ADVERTISEMENT

Close
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

12-06-2026

തെരുവുനായ ഉത്തരവ് വ്യാജവാർത്തയോ?

Editorial

11-06-2026

ആവേശക്കോപ്പ നുരയട്ടെ!

Editorial

09-06-2026

 ‘ഇന്ത്യ’ മുന്നണിയുടെ ബിജെപി ശക്തീകരണം

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; അവിശ്വാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പാലാ: നഗരസഭാ ചെയര്‍പേഴ്‌സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു.

കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിലില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്‍റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് അറിയിച്ചത്. ഈ നിലപാട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ പൊതു വികാരത്തിനെതിരായതോടെയാണ് സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പരിഹാര മാര്‍ഗം തേടി മാണി സി. കാപ്പന്‍ എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്‌സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്, കെഡിപി അംഗങ്ങളുമായാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വൈകിയാണ് എത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും. ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത് ബിനുവിന്‍റെ താല്‍പര്യത്തിന് തടസമാകും. നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമാണ് മായാ രാഹുലിന്‍റെ നിലപാട്. ബിനുവിനെ വൈസ് ചെയര്‍മാന്‍ ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.

ഇത് മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്‍റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തും.

26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്‍ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാകും കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്‌ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ യുഡിഎഫിന്‍റെ അംഗബലം ഏഴായി ചുരുങ്ങും.

Thiruvananthapuram

കേബിൾ കുഴി അപകട കെണിയാവുന്നു

 

താമരശേരി: താമരശേരി ബസ് ബേയ്ക്ക് സമീപം മിനി ബൈപാസ് റോഡിൽ കേബിൾ വലിക്കുന്നതിനായി എടുത്ത കൂറ്റൻ കുഴി അപകട കെണിയാവുന്നു.
മഴ ആരംഭിച്ചതോടെ കുഴി അടക്കാനായി മുകളിലിട്ട മണ്ണ് ഒലിച്ചുപോയതോടെയാണ് കുഴി അപകടകെണിയായി മാറിയത്.ഏതു സമയത്തും കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അടിയിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മിനി ബൈപാസിൽ പല സ്ഥലങ്ങളിൽ ഇത്തരത്തിൽ മൂടാത്ത കുഴികളുണ്ട്.

Kollam

വീഥികളിൽ തലയുയർത്തി ഫുട്ബോൾ താരങ്ങൾ

കൊല്ലം: ലോകകപ്പ് ഫുട്ബോൾ തുടങ്ങാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ ആരവത്തിൽ അലിഞ്ഞ്‌ കൊല്ലം. നഗരവീഥികളിൽ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്‌മറുമെല്ലാം തലയുയർത്തി.അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങി തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞവർ നിരത്തുകളിൽ സജീവം.

ഫുട്ബോൾ ആരവം തുടങ്ങിയതോടെ തങ്ങളുടെ പ്രിയ ടീമിന്‍റെ കൊടികളും ജേഴ്സികളും വാങ്ങാനുള്ള തിരക്കിലാണ്‌ ആരാധകർ. കടുത്ത ഫുട്ബോൾ ആരാധകനും പള്ളിമുക്ക് സ്വദേശിയുമായ നജീബിന്‍റെ മെയിൻറോഡിലെ നൂർ ഫാബ്രിക്സിലേക്കും ആരാധകരുടെ ഒഴുക്കാണ്.

തോരണം, കൊടി, പോസ്റ്ററുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവയെല്ലാം കടയിലെത്തിയിട്ടുണ്ട്‌. മുമ്പ്‌ അർജന്‍റീന, ബ്രസീൽ ടീമുകളുടെ പതാകയ്ക്കും ജേഴ്സിക്കുമായിരുന്നു ആവശ്യക്കാരേറെയെങ്കിൽ ഇത്തവണ പോർച്ചുഗൽ ആരാധകർ കടുത്ത മത്സരവുമായി രംഗത്തുണ്ട്‌.റൊണാൾഡോ, മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയവരുടെ പോസ്റ്ററുകൾക്ക്‌ 10 മുതൽ 100രൂപവരെയാണ് വില. എ ഫോർ വലിപ്പമുള്ള സ്റ്റിക്കറിന് 60രൂപയാണ്.കൊടിയ്ക്ക് 1200 രൂപവരെയാണ് വില. സാറ്റിനിലുള്ള കൊടിയ്ക്ക് അഞ്ച് മീറ്റർ 600രൂപയുമാണ് വില.

ഷാൾ ഇനത്തിലും മറ്റുമുള്ള കൊടി തോരണങ്ങൾക്ക് 600 മുതൽ മുകളിലേക്കാണ്വില. ജേഴ്സികൾക്ക് 190രൂപ മുതലാണ് വില.മാസ്റ്റർ കോപ്പിക്ക് 950രൂപ വിലയുണ്ട്‌. തുണിയിൽ ഇഷ്ട ടീമിന്‍റെ ലോഗോ എബ്രോയ്ഡറി ചെയ്യാൻ 350 രൂപയാണ്.


പതാകകൾ ബംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. ആരാധകരുടെ തിരക്കുമൂലം കൂടുതൽ സ്റ്റോക്ക് കരുതിയിട്ടുണ്ടെന്ന് നജീബ് പറഞ്ഞു.

 

Pathanamthitta

കാടുകയറാതെ കൊന്പന്മാർ; ഭീതിയിൽ മലയോരം

പത്തനംതിട്ട: കാടുവിട്ടിറങ്ങിയ ആനക്കൂട്ടം കാടുകയറാതെ ജനവാസമേഖലകളിൽ സ്ഥിരശല്യക്കാരായി മാറിയതോടെ മലയോരജനതയുടെ ഭീതി വർധിച്ചു. പകൽ സമയത്തു പോലും കാട്ടാനക്കൂട്ടം പൊതുനിരത്തുകളിലും കൃഷിയിടങ്ങളിലും എത്തിയതോടെ ജനജീവിതം ദുഃസഹയി. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻപോലും ആളുകൾക്കു ഭയമായിത്തുടങ്ങി. ടാപ്പിംഗ് മേഖലയും കാർഷികജോലികളും തടസപ്പെട്ടുതുടങ്ങി.

ഇതിനിടെ രാത്രികാലങ്ങളിൽ സ്ഥിരം സന്ദർശകരായി മാറിയ ആനക്കൂട്ടം വൻ നാശനഷ്ടമാണ് മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശവാസികൾ വിളിക്കുന്പോൾ വനപാലകരെത്തി ആനകളെ ഓടിച്ചുവിടുന്നുണ്ടെങ്കിലും വൈകാതെതന്നെ ഇവ തിരികെവരികയാണ് ചെയ്യുന്നത്.

മലയോര മേഖലകളിലെ ചക്ക, തെങ്ങ്, കൈതച്ചക്ക എന്നിവ തേടിയാണ് ആനകൾ കൂട്ടമായി എത്തിയിരിക്കുന്നതെന്ന് പറയുന്നു. കാടുവിട്ടിറങ്ങിയ ഇവ കല്ലാറിന്‍റെയും അച്ചൻകോവിലാറിന്‍റെയും തീരങ്ങളിൽ പകൽ തങ്ങുകയാണ് പതിവ്. ആറു നീന്തിക്കടന്നാണ് മറുകരയിലെ ജനവാസ മേഖലകളിലേക്ക് എത്തിയിട്ടുള്ളത്.

മലയാലപ്പുഴ, കടവുപുഴ, പുതുക്കുളം, മുക്കുഴി ഭാഗങ്ങളിൽ കാട്ടാന സ്ഥിരം ശല്യക്കാരായി മാറിയിട്ടുണ്ട്. ചക്ക തേടിയെത്തുന്ന ആനകൾ പലയിടത്തും പ്ലാവ് തള്ളിയിട്ടിരിക്കുന്നതും കാണാം. കടവുപുഴ ഭാഗത്തെ വനത്തിൽനിന്നാണ് ആനകൾ ജനവാസമേഖലകളിലേക്കു കടന്നിരിക്കുന്നത്.മണ്ണീറയിൽ നിരവധി കൃഷിയിടങ്ങൾ ആന തകർത്തു.

വടക്കേ മണ്ണീറ, തലമാനം പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്. വനംവകുപ്പ് സ്ഥാപിച്ച സൗരോർജവേലി പ്രവർത്തനക്ഷമമല്ലാതായതോടെ അതു കടന്നാണ് ആനകൾ എത്തുന്നത്.


വകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ച് എംഎൽഎ

കോന്നിയുടെ വിവിധ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായതോടെ, വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് കെ.യു. ജനീഷ് കുമാർ എംഎൽഎ. വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗമാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ എംഎൽഎ വിളിച്ചുകൂട്ടിയിരിക്കുന്തന്.
16നു രാവിലെ പത്തിന് മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, 11.30ന് കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴി എന്നിവിടങ്ങളിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, വൈകുന്നേരം നാലിന് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ എന്നിവിടങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം ചേരുമെന്ന് ജനീഷ് കുമാർ എംഎൽഎ അയിച്ചു.

Idukki

മലഞ്ചെരുവുകളിലെ പടുതാക്കുളങ്ങൾ ഭീഷണിയാകുന്നു

ചെറുതോണി: ഒരിടവേളയ്ക്കുശേഷം പെരുങ്കാലയിലെ മലഞ്ചെരുവുകളിൽ വീണ്ടും അനധികൃത പടുതാക്കുളങ്ങൾ പൊതുജനത്തിന് ഭീഷണിയാകുന്നു. കിഴുക്കാംതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

പടുതാക്കുളങ്ങൾക്കെതിരേ പ്രദേശവാസികളും ആദിവാസി കുടുംബങ്ങളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണൊലിപ്പ് കൂടുതലുള്ളതും മണ്ണിന് ഉറപ്പ് കുറവുള്ളതുമായ പ്രദേശങ്ങളിലാണ് കുളങ്ങൾ നിർമിച്ചിരിക്കുന്നത്. ചില കുളങ്ങളിൽ പടുത വിരിച്ചിട്ടില്ലെന്നും മഴവെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. ഇതുമൂലം മണ്ണിലെ ജലാംശം വർധിച്ച് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുമെന്നാണ് ആശങ്ക.

പൈനാവ്-താന്നിക്കണ്ടം-അശോക കവല ഹൈവേക്ക് മുകളിലുള്ള മലഞ്ചെരുവുകളിലും പൈനാവ്-പെരുങ്കാല-ആനക്കൊമ്പൻ റോഡിന് മുകളിലുമാണ് പ്രധാനമായും ഇത്തരം പടുതാക്കുളങ്ങൾ നിർമിച്ചിട്ടുള്ളത്.

നിരവധി വീടുകളും കൃഷിയിടങ്ങളും പ്രദേശത്തെ പടുതാക്കുളങ്ങൾക്ക് താഴ്ഭാഗത്തായുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒരു കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞെങ്കിലും വീണ്ടും മഴ കനത്താൽ കുളം നിറയും. അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം നിർമാണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Alappuzha

കടകളുടെ മുമ്പിൽ വഴിയോരവാണിഭം അനുവദിക്കില്ല: രാജു അപ്സര

കായംകുളം: ആയിരങ്ങൾ വാടകയും ലക്ഷങ്ങൾ അഡ്വാൻസും നൽകി നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ മാർഗതടസമുണ്ടാക്കി വഴിയോരവാണിഭം നടത്തിവരുന്ന പ്രവണത അനുവദിക്കാൻ കഴിയില്ലന്നും ശക്തമായ നടപടി വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര.

സംഘടനാ ബലത്തിൽ റോഡിൽ വാരിവലിച്ചിട്ട് വ്യാപാരം ചെയ്ത് മിടുക്കരായി പോകുന്ന വഴിയോരക്കച്ചവടക്കാർ സ്ഥിരം കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കുകയാണ്. ഈ പ്രവണത യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക സമ്മേളനം കായംകുളത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഭാരവാഹികളായി എ.ബി.എസ് ഷിബു-പ്രസിഡന്‍റ്, പി. സോമരാജൻ-ജനറൽ സെക്രട്ടറി, എം. ജോസഫ്-ട്രഷറർ, എ.എം. ഷെരീഫ്-രക്ഷാധികാരി, വി.കെ. മധു, അബുജനത, സലീം അപ്സര, ശശി പൗർണമി, സജു മറിയം, വിഷ്ണു വിജയൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും എസ്.കെ. സുബൈർ, പ്രവീൺകുമാർ, ആരിഫ് അനു, നാഗൻ രാജാസ്, ദേവസി എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എസ്.കെ. നസീർ, പ്രദീപ് കുമാർ സ്വപ്ന, ഷമീം ചീരാമത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

Kottayam

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; അവിശ്വാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പാലാ: നഗരസഭാ ചെയര്‍പേഴ്‌സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു.

കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിലില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്‍റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് അറിയിച്ചത്. ഈ നിലപാട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ പൊതു വികാരത്തിനെതിരായതോടെയാണ് സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പരിഹാര മാര്‍ഗം തേടി മാണി സി. കാപ്പന്‍ എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്‌സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്, കെഡിപി അംഗങ്ങളുമായാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വൈകിയാണ് എത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും. ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത് ബിനുവിന്‍റെ താല്‍പര്യത്തിന് തടസമാകും. നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമാണ് മായാ രാഹുലിന്‍റെ നിലപാട്. ബിനുവിനെ വൈസ് ചെയര്‍മാന്‍ ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.

ഇത് മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്‍റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തും.

26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്‍ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാകും കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്‌ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ യുഡിഎഫിന്‍റെ അംഗബലം ഏഴായി ചുരുങ്ങും.

Ernakulam

നിപ: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ്

നിപ: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: രാമനാട്ടുകാര സ്വദേശിക്ക് നിപ സ്ഥിരീകരിച്ചുവെന്ന തോന്നയ്ക്കല്‍ വൈറോളജി ലാബിലെയും കോഴിക്കോട് മൈക്രോബയോളജി ലാബിലെയും പരിശോധനാ ഫലം ലഭിച്ചയുടന്‍ തന്നെ നിപക്കെതിരേ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.


പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണിയോടെ ലഭിച്ച പരിശോധനാ ഫലത്തിലും രോഗബാധ സ ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതനായ വ്യക്തിയൊഴികെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.

നിപ പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍


ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവ് നിപ്പ അതിജാഗ്രതാ കാലമാണ്.
വവ്വാലുകളെ ഉപദ്രവിക്കുകയോ അവ ചേക്കേറിയ മരങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്.
വവ്വാലുകളോ മറ്റു ജീവികളോ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്.
പഴങ്ങള്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പനിയുള്ളപ്പോഴും ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുമ്പോഴും മാസ്‌ക് ധരിക്കുക.
വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
കടുത്ത പനി, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ജെന്നി, തീവ്രമായ തലവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

 

Thrissur

മഴയിൽ റോഡ് തകർന്നു

വടക്കാഞ്ചേരി: കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ റോഡ് തകർന്നു. പ്രദേശവാസികളുടെ യാത്ര ദുരിതമായി. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ല് കുംഭാരനഗർ റോഡാണ് തകർന്നത്. 2023 - 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് തകർന്നത്.

പ്രദേശത്ത് കുന്നിൻമുകളിൽ പുതിയ നിർമാണ പ്രവർത്തികൾ നടക്കുന്നതുമൂലം ചെട്ടിക്കുന്ന് പ്രദേശത്തുനിന്നു ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകിപോകുന്നതുകൊണ്ടാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഒരു വാഹനവും വരുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു.

ആർക്കെങ്കിലും അസുഖംവന്നാൽ രോഗിയെ ഏറ്റികൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

കളിമൺ തൊഴിലാളികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് ചെട്ടിയാംകുന്ന്. റോഡ് തകർന്നതോടെ കളിമൺപാത്രനിർമാണത്തിന് ആവശ്യമായ കളിമൺപോലും എത്താതായതോടെ തങ്ങളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.

എന്നാൽ 2026 - 27 സാമ്പത്തികവർഷത്തിൽ റോഡിന്‍റെ നിർമാണം പൂർണമായും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സുമയ്യ പറഞ്ഞു.

Palakkad

കൊല്ലങ്കോട്ടിൽ സന്തുലിത വളപ്രയോഗം, പ്രകൃതികൃഷി ബോധവത്കരണം

കൊല്ലങ്കോട്: ഖേത്ത് ബചാവോ അഭിയാൻ 2026ന്‍റെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും, സംസ്ഥാന കൃഷിവകുപ്പും, ആത്മ പാലക്കാടും സംയുക്തമായി സംഘടിപ്പിച്ച സന്തുലിത വളപ്രയോഗത്തെക്കുറിച്ചും പ്രകൃതികൃഷിയെക്കുറിച്ചുമുള്ള ഏകദിന ബോധവത്കരണ പരിപാടി കൊല്ലങ്കോടുള്ള ആശ്രയം കോളജ് ഓഡിറ്റോറിയത്തിൽ നടത്തി.

ബംഗളൂരു എടിഎആർഐ ഡയറക്ടർ ഡോ.എം. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.എം. ഇസ്രായേൽ തോമസ്, സീനിയർ സയന്‍റിസ്റ്റ് കെ.എം. ഗംഗാധര, പാലക്കാട് ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി. രാജേഷ്, കൊല്ലങ്കോട് കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ അശ്വതി, അഗ്രികൾച്ചർ ഓഫീസർ ജ്യോതി ബാലകൃഷ്ണൻ, കർഷകപ്രതിനിധികൾ പ്രസംഗിച്ചു.

Malappuram

പന്തോളം വാനോളം...ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വിദ്യാർഥികൾ

മലപ്പുറം: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് മലപ്പുറത്തെ കളി ആരാധകർ. പ്രായഭേദമന്യേ ഫുട്ബോൾ പ്രേമികൾ മത്സരങ്ങൾ സംഘടിപ്പിച്ചും ഷൂട്ടൗട്ട് നടത്തിയും ലോകകപ്പിനെ നെഞ്ചേറ്റുകയാണ്. വിവിധയിടങ്ങളിൽ സ്കൂൾ തലത്തിൽ ഫുട്ബോൾ മേളകൾ സംഘടിപ്പിച്ചു.

നെൻമേനി: ലോകകപ്പ് പ്രമാണിച്ച് നെൻമേനി വിദ്യാജ്യോതി യുപി സ്കൂൾ ടീം ഫാൻസുകളുടെ ഷൂട്ടൗട്ട് മത്സരം നടത്തി. അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ച അതത് ജഴ്സികളണിഞ്ഞാണ് വിദ്യാർഥികൾ മത്സരിച്ചത്.

ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ടീം ഫ്രാൻസ് വിദ്യാജ്യോതി യുപിഎസ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായി.വിവിധ ടീമുകളുടെ ജഴ്സികളണിഞ്ഞുള്ള പരേഡും ഫോട്ടോ സെഷനും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക ഷൈനി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്‍റ് സിബി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷൈജി ടീച്ചർ, മറ്റ് അധ്യാപകർ നേതൃത്വം നൽകി.

വണ്ടൂർ: വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പിനെ വരവേറ്റ് വിദ്യാർഥികൾ. കിക്കോഫ് പ്രിൻസിപ്പൽ മായ നിഷാന്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് ഇ.പി. ഫിറോസ്, സീനിയർ അസിസ്റ്റന്‍റ് ഹൈദരലി പുന്നപ്പാല, സ്റ്റാഫ് സെക്രട്ടറി അജ്മൽ കോയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. രതി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ വി. ഷാനവാസ്, എം. വിനോദ്, പ്രശാന്ത്, പി. റിയാസ്, ഡോ. ഇ.കെ. റഷീദ്, പി. സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് മത്സരം പിടിഎ പ്രസിഡന്‍റ് ഇ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാന്‍റിന്‍റെ അകന്പടിയോടെ ഫുട്ബോൾ ഫാൻസിന്‍റെ റാലിയും നടന്നു. വരുംദിവസങ്ങളിൽ ഫുട്ബോൾ മാച്ച്, പ്രവചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.

എടക്കര: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് തണ്ണിക്കടവ് എയുപി സ്കൂളിൽ വിദ്യാർഥികളുടെ ആനന്ദ നൃത്തം. അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ് കുട്ടി ആരാധകർ മൈതാനത്ത് ആവേശപൂർവം നൃത്തം ചെയ്തു. കളിക്കാരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ ലോകകപ്പിന് ആവേശകരമായ വരവേൽപ്പ് നൽകുകയായിരുന്നു.

വിവിധ ടീമുകളായി തിരിഞ്ഞുള്ള ഷൂട്ടൗട്ട് മത്സരത്തിൽ പോർച്ചുഗൽ ജേതാക്കളായി. വിജയികൾക്ക് ലോകകപ്പിന്‍റെ മാതൃക സ്കൂൾ അധികൃതർ സമ്മാനിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ ജെ.കെ. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് കണ്‍വീനർ വി.എം. നിഖിൽ, ക്ലബ് സെക്രട്ടറി കെ. അംജദ് കെ.എച്ച്. സിദീഖ്, ഹാമിദ് ഹുസൈൻ, കെ. ജാബിർ, കെ.കെ. റിയാസ്, സി. അർഷദ്, പി. ആഷിഖ്, കെ.എ. നസ്രിൻ, പി. രാധിക, ടി.പി. സുരയ്യ എന്നിവർ നേതൃത്വം നൽകി.

Kozhikode

പൂനെയില്‍ നിന്നു പരിശോധനാഫലം ലഭിച്ചെന്ന് കളക്ടര്‍, ഇല്ലെന്ന് മന്ത്രി

കോഴിക്കോട്: രാമനാട്ടുകര സ്വദേശിയുടെ സ്രവം പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതിന്‍റെ ഫലം ലഭിച്ചെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. അതേ സമയം ഫലം ലഭിച്ചില്ലെന്ന് വകുപ്പുമന്ത്രി കെ.മുരളീധരന്‍.

പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്ന് മന്ത്രി കെ. മുരളീധരന്‍ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. എന്നാല്‍, വൈകുന്നേരം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം ലഭിച്ചെന്നാണ് കളക്ടര്‍ അറിയിച്ചത്.

ഭിന്നത വാര്‍ത്തയായതോടെ മന്ത്രിയുടെ ഓഫീസ് രാത്രിയില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി പ്രശ്‌നം പരിഹരിച്ചു. കളക്ടറുടെ വാര്‍ത്താസമ്മേളനം ശരിവച്ച്, വൈകുന്നേരം ആറുമണിയോടെ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചുവെന്നാണ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.

Wayanad

മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ചിൽ പ്ലാസ്റ്റിക് മാലിന്യം തള്ളൽ വ്യാപകം

സുൽത്താൻ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ച് വനമേഖലയിൽ റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂന്പാരമായി തള്ളുന്നത് തുടരുന്നതായി പരാതി.

ദേശീയപാത 766ലെ മുത്തങ്ങ-പൊൻകുഴി ഭാഗത്തിന് സമീപമുള്ള വനമേഖലയിലാണ് ദിവസങ്ങളായി മാലിന്യങ്ങൾ കിടക്കുന്നത്.രാത്രികാല യാത്രാനിരോധനം നിലവിലുള്ള ദേശീയപാതയോര വനമേഖലയായിട്ടും അജ്ഞാതർ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് കൂന്പാരമായി കിടക്കുന്നത്.

വന്യജീവികൾ പതിവായി തീറ്റതേടിയും വെള്ളം കുടിക്കാനുമായി എത്തുന്ന മേഖലയായതിനാൽ മാലിന്യ നിക്ഷേപം ഗുരുതരമായ പരിസ്ഥിതി ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നതിലൂടെ വന്യമൃഗങ്ങളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങളുടെ ഗന്ധം വന്യമൃഗങ്ങളെ റോഡരികിലേക്ക് ആകർഷിക്കാനും വന്യജീവി ആക്രമണത്തിനും ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

മേഖലയിൽ വനവകുപ്പിന്‍റെ നിരീക്ഷണത്തിനായി സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ദിവസങ്ങളായി മാലിന്യം കിടക്കുന്നുണ്ടെങ്കിലും അത് നീക്കം ചെയ്യാനോ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായിട്ടില്ലെന്നും അവർ ആരോപിച്ചു.

വനമേഖലകളിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾ തടയാൻ ശക്തമായ നിരീക്ഷണവും ശിക്ഷാനടപടികളും അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Kannur

ചെറുപുഴയിൽ സോളാർ തൂക്കുവേലിക്ക് 85 ലക്ഷത്തിന്‍റെ പദ്ധതി

ചെറുപുഴ: മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു. ചെറുപുഴയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കാൻ 85 ലക്ഷത്തിന്‍റെ പദ്ധതി. പഞ്ചായത്തിലെ അഞ്ച് മുതൽ ഒന്പത് വരെ വാർഡുകളിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനിയർ സജീവന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പഞ്ചായത്തംഗം വിജി കെ. ജോണും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം ബാക്കി ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പണം പ്രതീക്ഷിക്കുന്നത്.

നിലവിൽ ആറാട്ട്കടവ് മുതൽ ചേന്നാട്ട്കൊല്ലി വരെ 14 കിലോമീറ്റർ നീളത്തിൽ വൈദ്യുത വേലിയുണ്ടെങ്കിലും പലയിടത്തും വേലി തകരാറിലാണ്. ആറു കിലോമീറ്റർ നീളത്തിൽ മാത്രമാണ് വൈദ്യുത വേലി ശരിയായി പ്രവർത്തിക്കുന്നത്. കുറച്ചുഭാഗത്ത് ഭാഗികമായും പ്രവർത്തിക്കുന്നുണ്ട്. വേലി തകരാറിലായ സ്ഥലത്ത് കൂടിയാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്.

വൈദ്യുത വേലി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

കർണാടക റിസർവ് വനത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. 2023 ഏപ്രിൽ 12ന് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതും പതിവാണ്. സോളാർ തൂക്കുവേലി തൂക്കുവേലി നിർമിക്കുന്നതിനുളള പദ്ധതിയാണ് തയാറാക്കുന്നത്. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

Kasaragod

കാട്ടാനപ്പേടിയിൽ പാലാവയൽ ‌ടൗൺ

പാലാവയൽ: ഓടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രി കർണാടക വനത്തിൽ നിന്നു കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനക്കൂട്ടം തൈക്കൽ ജോസ്, തട്ടാൻപറമ്പിൽ കുഞ്ഞുമോൻ എന്നിവരുടെ കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, കമുക്, ഇടവിളകൃഷികൾ എന്നിവ നശിപ്പിച്ചു. പാലാവയൽ ടൗണിൽ നിന്നു ഏകദേശം 400 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം നാശം വിതച്ചതോടെ ടൗൺ നിവാസികളും ഏറെ ഭയത്തോടെയാണ് രാത്രികാലം കഴിച്ചുകൂട്ടുന്നത്.

കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഓടപ്പള്ളി, ആറാട്ടുകടവ്, വെള്ളക്കല്ല്, കൂട്ടക്കുഴി, മീനഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം സ്ഥിരമായതിനെ തുടർന്ന് വനംവകുപ്പ് ഓടപ്പളളിക്കടവ് മുതൽ മനഞ്ചേരി വരെ വൈദ്യുതി വേലി സ്ഥാപിക്കുകയും കാട്ടാനശല്യത്തിന് ശമനം ഉണ്ടാവുകയും ചെയ്തു. വൈദ്യുതി വേലി ഇല്ലാത്ത ഓടപ്പള്ളിക്കടവ് മുതൽ പാലാവയൽ ടൗൺ വരെയുള്ള വൈദ്യുതി വേലി ഇല്ലാത്ത ഭാഗത്തെ കൃഷിയിടങ്ങളിലാണ് ഇപ്പോൾ കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.

മുൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്തംഗം പ്രശാന്ത് പാറേക്കുടിയിൽ എന്നിവരുടെ ശ്രമഫലമായി ഓടപ്പള്ളിക്കടവ് മുതൽ പാലാവയൽ ടൗൺ വരെയുള്ള പ്രദേശത്ത് കാര്യങ്കോട് പുഴയരികിലൂടെ 750 മീറ്റർ ദൂരത്തിൽ വൈദ്യുതിവേലി സ്ഥാപിക്കുവാൻ വനം വകുപ്പ് തീരുമാനിക്കുകയും ഇതിൻപ്രകാരം ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പുഴയരികിൽ കൃഷിയിടങ്ങളുള്ള ചിലർ ഇതിനാവശ്യമായ സമ്മതപത്രം വനംവകുപ്പിന് നൽകാൻ തയാറാകാത്തതിനാൽ വനംവകുപ്പിന് പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല.

ഇതേത്തുടർന്ന് പുഴയുടെ പുറംപോക്കിലൂടെ വൈദ്യുതി വേലി നിർമിക്കാമെന്ന് പഞ്ചായത്ത് ഭരണസമതി തീരുമാനമെടുത്തെങ്കിലും പുറംപോക്കിനും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതോടെ പദ്ധതി നടപ്പിലായില്ല. ചിലരുടെ പിടിവാശി മൂലം നിരവധി കുടുംബങ്ങളാണ് ഭയാശങ്കയിൽ കഴിയുന്നത്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സുമതി

ചാത്തമംഗലം: മാങ്കുനി കിഴക്കയിൽ സുമതി നാരായണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചാത്തമംഗലത്തെ വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുന്നഞ്ചേരി നാരായണൻ നായർ. പരേതരായ മാങ്കുനി കിഴക്കയിൽ ഗോവിന്ദൻനായരുടെയും കുറുങ്ങോട്ട് ദേവകി അമ്മയുടെയും മകളാണ് സുമതി. സഹോദരങ്ങൾ: എം.കെ. കൃഷ്ണനുണ്ണി (റിട്ട. സുബേദാർ മേജർ), എം.കെ. സഹദേവൻ(കോൺട്രാക്ടർ), എം.കെ. സത്യഭാമ (റിട്ട. റെയിൽവേ), എം.കെ. സതീദേവി (പുല്ലാളൂർ), പരേതരായ സുലോചന അമ്മ, എം.കെ. സുരേഷ്കുമാർ (റിട്ട. എസ്ഐ).

ചാച്ചിക്കുട്ടി ഏബ്രഹാം

റാന്നി: തോട്ടമൺ ഇടശ്ശേരിൽ മേപ്പുറത്ത് ചാച്ചിക്കുട്ടി ഏബ്രഹാം (കുഞ്ഞമ്മ- 96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് റാന്നി സെന്‍റ് തോമസ് ക്നാനായ പള്ളിയിൽ. പരേത, കല്ലിശേരി പാലത്തുംപാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: തോമസ് കുട്ടി, രമണി, അമ്മാൾക്കുട്ടി, കുഞ്ഞുമോൻ ഏബ്രഹാം, പരേതനായ ജോയ് ഏബ്രഹാം. മരുമക്കൾ: ഗ്രേസി ജോയ് തൈക്കകത്ത്, വത്സമ്മ തോമസ് ഉറുമ്പിക്കുന്നേൽ, സക്കറിയ ജോർജ് കയ്യാലേത്ത് (കല്ലിശ്ശേരി), ഷേർളി പി. ചാക്കോ (ഹണി, പടിയറ), പരേതനായ ടി. പി. തോമസ് തോപ്പിൽ (റാന്നി).

അന്നമ്മ ജേക്കബ്

ചേർത്തല: നഗരസഭ 31-ാം വാർഡ് പറക്കോട്ട് അന്നമ്മ ജേക്കബ് (എൽസിക്കുട്ടി - 81) അന്തരിച്ചു. സംസ്കാരം നാളെ 9.30 ന് മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ പി.ജെ. ജേക്കബ് (റിട്ട.ഇൻസ്പെക്‌ടർ കെഎസ്ആർടിസി). മക്കൾ: ഷീബ ആന്‍റണി (റിട്ട. റേഡിയോഗ്രാഫർ), ഷീദ് ജേക്കബ് (മുംബൈ), ഷീല ഷാജു (സെന്‍റ് മേരി ഓഫ് ലവൂക്ക, തൈക്കാട്ടുശേരി), ഷീബുമോൻ ജേക്കബ് (രാജഗിരി എൻജിനിയറിംഗ് കോളജ്, കാക്കനാട്). മരുമക്കൾ: പി.കെ. ആന്‍റണി, ജിഷ ഷീദ് (മുംബൈ ഹോസ്പിറ്റൽ), കെ.ജെ. ഷാജു (ഡെപ്യൂട്ടി മാനേജർ കെഎസ്എഫ്ഇ അർത്തുങ്കൽ), ഡയാന ഷീബു (രാജഗിരി കോളജ്, കാക്കനാട്).

എം.വി. തോമസ്

എടത്വ: വാണിയപുരക്കല്‍ മുപ്പതില്‍ എം.വി. തോമസ് (തോമാച്ചന്‍-95) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ അമ്മുക്കുട്ടി തോമസ് എടത്വ പരുത്തിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ, ജിജിമോള്‍, റെനി, ജോജിമോന്‍, റൂബിമോള്‍. മരുമക്കള്‍: ജോണ്‍ ജോസഫ് നടുവിലേപറമ്പില്‍ (കൂത്രപ്പള്ളി), ജോര്‍ജ് വര്‍ഗീസ് ഒലക്കപ്പാടിയില്‍ (എടത്വ), സിമി തോമസ് പൊരുന്നക്കരൊട്ട് (യുഎസ്എ), ബിക്കി (യുഎസ്എ).

തങ്കമ്മ ജോസഫ്

കാഞ്ഞിരപ്പള്ളി: കപ്പാട് എറകോന്നി കുത്തിവളച്ചേൽ തങ്കമ്മ ജോസഫ് (തങ്കമ്മ ടീച്ചർ- 70, റിട്ട. ടീച്ചർ, എഎംഎച്ച്എസ്എസ്, കാളകെട്ടി) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കപ്പാട് മാർസ്ലീവാ പള്ളിയിൽ. പരേത തച്ചപ്പുഴ പതിയിൽ കുടുംബാംഗം. ഭർത്താവ്: കെ.പി. ജോസഫ് കുത്തിവളച്ചേൽ (റിട്ട. ടീച്ചർ, എഎംഎച്ച്എസ്എസ് കാളകെട്ടി). മക്കൾ: ഡിമൽ പോൾ ജോസ് (ഫിറ്റ് എൻ ഫൈൻ ജിം, കാഞ്ഞിരപ്പള്ളി), ഡയസ് ജെയിംസ് ജോസ് (കാനഡ). മരുമക്കൾ: ട്വിങ്കിൾ ഡിമൽ വാദ്യത്ത് (വയനാട്), റ്റീനു ഡയസ് കല്ലുകളം, ചങ്ങനാശേരി (കാനഡ). മൃതദേഹം ഇന്ന് 5.30 ന് ഭവനത്തിൽ കൊണ്ടുവരും.

ബ്രിജിത്ത

തൊടുപുഴ: വെങ്ങല്ലൂർ കുന്നുംപുറത്ത് (മേക്കുന്നേൽ ) ബ്രിജിത്ത (98) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മൈലക്കൊന്പ് സെന്‍റ് തോമസ് ഫൊറോനാ പള്ളിയിൽ. പരേത മുതലക്കോടം ആർപ്പാമറ്റം പുത്തൻപുരയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ്, ചിന്നമ്മ, മേരി, ത്രേസ്യാമ്മ , തോമസ് (റിട്ട: ബിഎസ്എൻഎൽ), എൽസി, മാത്യു (റബർ മാർക്കറ്റിംഗ് സൊസൈറ്റി, ന്യൂസ് പേപ്പർ ഏജന്‍റ് ), ബീന, പരേതരായ ജോർജ്, സിസ്റ്റർ ലിസി എഫ്എംഎ. മരുമക്കൾ: ത്രേസ്യാമ്മ കാനത്തിൽ കൂടരഞ്ഞി, സിസിലി അറക്കൽ നാഗപ്പുഴ, ജോയ് വാഴയിൽ നെയ്യശേരി, ബേബി കല്ലിങ്ങൽ കലൂർ, മേരിക്കുട്ടി കിഴക്കേൽ മഞ്ഞാമറ്റം (റിട്ട. ടീച്ചർ), ജോസഫ് കുന്നേപ്പറന്പിൽ, ആൽഫി വല്ലൂരാൻ കാഞ്ഞൂർ (ഗാർഡിയൻ കണ്‍ട്രോൾ ലിമിറ്റഡ്), ജോസ് കൊച്ചുവീട്ടിൽ പടി. കോടിക്കുളം.

ത്രേസ്യ

പാറപ്പുഴ: മാറാടികുന്നേൽ ത്രേസ്യ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു പാറപ്പുഴ സെന്‍റ് ജോസഫ് പള്ളിയിൽ. പരേത തെന്നത്തൂർ കളത്തിങ്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോർജ് ഉലഹന്നാൻ. മക്കൾ: ജോണ്‍, മേരി, ജെയിംസ് (ഡൽഹി), സിസ്റ്റർ സാനി ജോർജ് എഫ്സിസി, സിസ്റ്റർ ജെസി ജോർജ് എഫ്സിസി, മിനി, ബിജു(നഴ്സ്, മാലി), പരേതരായ റോസിലി പീറ്റർ, സിസ്റ്റർ അനിറ്റ ജോർജ് എസ്എംഎംഐ. മരുമക്കൾ: പീറ്റർ അരഞ്ഞാണിയിൽ(കഞ്ഞിക്കുഴി), സെലിൻ കോമത്ത്(ഉടുന്പന്നൂർ), ടോമി മഠത്തിപ്പറന്പിൽ(പഴങ്ങനാട്), മറിയമ്മ തുന്പയിൽ (പള്ളിപ്പുറം), ബെന്നി കുന്നത്ത്(കല്ലൂർക്കാട്), ആനി നെല്ലാനിക്കാട്ട് കരിമണ്ണൂർ (അധ്യാപിക,എസ്എച്ച് ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം).

അന്നമ്മ

കുത്തുങ്കൽ: സ്ലീവാമല കാപ്പിൽ അന്നമ്മ (86)അന്തരിച്ചു. സംസ്കാരം ഇന്ന്12 ന് സ്ലീവാമല സെന്‍റ് ബെനഡിക്റ്റ് പള്ളിയിൽ. പരേത മാവറസിറ്റി വടക്കേയറ്റത്ത് കുടുംബാംഗം. ഭർത്താവ്: ജോൺ. മക്കൾ: ചിന്നമ്മ, അച്ചാമ്മ, ജോൺ, മാത്യു, സണ്ണി, ജെയിൻ, മിനി, റോയി, ജെസി, സജു, ഷൈനി. മരുമക്കൾ: ബേബി കൊച്ചുപുരയ്ക്കൽ (ചെമ്മണ്ണാർ), ജോസ് തൈത്തറയിൽ (ഉടുമ്പൻചോല), മേരി തേക്കുംമൂട്ടിൽ (മാവറസിറ്റി), ജെസി തറയിൽ (പരീക്കണ്ണി), റാണി കപ്പിലാംമൂട്ടിൽ (പന്നിയാർകൂട്ടി), ബീന പ്ലാത്തോട്ടത്തിൽ (ചെമ്മണ്ണാർ), ജോണി പുതിയേടത്ത് (മമ്മട്ടിക്കാനം), ജെൻസി ഐക്കുളത്ത് (മമ്മട്ടിക്കാനം), ബെന്നി വെട്ടിക്കാപ്പിള്ളിൽ (കുളപ്പാറച്ചാൽ), ബ്രിന്‍റാ മേലേടത്ത് (സേനാപതി), ജോബ് കരിയിൽ (ചേർത്തല).

ഏലിക്കുട്ടി തോമസ്

ആലുവ: ആലുവ മൂത്തേടന്‍ വീട്ടില്‍ ഏലിക്കുട്ടി തോമസ് (99) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകീട്ട് 4.30ന് ആലുവ സെന്‍റ് ഡൊമിനിക്‌സ് പള്ളിയിൽ. ഭർത്താവ്: പരേതനായ എം.ജെ. തോമസ്. മക്കള്‍: പരേതനായ ജോസ് മൂത്തേടന്‍(ആലങ്ങാട്), റോസി മാത്യു മൂഞ്ഞേലി (ചെറായി), എം.ടി. ജേക്കബ് ( നഗരസഭ മുന്‍ ചെയര്‍മാന്‍), ജോണി മൂത്തേടന്‍(പവിഴം ജ്വല്ലറി), മേരി ഫ്രാന്‍സി കവലക്കാട്, എം.ടി. ഡൊമനിക്, എം.ടി. വര്‍ഗീസ് (പ്രിന്‍സിപ്പൽ, ക്യൂന്‍ മദേഴ്‌സ് കോളജ്), ഫ്രാന്‍സിസ് മൂത്തേടന്‍(ഫുട്‌ബോള്‍ താരം), ജോളി മൂത്തേടന്‍(ഫുട്‌ബോള്‍ താരം, ചലച്ചിത്ര നടന്‍), പോളി തോമസ് (മൂത്തേടന്‍ ജ്വല്ലറി), ജെസ്റ്റിന്‍ (മൂത്തേടന്‍സ് ജ്വല്ലറി), എം.ടി. മാര്‍ട്ടിന്‍(ദുബായ്), ഷാജി തോമസ്, ഷിബി തോമസ്. മരുമക്കള്‍: കൊച്ചുത്രേസ്യ (ചാലക്കുടി), മാത്യു മൂഞ്ഞേലി (ചെറായി), ലിസി ജേക്കബ്(കാടുകുറ്റി), ഷീല ജോണി (പാല), ഫ്രാന്‍സി(തൃശൂര്‍), ഷേര്‍ലി (ആലുവ), ഡെയ്‌സി വര്‍ഗീസ് (കോതമംഗലം), രൂപ ഫ്രാന്‍സിസ് (തോപ്പുംപടി), സൈജി ജോളി ( നഗരസഭ ചെയര്‍പേഴ്‌സണ്‍), ബീന പോളി (വാഴക്കുളം), ലീമ ജെസ്റ്റിന്‍(ഒല്ലൂര്‍), പ്രീത മാര്‍ട്ടിന്‍(ആലങ്ങാട്), സുജ ഷാജി(കപ്രശേരി), നീമ ഷിബി (തൈക്കൂടം).

ഏലിയാമ്മ ജേക്കബ്

പാലക്കുഴ : മാറിക കുരിശിങ്കൽ ഏലിയാമ്മ ജേക്കബ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മാറിക സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.പി. ജേക്കബ് (ചാക്കോച്ചൻ). മക്കൾ : കെ.ജെ. ജോയി (റിട്ട. എസ്ഐ, ട്രാഫിക് തൃപ്പൂണിത്തുറ), ബേബി ജേക്കബ് (റിട്ടയേഡ് ഫ്രം അസീസി സ്കൂൾ മൂവാറ്റുപുഴ), ഷാജു ജേക്കബ് (സഹകരണ ബാങ്ക് കമ്മിറ്റി അംഗം, പഞ്ചായത്ത് മെമ്പർ), റോയി ജേക്കബ്, ഷിബു ജേക്കബ്( ഗ്രാന്‍റ് ഹോട്ടൽ എറണാകുളം). മരുമക്കൾ: സൈനു ജോയി, വിൻസി ബേബി, ആലീസ് ഷാജു, ബിജി , രെഞ്ചു ഷിബു.

ഏലിയാമ്മ

കുപ്പായക്കോട്: മൂലയില്‍ ഏലിയാമ്മ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കുപ്പായക്കോട് സെന്‍റ് ജോസഫ് പള്ളിയില്‍ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വത്തിൽ നടക്കും. ഭര്‍ത്താവ്: പരേതനായ ജോണ്‍. മക്കള്‍: കുഞ്ഞുമറിയാമ്മ, അന്നക്കുട്ടി, റീത്താമ്മ, ജോസഫ് മൂലയില്‍, സിസ്റ്റര്‍ എലിസബത്ത് (സിസ്റ്റേഴ്‌സ് ഓഫ് ദി റിഡംപ്ഷന്‍, നെല്ലൂര്‍), ഫാ. ജോര്‍ജ് സിഎംഐ അദിലാബാദ് പ്രൊവിന്‍സ്, ജര്‍മനി), ഷൈനി (വയനാട് വൈത്തിരി പഞ്ചായത്തംഗം), ഫാ. ആന്‍റോ (വികാരി, സെന്‍റ് മേരീസ് ഫൊറോന പള്ളി, മരുതോങ്കര), സിസ്റ്റര്‍ എല്‍സീന ജോണ്‍ എസ്എച്ച്, സാന്തോം പ്രൊവിന്‍സ് താമരശേരി (ഉപരിപഠനം, റോം). മരുമക്കള്‍: ബേബി ചീരാം കുഴിയില്‍ (കണ്ണോത്ത്), ജെസി പുളിന്താനത്ത് (പെരുവണ്ണാമൂഴി), ദേവസി കണ്ണാട്ട് പറമ്പില്‍ (ചുണ്ടേല്‍), പരേതരായ വര്‍ക്കി കക്കുഴിയില്‍ (റിപ്പണ്‍), ജോസഫ് മുള്ളന്‍ കുഴിയില്‍ (കുപ്പായക്കോട്).

സുമതി

ചാത്തമംഗലം: മാങ്കുനി കിഴക്കയിൽ സുമതി നാരായണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചാത്തമംഗലത്തെ വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുന്നഞ്ചേരി നാരായണൻ നായർ. പരേതരായ മാങ്കുനി കിഴക്കയിൽ ഗോവിന്ദൻനായരുടെയും കുറുങ്ങോട്ട് ദേവകി അമ്മയുടെയും മകളാണ് സുമതി. സഹോദരങ്ങൾ: എം.കെ. കൃഷ്ണനുണ്ണി (റിട്ട. സുബേദാർ മേജർ), എം.കെ. സഹദേവൻ(കോൺട്രാക്ടർ), എം.കെ. സത്യഭാമ (റിട്ട. റെയിൽവേ), എം.കെ. സതീദേവി (പുല്ലാളൂർ), പരേതരായ സുലോചന അമ്മ, എം.കെ. സുരേഷ്കുമാർ (റിട്ട. എസ്ഐ).

എം.വി. തോമസ്

കോടഞ്ചേരി: പൂളവള്ളി മുതിരക്കാലായിൽ എം.വി. തോമസ് (86) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഗ്രേസി ജോൺ(പരേത), ജോർജ് തോമസ്(റിട്ട. അധ്യാപകൻ), ടെസ്സി സാന്‍റി, പോൾ തോമസ് (എംഡി റെയ്ഗേറ്റ് ബിൽഡേഴ്സ്). മരുമക്കൾ: ജോൺ മൂങ്ങനാനിയിൽ, ലീന തോമസ് പൂവത്തിങ്കൽ(റിട്ട. അധ്യാപിക),സാന്‍റി വെളുത്തേടത്തുപറമ്പിൽ(പരേതൻ), ജോമോൾ ജോസ്(പരേത, അധ്യാപിക സാവിയോ സ്കൂൾ).

അന്നമ്മ

മടമ്പം: മടമ്പം മേരിലാൻഡ് ഹൈസ്കൂൾ റിട്ട. അധ്യാപിക എരുമത്തറ സി.യു. അന്നമ്മ (82) അന്തരിച്ചു. സംസ്കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ചാക്കോ എരുമത്തറ (റിട്ട. അധ്യാപകൻ, ബിഇഎംഎൽപി സ്കൂൾ, തളിപ്പറമ്പ്). മക്കൾ: ബിജുടോം, ബിനോടോം, ജേക്കബ് (ചെന്നൈ), ബിനിമോൾ, ജേക്കബ് (സ്റ്റാഫ്‌ നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ബിബിൻടോം ജേക്കബ് (അയർലൻഡ്), പരേതനായ ജേക്കബ്. മരുമക്കൾ: സിനി മാത്യു, ബെന്നി കട്ടിയാങ്കൽ, ദിവ്യ ജോസഫ് (നഴ്സ്, അയർലൻഡ്).

മുഹമ്മദ്

തലശേരി: മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പെരിങ്ങത്തൂർ മേക്കുന്ന് മത്തിപറമ്പിലെ കെ.കെ. മുഹമ്മദ് (90) അന്തരിച്ചു. ചന്ദ്രിക റസിഡന്‍റ് എഡിറ്ററായിരുന്നു. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൾ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കൾ: അസ്മ, സീനത്ത്, മുഹമ്മദ് ഷാഫി, നദീറ, രജ്ന, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൾ മജീദ്.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-06-2026

സൂരിയുടെ 'മണ്ടാടി' സെപ്റ്റംബർ നാലിന് തിയറ്ററുകളിൽ

തമിഴ് നടൻ 'സൂരി' നായകനായി എത്തുന്ന പുതിയ സിനിമ മണ്ടാടി സെപ്റ്റംബർ നാലിന് പുറത്തിറങ്ങും. 'റോക്കി' എന്ന ചിത്രത്തിന് ശേഷം പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി.

ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് മഹിമ നന്പ്യാറാണ്. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.എസ്. ഇന്‍ഫോടെയ്ൻമെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.

കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ-ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് പുർത്തിയായത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്.

സത്യരാജ്, മിഥുൻ ജയ് ശങ്കർ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ദേശിയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ കതിർ ഛായഗ്രഹണവും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമാണ് റിലീസ് ചെയ്യുക.

11-06-2026

ഏറ്റവും മോശം അവസ്ഥയില്‍ താങ്ങായി സായി പല്ലവി; മനസ് തുറന്ന് അനുപമ പരമേശ്വരൻ

2015- പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ചിത്രം ഇറങ്ങി വർഷങ്ങളായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വർ.

താൻ വരച്ച പെയിന്‍റിംഗുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിലൂടെ പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് സൗഹൃദക്കൂട്ടിനെക്കുറിച്ച് പറയുന്നത്. 'ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ് തുറന്നത്. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്. എനിക്കറിയാത്ത എന്‍റെ മറ്റൊരു മുഖം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിംഗ്. കഴിഞ്ഞ വർഷം എന്‍റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്‍റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ', അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഉടൻ തന്നെ സായ് പല്ലവി അത് തന്‍റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. 'ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പഴ്‌സണലും അതിമനോഹരവുമാണ്. നിന്‍റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു', എന്നാണ് സായ് പല്ലവി കുറിച്ചത്.

പ്രതിസന്ധികളിൽ സുഹൃത്തുക്കൾ എങ്ങനെയായിരിക്കണം എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ താരങ്ങളെന്നാണ് ആരാധകർ കുറിക്കുന്നത്.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-06-2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്‍റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.

മന്ത്രി ടി. സിദ്ദീഖിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

11-06-2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്‍റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.

മന്ത്രി ടി. സിദ്ദീഖിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

11-06-2026

സാമൂഹിക മാറ്റം ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നായിരിക്കണം: യുയാക്കിം മാർ കൂറിലോസ്

ഡാളസ്: യഥാർഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.

അന്തർദേശീയ പ്രാർഥനാ കൂട്ടായ്മയായ ഇന്‍റർനാഷണൽ പ്രയർലൈന്‍റെ 630-ാമത് പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്.

ദൈവത്തിന്‍റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്‍റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.

ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്‍റെയും യഥാർഥ സ്വാതന്ത്ര്യത്തിന്‍റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്‍റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർഥ "സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു.

അക്കാലത്തെ അടിമത്തത്തിന്‍റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ "തണുപ്പുള്ള രാത്രികളിൽ' പോലും ദൈവത്തിന്‍റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം.

യേശുക്രിസ്തുവിന്‍റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്‌പെടാനും തിരുമേനി ആഹ്വാനം ചെയ്തു.

ടെക്സസിലെ ലബയ്ക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.

ഡാളസിൽ നിന്നുള്ള പി. ടി. മാത്യു ഫിലേമോൻ 1.1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവം വായിച്ചു. മി. മാത്യു ലൂക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.

അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.

11-06-2026

ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറെയ്ൻ ബാഡ്മിന്‍റൺ ടൂർണമെന്‍റും കാർഡ്സ് ടൂർണമെന്‍റും സംഘടിപ്പിച്ചു

ഫ്രാങ്ക്ഫർട്ട്: ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറെയ്ൻ (ഐഎസ്എഫ്‌വെെ) സംഘടിപ്പിച്ച ഈ വർഷത്തെ ബാഡ്മിന്‍റൺ ടൂർണമെന്‍റും കാർഡ്സ് ടൂർണമെന്‍റും ഫ്രാങ്ക്ഫർട്ടിൽ ആവേശകരമായി നടത്തി.

വിവിധ പ്രായവിഭാഗങ്ങളിലായി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത മത്സരങ്ങൾ കായികമികവും സൗഹൃദാന്തരീക്ഷവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ബാഡ്മിന്‍റൺ മത്സരങ്ങൾ സീനിയർ എ, സീനിയർ ബി, മിക്‌സ്ഡ്, ജൂനിയർ വിഭാഗങ്ങളിലായിട്ടാണ് നടത്തിയത്.

മത്സരാർഥികളുടെ മികച്ച പ്രകടനങ്ങളും ആവേശകരമായ മത്സരങ്ങളും ടൂർണമെന്‍റിന് കൂടുതൽ മാറ്റുകൂട്ടി. അതോടൊപ്പം നടന്ന കാർഡ്സ് ടൂർണമെന്‍റിൽ റമ്മി, 28 എന്നീ വിഭാഗങ്ങളിലായി നിരവധി അംഗങ്ങൾ പങ്കെടുത്തു.

വിജയികൾ - ബാഡ്മിന്‍റൺ

എ ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ജോയ്സ് ജോസഫ്, രണ്ടാം സ്ഥാനം - സുനിൽ ആന്‍റണി. എ ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ബിനീഷ് വർഗീസ് & സോബിൻ തോമസ്, രണ്ടാം സ്ഥാനം - മനോജ് തോമസ് & ജിമ്മി തോമസ്.

ബി ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ,രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ്. ബി ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ & ടോം തോമസ്, രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ് & എൽഡോൻ കുഴിയേലിൽ.

ബി ടീം മിക്‌സ്ഡ്: ഒന്നാം സ്ഥാനം - ദേവാനന്ദിനി സലിൽ & ദിൽജീത് ഷൈൻ, രണ്ടാം സ്ഥാനം - പെണ്ണമ്മ & ബെന്നി ജോസഫ്. മൂന്നാം സ്ഥാനം - നിധി സൗരവ് & സൗരവ് കുമാർ.

ജൂണിയർ സിംഗിൾസ് : ഒന്നാം സ്ഥാനം - റയാൻ ആന്‍റണി, രണ്ടാം സ്ഥാനം - റോബിൻ ബെന്നി. ജൂണിയർ ഡബിൾസ്: ഒന്നാം സ്ഥാനം - റോബിൻ ബെന്നി & ജെറോം ജെയിംസ്, രണ്ടാം സ്ഥാനം - ജോയൽ ജെയിംസ് & റയാൻ ആന്‍റണി.

വിജയികൾ - കാർഡ്സ്: റമ്മി - ഒന്നാം സ്ഥാനം - സന്ദീപ് ഡൊമിനിക് സാവിയോ, രണ്ടാം സ്ഥാനം - തോമസ് കുളത്തിൽ. 28: ഒന്നാം സ്ഥാനം - അഭിലാഷ് ജോർജ് & ജിൻസ് ജോസ്, രണ്ടാം സ്ഥാനം - അരുണ്‍കുമാർ എ. നായർ & റോജൻ ജോർജ്.

ടൂർണമെന്‍റിലെ വിജയികൾക്ക് ഐഎസ്എഫ്‌വെെയുടെ മുതിർന്ന അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഗെയിം സൂപ്പർവൈസർ അനൂപ് ജോയ് നീലിയറ നേതൃത്വം നൽകി. തുടർന്ന് കുടുംബ സംഗമത്തിന്‍റെ ആരവത്തിൽ ഗ്രിൽ പാർട്ടിയോടെ പരിപാടികൾ സമാപിച്ചു.

54 വർഷത്തിലേറെ പാരമ്പര്യമുള്ള ഐഎസ്എഫ്‌വെെ, ജർമനിയിലെ ആദ്യ ഇന്ത്യൻ സ്പോർട്സ് ക്ലബായി അറിയപ്പെടുന്നു. കായികരംഗത്തും സാമൂഹികരംഗത്തും ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സംഘടന വർഷങ്ങളായി നിർണായക പങ്ക് വഹിച്ചുവരുന്നു.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും അതിഥികൾക്കും, സംഘാടകർക്കും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയ സന്നദ്ധ പ്രവർത്തകർക്കും ഐഎസ്എഫ്‌വെെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ചുവന്ന തെരുവുകളുടെ അറിയപ്പെടാത്ത ചരിത്രം; എന്തുകൊണ്ടാണ് ഈ പേര് വന്നത്?
ഇതിലെവിടെയാണ് നീതി?
ഗൺമാൻമാർ ചോദ്യമുനയിൽ ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up