പ്രിന്‍റെടുക്കാൻ പണമില്ല, സ്വന്തം കൈപ്പടയിൽ ബയോഡേറ്റ തയാറാക്കി യുവാവ്; പിന്നെ സംഭവിച്ചത്...
Friday, September 28, 2018 2:45 PM IST
ജോലിക്ക് അപേക്ഷനൽകുവാനുള്ള ബയോഡേറ്റ സ്വന്തം കൈപ്പടയിൽ തയാറാക്കി യുവാവ്. റൊസാരിയോ സ്വദേശിയായ ഇരുപത്തിയൊന്നുകാരനായ കാർലിറ്റോസ് ഡ്യൂറാത്തേയാണ് പണമില്ലാത്തതിനാൽ ബയോഡേറ്റ സ്വന്തം കൈപ്പടയിൽ തയാറാക്കിയത്.

നാളുകളായി ഒരു ജോലിക്കായുള്ള അന്വേഷണത്തിലാണ് കാർലിറ്റോസ് ജോലി തേടിയുള്ള യാത്രയ്ക്കുള്ള പണം മുത്തശിയിലിൽ നിന്നാണ് കാർലിറ്റോസ് വാങ്ങിയിരുന്നത്. ജോലി തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ഒരു കോഫി-ചോക്ലേറ്റ് ഹൗസിൽ എത്തിയപ്പോഴാണ് ഉടമ ബയോഡേറ്റ ആവശ്യപ്പെട്ടത്. എന്നാൽ പ്രിന്‍റ് എടുക്കാൻ കൈയ്യിൽ പണമില്ലാതിരുന്ന കാർലിറ്റോസ് സ്വന്തം കൈപ്പടയിൽ ബയോഡേറ്റ തയാറാക്കുകയായിരുന്നു.

ബയോഡേറ്റ സമർപ്പച്ചു കഴിഞ്ഞ് കൈപ്പടയിൽ തയാറാക്കിയതിന് മാപ്പും പറഞ്ഞാണ് കാർലിറ്റോസ് ഇവിടെ നിന്നും മടങ്ങിയത്. എങ്കിലും ഇവിടെ അദ്ദേഹത്തിന് ജോലി ലഭിച്ചിരുന്നില്ല. ഒരു ഗ്ലാസ് കമ്പനിയിലാണ് കാർലിറ്റോസ് ഇപ്പോൾ ജോലി ചെയ്യുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.