Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
കണ്ടാൽ മാനിനെപ്പോലെ; പെറുവിന്റെ സ്വന്തം വിക്യൂണിയ
Friday, September 21, 2018 12:24 PM IST
പെറു എന്ന തെക്കേ അമേരിക്കൻ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ പതാകയിലും സൈന്യത്തിന്റെ യൂണിഫോമിലും കറൻസിയിലുമെല്ലാം ഈ മൃഗത്തിന്റെ രൂപം കാണാം.
രോമത്തിന്റെ സവിശേഷതകൾ
വളരെ മൃദുലമായ സ്വർണനിറത്തിലുള്ള രോമങ്ങളാണ് വിക്യൂണിയകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും മേന്മയുള്ള പ്രകൃതിദത്തമായ ഫൈബറാണിത്. ഇവയിൽ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തുണിത്തരങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തുണിത്തരങ്ങളാണ്. കാഷ്മീരി വസ്ത്രങ്ങളേക്കാൾ അഞ്ചിരട്ടിയാണ് വിക്യൂണ വസ്ത്രങ്ങളുടെ വില.
ഇൻക സംസ്കാരത്തിലെ വിശിഷ്ട മൃഗം
നൂറ്റാണ്ടുകൾക്കു മുന്‍പ് ഇൻക സാമ്രാജ്യകാലത്ത് ദക്ഷിണ പെറുമുതൽ ഉത്തര അർജന്റീന വരെയുള്ള പുൽമേടുകളിൽ 20 ലക്ഷത്തോളം വിക്യൂണിയകൾ മേഞ്ഞിരുന്നു. വിക്യൂണിയകളെ വി ശിഷ്ട ശക്തിയുള്ള മൃഗങ്ങളായാണ് ഇൻക സംസ്കാരം കണ്ടിരുന്നത്. വിക്യൂണിയകളുടെ രോമം നെയ്ത് ഉണ്ടാക്കുന്ന പ്രത്യേക വസ്ത്രങ്ങൾ ഇൻക സാമ്രാജ്യത്തിലെ ഉന്നതകുലജാതർക്ക് മാത്രമേ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.
രോമമെടുക്കൽ ഒരു ആഘോഷം
എല്ലാ നാലു വർഷം കൂടുന്പോഴായിരുന്നു വിക്യൂണിയകളുടെ ശരീരത്തിൽനിന്ന് രോമംശേഖരിച്ചിരുന്നത്. ചക്കു എന്നായിരുന്നു ഇവയുടെ രോമം ശേഖരിക്കുന്ന ചടങ്ങിന്റെ പേര്. വിക്യൂണിയകളുടെ ആവാസ സ്ഥലത്തെത്തി അവയെ പിടിച്ച് രോമമെടുത്ത ശേഷം മടക്കി അയയ്ക്കുന്നതായിരുന്നു പതിവ്. ഇങ്ങനെ ശേഖരിക്കുന്ന രോമം സ്വർണംപോലെ രാജകൊട്ടാരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വേട്ടയാടപ്പെട്ട നാളുകൾ
1532ൽ സ്പെയിനിൽനിന്ന് പെറുവിൽ എത്തിയവർ വിക്യൂണിയകളുടെ രോമത്തെക്കുറിച്ച് അറിഞ്ഞു. തോക്ക് ഉപയോഗിച്ച് വിക്യൂണിയകളെ കൊന്നാണ് ആ ദുഷ്ടൻമാർ അവയുടെ രോമം ശേഖരിച്ചത്. ഈ പതിവ് നൂറ്റാണ്ടുകൾ തുടർന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിക്യൂണിയകളുടെ രോമം കൊണ്ടുണ്ടാക്കിയ കോട്ടുകൾ വലിയ ആഡംബരമായാണ് കണക്കാക്കിയിരുന്നത്. അപ്പോൾ പെറുവിൽ ഇവയുടെ സംഖ്യ 10,000ൽ താഴെ മാത്രമായി കുറഞ്ഞിരുന്നു. വംശനാശത്തിലേക്ക് ഈ മൃഗങ്ങൾ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തങ്ങളുടെ ദേശീയ മൃഗം വംശനാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കി പെറൂവിയൻ ഗവണ്മെന്റ് 1967ൽ വിക്യൂണിയകളുടെ സംരക്ഷണത്തിനായി 16,000 ഏക്കർ പുൽമേട് വിക്യൂണിയ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1969ൽ എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും കച്ചവടം രാജ്യത്ത് നിരോധിച്ചു. 1975ൽ കണ്വെൻഷൻ ഓണ്‍ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേൻജേഡ് സ്പീഷീസ് എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരവും നിരോധിച്ചു. എന്നാൽ വേട്ടക്കാർ വിക്യൂണിയകളെ തുടർന്നും ആക്രമിച്ചുകൊണ്ടിരുന്നു. കരിഞ്ചന്തയിൽ ഒരു കിലോ വിക്യൂണിയ രോമത്തിന്റെ വില 72,655 രൂപ വരെയായിരുന്നു.
മടങ്ങിവന്ന ആഘോഷം
പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വേട്ടക്കാരെ നിയന്ത്രിക്കാൻ സർക്കാരിനായില്ല. ഒടുവിൽ അവർ വളരെ പ്രായോഗികമായ ഒരു മാർഗം കണ്ടെത്തി. ഇൻക സാമ്രാജ്യകാലത്തെപ്പോലെ എല്ലാ നാലുവർഷം കൂടുന്പോഴും വിക്യൂണിയകളുടെ രോമം എടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
വിക്യൂണിയകൾ അധിവസിക്കുന്ന പുൽമേടുകൾക്കു സമീപമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ഇതിനുള്ള അവസരം നൽകി. ഇങ്ങനെ ശേഖരിക്കുന്ന രോമം വിൽക്കാനും അവർക്ക് അനുവാദം നൽകി. ഇത് പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തു. അതോടെ വിക്യൂണിയകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഗ്രാമവാസികൾ മനസിലാക്കി. പുറത്തുനിന്നെത്തുന്ന വേട്ടക്കാരിൽ നിന്ന് അവർ വിക്യൂണിയകളെ സംരക്ഷിച്ചു തുടങ്ങി. 1990കളോടെ വിക്യൂണിയകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായി.
1994ൽ വിക്യൂണിയകളുടെ രോമവ്യാപാരത്തിനുണ്ടായിരുന്ന വിലക്ക് എടുത്തുകളയപ്പെട്ടു. 2008 ആയപ്പോഴേക്കും വംശനാശ ഭീഷണിയുള്ള ജീവികളുടെ പട്ടികയിൽനിന്നുപോലും അവ ഒഴിവാക്കപ്പെട്ടു. ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ലോകത്തിലെ അപൂർവം ചില ജീവിവർഗങ്ങളിൽ ഒന്നാണ് വിക്യൂണിയകൾ. ഇപ്പോൾ പെറുവിലെ പുൽമേടുകളിൽ രണ്ടു ലക്ഷത്തിലധികം വിക്യൂണിയകൾ മേയുന്നുണ്ടെന്നാണ് കണക്ക്.
ഒരു കോട്ടിന്റെ വില 14 ലക്ഷം!
പെറുവിലെ ഗ്രാമീണർ ശേഖരിക്കുന്ന വിക്യൂണിയ രോമത്തിൽ അധികവും വാങ്ങുന്നത് ലോറോ പിയാന എന്ന ഇറ്റാലിയൻ കന്പനിയാണ്. കിലോയ്ക്ക് 29,000 രൂപ മുതൽ 60,000 രൂപ വരെ ഗ്രാമീണർക്ക് വിലയായി കിട്ടും. ആഡംബര ഉത്പന്ന നിർമാതാക്കളായ ലോറോ പിയാനയ്ക്ക് വിക്യൂണിയ രോമങ്ങൾ നെയ്തെടുക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇങ്ങനെ നെയ്തെടുക്കുന്ന ഒരു സ്കാർഫിന്റെ വില രണ്ടു ലക്ഷം രൂപയ്ക്കുമുകളിലാണ്. ജാക്കറ്റുകൾക്കാകട്ടെ 14,52,900ഡോളർവരെ വിലവരും.
പുതപ്പുകൾ,ഷാളുകൾ, കൈ ഉറകൾ തുടങ്ങി നിരവധി വസ്തുക്കൾ വിക്യൂണിയകളുടെ രോമങ്ങളിൽനിന്ന് ഉണ്ടാക്കുന്നു. വസ്ത്ര വിപണിയിലെ ഏറ്റവും വലിയ ആഢംബരങ്ങളാണ് അവ.
റോസ് മേരി ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവാഹത്തിനെത്തിയ പരുന്ത്; വധുവിന്റെ പിതാവെന്ന് ജനം
മരണം യാഥാര്‍ഥ്യവും പുനര്ജന്മം ചര്‍ച്ചാ വിഷയവുമാണല്ലൊ. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയു
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
വിവാഹത്തിനെത്തിയ പരുന്ത്; വധുവിന്റെ പിതാവെന്ന് ജനം
മരണം യാഥാര്‍ഥ്യവും പുനര്ജന്മം ചര്‍ച്ചാ വിഷയവുമാണല്ലൊ. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയു
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
Latest News
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
Latest News
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top