, ജോലി പൂർത്തിയാക്കിയതോടെ ലൈറ്റ് ഹൗസുകളുടെ അനൗദ്യോഗിക പെയിന്‍ററായി.

കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെയും തങ്കശേരിയിലെയും ലൈറ്റ് ഹൗസുകളൊഴികെ കേരളത്തിലെയും ലക്ഷദ്വീപിലെയും ബാക്കിയെല്ലാറ്റിന്‍റെയും മുഖം മൂന്നുവർഷം കൂടുന്പോൾ മിനുക്കുന്നത് മോഹനനാണ്.

ആദ്യകാലങ്ങളിൽ പ്രാദേശികമായി ലഭിച്ചിരുന്ന സഹായികളുമായി പെയിന്‍റിംഗ് നിർവഹിച്ചിരുന്ന മോഹനൻ പതിനഞ്ച് വർഷം മുന്പ് വൈപ്പിൻ സ്വദേശിയായ ധനരാജിനെ സ്ഥിരം സഹായിയായി കൂടെക്കൂട്ടി. കയറിൽ ഉറപ്പിച്ച വീപ്പയിൽ ഇരുന്നാണ് ലൈറ്റ് ഹൗസ് ഗോപുരങ്ങളുടെ പെയിന്‍റിംഗ് ഇവർ നടത്തുന്നത്.

ആദ്യം ഭിത്തികൾ വൃത്തിയാക്കിയശേഷം രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പെയിന്‍റിംഗ് ഒരാഴ്ചയിലേറെ സമയമെടുത്താലാണ് പൂർത്തിയാകുക. ഒരാൾ കയറിൽ തൂക്കിയ വീപ്പയിൽ ഇരുന്ന് പെയിന്‍റടിക്കുന്പോൾ മറ്റെയാൾ കയർ നിയന്ത്രിക്കുകയും ആവശ്യമായ സാധനങ്ങളെത്തിക്കുകയും ചെയ്യും. 35 മീറ്റർ ഉയരമുള്ള ആലപ്പുഴ ലൈറ്റ് ഹൗസിന്‍റെ പെയിന്‍റിംഗാണ് നിലവിൽ ഇവർ പൂർത്തീകരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇവിടെ പെയിന്‍റിംഗ് പൂർത്തിയാക്കുന്ന ഇരുവരും യാത്ര തുടരുകയാണ് അടുത്ത വിളക്കുമരത്തെ നിറച്ചാർത്തണിയിക്കാൻ.


വി.എസ്. രതീഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.