ADVERTISEMENT

Close
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

12-08-2026

ചെറുക്കണം, ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം

Editorial

11-08-2026

കാവ്യനീതിയുടെ കൈവിലങ്ങ്

Editorial

10-08-2026

ഉത്തരം കിട്ടാത്ത ഉത്കണ്ഠ

Editorial

08-08-2026

പാർലമെന്‍റിനെ ഭയക്കുന്ന നേതാക്കള്‍

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

എഫ്‌സിആര്‍എ നിയമ ഭേദഗതി നീതി നിഷേധം: മാര്‍ തോമസ് തറയില്‍

തൃക്കൊടിത്താനം: എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ നീതി നിഷേധമുണ്ടെന്നും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നീക്കമാണെന്നും അര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രൈസ്റ്റവരുടേത് ഉള്‍പ്പെടെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സംശയദൃഷ്ടിയിലാക്കുന്ന ബില്ല് കടുത്ത ആശങ്ക ഉയര്‍ത്തുന്നു.

തൃക്കൊടിത്താനം ഫൊറോനാ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഫൊറോനാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി പരിശീലന ക്ലാസ് നയിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സിബിച്ചന്‍ മുക്കാടന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഡെന്നിസ് ജോസഫ്, അസി. സെക്രട്ടറി മോളായി സിബി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജെയ്‌സണ്‍ ജോബ് വേഷ്ണാല്‍, തൃക്കൊടിത്താനം ഇടവക നടത്ത് കൈക്കാരന്‍ ലിജു കുര്യാക്കോസ് മണിമുറിയില്‍, ലാലി ഇളപ്പുങ്കല്‍, അമല ജോസഫ് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒമ്പത് ഇടവകകളില്‍ നിന്നായി 250 പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Thiruvananthapuram

കാണാതായവർക്കായി അന്വേഷണം: ചിപ്പിത്തൊഴിലാളികളെ തെരച്ചിലിന് രംഗത്തിറക്കും

വിഴിഞ്ഞം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസവും തുടർന്നു. ആരെയും കണ്ടെത്താനായില്ല.

പുല്ലുവിള സ്വദേശി ജോണിനായി തമിഴ്നാട് ബോട്ടുകാരുടെ സഹായവും വിഴിഞ്ഞം തീരദേശ പോലീസ് തേടി. തുടർച്ചയായി നീണ്ടുനിൽക്കുന്ന കടൽ ക്ഷോഭം തെരച്ചിലിനു തടസമാകുന്നു ണ്ട്. കടൽക്ഷോഭം കെട്ടടങ്ങുന്ന മുറയ്ക്കു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം ഒന്നര മാസം മുൻപ് കാണാതായ യുവ ഡോക്ടർക്കായി ചിപ്പി ത്തൊഴിലാളികളുടെ സഹായത്തോടെ പാറക്കൂട്ടങ്ങളിൽ തിരച്ചിൽ നടത്താനും തീരദേശ പോലീസ് തയാറെടുക്കുന്നു. കഴിഞ്ഞ മാസം 31ന് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനും അഞ്ചുതെണ്ട് സ്വദേശി ഷിജിനും വേണ്ടിയുള്ള തിരച്ചിലാണു വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെയും തുടർന്നത്. തീരദേശത്ത് കരയോടു ചേർന്നും ഉൾക്കടലിലും മറൈൻ എൻഫോഴ്‌സ്മെന്‍റിന്‍റെ യും തീരദേശപോലീസിന്‍റെയും തീരസംരക്ഷണ സേനയുടെയും പരിശോധനകൾ വിഫലമായി.

കേരളത്തിലെയും തമിഴ്നാട്ടിലെയും നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ സഹായം തെരച്ചിൽ തുടങ്ങിയ സമയം മുതൽ അധികൃതർ തേടിയിരുന്നു. എന്നാൽ ഇതുവരെയും രണ്ടു പേരെയും ആരും കണ്ടിട്ടില്ലെന്നതും അധികൃതരെ കുഴക്കുന്നു. എന്നാലും പ്രതീക്ഷ കൈവിടാതെയുള്ള തെരച്ചിൽ തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഇതോടൊപ്പം കാണാതായ യുവ ഡോക്ടർക്കായുള്ള തെരച്ചിലും ഉണ്ടാകും. കഴിഞ്ഞ ജൂൺ മാസം 22 ന് രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം കടൽ കാണാനെത്തി പാറക്കൂട്ടത്തിൽ നിൽക്കുന്നതിനിടയിൽ തെരയെടുത്ത വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ സെൽവരാജിന്‍റെയും അജിതയുടെയും മകൻ ശ്രീജിത്തി(29) നെ യാണ് ഇനിയും കണ്ടെത്താനുള്ളത്. ഇയാൾ പാറക്കൂട്ടങ്ങളിലോ, തുറമുഖങ്ങളുടെ പുലിമുട്ടിലോ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.

ശ്രീജിത്തിനായി സംഭവ ദിവസം മുങ്ങൽ വിദഗ്ധരായ ചിപ്പി ത്തൊഴിലാളികൾ ഇറങ്ങിയെങ്കിലും കടൽക്ഷോഭത്തിൽ അധികനേരം പിടിച്ചു നിൽക്കാനാവാതെ എല്ലാവരും പിന്മാറുകയായിരുന്നു.

Kollam

ബാറില്‍ വാക്കുതര്‍ക്കം: യുവാവിനെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: തേവള്ളിയിലെ ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ മതിലില്‍ കല്ലുവിള വീട്ടില്‍ വില്‍സണ്‍ (31), തൃക്കടവൂര്‍ മതിലില്‍ എ.ജെ ഹൗസില്‍ ജാക്സന്‍ (39), തൃക്കടവൂര്‍ മതിലില്‍ ജീസസ് ഭവനില്‍ വിപിന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുരീപ്പുഴ സ്വദേശി ഇമ്മാനുവേല്‍(44) നെയാണ് ഇവര്‍ ആക്രമിച്ചത്. കഴിഞ്ഞ ഒമ്പതിന് വൈകുന്നേരം അഞ്ചോടെയാണ് ഇമ്മാനുവേലും സുഹൃത്തുക്കളും തേവള്ളിയിലുള്ള ബാറില്‍ എത്തിയത്.

അവിടെ ഉണ്ടായിരുന്ന പ്രതികളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ ഉള്‍പ്പെട്ട സംഘം ബാറിനുള്ളില്‍ ഗ്ലാസുകളും മറ്റും എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഇമ്മാനുവേലിന്‍റെ സുഹൃത്തുമായും പ്രതികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഇമ്മാനുവേലിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കാറില്‍ കയറി സംഭവസ്ഥലത്തുനിന്നു പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലയിലും ശരീരത്തിലും അടിച്ച് പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് പരാതിക്കാരനെ ബാറിന് സമീപത്തെ കായല്‍വാരത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വടികൊണ്ട് കഴുത്തിലും നടുവിലും ശരീരമാസകലവും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരാതിക്കാരന്‍റെ ഇടത് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടായി. ഇമ്മാനുവേലിന്‍റെ പരാതിയില്‍ അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ വില്‍സണ്‍, ജാക്കന്‍ എന്നിവര്‍ക്കെതിരെ മുന്‍പും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേസിലെ നാലാം പ്രതിയായ ജോബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബാറിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് പ്രതികളെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ രാഹുല്‍(31), സൈജന്‍(31) എന്നിവരേയും അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

Pathanamthitta

കോന്നിയിൽ തെരുവു നായ്ക്കൾക്ക് തീവ്ര വാക്സിനേഷൻ യജ്ഞം

കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് പേ വിഷബാധയ്ക്കെതിരേള്ള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം ആരംഭിച്ചു.

മൂന്നു ദിവസങ്ങളിലായി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ 20 വാർഡിലുമുള്ള തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആദ്യ ദിവസം 55 ഓളം തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു. ഇന്നും നാളെയുമായി ബാക്കി വരുന്ന പ്രദേശങ്ങളിൽ കൂടി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനുള്ള നടപടികളാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്നത്.

കൊല്ലം സ്വദേശികളായ ലൈസൻസികളാണ് തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി പിടിച്ചു നൽകുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തപ്പെടുന്ന തീവ്രവാക്സിനേഷൻ യജ്ഞത്തോടെ അപകടകാരികളായ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുവാൻ ഒരു പരിധി വരെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം പറഞ്ഞു.

Idukki

വെങ്ങല്ലൂരിലെ ഗതാഗതക്കുരുക്ക്: സ്ഥലം ഏറ്റെടുക്കാന്‍ കൗണ്‍സിലില്‍ പ്രമേയം

തൊടുപുഴ: നഗരത്തില്‍ വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ഇവിടുത്തെ പഴയ റോഡിനും പുതിയ റോഡിനും ഇടയിലുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് നഗരസഭാ കൗണ്‍സിലില്‍ പ്രമേയം.
ഊന്നുകല്‍ റോഡില്‍നിന്നുള്ള പഴയ റോഡിന്‍റെ വലതുഭാഗത്തുള്ള സ്ഥലവും കോലാനി ബൈപാസിലേക്കു തിരിയുന്ന ഇടതു ഭാഗത്തെ സ്ഥലവും ഏറ്റെടുത്ത് റോഡിനു വീതി കൂട്ടിയാല്‍ ഇവിടെ ഇടതുഭാഗത്തേക്ക് തിരിഞ്ഞ് വാഹനങ്ങള്‍ക്ക് എളുപ്പം പോകാന്‍ സാധിക്കും.യാത്രക്കാര്‍ക്കായി ബസ് കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കാനാകും. ഇതോടെ ഗതാഗത തടസത്തിനു പരിഹാരമാകുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സുധാകരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി. ഇത് എംഎല്‍എ, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നല്‍കാനും തീരുമാനിച്ചു.

പഴയ ബസ് സ്റ്റാന്‍ഡിന്‍റെ ഭാഗമായ 76.62 സെന്‍റ് ഭൂമി റവന്യു വകുപ്പിന്‍റേതാണെന്നും ഇവിടെ സ്മാര്‍ട്ട് വില്ലേജ് ഓഫിസും റവന്യു ഐബിയും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായും പറഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ നഗരസഭയ്ക്കു കത്തു നല്‍കിയത് പ്രതിഷേധത്തിനിടയാക്കി. പഴയ ബസ് സ്റ്റാന്‍ഡും പിന്നിലുള്ള സ്ഥലവും നഗരസഭയ്ക്കു നേരത്തേ കൈമാറിയതാണെന്നും ഇത് ഒരു കാരണവശാലും വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എംഎല്‍എയെയും റവന്യു മന്ത്രിയെയും സമീപിക്കാനും തീരുമാനിച്ചു.

ഇതിനിടെ കൈക്കൂലിക്കേസില്‍ അസി. എക്‌സി. എന്‍ജിനിയര്‍ പിടിയിലായ സംഭവത്തിലെ പരാതിക്കാരന്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കോലാനി ഭാഗത്ത് കെട്ടിടത്തിന് നാലാംനില നിര്‍മിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ യോഗത്തില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അപ്പോള്‍ത്തന്നെ ഓവര്‍സീയറെ സ്ഥലത്തുവിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് കെട്ടിടനിര്‍മാണം സ്റ്റേ ചെയ്യാന്‍ വൈസ് ചെയര്‍മാന്‍ കെ. ദീപകിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

Alappuzha

പ്രാഥമിക മത്സരങ്ങൾ രാവിലെ 11 മുതൽ

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളോടെ 22ന് രാവിലെ 11 ആരംഭിക്കാൻ ക്യാപ്റ്റൻസ് ക്ലിനിക്കിൽ തീരുമാനം. ചുണ്ടൻവളളങ്ങളുടെ ഹീറ്റ്സിനു ശേഷമായിരിക്കും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കുക.

വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്തിട്ടുള്ളതായി കണ്ടാൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. അങ്ങനെവന്നാൽ ആറുമാസം വീതം നെഹ്രു ട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്.

ഒന്നു മുതൽ നാലുവരെയുള്ള ഏതെങ്കിലും വള്ളങ്ങൾ തുല്യമായി വന്നാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകുന്നതാണ്. ജില്ലാ കളക്‌ടർ ഫലപ്രഖ്യാപനം നടത്തിയാൽ എല്ലാ ടീമുകളും അത് അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. ഇത് ചോദ്യം ചെയ്ത് സമ്മാനവിതരണ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതും അതിന് നേതൃത്വം കൊടുക്കുന്ന ടീമിനെയും ക്യാപ്റ്റനെയും അടുത്ത മൂന്നു വർഷത്തേക്ക് അയോഗ്യരാക്കുന്നതുമാണ്.

നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജില്ലാ കളക്‌ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ സി.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു.

Kottayam

എഫ്‌സിആര്‍എ നിയമ ഭേദഗതി നീതി നിഷേധം: മാര്‍ തോമസ് തറയില്‍

തൃക്കൊടിത്താനം: എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ നീതി നിഷേധമുണ്ടെന്നും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നീക്കമാണെന്നും അര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രൈസ്റ്റവരുടേത് ഉള്‍പ്പെടെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സംശയദൃഷ്ടിയിലാക്കുന്ന ബില്ല് കടുത്ത ആശങ്ക ഉയര്‍ത്തുന്നു.

തൃക്കൊടിത്താനം ഫൊറോനാ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഫൊറോനാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി പരിശീലന ക്ലാസ് നയിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സിബിച്ചന്‍ മുക്കാടന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഡെന്നിസ് ജോസഫ്, അസി. സെക്രട്ടറി മോളായി സിബി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജെയ്‌സണ്‍ ജോബ് വേഷ്ണാല്‍, തൃക്കൊടിത്താനം ഇടവക നടത്ത് കൈക്കാരന്‍ ലിജു കുര്യാക്കോസ് മണിമുറിയില്‍, ലാലി ഇളപ്പുങ്കല്‍, അമല ജോസഫ് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒമ്പത് ഇടവകകളില്‍ നിന്നായി 250 പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Ernakulam

ഹോട്ടലുകളില്‍ പരിശോധന 14,500 രൂപ പിഴ ചുമത്തി

 

കൊച്ചി: ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി സഹകരിച്ച് ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ മൂന്ന് കടകളില്‍ നിന്ന് 14,500 രൂപ പിഴ ചുമത്തി.

വൈറ്റില ഭാഗത്തെ 10 കടകളിലാണ് ഇന്നലെ വൈകിട്ട് പരിശോധന നടത്തിയത്. ഇതില്‍ ഒരു തട്ടുകട അടപ്പിച്ചു. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത ആറു കടകളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

ഭക്ഷണശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ കടകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ആഹാര പാനീയങ്ങള്‍ തയാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിര്‍ ഷാ ആര്‍. അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് ഹോട്ടലുകള്‍, തട്ടുകടകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നതാണ്.
കൊച്ചി നഗരസഭാ പ്രദേശത്ത് നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍റുമാരായ കെ.ടി. സന്തോഷ്, എം.ആര്‍. ബാബു, ഫുഡ് സേഫ്റ്റി ഓഫീസര്‍ ആദര്‍ശ്, കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഖില, സ്വപ്ന, അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Thrissur

ബഹളത്തിനിടെ സെക്രട്ടറിക്കെതിരേ കൗൺസിൽ പ്രമേയംപാസാക്കി

ഗുരുവായൂർ: ഭരണസമിതിയും സെക്രട്ടറിയുമായുള്ള ഭിന്നത തുടരുന്നതിനിടെ പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹത്തിനിടെ സെക്രട്ടറിക്കെതിരെയുള്ള പ്രമേയം പാസാക്കി നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ കൗൺസിൽയോഗം പിരിച്ചുവിട്ടു.
പ്രത്യേക കൗൺസിൽ യോഗം ആരംഭിച്ചയുടൻ കോൺഗ്രസിലെ സി.ജോയ് ചെറിയാൻ പ്രമേയാവതരണത്തെ ചോദ്യം ചെയ്തു. റുൾ 18 പ്രകാരം പ്രമേയം അവതരിപ്പിക്കാൻ പാടില്ലെന്ന് ജോയ് ചെറിയാൻ പറഞ്ഞു.ഇതിനിടെ ഭരണപക്ഷം പ്രമേയാവതരണം തുടങ്ങിയിരുന്നു.ഇതോടെ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർമാരായ ആന്‍റോതോമസ്, നൗഷാദ് അഹമ്മു, റഷീദ് കുന്നിക്കൽ എന്നിവർ എണീറ്റ് പ്രമേയാവതരണത്തെ ചോദ്യം ചെയ്തു. ഭരണകക്ഷിയിലെ അംഗങ്ങളും എണീറ്റു. ഇതോടെ വലിയ ബഹളമായി.

ചെയർപേഴ്സൺ പ്രമേയത്തെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ അംഗങ്ങൾ കൈ പൊക്കി പ്രമേയത്തെ അനുകൂലിച്ചു.

പ്രമേയം പാസായതായും ഇത് സർക്കാരിനെ അറിയിക്കുമെന്നും പറഞ്ഞ് ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചുവിട്ടു.യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്‌സനെതിരെ മുദ്രാവാക്യം വിളികളോടെയാണ് ഇറങ്ങിപ്പോയത്.

നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിനെ മാറ്റണമെന്നും സെക്രട്ടറിക്കെതിരെ നിയമനടപടി എടുക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രമേയം.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ അവസാന മൂന്ന് വർഷവും ഇതേ സെക്രട്ടറി തന്നെയായിരുന്നു നഗരസഭയിൽ ഉണ്ടാരുന്നത്. ഇക്കാലയളവിലെ അവസാന മൂന്നുവർഷവും തുടർച്ചയായി ഗുരുവായൂർ നഗരസഭയാണ് സംസ്ഥാനത്തെ മികച്ച നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ ഭരണസമിതി ചുമതലയേറ്റശേഷം മേയ് മാസത്തിൽ വേൾഡ്കപ്പ് ഫുഡ് പ്രദർശനവുമായി ബന്ധപ്പെട്ട് സെക്രട്ടറി വിയോജന കുറിപ്പ് നൽകിയതോടെയാണ് പുതിയ ഭരണസമിതിയുമായി ഇടയുന്നത്.

ഗുരുവായൂർ: പുതിയ ഭരണസമിതി ചുമതലയേറ്റശേഷം സെക്രട്ടറി വികസന‌പ്രവർത്തനങ്ങൾക്കു തടസം നിൽക്കുന്നതായും അതിനാൽ ഗുരുവായൂരിൽ ഭരണസ്തംഭനമാണെന്നും നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

നഗരസഭ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾക്ക് സെക്രട്ടറി എതിര് നിൽക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള നഗരസഭ 86 -ാം സ്ഥാനത്തേക്ക് എത്താൻ കാരണം സെക്രട്ടറിയുടെ നടപടികളാണ്. ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവർ തിരുവനന്തുരത്തെത്തി പ്ലാൻ ഫണ്ട് ചെലവഴിച്ചതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് നഗരസഭയുടെ സ്ഥാനം 40 -ൽ എത്തിയത്. ഇനിയും നടപടിക്രമങ്ങൾ പൂർത്തി

കരിക്കാനുള്ളതായും ചെയർപേഴ്സൺ അറിയിച്ചു.
പുതിയ സർക്കാർ വന്നശേഷം സെക്രട്ടറി യുഡിഎഫിനൊപ്പംചേർന്ന് വികസന പ്രവർത്തനങ്ങൾക്കു തടസം നിൽക്കുകയാന്നെന്നും ആരോപിച്ചു. ചട്ട പ്രകാരമാണ് ഇന്നലെ കൗൺസിൽ വിളിച്ചതെന്നും ചെയർപേഴ്സൺ സുനിത അരവിന്ദൻ അറിയിച്ചു.

ഗുരുവായൂരിൽ ഭരണസ്തംഭനമെന്ന് ഭരണപക്ഷം

അഴിമതിക്ക് കൂട്ടുനിൽക്കാത്തത്
എതിർപ്പിനു കാരണം: സെക്രട്ടറി

ഗുരുവായൂർ: ബയോപാർക്കിലെ വളം അവിടെനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ ഭിന്നതയ് ക്ക് കാരണമെന്ന് സെക്രട്ടറി അറിയിച്ചു.
ചൂൽപ്പുറം ബയോപാർക്കിലെ വളം വടക്കാഞ്ചേരിയിലെ ക്വാറിയിൽ എത്തിക്കണമെന്ന ആവശ്യവുമായി കൗൺസിലർമാരായ എ.എസ്. മനോജ്,എറിൻ എന്നിവർ തന്‍റെ കാബിനിലെത്തി. ഹരിതസേനയുടെ അഞ്ച് ലക്ഷംരൂപ വളം മാറ്റുന്നതിന് നൽകാമെന്നും ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ ബയോപാർക്കിലെ വളം വില്പന നടത്തി തീർക്കുന്നതാണ് രീതി. പണം ചെലവഴിച്ച് മാറ്റാൻ കഴിയില്ലെന്നും അറിയിച്ചു.

ഇതു മുതലാണ് ഭിന്നത തുടങ്ങിയ്.ഈ വർഷം പ്ലാൻ ഫണ്ട് ചെലവഴിക്കേണ്ട പ്ലാൻഫണ്ട് 100 ശതമാനം ചെലവഴിച്ചതായും സെക്രട്ടറി അറിയിച്ചു.
മിനിറ്റ്സ് വൈകിപ്പിക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്ന് തെളിവുകൾ നിരത്തി സെക്രട്ടറി പറഞ്ഞു.ലോകകപ്പ് പ്രദർശനം ഐക്യകണ്ഠേന പാസായി എന്ന് ഭരണപക്ഷം പറയുന്നതു ശരിയല്ല. പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയതായും സെക്രട്ടറി പറഞ്ഞു. ഗുരുവായൂർ നഗരസഭയിൽ മൂന്ന് വർഷം പൂർത്തീകരിച്ച് കഴിഞ്ഞതായും ഇക്കാലയളവിൽ നഗരസഭയിൽ മികച്ച പ്രവർത്തനങ്ങൾ നടത്താനായതായും സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ അറിയിച്ചു.

"നഗരസഭയെ 86 ാം സ്ഥാനത്ത്
എത്തിച്ച ഭരണസമിതി'

ഗുരുവായൂർ: ആറുമാസംകൊണ്ട് നഗരസഭയെ ഒന്നാംസ്ഥാനത്ത് നിന്ന് 86-ാം സ്ഥാനത്ത് എത്തിച്ച ഭരണസമിതിയാണ് ഭരിക്കുന്നതെന്ന് യുഡിഎഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണ സ്‌തംഭനത്തിന്‍റേയും വീഴ്ചകളുടേയും ഉത്തരവാദിത്വം സെക്രട്ടറിയുടെ മേൽ ചാരുകയാണ് ചെയ്യുന്നത്.

ജനാധിപത്യത്തിന് എതിരായി മുൻസിപ്പൽ ചട്ടം കാറ്റിൽ പറത്തികൊണ്ടുള്ള നടപടികളാണ് ഭരണസമിതി ചെയ്യുന്നത് എന്നും യുഡിഎഫ് കൗൺസിലർമാരായ സി. ജോയ് ചെറിയാൻ, ബഷീർ പുക്കോട്, ആന്‍റോ തോമസ്, ജലീൽ പണിക്കവീട്ടിൽ, മെഹ്റൂഫ് തുടങ്ങിയവർ അറിയിച്ചു.

Palakkad

വീണ്ടും നീർച്ചാലായി നിള

ഒറ്റപ്പാലം: മഴ നിന്നതോടെ ഭാരതപ്പുഴ വീണ്ടും നീർച്ചാലായി. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴ ഇരുകര മുട്ടിയെങ്കിലും മഴ നിന്നതോടെ വീണ്ടും പഴയ അവസ്ഥയിലേക്കുതന്നെ മാറി. പുഴയുടെ ചിലയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്.

കാടും പൊന്തയും പാഴ്മരങ്ങളും വീണ്ടും പുഴയെ വിഴുങ്ങിയ സ്ഥിതിയാണ്. മഴ മാറിയതോടെ കാട്ടുചെടികളും പാഴ്മരങ്ങളും വർധിതവീര്യത്തോടെയാണ് പുഴയിൽ തലയുയർത്തി നിൽക്കുന്നത്. മതിമറന്ന് പെയ്യേണ്ട മകയിരം ഞാറ്റുവേലയിലും നിള വരണ്ടുതന്നെയാണ് കിടന്നിരുന്നത്.

ഇടവപ്പാതി പിന്നിടുന്നതോടെ ഇരുകരമുട്ടി പരന്നൊഴുകുന്ന പുഴയ്ക്കിപ്പോൾ അക്കാലം വെറും ഓർമമാത്രമാണ്. കാലവർഷം ശക്തിപ്രാപിക്കേണ്ട നാളുകളിൽ കൊടുംചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. വിശാലമായ മണൽപ്പരപ്പിൽ ഇടയ്ക്കിടെ തഴച്ചുവളരുന്ന പൊന്തക്കാടും പുഴയുടെ വടക്കേ അതിരിനോട് ചേർന്നൊലിക്കുന്ന നീർച്ചാലും മാത്രമായി ഒറ്റപ്പാലം ഭാഗത്തെ പുഴ മാറിക്കഴിഞ്ഞു.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർപാലം യാഥാർഥ്യമായത് കാൽനൂറ്റാണ്ട് മുമ്പാണ്. ഇതിനുശേഷം പുഴ കരകവിഞ്ഞൊഴുകിയത് 2018, 2019 വർഷങ്ങളിലുണ്ടായ മഹാമാരിക്കാലത്ത് മാത്രം.

മഴയിൽ പുഴ നിറയുകയും മഴ മാറുന്നതോടെ ജലമൊഴിയുകയും ചെയ്യുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം. ഒറ്റപ്പാലം മേഖലയിലെ കുടിവെള്ള സ്രോതസുകളിലെ ജലവിതാനത്തിനു നിദാനം പുഴയിലെ ജലസമൃദ്ധിയാണ്. രണ്ടുപതിറ്റാണ്ടുമുമ്പ് വേനലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി താത്കാലിക തടയണ നിർമിച്ചഘട്ടത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.

ഭാരതപ്പുഴ സംരക്ഷണപദ്ധതികൾ നിരവധി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. ഭാരതപ്പുഴയിൽ നിർമിച്ച തടയണകളുടെ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ജലസമൃദ്ധിയുള്ളത്.

Malappuram

പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സ്‌ക്വയര്‍: രജിസ്‌ട്രേഷനും പരിശീലനവും തുടങ്ങി

മലപ്പുറം: പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി വിദ്യാര്‍ഥികളുടെ ഐടി പഠനം അത്യാധുനിക രീതിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം.

സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ചതാണ് പുതിയ പദ്ധതി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികളില്‍ കളികളിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയം പഠനശേഷി എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഹൈസ്‌കൂള്‍ തലത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ കൈവരിച്ച വലിയ മുന്നേറ്റത്തിന്‍റെ മാതൃകയില്‍, പ്രൈമറി സ്‌കൂളുകളിലും സമാനമായ ഡിജിറ്റല്‍ പഠനാന്തരീക്ഷം ഒരുക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പദ്ധതി പ്രകാരം സ്‌കൂളുകളില്‍ പ്രത്യേക ഡിജിറ്റല്‍ പഠനയിടങ്ങള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ കുറഞ്ഞത് രണ്ട് കംപ്യൂട്ടറുകള്‍/ലാപ്ടോപ്പുകള്‍, ഹെഡ്ഫോണ്‍, സ്പീക്കര്‍, മൗസ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ച് ഡിജിറ്റല്‍ സ്‌ക്വയര്‍ ഇടങ്ങള്‍ ഒരുക്കുന്നതിനായി വിദ്യാലയങ്ങളില്‍നിന്ന് കൈറ്റ് ജില്ലാ ഓഫീസ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു.

ഇതിനൊപ്പം പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ക്കും പ്രൈമറി അധ്യാപകര്‍ക്കുമുള്ള പ്രത്യേക പരിശീലന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സൗകര്യം

ജികോംപ്രിസ് പോലുള്ള ജനപ്രിയ എജുടെയിന്‍മെന്‍റ് സോഫ്റ്റ്‌വെ‌യറുകള്‍, ചിത്രരചനയ്ക്കും അനിമേഷനുമുള്ള ആപ്ലിക്കേഷനുകള്‍ എന്നിവ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെ‌‌യര്‍ അധിഷ്ഠിതമായി ലാബുകളില്‍ ലഭ്യമാക്കും. കുട്ടികളുടെ ഇംഗ്ലീഷ്, ഭാഷാ നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സൗകര്യവും ഇതിലുണ്ട്.

കാഴ്ചപരിമിതിയുള്ളവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും സുഗമമായി ഉപയോഗിക്കാവുന്ന രീതിയില്‍ ഓഡിയോ അസിസ്റ്റന്‍സ്, ഹൈ-കോണ്‍ട്രാസ്റ്റ് ഇന്‍റര്‍ഫേസുകള്‍ എന്നിവയോടെയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സൈബര്‍ സുരക്ഷാ പ്രോട്ടോക്കോള്‍ സ്‌കൂളുകളില്‍ കര്‍ശനമായി പാലികും.
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നേട്ടം തുല്യമായി ലഭ്യമാക്കാനും വിദ്യാലയങ്ങളിലെ ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി വഴി സാധിക്കും.

Kozhikode

കോടഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോടഞ്ചേരി: കോടഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. കോടഞ്ചേരി അങ്ങാടിയിലെ എല്‍പി സ്‌കൂളിന് താഴെവച്ചായിരുന്നു അപകടം. വേങ്ങരയില്‍ നിന്നും മര്‍ക്കസ് നോളജ് സിറ്റിയിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

കാറിന്‍റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ കാറിലുള്ളവരെ വിളിച്ച് കാര്യം അറിയിക്കുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കാറിന്‍റെ മുന്‍ഭാഗത്ത് തീ ആളിപ്പടര്‍ന്നിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തി തൊട്ടടുത്തുള്ള ബാങ്കില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ എത്തിച്ച് സമയോചിതമായി പ്രവര്‍ത്തിച്ചതോടെയാണ് തീ കൂടുതല്‍ പടരാതെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു. അപകടത്തെ തുടര്‍ന്ന് കോടഞ്ചേരി ടൗണില്‍ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Wayanad

വാഴവറ്റയില്‍ കടുവാസാന്നിധ്യം; തെരച്ചില്‍ ഊര്‍ജിതമാക്കി

മീനങ്ങാടി: വാഴവറ്റയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനപാലകര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മേപ്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഏഴാഞ്ചിറ ഭാഗത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കാല്‍പ്പാടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മേപ്പാടി റേഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു.

ഇതുവരെ വന്യജീവി ശല്യം കാര്യമായി ഇല്ലാത്ത പ്രദേശത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തിന്‍റെ ഭൂരിഭാഗവും തോട്ടങ്ങളായതിനാല്‍ ഇരതേടിയാകാം കടുവ ഇവിടെയെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനപാലകര്‍ മേഖലയില്‍ നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ചീരാലില്‍ ഒരു കൂടുകൂടി സ്ഥാപിക്കും

സുല്‍ത്താന്‍ ബത്തേരി: ചീരാല്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതിപരത്തുന്ന കടുവയെ പിടിക്കാന്‍ ഒരു കൂടുകൂടി സ്ഥാപിക്കും. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട നമ്പ്യാര്‍കുന്ന് ആര്‍ത്തുവയല്‍ ഭാഗത്താണ് കൂട് സ്ഥാപിക്കുക.
ഇതിനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി യാത്രക്കാരന്‍ കടുവയെ കണ്ടു. നമ്പ്യാര്‍കുന്ന് ആശ്രമം റോഡ് മുറിച്ചുകടക്കുന്ന കടുവയെയാണ് പ്രദേശവാസി ചെറുപറമ്പില്‍ അമല്‍ കണ്ടത്. രാത്രി പത്തരയോടെ ചീരാലില്‍നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുവ അമലിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആര്‍ത്തുവയലില്‍ ഇന്നലെ രാവിലെയാണ് കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞദിവസം വെള്ളച്ചാല്‍ ഒപ്പമറ്റം റെജിയുടെ രണ്ട് പോത്തുകളെ കടുവ കൊന്ന സ്ഥലത്ത് കൂട് വച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ കടുവ ഏത് വനപ്രദേശത്തുനിന്ന് വന്നതാണ് എന്നതില്‍ പരിശോധന നടത്തിവരികയാണ്. ചീരാല്‍, നമ്പ്യാര്‍കുന്ന് മേഖലകളില്‍ രണ്ട് കടുവകളാണ് ഭീതിപരത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് മുത്താച്ചിക്കുനിയില്‍ പോത്തിനെ കൊന്ന കടുവ വയനാട് വന്യജീവി സങ്കേതത്തിലുള്ളതും ഇപ്പോള്‍ നമ്പ്യാര്‍കുന്ന് മേഖലയല്‍ ഭീതിപരത്തുന്നത് മുതുമല വനത്തില്‍നിന്ന് എത്തിയതുമാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

Kannur

റോഡരികിലെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ

പയ്യാവൂർ: ചുണ്ടപ്പറമ്പ്-വെള്ളാട് മേജർ ജില്ലാ റോഡിന്‍റെ ഭാഗമായ വലിയഅരീക്കമല-കുടിയാൻമല റോഡിൽ മൂത്തേടത്ത് ജോസിന്‍റെ സ്ഥലത്തോടു ചേർന്നുള്ള ഭാഗത്തെ തോടിന് കലുങ്ക് നിർമിക്കാത്തതുമൂലം റോഡരികിലെ മണ്ണിടിഞ്ഞ് ഏതവസരത്തിലും ഗതാഗതം തടസപ്പെടാവുന്നവിധം അപകടാവസ്ഥയിലായി. റോഡിൽ ടാറിംഗ് നടത്തിയപ്പോൾ ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ ഓവുചാലിന്‍റെ മുകളിലൂടെ ടാറിംഗ് ചെയ്തതിനാൽ വർഷങ്ങളായി മഴക്കാലങ്ങളിലെ വെള്ളമൊഴുക്കിൽ റോഡരികിലെ മണ്ണിടിഞ്ഞ് ടാറിംഗ് വരെ എത്തിയതിനാൽ അപ്രതീക്ഷിതമായി റോഡ് ഇടിഞ്ഞുതാഴാനും വൻ അപകടത്തിനും സാധ്യതയുണ്ട്.

സമീപവാസികൾ അപകട സൂചന നൽകുന്ന ചുവന്ന റിബൺ കെട്ടിയാണു സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ വർഷങ്ങൾക്ക് മുമ്പ് റോഡ് ടാറിംഗ് നടത്തിയ പൊതുമരാമത്ത് വകുപ്പ് പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. റോഡിലെ കയറ്റം കുറച്ചും വീതികൂട്ടിയും മെക്കാഡം ടാറിംഗ് നടത്തുന്നതിനായി നാട്ടുകാർ സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും യാതൊരു മേൽ നടപടിയും സ്വീകരിക്കുവാൻ സർക്കാരോ ജനപ്രതിനിധികളോ ഇതുവരെ തയാറായിട്ടില്ല. ഏതുനിമിഷവും തകർന്നു വീഴാവുന്നത്ര അപകടാവസ്ഥയിലുള്ള റോഡിൽ അടിയന്തരമായി കലുങ്കോ വലിയ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ചുള്ള ഓവുചാലോ നിർമിച്ച് റോഡ് സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ എത്രയും വേഗത്തിലുണ്ടാകണമെന്നാണു പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Kasaragod

ബളാൽ പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ ഗവ. പ്രൈമറി സ്കൂളുകളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്‍റ് എ.ലത നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ടി.കെ.ദീപ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.വി.ജിത, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ, മുഖ്യാധ്യാപകൻ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡന്‍റ് കെ.വിജയൻ, എസ്എംസി ചെയർമാൻ എം.രജീഷ് കുമാർ, എംപിടിഎ പ്രസിഡന്‍റ് ചിഞ്ചു ജിനീഷ്, സീനിയർ അസിസ്റ്റന്‍റ് കെ.ശശിധരൻ, സ്റ്റാഫ് സെക്രട്ടറി സതീഷ് മാണിക്യൻ, സ്കൂൾ ലീഡർ ശിവമിത്ര ബാബു എന്നിവർ സംസാരിച്ചു.

കനകപ്പള്ളിത്തട്ട് ജിഎൽപിഎസിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർമാരായ എ.വി.ശ്യാമള അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ശ്രീജ, സി.വി.ശ്രീധരൻ, ടി.വി.ചന്ദ്രൻ ഷാജൻ പൈങ്ങോട്ട്, പിടിഎ പ്രസിഡന്‍റ് കെ. ജോജി, മുഖ്യാധ്യാപിക ലൗലി ജോസഫ് എന്നിവർ സംസാരിച്ചു.

ചുള്ളി ജിഎൽപിഎസിൽ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മിനി ആന്‍റണി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ധന്യ ദേവിദാസ്, പിടിഎ പ്രസിഡന്‍റ് ബിൻസ് മാത്യു, മുഖ്യാധ്യാപകൻ സി. എസ്.സജിമോൻ എന്നിവർ സംസാരിച്ചു.
പുഞ്ച ജിഎൽപിഎസിൽ ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ലക്ഷ്മി കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം റോസിലിൻ സിബി, പിടിഎ പ്രസിഡന്‍റ് എം.കുഞ്ഞമ്പു, മുഖ്യാധ്യാപകൻ എൻ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

കൊന്നക്കാട് ജിഎൽപിഎസിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സനോജ് മാത്യു അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കുഞ്ഞിരാമൻ പാട്ടത്തിൽ, പിടിഎ പ്രസിഡന്‍റ് ബിനു തോട്ടേൻ, മുഖ്യാധ്യാപകൻ മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സേവ്യർ

പോത്തുപാറ: വാലുപാറയിൽ സേവ്യർ (കുഞ്ഞു മോൻ - 91) അന്തരിച്ചു. സംസ്കാരo ഇന്ന് 10ന് പോത്തുപാറ സെന്‍റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഏറ്റുമാനൂർ ചേരാടിയിൽ കുടുംബാംഗം. മക്കൾ: അലീസ്, ലീലാമ്മ, ലിസിയാമ്മ, ജസീന, കൊച്ചുറാണി, ജോഷി, സന്തോഷ്, പുഴ്പ, രാജേഷ്, റ്റാഷാ മോൾ. മരുമക്കൾ: ബേബി കിഴക്കേക്കര, പരേതനായ രാജു കോഴിമലയിൽ, ബാബു ചേരാടിയിൽ, ജേക്കബ് നടയിൽ, ജെയിസൺ തഴക്കവേലിൽ, ലൗലി പനച്ചിക്കൽ, റീന കണ്ണമംഗലത്ത്, സുരേഷ് കാളശേരിയിൽ, സെലീന വലിയപുരയിൽ, പരേതനായ ജോർജ് ഇല്ലത്ത്.

മത്തായി ഉലഹന്നാൻ

പനംകുട്ടി: നരിതൂക്കിൽ മത്തായി ഉലഹന്നാൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 1.45 ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ മുഖ്യ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് പനംകുട്ടി സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ചാത്തമറ്റം വട്ടോളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോണി, തോമസ്, മോൺ. ജോസ് നരിതൂക്കിൽ (വികാരി ജനറാൾ, ഇടുക്കി രൂപത), സിസിലി. മരുമക്കൾ: മേരി വെള്ളക്കാകുടിയിൽ (ചേലച്ചുവട്), കുട്ടിയമ്മ കുളങ്ങര (പൊൻമുടി), ജോർജ് ഈന്തോട്ടത്തിൽ (ജോസ്ഗിരി). ഫാ. എബിൻ ഈന്തോട്ടത്തിൽ കൊച്ചുമകനാണ്.

മീരാ ആന്‍റണി

കട്ടപ്പന: കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ മുല്ലൂര്‍ മീരാ ആന്‍റണി (71) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത കുട്ടിക്കാനം മുകളേല്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആന്‍റണി. മക്കള്‍: ഷെമില്‍ (മുല്ലൂര്‍ ഏജന്‍സീസ്, കട്ടപ്പന), ഷാബിന്‍ (അയര്‍ലന്‍ഡ്), ശരത് (ഖത്തര്‍, സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ് ). മരുമക്കള്‍: സിമി വെട്ടത്ത് (കൊച്ചറ), ഷിന്‍റു ചെറപ്പുരയിടം (ചങ്ങനാശേരി), ജ്യോതി കുറ്റിപ്പുറത്ത് (പുതുപ്പള്ളി). മൃതദേഹം ഇന്ന് മൂന്നിന് സർക്കിൾ ജംഗ്ഷനിലുള്ള ഷെമിലിന്‍റെ വീട്ടിൽ കൊണ്ടുവരും.

സിസ്റ്റർ മേഴ്സിറ്റ

പാലക്കാട്: കോയന്പത്തൂർ ആരോഗ്യമാതാ വൈസ് പ്രോവിൻസിലെ പൊള്ളാച്ചി ആരോഗ്യമാതാ ഭവനാംഗം സിസ്റ്റർ മേഴ്സിറ്റ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടിക്കുളങ്ങര മേരിലാന്‍റ് ഹൗസിൽ പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്‍റെ കാർമികത്വത്തിൽ നടക്കും. കൊരട്ടി നാലുകെട്ട് കണ്ണന്പുഴ പരേതരായ പൗലോസ്-അന്നംകുട്ടി ദന്പതികളുടെ മകളാണ്. ആളൂർ, വടക്കഞ്ചേരി, അകമലവാരം, കാഞ്ഞിരപ്പുഴ, ചിറ്റൂർ, മേരിലാന്‍റ്, കൊല്ലങ്കോട്, പൊന്നങ്കോട്, മേലാർകോട്, ത്രിത്വമല, പുത്തൻചിറ, ചുള്ളിയാംകുളം, പരുത്തിക്കാട്, രാജഗിരി, സുളൂർ, പൊള്ളാച്ചി, എന്നിവിടങ്ങളിൽ അധ്യാപിക, ബോർഡിംഗ് സിസ്റ്റർ, ജൂണിയർ മിസ്ട്രസ്, ട്രഷറർ, സുപ്പീരിയർ, ഹെഡ്മിസ്ട്രസ്, അസിസ്റ്റന്‍റ് സുപ്പീരിയർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പോളി, ജോയി, സോബി, പരേതരായ ഡേവിസ്, ജെസി, പുഷ്പം, ബാബു.

സുഭദ്ര

പാറോപ്പടി: റിട്ട. സര്‍വേയര്‍ പാറോപ്പടി രേഷ്മയില്‍ സുഭദ്ര (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ്: പരേതനായ കണ്ണോത്ത് ചന്തുക്കുട്ടി (ഡെപ്യൂട്ടി സൂപ്രണ്ട്, ലോ കോളജ്, കോഴിക്കോട്). മക്കള്‍: റിതീഷ് കണ്ണോത്ത് (സെയില്‍സ് ഹെഡ്, വിവോ കേരള), രേഷ്മ: (ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല കോഴിക്കോട്). മരുമക്കള്‍: ഡോ. ആര്‍.വിനോദ് (പ്രഫ, വിപിഎസ്‌വി ആയുര്‍വേദ കോളജ്, കോട്ടക്കല്‍), ആര്‍. റീത്ത (ടീച്ചര്‍ ലിറ്റില്‍ കിംഗ്‌സ് സ്‌കൂള്‍ മലാപറമ്പ്).

കണ്ണൻ

മാതമംഗലം: എരമം സൗത്ത് പുല്ലൂക്കരയിലെ കാനത്തിൽ വട്ട്യൻ വീട്ടിൽ കണ്ണൻ (86) അന്തരിച്ചു. ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പി.വി. കാർത്യായനി. മക്കൾ: സുധാകരൻ (ചെറുവച്ചേരി, റിട്ട. ആരോഗ്യവകുപ്പ് സ്റ്റോർ സൂപ്രണ്ട് ), രവീന്ദ്രൻ (കെഎസ്ആർടിസി പയ്യന്നൂർ), ബീന (ചെറുകുന്ന്), ലീന ( മാതമംഗലം എസ്ബിഐ), ഹരീഷ് കുമാർ (എഎസ്ഐ, ചന്തേര പോലീസ് സ്റ്റേഷൻ). മരുമക്കൾ: ശ്രീജ (ശ്രീകണ്ഠപുരം), സുധ (പയ്യന്നൂർ), ലക്ഷ്മണൻ (മാതമംഗലം), ദിവ്യ (അധ്യാപിക, കാറമ്മൽ എഎൽപി സ്കൂൾ), പരേതനായ രമേശൻ (ചെറുകുന്ന്). സഹോദരങ്ങൾ: മാധവി, കുഞ്ഞമ്പു, ദേവകി, പരേതരായ കുഞ്ഞിരാമൻ (എരമം), കൃഷ്ണൻ (ചുണ്ട), കുമാരൻ (എരമം).

ബാലൻ നന്പ്യാർ

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പലത്തിന് സമീപം മഠത്തിൽ വീട്ടിൽ എ.ഇ. ബാലൻ നമ്പ്യാർ (92) അന്തരിച്ചു. ഊട്ടിയിൽ ദീർഘകാലം വ്യാപാരിയായിരുന്നു. അളവൂർ ഇച്ചൂളിയത്ത് തറവാട്ടിലെ മുതിർന്ന അംഗവും കണ്ണാടിപ്പറമ്പ് മണിപറമ്പൻ കാവ് ദേവസ്ഥാനം രക്ഷാധികാരിയുമായിരുന്നു. ഊട്ടിയിലെ ഹോട്ടൽ അളകാപുരി, കവിത ഏജൻസി, കണ്ണാടിപ്പറമ്പ് ശ്രീകൃഷ്ണ ഫ്യുവൽസ്, ശിവശക്തി കോംപ്ലക്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: തീയ്യഞ്ചേരി സാവിത്രി അമ്മ. മക്കൾ: ഡോ. രമ, രാജേഷ്. മരുമക്കൾ: ഡോ. ജയറാം നമ്പ്യാർ (മണിപ്പാൽ ഹോസ്പിറ്റൽ), എം.പി. ബീന (ടീച്ചർ, ക്രസന്‍റ് സ്കൂൾ, ഊട്ടി). സഹോദരങ്ങൾ: നാരായണി അമ്മ, പരേതരായ നാരായണൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-08-2026

ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്യാം: ഷാജോണിന് മേക്കപ്പിട്ട് മോഹൻലാൽ

മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ് ഈ അസുലഭ നിമിഷം ലഭിച്ചത്.

ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.

ഷാജോണിന്‍റെ കുറിപ്പ് വായിക്കാം

‘‘ചില മറവികൾ ചിലപ്പോൾ..

ലാലേട്ടന്‍റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്‍റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്‍റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്‍റെ പഴ്സനൽ അസിസ്റ്റന്‍റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.

‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.

ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത  കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’

12-08-2026

ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്യാം: ഷാജോണിന് മേക്കപ്പിട്ട് മോഹൻലാൽ

മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ് ഈ അസുലഭ നിമിഷം ലഭിച്ചത്.

ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.

ഷാജോണിന്‍റെ കുറിപ്പ് വായിക്കാം

‘‘ചില മറവികൾ ചിലപ്പോൾ..

ലാലേട്ടന്‍റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്‍റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്‍റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്‍റെ പഴ്സനൽ അസിസ്റ്റന്‍റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.

‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.

ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത  കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’

07-08-2026

ആവേശകരവും വ്യത്യസ്തവുമായ "തുടക്കം"

മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.

കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".

ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്‌ത്രീ കഥാപാത്രത്തിന്‍റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്‌ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.

വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്‍റെയും രചയിതാക്കളുടെയും വിജയമാണ്. തന്‍റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്‌ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്‌മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.

വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്‍റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.

ലിനീഷ് നെല്ലിക്കലിന്‍റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്‌ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്‍റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകനായ ആശിഷ് ജോ ആന്‍റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.

മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്‍റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്‍റെ വേഷം, മനോജ് കെ ജയന്‍റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്‍റെ കഥാപാത്രം ആവോളം കയ്യടി നേടി.

ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്‍റെയും അഖിൽ ജോർജിന്‍റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്‍റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്‍റെ മാറ്റ് വർധിപ്പിച്ചു.

ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്‍റെയും ആശിഷ് ജോ ആന്‍റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്‌ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

12-08-2026

നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ: മലയാളി സംഘടനകളുമായി മൂന്നാം ഘട്ട ചർച്ച നടത്തി

ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.

ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.

ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:

പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.

കൂടാതെ വ്യാജ റിക്രൂട്മെന്‍റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.

ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.

നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ, ഡോയ്‌ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്‍റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്‍റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്‍റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്‍റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.

കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.

12-08-2026

മലാസ് യൂണിറ്റ് വിഭജിച്ചു; കേളിക്ക് പുതിയ മലാസ് സെന്‍റർ യൂണിറ്റ്

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്‍റർ യൂണിറ്റ് രൂപീകരിച്ചു.

ചെറീസ് ഹാളിൽ ഏരിയ പ്രസിഡന്‍റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവൻഷൻ കേളി ജോയിന്‍റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.

കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഫൽ ഷാ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനും സംഘടനാ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് മലാസ് യൂണിറ്റ് വിഭജിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂണിറ്റ് വിഭജനത്തിന് ശേഷം ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരഞ്ഞെടുത്തു.

വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ പട്ടിക മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് നിർവഹിച്ചു.

കേളി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, മലാസ് ഏരിയ പ്രസിഡന്‍റ് അഷ്‌റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്‌റഫ് കണ്ണൂർ, ഏരിയ ജോയിന്‍റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്‍റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു.

സെക്രട്ടറി നൗഫൽ ഷാ, ജോയിന്‍റ് സെക്രട്ടറിമാരായി കെ. സുബിൻ, കെ.എസ്. ജിൽഷ പ്രസിഡന്‍റ് റെനീസ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്‍റുമാരായി സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ്, ട്രഷറർ എം.കെ. സുധീഷ് ജോയിന്‍റ് ട്രഷറർ സജു വെളിയിൽ സോമൻ.

യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ.കെ. രാജീവ്, എം. സജു വെളിയിൽ സോമൻ, കെ.വി. ശ്രീജിത്, കെ.പി. ആരിഫ് എന്നിവരെ മലാസ് യൂണിറ്റ് ഭരവാഹികളായും സെക്രട്ടറി ഉനൈസ് ഖാൻ, ജോയിന്‍റ് സെക്രട്ടറിമാരായി കെ.പി. മഹേഷ്, വിനു ചേരന്തോട്, പ്രസിഡന്‍റ് അജ്മൽ മന്നേത്ത്, വൈസ് പ്രസിഡന്‍റുമാരായി ടി.ബി. നൗഷാദ്, പ്രജിത്ത് പ്രകാശ്, ട്രഷറർ കെ.എം. അഫ്സൽ, ജോയിന്‍റ് ട്രഷറർ ജിതിൻ സുരേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാർ, പി.ബി. അനുരാജ്, എ.കെ. അസ്കർ എന്നിവരെ മലാസ് സെന്‍റർ യൂണിറ്റ് ഭരവാഹികളായും തെരഞ്ഞെടുത്തു.

ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

12-08-2026

ഇന്‍റർനാഷണൽ പ്രയർ ഓൺലൈൻ ആത്മീയ സംഗമം സമാപിച്ചു

ഷിക്കാഗോ: ഐപിഎല്ലിന്‍റെ 639-ാമത് ഓൺലൈൻ പ്രാർഥനാ യോഗം പര്യവസാനിച്ചു. കർത്താവിന്‍റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.

പ്രാർഥനാ യോഗത്തിന് സി.വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ.ഡോ. ജോൺ ടി. മാത്യുവിന്‍റെ (കാനഡ) പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം ഡോ. അന്നമ്മ സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.

യോഗത്തിൽ ഡോ. മാത്യൂസ് സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്‍റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വർഷങ്ങളോളം പെട്ടകം നിർമിച്ച് നോഹ നൽകിയ മാതൃക പ്രതിസന്ധികളെ വകവയ്ക്കാതെ ദൈവവചനത്തിന് പൂർണമായി കീഴ്‌പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ നിറവേറാൻ വൈകിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്‍റെ പ്രാധാന്യം അബ്രഹാമിന്‍റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ചിന്തകൾ, മനോഭാവങ്ങൾ, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്‍റെ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാൻ വിശ്വാസികൾ തയാറാകണമെന്നും കർത്താവ് വീണ്ടും വരും എന്ന വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ടെക്സസ്) നേതൃത്വം നൽകി. ടി.എ. മാത്യു (ടെക്സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു.

റവ. ജോൺസൺ വർഗീസ് (വാക്കേഗൻ, ഇല്ലിനോയിസ്) സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.

അടുത്ത ആഴ്‌ചയിലെ 640-ാമത് സെഷൻ പ്രാർഥനാ യോഗം ഈ മാസം 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തിൽ പാസ്റ്റർ അലക്സാണ്ടർ തോമസ് (അറ്റ്ലാന്‍റ) ദൈവസന്ദേശം നൽകുന്നതും തോമസ് ജോൺ (രാജു) (അറ്റ്ലാന്‍റ, ജോർജിയ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.

12-08-2026

നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ: മലയാളി സംഘടനകളുമായി മൂന്നാം ഘട്ട ചർച്ച നടത്തി

ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.

ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.

ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:

പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.

കൂടാതെ വ്യാജ റിക്രൂട്മെന്‍റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.

ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.

നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ, ഡോയ്‌ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്‍റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്‍റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്‍റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്‍റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.

കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്‍റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.

07-08-2026

ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡാർവിനിൽ

ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ  മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.

12-08-2026

സ്റ്റീഫൻസ് കപ്പ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഹൗസ് ഖാസ് കത്തീഡ്രൽ ചാമ്പ്യന്മാർ

ന്യൂഡൽഹി: സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ഹൗസ് ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.

ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്‍റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.

ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.

ഹൗസ് ഖാസ് സെന്‍റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്‍റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.

മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്‍റ് മാറി.

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

12-08-2026

സ്കൂൾ കുട്ടികളുടെ ഭക്ഷണം അടിപൊളിയാക്കാം

എന്തു ഭക്ഷണം സ്‌കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.

  • പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു.
    * കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു.
    വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും
    ഒരു ഗ്ലാസ് പാല്‍ കൊടുക്കാം.
    * പാല്‍ ഉത്പന്നങ്ങളായ തൈര്, മോര്, യോഗര്‍ട്ട്, പനീര്‍ എന്നിവയും കൊടുക്കാം.
    * ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം.

ഇടനേരങ്ങളിൽ

ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.

പഴങ്ങളും പച്ചക്കറികളും പ്രധാനം

* ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
* ജങ്ക് ഫുഡ്‌സിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം.
* ചുവന്ന ഇറച്ചി(റെഡ് മീറ്റ്സ്) ഉപയോഗം നിയന്ത്രിക്കണം.
* സംസ്‌ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
*പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല.
ആവശ്യത്തിന് വെള്ളം കുടിക്കണം
* കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

12-08-2026

സ്കൂൾ കുട്ടികളുടെ ഭക്ഷണം അടിപൊളിയാക്കാം

എന്തു ഭക്ഷണം സ്‌കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.

  • പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു.
    * കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു.
    വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും
    ഒരു ഗ്ലാസ് പാല്‍ കൊടുക്കാം.
    * പാല്‍ ഉത്പന്നങ്ങളായ തൈര്, മോര്, യോഗര്‍ട്ട്, പനീര്‍ എന്നിവയും കൊടുക്കാം.
    * ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം.

ഇടനേരങ്ങളിൽ

ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.

പഴങ്ങളും പച്ചക്കറികളും പ്രധാനം

* ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
* ജങ്ക് ഫുഡ്‌സിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം.
* ചുവന്ന ഇറച്ചി(റെഡ് മീറ്റ്സ്) ഉപയോഗം നിയന്ത്രിക്കണം.
* സംസ്‌ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
*പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല.
ആവശ്യത്തിന് വെള്ളം കുടിക്കണം
* കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മേലുകാവ് കിഴക്കേമറ്റം രാമസ്വാമിയുടെ വസതിയിലെ കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
ഇതെന്തു മാധ്യമപ്രവർത്തനം?; ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി
ഡിജിറ്റൽ ലോകത്തെ ടിപ്പിംഗ് വിപ്ലവം: അറിയാം ബൈ മി എ കോഫിയെക്കുറിച്ച്.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up