കുറ്റിക്കലച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ മലയാറ്റൂരിൽ
കുറ്റിക്കലച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ മലയാറ്റൂരിൽ
Thursday, December 21, 2017 3:39 PM IST
മലയാറ്റൂർ: ആയിരങ്ങൾക്കു കാരുണ്യത്തിന്‍റെ അഭയമൊരുക്കിയ ആശ്രമമുറ്റത്തേക്കു നിശ്ചേതനായി കുറ്റിക്കലച്ചനെത്തിയപ്പോൾ, ആ നന്മമരത്തിന്‍റെ തണലനുഭവിച്ചവരിൽ ദുഃഖം കണ്ണീരായി. പ്രാർഥനാഞ്ജലികൾ അകമ്പടിയായ സങ്കടസായാഹ്നത്തിൽ ആകാശപ്പറവകളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ കാണാൻ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നു ആയിരങ്ങളെത്തി.

ആകാശപ്പറവകളുടെ കൂട്ടുകാർ (എഫ്ബിഎ) എന്ന ജീവകാരുണ്യപ്രസ്ഥാനത്തിന്‍റെ സ്ഥാപകനും എംസിബിഎസ് സന്യാസ സമൂഹാംഗവുമായ ഫാ. ജോർജ് കുറ്റിക്കലിന്‍റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇന്നലെ വൈകുന്നേരം ആറിനാണു മലയാറ്റൂർ മാർ വാലാഹ് ആശ്രമത്തിൽ എത്തിച്ചത്. ആശ്രമത്തിലെ കപ്പേളയിൽ പ്രത്യേകം തയാറാക്കിയ പീഠത്തിലാണു ഭൗതികശരീരം പൊതുദർശനത്തിനു വച്ചിട്ടുള്ളത്.

കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ദിവ്യബലിയർപ്പിച്ചു.

വൈദികർ, സമർപ്പിതർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, അല്മായർ ഉൾപ്പെടെ നാനാജാതി മതസ്ഥർ അന്ത്യോപചാരമർപ്പിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആകാശപ്പറവകളുടെ ആശ്രമങ്ങളിലെ ശുശ്രൂഷകരും അന്തേവാസികളും ഫാ. കുറ്റിക്കലിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നുണ്ട്.

ഇന്നു രാവിലെ 6.30 നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശ്രമത്തിലെത്തി ദിവ്യബലിയർപ്പിക്കും. വിവിധ മെത്രാന്മാരും ആശ്രമത്തിലെത്തും. ഉച്ചകഴിഞ്ഞ് നാലിനു വിടവാങ്ങൽ ശുശ്രൂഷകൾക്കുശേഷം അഞ്ചോടെ മൃതദേഹം കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോകും.

സംസ്കാര ശുശ്രൂഷകൾ നാളെ

കൊച്ചി: ഫാ. ജോർജ് കുറ്റിക്കലിന്‍റെ ഭൗതികശരീരം ഇന്നു രാത്രി എട്ടിനു കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. നാളെ രാവിലെ 9.30നു പ്രൊവിൻഷ്യൽ ഹൗസിനോടു ചേർന്നുള്ള ചെറുപുഷ്പ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

ആദ്യഭാഗത്തെ ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്നു കല്യാണ്‍ ബിഷപ് മാർ തോമസ് ഇലവനാലിന്‍റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൻ വചനസന്ദേശം നൽകും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചനസന്ദേശം വായിക്കും.
വിവിധ മെത്രാന്മാരും എംസിബിഎസ് സുപ്പീരിയർ ജനറൽ ഫാ. ജോസഫ് മലേപ്പറമ്പിലും ഉൾപ്പെടെ നിരവധി വൈദികരും സഹകാർമികരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.