ADVERTISEMENT

Close
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

10-08-2026

ഉത്തരം കിട്ടാത്ത ഉത്കണ്ഠ

Editorial

08-08-2026

പാർലമെന്‍റിനെ ഭയക്കുന്ന നേതാക്കള്‍

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Wayanad

കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിക്കടുത്ത ലാറസ്റ്റന്‍ നാലാംനമ്പറില്‍ സ്വകാര്യ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഓവാലിയിലെ ലാറസ്റ്റനില്‍ സമരം നടത്തി.
ഇന്നലെ രാവിലെയാണ് സമരം നടത്തിയത്.

പ്രദേശവാസിയായ ബാലകൃഷ്ണനാണ് (63) കൊല്ലപ്പെട്ടത്. വെള്ളം തുറക്കാനായി പോയ സമയത്ത് ഇദ്ദേഹത്തെ കടുവ കൊന്നു തിന്നുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് വെള്ളം തുറക്കാനായി ഇദ്ദേഹം പോയത്. പിന്നീട് ബാലകൃഷ്ണനെ കാണാതാകുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശരീര ഭാഗങ്ങള്‍ പലയിടങ്ങളിലായാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരെ അറിയിക്കാതെ വനംവകുപ്പ് ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടു പോകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ഡിഒ ഗുണശേഖരന്‍, ഡിവൈഎസ്പി ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ മുനീശ്വരന്‍, റേഞ്ചര്‍ കറുപ്പന്‍, ന്യൂഹോപ്പ് എസ്‌ഐ ഗണേശന്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.

ബാലകൃഷ്ണന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. വനംവകുപ്പിന്‍റെ നടപടിക്കെതിരേ വാര്‍ഡ് കൗണ്‍സിലറും ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ. സഹദേവന്‍റെ നേതൃത്വത്തിലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓവാലിയില്‍ വനംവകുപ്പിനെതിരേ ജനരോഷം ശക്തമായിട്ടുണ്ട്. പ്രദേശത്ത് കടുവാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. നീലഗിരിയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്.

Thiruvananthapuram

ദീപിക കളർ ഇന്ത്യ മത്സരം: സ്നേഹത്തിന്‍റെ നിറക്കൂട്ടൊരുക്കി സ്പെഷൽ സ്കൂൾ വിദ്യാർഥികൾ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ - 5 മത്സരത്തിൽ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും നിറക്കൂട്ടുചാർത്തി സ്പെഷൽസ് കൂൾ കുട്ടികളും. ജില്ലയിലെ 15 സ്പെഷൽ സ്കൂളുകളിൽനിന്നും 500 ഓളം വിദ്യാർഥികൾ "ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശത്തിനു വർണംചാർത്തി കളർ ഇന്ത്യയ് ക്കും കേരളത്തിനും പ്രചോദനമായി മാറി. ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂളിലെ കുട്ടികളാണ് കാൻവാസിൽ വർണംചാർത്തി "നാംഒരു കുടുംബം' എന്ന സന്ദേശം പകർന്നത്.

വെല്ലുവിളികൾ നേരിട്ടിട്ടും സ്നേഹത്തിന്‍റെ കാൻവാസിൽ അവർ വരച്ചുചേർത്ത നിറങ്ങൾ രാജ്യത്തിന്‍റെ ഐക്യ ത്തിനും സഹോദര്യത്തിനും ലഹരിക്കെതിരേയുള്ള പോരാട്ടത്തിനുമുള്ള പടവാളുകളായി മാറുകയായിരുന്നു. അവരുടെകുഞ്ഞിളം കൈകളിൽ ഒതുങ്ങിയ കളർപെൻസിലുകൾ ചലിച്ചതു നാം ഒരു കുടുംബവും നമ്മൾ സഹോദരങ്ങളാണെന്നു വിളിച്ചോതാനായിരുന്നു. എത്ര ഹൃദ്യമായിരുന്നു അവരുടെ പുഞ്ചിരി, അതിലേറെ നിറമുണ്ടായിരുന്നു അവരുടെ വരങ്ങൾക്കും. അവർ ബുദ്ധികൊണ്ടല്ല, സ്നേഹത്തിന്‍റെ പെൻസിലിലാണ്, സാഹോദര്യത്തിന്‍റെ കാൻവാസിലാണ് നിറക്കൂട്ട് ഒരുക്കിയത്.

രാജ്യത്തിന്‍റെ എൺപതാം സ്വാതന്ത്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ച് "ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത' എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്. പതിനാലുലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും നിറക്കൂട്ടാണ് എന്ന സന്ദേശമാണ് പകരുന്നത്.
തിട്ടമംഗലം സീഡ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ തങ്കമണി ടീച്ചറുടെയും വഴുതക്കാട് റോട്ടറി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചറു ടെയും നേതൃത്വത്തിലാണ് കുട്ടികൾ രംഗത്തിറങ്ങിയത്.

Kollam

വെള്ളായണി മേഖലയിൽ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി

നേമം: മഴയത്ത് വെള്ളം കയറി വെള്ളായണി പുഞ്ചപ്പാടങ്ങളിലൊന്നായ നിലമക്കരിയില്‍ ഒന്നര ഏക്കര്‍ നെല്‍കൃഷി നശിച്ചു. ഓണത്തിനു വിളവെടുപ്പിനു പാകമായി തുടങ്ങിയ ശ്രേയ ഇനത്തില്‍പ്പെട്ട നെല്ലാണ് നശിച്ചത്.

രണ്ടു മാസം മുമ്പ് അഞ്ചുഹെക്ടർ സ്ഥലത്തു കൃഷി കൃഷിയിറക്കി പതിനഞ്ചോളം കര്‍ഷകരുടെ കൃഷി വെള്ളം കയറി നശിച്ചിരുന്നു. ഈ നാശം അതിജീവിച്ച നെല്‍ക്കരിരുകളാണ് ഇപ്പോള്‍ നശിച്ചത്. മഴയത്ത് കയറിയ വെള്ളം വറ്റിച്ചുകളയുന്ന പെട്ടിയും പറയും കേടായതാണ് കര്‍ഷകര്‍ക്കു വിനയായത്. ഇതു ശരിയാക്കാൻ മൈനര്‍ ഇറിഗേഷനു കര്‍ഷകര്‍ പലതവണ പരാതികള്‍ കൊടുത്തിരുന്നു.

പെട്ടിക്കും പറയ്ക്കും പുറമെ കൃഷിവകുപ്പു നല്‍കിയ രണ്ടു മോട്ടോറുകളിൽ ഒരെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നു പാടശേഖര സമിതി പ്രസിഡന്‍റ് ബി.ആര്‍. ബിജു പറഞ്ഞു. വെള്ളം പാടത്ത് കെട്ടിനിന്നു നെല്‍ക്കതിരുകള്‍ അഴുകിത്തുടങ്ങി. പൂക്കൃഷിയോടൊപ്പമാണ് കര്‍ഷകര്‍ നെല്‍കൃഷിയുമിറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇനി ഇന്‍ഷ്വറന്‍സിലാണ് പ്രതീക്ഷ.

എത്രയും പെട്ടെന്നു മൈനര്‍ ഇറിഗേഷന്‍ പെട്ടിയും പറയും ശരിയാക്കി നല്‍കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് അടുത്ത കൃഷിയിറിക്കാനാകൂ. പാടത്തുനിന്നു വെള്ളം ഒഴിവാക്കിക്കളയുന്നതു കന്നുകാലി ചാലിലേയ്ക്കാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പെട്ടിയും പറയും നന്നാക്കാന്‍ വൈകുന്നതെന്നാണ് ആക്ഷേപം. മുന്‍ കാലങ്ങളില്‍ മൈനര്‍ ഇറിഗേഷനാണു പെട്ടിയും പറയുടെയും അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഇല്കട്രിക്കല്‍ വിഭാഗമാണ് പണി ചെയ്യേണ്ടതെന്നാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പറയുന്നത്.

Pathanamthitta

നദികളില്‍ അടിഞ്ഞത് ചെളികലര്‍ന്ന മണൽ; ഖനനം സംബന്ധിച്ചു പഠനം നടത്തും

പത്തനംതിട്ട: സംസ്ഥാനത്തെ നദികളില്‍നിന്ന് ടണ്‍കണക്കിനു മണ്ണ് നീക്കം ചെയ്‌തെങ്കിലേ നീരൊഴുക്ക് സുഗമമാകുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. 2018ലെ പ്രളയത്തിനുശേഷം നടത്തിയ സാന്‍ഡ് ഓഡിറ്റിംഗില്‍ നദികളില്‍നിന്ന് ശരാശരി രണ്ടു മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.

മണ്ണ് കലര്‍ന്ന മണല്‍ വാരി കരയിലിട്ട ശേഷം, മണല്‍ വേര്‍തിരിച്ച് വില്‍ക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി ഒരോ നദിയിലെയും കടവുകളും തീരുമാനിച്ചു. 27 ലക്ഷം ടണ്‍ മണ്ണ് ഇത്തരത്തില്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമാണ് അന്നുണ്ടായത്. പത്തനംതിട്ടയില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ തീരങ്ങളില്‍ 20 കടവുകള്‍ നിശ്ചയിച്ചു. എന്നാല്‍, 2024ല്‍ പാര്‍ലമെന്‍റ് തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ മണല്‍നീക്കം പാളി. പരിസ്ഥിതി അനുമതി ലഭിച്ചതുമില്ല.

ഇത്തവണത്തെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നദികളില്‍നിന്നു ചെളിയും മണ്ണും നീക്കാനുള്ള പൈലറ്റ് പ്രോജക്‌ട് പത്തനംതിട്ടയിലാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പായി ജില്ലയിലെ നദികളുടെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പഠനം വേണ്ടിവരും.

പ്രളയവും വെള്ളപ്പൊക്കവുമുണ്ടായ സംസ്ഥാനത്തെ 18 നദികളിലാണ് മണല്‍ശേഖരം കണ്ടെത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് (ഐഎല്‍ഡിഎം) സാന്‍ഡ് ഓഡിറ്റിംഗ് നടത്തിയത്. 2020ല്‍ പൂര്‍ത്തിയായി. പുഴകള്‍ വറ്റുന്ന മാര്‍ച്ച് മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ മണല്‍ വാരാനായിരുന്നു ശിപാര്‍ശ. കടവുകളില്‍ കൂട്ടിയിടുന്ന മണല്‍ തദ്ദേശസ്ഥാപനങ്ങള്‍ ലേലം നടത്തി വില്‍ക്കാമെന്നായിരുന്നു നിര്‍ദേശം.

മണല്‍ വാരുന്നതിനു പകരം, നദിയുടെ ഒഴുക്കിന് തടസമായിനില്‍ക്കുന്ന എക്കലും മണല്‍പുറ്റുകളും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നീക്കം ചെയ്യുന്ന ശാസ്ത്രീയമായ മണ്ണെടുപ്പ് നടത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം.
പമ്പാനദിയില്‍ മണ്ണ് അടിഞ്ഞുകൂടുന്നത് ഒഴുക്കിനെ തടസപ്പെടുത്തുകയും വെള്ളപ്പൊക്കസാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ അനിയന്ത്രിതമായി മണല്‍ വാരുന്നതിനു പകരം കൃത്യമായ ഹൈഡ്രോളജിക്കല്‍ പഠനങ്ങള്‍ നടത്തി ഒഴുക്ക് സുഗമമാക്കുകയാണ് ശാസ്ത്രീയമായ മാര്‍ഗമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2018ല്‍ വാരിയ മണല്‍ പാഴായി

2018ലെ മഹാപ്രളയത്തെത്തുടര്‍ന്ന് വിവധയിടങ്ങളിലായി അിഞ്ഞ മണല്‍ വാരി ലേലം ചെയ്യാനായി കൂട്ടിയെങ്കിലും ആരും വാങ്ങിയില്ല. പമ്പാനദിയില്‍ ശബരിമല പമ്പ കേന്ദ്രീകരിച്ചാണ് പ്രധാനമായും മണ്ണ് നീക്കം ചെയ്തത്. ഇത് പമ്പ റൂട്ടിലെ പല ഭാഗങ്ങളിലായി ശേഖരിച്ചു. വടശേരിക്കര അരീക്കക്കാവിലും ടണ്‍കണക്കിനു മണല്‍ ശേഖരിച്ചു.

പലതവണ ലേലത്തീയതി നിശ്ചയിച്ചെങ്കിലും ആരും വാങ്ങിയില്ല. ചെളി കലര്‍ന്ന മണലായതിനാലാണ് ആരും വാങ്ങാതെ വന്നതെന്നു പറയുന്നു. വനമേഖലയില്‍ മണല്‍ കൂട്ടിയിട്ടപ്പോള്‍ നിരവധി മരങ്ങള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു. ഡാം തുറന്നുവിട്ട് ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം അടിത്തട്ടിലെ ചെളിയും വ്യാപകമായി എത്തിയതാണ് മണലിനൊപ്പം അന്ന് ചെളി വ്യാപകമായി കലരാനിടയാക്കിയത്.

നദിയുടെ തീരങ്ങളില്‍ അടിഞ്ഞ മണ്ണിനൊപ്പം പുറ്റുകളും വ്യാപകമായി. കരഭൂമി കണക്കേ തീരങ്ങള്‍ മാറ്റപ്പെടുകയായിരുന്നു. ഇത് പുറ്റുകള്‍ വര്‍ധിക്കാന്‍ കാരണമായി. തീരം അപഹരിച്ച് പുറ്റുകള്‍ വളര്‍ന്നതോടെ നദിയുടെ വീതിയും കുറഞ്ഞു. മാരാമണ്‍, ആറന്മുള ഭാഗങ്ങളില്‍ പുറ്റുകള്‍ നീക്കം ചെയ്തുവെങ്കിലും ഇതേ സ്ഥാനത്ത് വീണ്ടും പുറ്റുകള്‍ രൂപപ്പെടുന്നതും പതിവു കാഴ്ചയായി.

വ്യാപകമായി ചെളി അടിഞ്ഞു

2018, 2019 പ്രളയങ്ങള്‍ക്കുശേഷം പമ്പ, മണമല നദികളില്‍ വ്യാപകമായി ചെളി അടിഞ്ഞു. ഇത് നദിയുടെ ഗതി തന്നെ മാറ്റി. പമ്പയില്‍ പുതിയ കയങ്ങള്‍ ഇതോടെ രൂപപ്പെട്ടു. ചെളി നിറഞ്ഞ കയങ്ങള്‍ അപകടക്കെണികളായി മാറി. ആഴക്കുറവെന്നു ധരിച്ച് നദിയിലേക്ക് ഇറങ്ങുന്നവര്‍ കയങ്ങളില്‍ അകപ്പെടുന്നതു പതിവായി.

നിരവധി ജീവനുകളാണ് ഇത്തരത്തില്‍ നദി അപഹരിച്ചത്. നീന്തല്‍ വശമുണ്ടായിരുന്നവര്‍ പോലും നദിയുടെ ഈ ഗതിമാറ്റത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് നദിയില്‍ അകപ്പെട്ട പലരെയും പിന്നീട് കാണാന്‍ പോലുമാകാത്ത സംഭവങ്ങളുമുണ്ട്. മണലിനൊപ്പം അടിഞ്ഞ ചെളി നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്. വാരിയിട്ട മണല്‍ കഴുകിയെടുത്ത് ഉപയോഗിക്കാമെന്ന നിര്‍ദേശമുണ്ടായെങ്കിലും ഇത് എത്രമാത്രം ഉപയോഗപ്പെടുമെന്നതില്‍ നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് സംശയമുണ്ട്.

1.5 ലക്ഷം ടണ്‍ മണലെങ്കിലും ഓരോ നദിയില്‍നിന്നും നീക്കാനാകുമെന്ന് സാന്‍ഡ് ഓഡിറ്റിംഗില്‍ പറയുന്നത്. പുഴമണല്‍ നിര്‍മാണ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനായാല്‍ നിലവില്‍ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന വില വര്‍ധന കുറയ്ക്കാനാകും.

വെള്ളപ്പൊക്ക തീവ്രത കുറയും

ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മണലും എക്കലും യഥാസമയം നീക്കം ചെയ്യാത്തത് വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. അതിതീവ്ര മഴയാണ് നിലവില്‍ ഭീഷണിയാകുന്നത്. കുറഞ്ഞ സമയം കൊണ്ട് ശക്തമായി പെയ്യുന്ന മഴയില്‍ ഒഴുകിയെത്തുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ പുഴകള്‍ക്കാകുന്നില്ല.

ചെറിയ മഴ പെയ്താല്‍ പോലും നദിയില്‍ വെള്ളമുയരുന്ന സാഹചര്യമാണ്. നദിയില്‍ വലിയ തോതില്‍ മണലും ചെളിയും അടിഞ്ഞുകൂടുമ്പോള്‍ നദിയുടെ ആഴവും കുറയുന്നു. പമ്പയിലെ ത്രിവേണി, ആറന്മുള, ചെങ്ങന്നൂര്‍ ഭാഗങ്ങളിലാണ് ഇത് ഏറെയും അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള കരകവിയല്‍ കാരണം ആഴം കുറയുമ്പോള്‍ വെള്ളത്തിന്‍റെ ഉള്‍ക്കൊള്ളല്‍ശേഷി കുറയുകയും കനത്ത മഴ പെയ്യുമ്പോള്‍ വെള്ളത്തിന് വേഗത്തില്‍ ഒഴുകിപ്പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് സമീപപ്രദേശങ്ങളിലേക്ക് വെള്ളം പെട്ടെന്ന് കയറാന്‍ കാരണമാകുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അമിതമായ മഴയാണ് വെള്ളപ്പൊക്കത്തിന്‍റെ മറ്റൊരു പ്രാഥമിക കാരണം. നദീതടങ്ങളിലെ കൈയേറ്റങ്ങള്‍ കാരണം സ്വാഭാവികമായി വെള്ളം ഒഴുകിപ്പോകേണ്ട ചാലുകളും തോടുകളും അടഞ്ഞുപോയതും നദീതീരങ്ങളിലെ അശാസ്ത്രീയ നിര്‍മാണങ്ങളും നദിക്കു നല്‍കുന്ന മറ്റൊരു പരിഹാരമാണ്. ഇതിനുള്ള ശാസ്ത്രീയമായ പരിഹാരം അശാസ്ത്രീയ മണല്‍വാരലല്ല എന്നും വിദഗ്ധര്‍ പറയുന്നു.

അശാസ്ത്രീയമായ മണല്‍വാരല്‍ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നും അഭിപ്രായമുണ്ട്. നദിയില്‍നിന്ന് പരിധിയില്ലാതെ അശാസ്ത്രീയമായി മണലെടുക്കുന്നത് നദീതീരങ്ങള്‍ തകരുന്നതിനും ഭൂഗര്‍ഭജല നിരപ്പ് താഴുന്നതിനും നദിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നതിനും കാരണമാകും.

മിന്നല്‍ പ്രളയം മണല്‍ വാരിയാല്‍ മാത്രം ഒഴിവാക്കാനാവില്ല

പമ്പാ നദീതീരത്ത് അടിക്കടി ഉണ്ടാകുന്ന പ്രളയം ഒഴിവാക്കാന്‍ നദിയിലെ മണല്‍ശേഖരം വാരി മാറ്റുക മാത്രമാണ് ഏക പോംവഴിയെന്ന അഭിപ്രായത്തോടു യോജിപ്പില്ല. സ്വാഭാവിക മണല്‍ശേഖരം നദിയിലെ ജലം സംഭരിച്ചു വയ്ക്കുന്ന പ്രധാന ഘടകമാണ്. നല്ല മണല്‍ശേഖരം വെള്ളത്തെ സംഭരിച്ച് പ്രദേശത്തെ കിണറുകളും തോടുകളും കുളങ്ങളും വറ്റിവരളാതെ ജലസമ്പത്ത് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. നദിയില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും പോളയും വാരി മാറ്റുകയും കാലാകാലങ്ങളില്‍ ക്രമീകൃതമായി മണല്‍വാരല്‍ ശാസ്ത്രീയമായി നടത്തുകയും ചെയ്യുന്നത് അഭികാമ്യമാണ്.

പ്രളയജലം ഉയരാന്‍ പ്രധാന കാരണം നിലങ്ങളും പാടങ്ങളും അനധികൃതമായും വ്യാപകമായും നികത്തിയെന്നതാണ്. 2018ലെ മഹാപ്രളയത്തില്‍ റാന്നിയിലും ചെങ്ങന്നൂരുമൊക്കെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പൂവത്തൂര്‍ പ്രദേശത്ത് വെള്ളം വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. അതിനു പ്രധാനകാരണം അവിടെ വയലുകള്‍ നികത്തിയിരുന്നില്ല എന്നതാണ്. കൃഷി ഇല്ലായിരുന്നെങ്കിലും തരിശായി കിടന്ന പാടങ്ങളില്‍ വെള്ളം പരന്നു നിറഞ്ഞതായി അന്നു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആറന്മുള പുഞ്ച നിലനില്‍ക്കുന്നതിനാല്‍ അവിടെയും വെള്ളപ്പൊക്ക ആഘാതം കുറയ്ക്കുന്നുണ്ട്.

ഭൂമിക്കുമേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആധുനിക ക്വാറികള്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നതിനാല്‍ നിയന്ത്രിതവും അനുവദനീയവുമായ തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. സമഗ്രമായി പ്രകൃതിയോട് ഒത്തുചേര്‍ന്നുള്ള നിര്‍മാണ, വികസന, ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഡാമുകളിലെ ചെളിയും എക്കലും മണലും വാരി മാറ്റി ജലസംഭരണശേഷി കൂട്ടാനും അിയന്തര നടപടി ഉണ്ടാകണം. റാന്നിയുടെ കിഴക്കന്‍ പ്രദേശത്ത് പുതിയ ഒരു ഡാം നിര്‍മിച്ചു ജലസംഭരണം നടത്തിയോ നിലവിലുള്ള ഡാമുകള്‍ ഉയരം കൂട്ടി പുനര്‍നിര്‍മിക്കാനുള്ള സാധ്യതകള്‍ പഠിക്കുകയോ വേണം.
ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍, പഴവങ്ങാടി റാന്നി
(പമ്പ പരിരക്ഷണ സമിതി മുന്‍ സെക്രട്ടറി)

Idukki

വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന പാറ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

വണ്ണപ്പുറം: ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിപുരയിടം സിറ്റിയില്‍ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന കൂറ്റന്‍ പാറ നീക്കം ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമായി. റോഡിലെ വളവിനോടു ചേര്‍ന്നു നിൽക്കുന്ന പാറ എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണ്. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നു.

ആലപ്പുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായതിനാല്‍ ഹൈറേഞ്ചിലേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന റോഡാണിത്. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും നൂറുകണക്കിനു വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. അയല്‍ ജില്ലകളില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളും ഇടുക്കി, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്.

അന്യജില്ലകളില്‍നിന്ന് എത്തുന്ന അപരിചിതരായ ഡ്രൈവര്‍മാര്‍ക്ക് പാറമൂലം റോഡിന്‍റെ ദിശ മനസിലാക്കാന്‍ കഴിയാതെ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി നാട്ടുകാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് നേരത്തേ നേടിയെടുത്തെങ്കിലും നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. വിഷയത്തില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിലവില്‍ സംസ്ഥാന പാതയുടെ നവീകരണപ്രവൃത്തികള്‍ നടന്നുവരികയാണ്. റോഡിന്‍റെ നിര്‍മാണവേളയില്‍ നീക്കം ചെയ്യാത്ത പാറ നവീകരണസമയത്തെങ്കിലും നീക്കം ചെയ്ത് യാത്ര സുരക്ഷിതമാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.

 

Alappuzha

കരിമുളയ്ക്കൽ സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയ സുവർണ ജൂബിലി സമാപനം

ചാരുംമൂട്: കരിമുളയ്ക്കൽ സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്‍റെ സുവർണജൂബിലി സമാപനവും ഇടവക തിരുന്നാളും 29 മുതൽ സെപ്റ്റംബർ എട്ട് വരെ നടക്കും. 29ന് സമൂഹ ബലിക്ക് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് മുൻകാലത്ത് സേവനം അനുഷ്ഠിച്ച വൈദികർ, സന്യസ്തർ എന്നിവരെ ആദരിക്കും. മന്ത്രി എം. ലിജു സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.

30ന് വൈകുന്നേരം 4 :30 ന് ജപമാല പ്രാർഥന, കുർബാന. കൊടിയേറ്റ് എന്നിവ നടക്കും. ഇടവക വികാരി ഫാ. വർഗീസ് കുന്നത്തേത്ത് കൊടിയേറ്റ് നിർവഹിക്കും . സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെ നവീകരണ ധ്യാനം. പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ. ഫ്രാൻസിസ് കർത്താനം നേതൃത്വംനൽകും. ഫാ. ജോൺ കടുവിങ്കൽ, ഫാ. തോമസ് നാലു തെങ്ങുങ്കൽ, ഫാ. സാമുവേൽ വെട്ടു കുഴിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിക്കും. നാലിന് വിവിധ ഭക്തസംഘടനകളുടെ വാർഷികം. ഫാ. മാത്യൂസ് കുഴിവിള ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ നടക്കും.

അഞ്ചിന് ഫാ. സെബാസ്റ്റ്യൻ പൂച്ചെടിവിളയിൽ കുർബാന അർപ്പിക്കും. ആറിന് വൈകുന്നേരം നാലിന് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസിന് സ്വീകരണം. തുടർന്ന് ദിവ്യബലിക്ക് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് കാർമികത്വം വഹിക്കും. തുടർന്ന് ജൂബിലി മഹാസമ്മേളനം സാംസ്കാരിക മന്ത്രി പി.സി. വിഷ്‌ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് അധ്യക്ഷത വഹിക്കും.

Kottayam

ഫ്രഷ് കട്ട് പൂട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു

കട്ടിപ്പാറ: കട്ടിപ്പാറപഞ്ചായത്തിൽ അമ്പായത്തോട്ടിലെ ഇറച്ചിപ്പാറയിൽ പുഴയുടെ സമീപം പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്‍റ് പൂട്ടാനുള്ള തീരുമാനത്തെ മൈക്കാവ് സെന്‍റ്മേരീസ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മറ്റി സ്വാഗതം ചെയ്തു.ഫ്രഷ് കട്ടിനെതിരേ സമരം നയിച്ച മുഴുവൻ രാഷ്‌ട്രീയ പാർട്ടികൾക്കും സാമൂഹിക സാംസ്കാരിക സംഘടനകൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, യാക്കോബായ സഭ വർക്കിംഗ് കമ്മറ്റി മെമ്പർ ബേബി ജേക്കബ് പീടിയേക്കൽ, ട്രസ്റ്റി ജയേഷ് വർഗീസ് പറ കണ്ടത്തിൽ, പൗലോസ് പാറേക്കര, സെക്രട്ടറി തമ്പി പറ കണ്ടത്തിൽ, മുൻ ട്രസ്റ്റിമാരായ തമ്പി വായിക്കാട്ട്, ബേബി കാരിക്കാത്തറയിൽ, സാലി പീടിയേക്കൽ, എൽദോ കോതാ പ്ലാക്കൽ, മനു നൊടിയാമോളയിൽ,ബൈജു പറകണ്ടത്തിൽ, മാനേജ് പറകണ്ടത്തിൽ, യൂത്ത് അസോസിയഷൻ സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു.

Ernakulam

ജില്ലയില്‍ 22 ശതമാനം മഴ കുറവ്

കെടുതികള്‍ കൂടി

കൊച്ചി: ജില്ലയില്‍ കാലവര്‍ഷത്തില്‍ 22 ശതമാനത്തിന്‍റെ കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ജില്ലയില്‍ 1515.3 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കിലും ലഭിച്ചത് 1178.8 മില്ലിമീറ്റര്‍ മഴയാണ്. ഇതേ കാലയളവില്‍ സംസ്ഥാനത്തും 22 ശതമാനത്തിന്‍റെ മഴക്കുറവാണ് രേഖപ്പെടുത്തിയത്.

മഴ കുറവായിരുന്നെങ്കിലും കെടുതികളിൽ വര്‍ധനയാണ് ഉണ്ടായത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കൃഷിനാശം, വീടുകളില്‍ വെള്ളം കയറുന്നത് തുടങ്ങിയ സംഭവങ്ങളിലാണ് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആഘാതം വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നരയാഴ്ചയ്ക്കിടെ പെയ്ത മഴയില്‍ ജില്ലയില്‍ ഏഴു വീടുകള്‍ക്ക് ഭാഗികമായും ഒരു വീടിന് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്കും ഭാഗികമായി നാശമുണ്ടായി.

വീടുകള്‍ പലതും വെള്ളത്തില്‍

തീരദേശമേഖയായ ചെല്ലാനം വൈപ്പിന്‍ മേഖലകളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇവ വാസയോഗ്യമായി വരുന്നതേയുള്ളൂ. ഇതിനുപുറമേ കൊച്ചി നഗരത്തിനുള്ളിലെ ജനവാസ മേഖലകളും വെള്ളക്കെട്ടിലായി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതവും കഴിഞ്ഞ രണ്ടാഴ്ചയോളമായി ദുരിതത്തിലാണ്. മൂവാറ്റുപുഴ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറിയത് വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കി. മഴയെത്തുടര്‍ന്ന് മൂവാറ്റുപുഴ, കായനാട്, കടാതി, പേഴയ്ക്കാപ്പിള്ളി, പായിപ്ര, മേഖകളിലെ ഏതാനും വീടുകളും തകര്‍ന്നു.

കൃഷിനാശം

കിഴക്കന്‍ മേഖലയായ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ആലങ്ങാട്, പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളിലുമാണ് കൃഷി നാശം കൂടുതൽ. ഇതില്‍ ഏറ്റവുമധികം ദുരിതം നേരിട്ടത് കോതമംഗലം മേഖലയിലാണ്.
കോതമംഗലം താലൂക്കില്‍ 20 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുര്‍, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുമാണ് കൃഷിനാശം ഉണ്ടായത്.

3875 കുലച്ച എത്തവാഴകള്‍, 2050 കുലയ്ക്കാറായ വാഴകള്‍, കായ്ഫലമുള്ള 42 ജാതികള്‍, 50 കമുകുകള്‍, 0.8 ഹെക്ടര്‍ കപ്പ, 0.2 ഹെക്ടര്‍ നെല്ല്, 0.8 ഹെക്ടര്‍ പച്ചക്കറി കൃഷി എന്നിവയ്ക്കാണ് മഴയില്‍ നാശം സംഭവിച്ചിട്ടുള്ളത്.
52ഓളം കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. ഓണവിപണി മുന്നില്‍ക്കണ്ടാണ് പലരും കൃഷിയിറക്കിയത്. കൃഷിനാശം സംഭവിച്ചതോടെ ഭൂരിഭാഗം കര്‍ഷകരും വലിയ സാമ്പത്തിക ബാധ്യതയിലായി. മൂവാറ്റുപുഴ മേഖലയില്‍ കപ്പയും വാഴയും ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു.

Thrissur

കുറുപ്പംറോഡ് കാന നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് വ്യാപാരികൾ

തൃശൂർ: കുറുപ്പംറോഡിലെ കാന നിർമാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ. നിർമാണം നിലച്ചിട്ടു ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി പുനരാരംഭിക്കുന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണു വ്യാപാരികൾ രംഗത്തെത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെട്ടിയങ്ങാടി യൂണിറ്റിന്‍റെ നേതൃത്വത്തിൽ നിർമാണം നിർത്തിയ നടപ്പാതയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.

മഴ വീണ്ടും ശക്തമാകുന്നതിനുമുൻപ് നിർമാണം പൂർത്തിയാക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. മഴയിൽ കുറുപ്പംറോഡിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയാണു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കാലങ്ങളിൽ വെള്ളക്കെട്ട് വ്യാപാരസ്ഥാപനങ്ങളെയും ഗതാഗതത്തെയും ബാധിച്ചിരുന്നു.

നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ രംഗത്തെത്തിയതിനെത്തുടർന്നാണ് നിലവിൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചത്. നിർമാണരീതിയിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനത്തിലും വ്യാപാരികൾ ആശങ്ക ഉയർത്തിയിരുന്നു. ഇതോടൊപ്പം നിർമാണം ഇഴഞ്ഞുനീങ്ങുന്നതു വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെയും ബാധിച്ചിരുന്നു.

വിഷയത്തിൽ മേയർ ഇടപെട്ടതിനെത്തുടർന്നാണു നിർമാണം നിർത്തിവച്ചത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.

Palakkad

വർണാഭമായി ദീപിക കളർ ഇന്ത്യ

ജില്ലാതല ഉദ്ഘാടനം മലന്പുഴ നിർമലമാത സ്കൂളിൽ നടന്നു

പാലക്കാട്: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക കളർ ഇന്ത്യ സീസണ്‍- 5’ വർണാഭമായി. വിദ്യാർഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മലന്പുഴ നിർമലമാത കോണ്‍വന്‍റ് സ്കൂളിൽ എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. പ്രത്യേകം തയാറാക്കിയ കാൻവാസിലെ ചിത്രത്തിനു നിറംനൽകിയാണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്.
സ്വാതന്ത്ര്യത്തേയും ശരിയേയും നിലനിർത്താൻ വരുംതലമുറ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വിഭാഗീയതകൾ ഒഴിവാക്കി സ്നേഹം, പരസ്പര ബഹുമാനം, ഐക്യം എന്നിവ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കണം. പുതുതലമുറയ്ക്ക് മഹത്തായ സന്ദേശം പകർന്നുനൽകുന്ന ദീപികയുടെ സംരംഭത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായും എംഎൽഎ പറഞ്ഞു.

പാലക്കാട് രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ മോണ്‍. ജിജോ ചാലയ്ക്കൽ അധ്യക്ഷത വഹിച്ചു. നിറങ്ങൾ പലവിധമുണ്ടെങ്കിലും എല്ലാം ഒന്നിച്ചുചേരുന്പോഴാണ് മഴവില്ലഴക് ഉണ്ടാകുന്നതെന്നപോലെ കളർ ഇന്ത്യ മത്സരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് ദീപിക ചെയ്യുന്നതെന്നു വികാരി ജനറാൾ പറഞ്ഞു.

രാജ്യത്തിന്‍റെ 80- ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ദീപിക തൃശൂർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. അനൂപ് കോലംകണ്ണി ആമുഖപ്രഭാഷണം നടത്തി.

പിടിഎ പ്രസിഡന്‍റ് ഡോ. തോമസ് ആശംസാപ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു മരിയ സ്വാഗതവും ദീപിക പാലക്കാട് ഏരിയ മാനേജർ സനൽ ആന്‍റോ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ കേഫ ഭൂപേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. ജില്ലയിലെ സ്പെഷൽ സ്കൂളുകൾ ഉൾപ്പെടെ വിവിധ സ്കൂളുകളിലും കളർ ഇന്ത്യ മത്സരം നടന്നു.

ഒറ്റപ്പാലം മേഖലാതല ഉദ്ഘാടനം

നെന്മാറ: കളർ ഇന്ത്യ പെയിന്‍റിംഗ് മത്സരം സീസൺ- 5 ഒറ്റപ്പാലം മേഖലാതല ഉദ്ഘാടനം ആലത്തൂർ ഹോളി ഫാമിലി കോൺവന്‍റ് ഹൈസ്കൂളിൽ വർണാഭമായി നടന്നു. ആയിരത്തിഒരൂനൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരം ശ്രദ്ധേയമായി. ചിത്രകാരൻ അവിനാശ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചിത്രരചന കുട്ടികളുടെ ഭാവനയും സർഗശേഷിയും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതാണെന്നും കലയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താൻ ഇത്തരം മത്സരങ്ങൾ സഹായകരമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവിനാശ് ചന്ദ്രൻ പറഞ്ഞു.

ഹോളി ഫാമിലി കോൺവന്‍റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനീറ്റ സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാ ഡയറക്ടറും ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി വികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ദീപിക സർക്കുലേഷൻ സീനിയർ ഏരിയ മാനേജർ ബെന്നി ജോസഫ്, മേഘ തുടങ്ങിയവർ പ്രസംഗിച്ചു.

കോയന്പത്തൂർ മേഖലാതല ഉദ്ഘാടനം

കോയമ്പത്തൂർ: കളർ ഇന്ത്യ സീസൺ- 5 കോയന്പത്തൂർ മേഖലാതല ഉദ്ഘാടനം പട്ടണം മാത്തർദേയി ഇന്‍റർനാഷണൽ സ്കൂളിൽ നടത്തി. ക്യാഷ് പ്രോപ്പർട്ടി എംഡിയും കെസിഎസി പ്രസിഡന്‍റുമായ എ.കെ. ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. മാത്തർദേയി അസിസ്റ്റന്‍റ് കറസ്പോണ്ടന്‍റ ഫാ. സച്ചിൻ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കരെൻ അഗസ്റ്റിൻ ആശംസകൾ നേർന്നു. ദീപിക മാർക്കറ്റിംഗ് ഏരിയ മാനേജർ വി. മനോജ് സ്വാഗതവും സർക്കുലേഷൻ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിയും പറഞ്ഞു.

Malappuram

സാമുദായിക ശക്തീകരണം സഭയുടെ ദൗത്യം: മാർ അലക്സ് താരാമംഗലം

നിലന്പൂർ: സാമുദായിക ശാക്തീകരണം കത്തോലിക്ക സഭയുടെ ദൗത്യമാണെന്ന് മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നിലന്പൂർ മേഖലാ നേതൃത്വ ശിൽപശാല നിലന്പൂർ ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനം സമൂഹത്തിന്‍റെ പൊതുനൻമ ലക്ഷ്യമാക്കി വേണമെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക ശക്തീകരണത്തിനൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും നൻമയും ലക്ഷ്യമിട്ട് വേണം പ്രവർത്തിക്കാൻ.

ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്പോൾ കക്ഷിരാഷ‌്ട്രീയത്തിനതീതമായി എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് നിലന്പൂർ മേഖലാ പ്രസിഡന്‍റ് ഫ്രാൻസിസ് അന്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന വികാരിയുമായ ഫാ. സെബാസ്റ്റ്യൻ പുത്തേൻ, കത്തോലിക്ക കോണ്‍ഗ്രസ് മേഖലാ ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ. ഫാ.സജി പുതുകുളങ്ങര, ബാബു തോട്ടപ്പള്ളി, ലിസി ജോസഫ് എന്നിവർ പ്രസംഗിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ ക്ലാസെടുത്തു. നിലന്പൂർ - മണിമൂളി ഫൊറോനകൾക്ക് കീഴിലുള്ള ഇടവകളിലെ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.

Kozhikode

അസൗകര്യങ്ങളുടെ നടുവില്‍ ബേപ്പൂർ ഫിഷിംഗ് ഹാര്‍ബര്‍

കോഴിക്കോട്: നിത്യവും നൂറുകണക്കിന് വാഹനങ്ങളെത്തുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നുതിരിയാനിടമില്ല. ഓരോ ദിവസവും മത്സ്യക്കയറ്റുമതിക്കായി എത്തുന്ന വാഹനങ്ങൾക്കുപുറമെ വലിയ മത്സ്യക്കയറ്റുമതി വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട്‌ സ്ഥലം മുടക്കുന്നതും സ്ഥലപരിമിതിക്ക് കാരണമാകുന്നു.

ട്രോളിംഗ് നിരോധനമവസാനിച്ച് തുറമുഖം സജീവമായതോടെ മത്സ്യമെടുക്കാനെത്തുന്ന ചെറുവാഹനങ്ങൾക്കുപോലും ചിലപ്പോൾ ഹാർബറിലേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. എല്ലാ ദിവസവും പ്രധാന പാർക്കിംഗ് ഏരിയ, കയറ്റുമതി ലേലപ്പുര, മറ്റു രണ്ടു ലേലപ്പുരകൾ എന്നിവയുടെ പരിസരങ്ങളും നിറഞ്ഞ് ബോട്ടുകൾ മത്സ്യമിറക്കുന്ന വാർഫ് വരെ വാഹനങ്ങളെത്തുന്നുണ്ട്‌.

ഇത്‌ ഹാർബറിന്‍റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. കൂടാതെ ലോ ലെവൽ ജെട്ടിയും വണ്ടിത്താവളമാക്കി. ഹാർബറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശന ചുങ്കം മാത്രം നൽകി പലരുടെയും ഒന്നിലേറെ വലിയ ചരക്കു വാഹനങ്ങൾ ഹാർബറിൽ അനധികൃതമായി നിർത്തിയിടുന്നുണ്ട്‌.

ഇതിനെതിരേ നേരത്തെ തന്നെ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചില മത്സ്യക്കയറ്റുമതിക്കാരുടെയും ഏജന്‍റുമാരുടെയും വണ്ടിത്താവളമാക്കി മാറ്റിയതാണ് ഹാർബറിൽ നിത്യവും വന്നുപോകുന്ന ചരക്കുവാഹനങ്ങൾ നിർത്താൻ ഇടമില്ലാതാക്കുന്നതെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.

Wayanad

കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിക്കടുത്ത ലാറസ്റ്റന്‍ നാലാംനമ്പറില്‍ സ്വകാര്യ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഓവാലിയിലെ ലാറസ്റ്റനില്‍ സമരം നടത്തി.
ഇന്നലെ രാവിലെയാണ് സമരം നടത്തിയത്.

പ്രദേശവാസിയായ ബാലകൃഷ്ണനാണ് (63) കൊല്ലപ്പെട്ടത്. വെള്ളം തുറക്കാനായി പോയ സമയത്ത് ഇദ്ദേഹത്തെ കടുവ കൊന്നു തിന്നുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് വെള്ളം തുറക്കാനായി ഇദ്ദേഹം പോയത്. പിന്നീട് ബാലകൃഷ്ണനെ കാണാതാകുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശരീര ഭാഗങ്ങള്‍ പലയിടങ്ങളിലായാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരെ അറിയിക്കാതെ വനംവകുപ്പ് ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടു പോകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ഡിഒ ഗുണശേഖരന്‍, ഡിവൈഎസ്പി ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ മുനീശ്വരന്‍, റേഞ്ചര്‍ കറുപ്പന്‍, ന്യൂഹോപ്പ് എസ്‌ഐ ഗണേശന്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.

ബാലകൃഷ്ണന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. വനംവകുപ്പിന്‍റെ നടപടിക്കെതിരേ വാര്‍ഡ് കൗണ്‍സിലറും ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ. സഹദേവന്‍റെ നേതൃത്വത്തിലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓവാലിയില്‍ വനംവകുപ്പിനെതിരേ ജനരോഷം ശക്തമായിട്ടുണ്ട്. പ്രദേശത്ത് കടുവാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. നീലഗിരിയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്.

Kannur

സച്ചിന്‍റെ ഹൈടെക് കൂണ്‍കൃഷി സൂപ്പര്‍ഹിറ്റ്

വെള്ളരിക്കുണ്ട്: 1.75 കോടി രൂപയോളം മുതല്‍ മുടക്കി ഒരേക്കറിലെ ഹൈടെക് കൂണ്‍ഫാം, ഒരു ലക്ഷം കൂണ്‍ ബെഡ്ഡുകള്‍, ദിവസേന 120 കിലോ കൂണ്‍ ഉത്പാദനം സംസ്ഥാനത്തെ മികച്ച കൂണ്‍ കര്‍ഷകനുള്ള പുരസ്‌കാരം യുവകര്‍ഷകന്‍ സച്ചിന്‍ ജി.പൈക്ക് ലഭിച്ചപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.

അഗ്രികള്‍ച്ചറല്‍ എന്‍റമോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സച്ചിന്‍ തന്‍റെ ഹൈടെക് സംരംഭമായ ന്യൂട്രിബഡ്‌സ് മഷ്‌റൂം ഫാമിലൂടെ കേരളത്തിലെ കൂണ്‍ കൃഷി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്.

ഹൈടെക് കൂണ്‍ ഫാം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 30 മെട്രിക് ടണ്‍ കൂണ്‍ ഉത്പാദിപ്പിക്കുന്നു, ഇത് ഏകദേശം 50 ലക്ഷം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നു. 2020-21 ലാണ് സച്ചിന്‍ കൂണ്‍ കൃഷിയില്‍ പരീക്ഷണം ആരംഭിച്ചത്. കാസര്‍ഗോഡ് സിപിസിആര്‍ഐയില്‍ പ്രൊജക്റ്റില്‍ ഏര്‍പ്പെടുമ്പോഴാണ് കൂണ്‍കൃഷിയുടെ സാധ്യതകള്‍ സച്ചിന്‍ ആലോചിക്കുന്നത്. വീട്ടിനുള്ളിലെ ഒരു മുറിയില്‍ ആയിരുന്നു തുടക്കം. ആദ്യ പരീക്ഷണം വിജയിച്ചപ്പോള്‍ ടെറസില്‍ ഷെഡ് നിര്‍മിച്ച് കൂണ്‍ കൃഷി വ്യാപിപ്പിച്ചു.

ആവശ്യക്കാര്‍ ഏറിയപ്പോള്‍ മറ്റൊരു ഷെഡ് കൂടി നിര്‍മിച്ച് കൂണ്‍കൃഷി വിപുലമാക്കി. എന്നാല്‍ അതത്ര വിജയിച്ചില്ല. അങ്ങനെയാണ് ഹൈഡെന്‍സിറ്റി ഫാമിംഗിലേക്ക് എത്തുന്നത്. കൃഷി വിപുലീകരിക്കുന്നതിനായി കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിന്‍ കൃഷി ബളാല്‍ പരപ്പ എടത്തോടേക്ക് തട്ടകം മാറ്റി. ബളാല്‍ കൃഷിഭവന്‍റെ സഹായത്തോടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്‍റെ (എഐഎഫ്) കീഴില്‍ 1.7 കോടി വായ്പയെടുത്ത് അദ്ദേഹം ഒരു പ്രത്യേക വാണിജ്യ സംവിധാനം ഒരുക്കി.

എടത്തോട് ഫാമില്‍ വെര്‍ടിക്കല്‍ കൃഷിയും ബോട്ടില്‍ ഹൈടെക്‌സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു, ഇതു സ്ഥലത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം, മലിനീകരണം കുറയ്ക്കല്‍, കൂടുതല്‍ സ്ഥിരതയുള്ള ഉത്പാദനം എന്നിവ അനുവദിക്കുന്നു. അവശിഷ്ട രഹിത ഉത്പാദനത്തിനായി നീരാവി ഉപയോഗിക്കുന്നു. ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ മണ്ണിര കമ്പോസ്റ്റായി മാറുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ഹൈ ഡെന്‍സിറ്റി മഷ്‌റൂം യൂണിറ്റാണ് സച്ചിന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഏക്കറില്‍ മൂന്നു ഗ്രോറൂമും ടിഷ്യൂകള്‍ച്ചര്‍ ലാബ് ഉള്‍പ്പെടെയുള്ള വിത്ത് ഉത്പാദന യൂണിറ്റും സംഭരണ യൂണിറ്റും നിര്‍മിച്ചിട്ടുണ്ട്. പരമവധി സ്ഥലം പ്രയോജനപ്പെടുത്തുന്നതിനാല്‍ മികച്ച രീതിയില്‍ കൂണും ലഭിക്കാറുണ്ട്. 300 ഗ്രാം വരെ ഒരു ബെഡ്ഡില്‍ നിന്നും വിളവെടുക്കാന്‍ സാധിക്കും.
ഇവിടെ കൂണ്‍വിത്തുത്പാദന ത്തിനു സ്വന്തമായി ഹൈടെക് ലാബുമുണ്ട്. പ്ലൂറോട്ടസ് ഓസ്ട്രിയാറ്റസ് എന്ന ചിപ്പിക്കൂണ്‍ ആണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത്.

സ്വന്തമായി കൂണ്‍ കൃഷി ചെയ്യുന്നവര്‍ക്കായി ആവശ്യമുള്ള വിത്തിനങ്ങളും ചെയ്തു കൊടുക്കാറുണ്ട്. പ്രധാനമായും ചോളവും നെല്ലുമാണ് കൂണ്‍ വിത്തുകള്‍ വളര്‍ത്തുന്നതിനായി ഉപയോഗിക്കുന്നത്. ഓയ്‌സ്റ്റര്‍ മഷ്‌റൂംസ് എന്ന സച്ചിന്‍റെ കൂണ്‍ ബ്രാന്‍ഡിന് കേരളത്തില്‍ മാത്രമല്ല വിപണി മംഗലാപുരത്തും ഡിമാന്‍ഡുണ്ട്. ഡോര്‍ ടു ഡോര്‍ കൂണ്‍ വിപണനത്തിനായി നല്ലൊരു കൂട്ടായ്മയുമുണ്ട്. മികച്ച വരുമാനവും ഇതിലൂടെ അവര്‍ നേടുന്നുണ്ട്. ഒമ്പത് സ്ഥിരം തൊഴിലാളികളും അധിക ജോലി ഉള്ളപ്പോള്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കും

ജോലി നല്‍കുന്നണ്ട്. ചെറിയ തോതില്‍ മാത്രം തുടങ്ങുക, പരാജയങ്ങളെ ഉള്‍ക്കൊള്ളുക, പരിഹരിക്കുക, വിപണി ഉറപ്പുവരുത്തുക.. അതിന് ശേഷമാകണം വലിയ ചുവടുകള്‍ വയ്ക്കാന്‍, ഒരു പാഷന്‍ ആയി കൊണ്ടുപോകണം എങ്കിലേ ബിസിനസ് നിലനില്‍ക്കൂ.. എന്നാണ് സച്ചിന്‍റെ അഭിപ്രായം. കൂടാതെ എല്ലാ ജോലികളും അറിഞ്ഞിരിക്കണം. ഒരു തൊഴിലാളി വന്നില്ലെങ്കിലും അതു മാനേജ് ചെയ്യാന്‍ അറിയണമെന്നും സച്ചിന്‍ പറയുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസ് ഈപ്പൻ

കൈനടി: കണ്ടക്കുടി പരേതനായ ഈപ്പന്‍റെ മകൻ ജോസ് ഈപ്പൻ (83, റിട്ട. എഇഇ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ 11ന് കൈനടി വ്യാകുലമാതാ പള്ളിയിൽ. അമ്മ പരേതയായ അന്നമ്മ കൊതവറ കണ്ടിന്ത്ര കുടുംബാംഗം. സഹോദരങ്ങൾ: പരേതരായ കെ.ഇ. സെബാസ്റ്റ്യൻ കണ്ടക്കുടി കൈനടി, മേരിക്കുട്ടി കൊച്ചുപറന്പിൽ കൊതവറ, അന്നക്കുട്ടി പുത്തൻതാനം ഇറുന്പയം, ബേബിക്കുട്ടി പാലാക്കുന്നേൽ നടയ്ക്കപ്പാടം, കുഞ്ഞമ്മ വെള്ളൂക്കുന്നേൽ ചെമ്മലമറ്റം, ഡോ. റോസി പൊട്ടനാട്ട് (യുഎസ്എ), ലിസി കല്ലറയ്ക്കൽ കാഞ്ഞിരപ്പള്ളി. മൃതദേഹം ഇന്നു വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരും.

കുര്യാച്ചൻ

മുട്ടുകാട്: കുന്നേൽ കുര്യാച്ചൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മുട്ടുകാട് സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പൊന്നത്ത് (കട്ടപ്പന). മക്കൾ: ജെയിംസ് മൂവാറ്റുപുഴ, ജോസഫ് കോഴിക്കോട്, ജോയി മുട്ടുകാട്, ജെസി മറ്റപ്പിള്ളിൽ രാജാക്കാട്, തോമസ് മുട്ടുകാട്, സിസ്റ്റർ ജോസ്‌ന (സിഎംസി ഗുജറാത്ത്), സോഫി പേണ്ടാനത്ത് ചെമ്മണ്ണാർ, പരേതനായ സാബു. മരുമക്കൾ: പരേതയായ സെലിൻ മലയിൽ, ഗ്രേസി പുളിയ്ക്കൽ, മോളി ജോസഫ്‌ കളത്തിൽ, സാലി ജോയി വെട്ടിക്കാപ്പിള്ളിയിൽ, ഷാജി മറ്റപ്പള്ളിൽ, ബെന്നി പേണ്ടാനത്ത്, ജിൻസി തോമസ് മഠത്തിപ്പറമ്പിൽ.

കുഞ്ഞുമോൾ രാജു

കാഞ്ചിയാർ: പത്തുപറമ്പിൽ കുഞ്ഞുമോൾ രാജു (റോസമ്മ - 65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ ആരംഭിച്ച് പേഴുംകണ്ടം സെന്‍റ് ജോസഫ് പള്ളിയിൽ. പരേത ഇരട്ടയാർ താഴത്തുതുണ്ടിയിൽ കുടുംബാംഗം. ഭർത്താവ്: രാജു. മക്കൾ: പ്രീതി, പ്രിൻസി, പ്രിന്‍റോ (സിഡബ്ലുസി മെംബർ, ഇടുക്കി). മരുമക്കൾ: അജി പരുത്തിപറ ( ബ്ലൂ ബെറി ബേക്കറി കട്ടപ്പന), ബിജു തത്തക്കാട്ട് ചെല്ലർകോവിൽ (എക്സ്സൈസ് ഓഫീസ് വണ്ടിപ്പെരിയാർ), ടീന കൊല്ലംപറമ്പിൽ വള്ളക്കടവ് (നഴ്സിംഗ് ട്യൂട്ടർ സെന്‍റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന).

സംസ്‌കാരം നാളെ

അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദികന്‍ കഴിഞ്ഞദിവസം അന്തരിച്ച തെങ്ങുംതോട്ടത്തില്‍ റ്റി. എ. ഫിലിപ്പോസ് തരകന്‍ കോര്‍ എപ്പിസ്‌കോപ്പാ (85)യുടെ സംസ്‌കാരം നാളെ 11ന് അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.ഭാര്യ: പരേതയായ സാറാമ്മ ഫിലിപ്പോസ് മുളംകുളം പൂവത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: മേരി ഫിലിപ്പോസ് തരകന്‍ (പ്രിന്‍സിപ്പൽ, എംജിഎം സ്‌കൂള്‍, തുമ്പമണ്‍), സൂസന്‍ ഫിലിപ്പോസ് തരകന്‍ (കാതോലിക്കേറ്റ് ഹൈസ്‌കൂള്‍, പത്തനംതിട്ട), എലിസബേത്ത് ഫിലിപ്പോസ് തരകന്‍ (സിറ്റാഡല്‍ സ്‌കൂള്‍ റാന്നി) . മരുമക്കള്‍: ചെറിയാന്‍ വി. ചെറിയാന്‍ (ബിസിനസ്), വി.എം. ബിന്നി (ബിസിനസ്), സിബു വർഗീസ് (ബിസിനസ്).

ജോസ് ഈപ്പൻ

കൈനടി: കണ്ടക്കുടി പരേതനായ ഈപ്പന്‍റെ മകൻ ജോസ് ഈപ്പൻ (83, റിട്ട. എഇഇ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ 11ന് കൈനടി വ്യാകുലമാതാ പള്ളിയിൽ. അമ്മ പരേതയായ അന്നമ്മ കൊതവറ കണ്ടിന്ത്ര കുടുംബാംഗം. സഹോദരങ്ങൾ: പരേതരായ കെ.ഇ. സെബാസ്റ്റ്യൻ കണ്ടക്കുടി കൈനടി, മേരിക്കുട്ടി കൊച്ചുപറന്പിൽ കൊതവറ, അന്നക്കുട്ടി പുത്തൻതാനം ഇറുന്പയം, ബേബിക്കുട്ടി പാലാക്കുന്നേൽ നടയ്ക്കപ്പാടം, കുഞ്ഞമ്മ വെള്ളൂക്കുന്നേൽ ചെമ്മലമറ്റം, ഡോ. റോസി പൊട്ടനാട്ട് (യുഎസ്എ), ലിസി കല്ലറയ്ക്കൽ കാഞ്ഞിരപ്പള്ളി. മൃതദേഹം ഇന്നു വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരും.

ത്രേസ്യാമ്മ മാത്യു

മരങ്ങാട്ടുപിള്ളി: തൊണ്ടിക്കല്‍ ത്രേസ്യാമ്മ മാത്യു (90) അന്തരിച്ചു. സംസ്‌കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മരങ്ങാട്ടുപിള്ളി സെന്‍റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. പരേത കുറിച്ചിത്താനം തുലാമറ്റത്തില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ കുര്യന്‍ മാത്യു. മക്കള്‍: സിസ്റ്റര്‍ വിനീത സിഎംസി (ആസാം), കുര്യാച്ചന്‍ (മംഗലാപുരം), ജോണി, സിസ്റ്റര്‍ ഗ്രേസി മാത്യു (ഹോളീ ക്രോസ് കോണ്‍വന്‍റ്, തൊടുപുഴ), ജോസ് (അന്ത്യാളം), ഏബ്രഹാം (ഡല്‍ഹി), പ്രകാശ് (അസിസ്റ്റന്‍റ് എഡിറ്റര്‍ മലയാള മനോരമ, ആലപ്പുഴ), മഞ്ചു, ചാര്‍ലി, ആന്‍സി. മരുമക്കള്‍: ഡെയ്‌സി വല്ലയില്‍ (കുടക്കച്ചിറ), ഷൈനി ചെറുവള്ളില്‍ (പാലാ), ലിന്‍സി മാനാംപുറത്ത്(ആണ്ടൂര്‍), പരേതയായ ബീന ഊട്ടുശാലയില്‍ (അരയങ്കാവ്), അപ്പച്ചന്‍ കണയങ്കല്‍ (മേവിട), ക്രിസ്റ്റീന കുളങ്ങര (കുടമാളൂര്‍), റെജി കണ്ണന്‍ചിറ (പിഴക്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

ഗ്രേസിക്കുട്ടി തോമസ്

ചങ്ങനാശേരി: കുരിശുംമൂട് ഇരയമംഗലം (മാമ്പ്ര കുടുംബം,കൈനകരി) ഗ്രേസിക്കുട്ടി തോമസ് (82) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം ഭവനത്തില്‍ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത കങ്ങഴ മുരിക്കനാനിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: ബേബിച്ചൻ (ഇ.ജെ. തോമസ്, റിട്ട. എഡിഎം എല്‍ഐസി). മക്കള്‍: ജോ ജോസഫ് (എൻജിനിയര്‍,സൗദി അറേബ്യ), ജയ് ജേക്കബ് (സീനിയര്‍ മാനേജര്‍, എല്‍ഐസി തൊടുപുഴ), പ്രഫ. ജിജി തോമസ് (എന്‍ഐബിഎം ഫാക്വല്‍റ്റി പൂനെ), പ്രിയ മേരി (എച്ച്എസ്എസ് ‌ടി, സെന്‍റ് മേരീസ് ചമ്പക്കുളം), ജിബു തോമസ് (എൻജിനിയര്‍, യുഎസ്എ). മരുമക്കള്‍: ബിന്ദു കടവില്‍ കുരിശുംമൂട്, രശ്മി മാവുങ്കല്‍ അമ്പലപ്പുഴ (എച്ച്എസ്എസ് ടി, കോപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍, തൊടുപുഴ), പ്രഫ. നിഷ ഇളംതോട്ടം ഇടപ്പാടി (എച്ച്ഒഡി, സുവോളജി, കെഇ കോളജ്), ജോര്‍ജ് ജോസഫ് മണ്ണാകുന്നേല്‍ തടത്തില്‍, ഫാത്തിമാപുരം (എസ്ബിഐ), സീന കട്ടക്കയം കുമരകം (യുഎസ്എ).

കുര്യാച്ചൻ

മുട്ടുകാട്: കുന്നേൽ കുര്യാച്ചൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മുട്ടുകാട് സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പൊന്നത്ത് (കട്ടപ്പന). മക്കൾ: ജെയിംസ് മൂവാറ്റുപുഴ, ജോസഫ് കോഴിക്കോട്, ജോയി മുട്ടുകാട്, ജെസി മറ്റപ്പിള്ളിൽ രാജാക്കാട്, തോമസ് മുട്ടുകാട്, സിസ്റ്റർ ജോസ്‌ന (സിഎംസി ഗുജറാത്ത്), സോഫി പേണ്ടാനത്ത് ചെമ്മണ്ണാർ, പരേതനായ സാബു. മരുമക്കൾ: പരേതയായ സെലിൻ മലയിൽ, ഗ്രേസി പുളിയ്ക്കൽ, മോളി ജോസഫ്‌ കളത്തിൽ, സാലി ജോയി വെട്ടിക്കാപ്പിള്ളിയിൽ, ഷാജി മറ്റപ്പള്ളിൽ, ബെന്നി പേണ്ടാനത്ത്, ജിൻസി തോമസ് മഠത്തിപ്പറമ്പിൽ.

കുഞ്ഞുമോൾ രാജു

കാഞ്ചിയാർ: പത്തുപറമ്പിൽ കുഞ്ഞുമോൾ രാജു (റോസമ്മ - 65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ ആരംഭിച്ച് പേഴുംകണ്ടം സെന്‍റ് ജോസഫ് പള്ളിയിൽ. പരേത ഇരട്ടയാർ താഴത്തുതുണ്ടിയിൽ കുടുംബാംഗം. ഭർത്താവ്: രാജു. മക്കൾ: പ്രീതി, പ്രിൻസി, പ്രിന്‍റോ (സിഡബ്ലുസി മെംബർ, ഇടുക്കി). മരുമക്കൾ: അജി പരുത്തിപറ ( ബ്ലൂ ബെറി ബേക്കറി കട്ടപ്പന), ബിജു തത്തക്കാട്ട് ചെല്ലർകോവിൽ (എക്സ്സൈസ് ഓഫീസ് വണ്ടിപ്പെരിയാർ), ടീന കൊല്ലംപറമ്പിൽ വള്ളക്കടവ് (നഴ്സിംഗ് ട്യൂട്ടർ സെന്‍റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന).

ചാക്കോ

കാഞ്ഞിരക്കൊല്ലി: ഞാറുമണ്ണാറാകത്ത് (കുടക്കച്ചിറ) ചാക്കോ (മീശപ്പാപ്പൻ-82) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. ഭാര്യ: അന്നമ്മ വണ്ണായിക്കടവ് കുഴിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോസഫ് (കാഞ്ഞിരക്കൊല്ലി), ജെസി (മണിപ്പാറ), ത്രേസ്യ അഗസ്റ്റിൻ (ഏരുവേശി പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ, ചെറിയഅരിക്കമല). മരുമക്കൾ: ജിജി പാലത്തിങ്കൽ (പൊട്ടംപ്ലാവ്),തോമസ് കുരീക്കാട്ട് (മണിപ്പാറ), റോയി മുണ്ടയ്ക്കാട്ട് (ചെറിയഅരീക്കമല).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

10-08-2026

അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കുമെന്ന് വിസ്മയ, കാരണം പറഞ്ഞ് സുചിത്ര

അധികം ആർക്കും അറിയാത്ത മോഹൻലാൽ കുടുംബത്തിലെ രഹസ്യം വെളിപ്പെടുത്തി വിസ്മയ. മോഹൻലാലും സുചിത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിസ്മയ പറഞ്ഞത്. അച്ഛൻ ഒരു ദിവസം എട്ടു മുതൽ പത്തു തവണ വരെയെങ്കിലും അമ്മയെ വിളിക്കുമെന്നും അച്ഛന്‍റെ തിരക്കിൽ അത് തനിക്കൊരു അത്ഭുതമായി തോന്നുന്നുണ്ടെന്നുമാണ് വിസ്മയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പിന്നാലെ ഇതിന് മറുപടിയുമായി സുചിത്രയുമെത്തി. ''പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും.

സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്‌തേയെന്നാണ്'' എന്നായിരുന്നു സുചിത്രയുടെ മറുപടി.

അതേസമയം വിസ്മയയുടെ അരങ്ങേറ്റചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.

10-08-2026

അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കുമെന്ന് വിസ്മയ, കാരണം പറഞ്ഞ് സുചിത്ര

അധികം ആർക്കും അറിയാത്ത മോഹൻലാൽ കുടുംബത്തിലെ രഹസ്യം വെളിപ്പെടുത്തി വിസ്മയ. മോഹൻലാലും സുചിത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിസ്മയ പറഞ്ഞത്. അച്ഛൻ ഒരു ദിവസം എട്ടു മുതൽ പത്തു തവണ വരെയെങ്കിലും അമ്മയെ വിളിക്കുമെന്നും അച്ഛന്‍റെ തിരക്കിൽ അത് തനിക്കൊരു അത്ഭുതമായി തോന്നുന്നുണ്ടെന്നുമാണ് വിസ്മയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പിന്നാലെ ഇതിന് മറുപടിയുമായി സുചിത്രയുമെത്തി. ''പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും.

സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്‌തേയെന്നാണ്'' എന്നായിരുന്നു സുചിത്രയുടെ മറുപടി.

അതേസമയം വിസ്മയയുടെ അരങ്ങേറ്റചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.

07-08-2026

ആവേശകരവും വ്യത്യസ്തവുമായ "തുടക്കം"

മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.

കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".

ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്‌ത്രീ കഥാപാത്രത്തിന്‍റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്‌ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.

വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്‍റെയും രചയിതാക്കളുടെയും വിജയമാണ്. തന്‍റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്‌ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്‌മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.

വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്‍റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.

ലിനീഷ് നെല്ലിക്കലിന്‍റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്‌ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്‍റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകനായ ആശിഷ് ജോ ആന്‍റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.

മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്‍റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്‍റെ വേഷം, മനോജ് കെ ജയന്‍റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്‍റെ കഥാപാത്രം ആവോളം കയ്യടി നേടി.

ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്‍റെയും അഖിൽ ജോർജിന്‍റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്‍റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്‍റെ മാറ്റ് വർധിപ്പിച്ചു.

ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്‍റെയും ആശിഷ് ജോ ആന്‍റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്‌ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

10-08-2026

സൈജൻ കണിയോടിക്കലിന് ഫോമാ ലിറ്റററി എക്സലൻസ് അവാർഡ്

ഹൂസ്റ്റൺ: സാഹിത്യരംഗത്തെ മികച്ച സംഭാവനകൾക്ക് ഫോമാ നൽകുന്ന ലിറ്റററി എക്സലൻസ് അവാർഡ് സൈജൻ കണിയോടിക്കലിന് സമ്മാനിച്ചു.

ഫോമയുടെ ഔദ്യോഗിക ത്രൈമാസ സാഹിത്യ പ്രസിദ്ധീകരണമായ അക്ഷരകേരളം കഴിഞ്ഞ ആറുവർഷമായി വിജയകരമായി നയിക്കുകയും പ്രവാസി മലയാള സാഹിത്യത്തിന് ശക്തമായ വേദി ഒരുക്കുകയും ചെയ്തതിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.

2020-ൽ ആരംഭിച്ച അക്ഷരകേരളം ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ സാഹിത്യ പ്രസിദ്ധീകരണമായി മാറി.

പ്രവാസി എഴുത്തുകാരുടെ സൃഷ്ടികൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കേരളത്തിലെ പ്രമുഖ സാഹിത്യകാരുടെയും ചിന്തകരുടെയും രചനകൾക്കും പ്രസിദ്ധീകരണം ഇടം നൽകി.

ഇതിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലെ മലയാള സാഹിത്യലോകത്തെ ഒരേ വേദിയിൽ കൂട്ടിയിണക്കുന്നതിൽ അക്ഷരകേരളം ശ്രദ്ധേയമായ പങ്കുവഹിച്ചു.

കഴിഞ്ഞ ആറുവർഷമായി സൈജൻ കണിയോടിക്കൽ മാനേജിംഗ് എഡിറ്ററായും തമ്പി ആന്‍റണി ചീഫ് എഡിറ്ററായും പ്രിയ ഉണ്ണികൃഷ്ണൻ അസിസ്റ്റന്‍റ് എഡിറ്ററായും സണ്ണി കല്ലൂപ്പാറ കണ്ടന്‍റ് എഡിറ്ററായും ദേവപ്രകാശ് ചീഫ് ഇല്ലസ്‌ട്രേറ്ററായും പ്രവർത്തിച്ചുവരുന്നു.

സാഹിത്യം, കല, സംസ്കാരം, ചരിത്രം, സാമൂഹിക ചിന്ത, പ്രവാസജീവിതം, യുവതലമുറയുടെ സർഗാത്മക ഇടപെടലുകൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾപ്പെടുത്തി നിലവാരമുള്ള പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ അക്ഷരകേരളത്തിന് കഴിഞ്ഞു.

പുതിയ എഴുത്തുകാർക്ക് അവസരം നൽകുന്നതിനും യുവസാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ ജീവിതാനുഭവങ്ങൾ സാഹിത്യരൂപത്തിൽ രേഖപ്പെടുത്തുന്നതിനും പ്രസിദ്ധീകരണം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.

ഡിജിറ്റൽ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് അക്ഷരകേരളം എത്തിച്ചതിലും സൈജൻ കണിയോടിക്കലിന്‍റെ നേതൃത്വത്തിന് പ്രത്യേക അംഗീകാരം ലഭിച്ചു.

ഫോമാ കൺവൻഷനോടനുബന്ധിച്ച് നടന്ന പുരസ്കാരദാന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

പുരസ്കാരം തന്‍റെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും കഴിഞ്ഞ ആറുവർഷമായി അക്ഷരകേരളത്തിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിച്ച എഡിറ്റോറിയൽ ടീമിന്‍റെയും എഴുത്തുകാരുടെയും കവികളുടെയും കലാകാരന്മാരുടെയും വായനക്കാരുടെയും ഫോമാ നേതൃത്വത്തിന്‍റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്നും സൈജൻ കണിയോടിക്കൽ പറഞ്ഞു.

പ്രവാസി മലയാള സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന അക്ഷരകേരളത്തിന്‍റെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. അക്ഷരകേരളത്തിന്‍റെ എല്ലാ പതിപ്പുകളും സൗജന്യമായി മാഗ്സ്റ്റർ എന്ന ഓൺലൈൻ ലിറ്റററി പ്ലാറ്റ്‌ഫോമിലൂടെ ലോകമെമ്പാടും ലഭ്യമാണ്.

10-08-2026

ആശ്രയയ്ക്ക് വീണ്ടും കേളിയുടെ കൈത്താങ്ങ്

റിയാദ്: തലശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സാമ്പത്തിക സഹായം നൽകുന്നത്.

ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്‍റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേളി ഈ സഹായം തുടരുന്നത്.

ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിംഗ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്‍ഷീന തുടങ്ങിയവർ പങ്കെടുത്തു.

വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്‍ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.

ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.

ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

10-08-2026

സൈജൻ കണിയോടിക്കലിന് ഫോമാ ലിറ്റററി എക്സലൻസ് അവാർഡ്

ഹൂസ്റ്റൺ: സാഹിത്യരംഗത്തെ മികച്ച സംഭാവനകൾക്ക് ഫോമാ നൽകുന്ന ലിറ്റററി എക്സലൻസ് അവാർഡ് സൈജൻ കണിയോടിക്കലിന് സമ്മാനിച്ചു.

ഫോമയുടെ ഔദ്യോഗിക ത്രൈമാസ സാഹിത്യ പ്രസിദ്ധീകരണമായ അക്ഷരകേരളം കഴിഞ്ഞ ആറുവർഷമായി വിജയകരമായി നയിക്കുകയും പ്രവാസി മലയാള സാഹിത്യത്തിന് ശക്തമായ വേദി ഒരുക്കുകയും ചെയ്തതിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.

2020-ൽ ആരംഭിച്ച അക്ഷരകേരളം ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ സാഹിത്യ പ്രസിദ്ധീകരണമായി മാറി.

പ്രവാസി എഴുത്തുകാരുടെ സൃഷ്ടികൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കേരളത്തിലെ പ്രമുഖ സാഹിത്യകാരുടെയും ചിന്തകരുടെയും രചനകൾക്കും പ്രസിദ്ധീകരണം ഇടം നൽകി.

ഇതിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലെ മലയാള സാഹിത്യലോകത്തെ ഒരേ വേദിയിൽ കൂട്ടിയിണക്കുന്നതിൽ അക്ഷരകേരളം ശ്രദ്ധേയമായ പങ്കുവഹിച്ചു.

കഴിഞ്ഞ ആറുവർഷമായി സൈജൻ കണിയോടിക്കൽ മാനേജിംഗ് എഡിറ്ററായും തമ്പി ആന്‍റണി ചീഫ് എഡിറ്ററായും പ്രിയ ഉണ്ണികൃഷ്ണൻ അസിസ്റ്റന്‍റ് എഡിറ്ററായും സണ്ണി കല്ലൂപ്പാറ കണ്ടന്‍റ് എഡിറ്ററായും ദേവപ്രകാശ് ചീഫ് ഇല്ലസ്‌ട്രേറ്ററായും പ്രവർത്തിച്ചുവരുന്നു.

സാഹിത്യം, കല, സംസ്കാരം, ചരിത്രം, സാമൂഹിക ചിന്ത, പ്രവാസജീവിതം, യുവതലമുറയുടെ സർഗാത്മക ഇടപെടലുകൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾപ്പെടുത്തി നിലവാരമുള്ള പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ അക്ഷരകേരളത്തിന് കഴിഞ്ഞു.

പുതിയ എഴുത്തുകാർക്ക് അവസരം നൽകുന്നതിനും യുവസാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ ജീവിതാനുഭവങ്ങൾ സാഹിത്യരൂപത്തിൽ രേഖപ്പെടുത്തുന്നതിനും പ്രസിദ്ധീകരണം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.

ഡിജിറ്റൽ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് അക്ഷരകേരളം എത്തിച്ചതിലും സൈജൻ കണിയോടിക്കലിന്‍റെ നേതൃത്വത്തിന് പ്രത്യേക അംഗീകാരം ലഭിച്ചു.

ഫോമാ കൺവൻഷനോടനുബന്ധിച്ച് നടന്ന പുരസ്കാരദാന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

പുരസ്കാരം തന്‍റെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും കഴിഞ്ഞ ആറുവർഷമായി അക്ഷരകേരളത്തിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിച്ച എഡിറ്റോറിയൽ ടീമിന്‍റെയും എഴുത്തുകാരുടെയും കവികളുടെയും കലാകാരന്മാരുടെയും വായനക്കാരുടെയും ഫോമാ നേതൃത്വത്തിന്‍റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്നും സൈജൻ കണിയോടിക്കൽ പറഞ്ഞു.

പ്രവാസി മലയാള സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന അക്ഷരകേരളത്തിന്‍റെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. അക്ഷരകേരളത്തിന്‍റെ എല്ലാ പതിപ്പുകളും സൗജന്യമായി മാഗ്സ്റ്റർ എന്ന ഓൺലൈൻ ലിറ്റററി പ്ലാറ്റ്‌ഫോമിലൂടെ ലോകമെമ്പാടും ലഭ്യമാണ്.

10-08-2026

പൂർണ സൂര്യഗ്രഹണം: മയോർക്കയിൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്; വിമാനത്താവളത്തിൽ വൻ തിരക്ക്

പാൽമ (സ്പെയിൻ): ബുധനാഴ്ച സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ മയോർക്കയിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനിരിക്കെ വൻ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഗ്രഹണം കാണുന്നതിനായി പതിനായിരക്കണക്കിന് ആളുകൾ ദ്വീപിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പാൽമയിലെ സോൺ സാന്ത് ജോവാൻ വിമാനത്താവളത്തിൽ വലിയ തിരക്കും നീണ്ട ക്യൂവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

യാത്രക്കാരോട് വിമാനത്താവളത്തിൽ സാധാരണയേക്കാൾ നേരത്തെ എത്താൻ ടൂർ ഓപ്പറേറ്റർമാർ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വിമാനസമയം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം.

സ്വന്തം വാഹനങ്ങളിലും ടൂർ ഏജൻസികളുടെ ബസുകളിലുമായി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തുന്നതിനാൽ ടെർമിനലിൽ അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചാർട്ടർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. അതേസമയം, തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും സ്പെയിനിലെ വിമാനത്താവള അതോറിറ്റിയായ AENA അറിയിച്ചു.

സൂര്യഗ്രഹണം കാണാനെത്തുന്നവരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദ്വീപിലെ ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും ഏർപ്പെടുത്തുന്നുണ്ട്. ഇത് യാത്രക്കാരെയും ടൂറിസം മേഖലയെയും ബാധിക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.

ജോസ് കുമ്പിളുവേലിൽ

07-08-2026

ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡാർവിനിൽ

ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ  മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.

08-08-2026

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.

ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും.

വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്‍റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ്‌ ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

10-08-2026

യുവജനങ്ങളുടെ തെറ്റായ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും

പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.


ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി, കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണശീലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണ്. 1-3 വയസു വരെയുള്ള പ്രായത്തിനിടയിലാണ് ഭക്ഷണ ശീലങ്ങള്‍ വികസിക്കുന്നത്. ഈ പ്രായത്തിലാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പഠിപ്പിക്കേണ്ടത്.

യുവജനങ്ങളിലെ സാധാരണ ഭക്ഷണ ശീലങ്ങള്‍

· പ്രഭാതഭക്ഷണം ഒഴിവാക്കുക - പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജത്തിന് അടിത്തറ ആകുന്നത്.
· ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക.
· പഴം, പച്ചക്കറി എന്നിവ കുറച്ചു മാത്രം കഴിക്കുക.
· രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം.
· സ്‌ക്രീന്‍ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത്.

ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

· അമിതവണ്ണം
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം
· ഫാറ്റി ലിവര്‍
· ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം
· പോഷകാഹാര കുറവുകള്‍ (Iron, Calcium, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12)
· ക്ഷീണം, ഏകാഗ്രത കുറയുക
· ദഹന പ്രശ്‌നങ്ങള്‍ (GERD, IBS, Ulcer)

വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

10-08-2026

യുവജനങ്ങളുടെ തെറ്റായ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും

പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.


ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി, കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണശീലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണ്. 1-3 വയസു വരെയുള്ള പ്രായത്തിനിടയിലാണ് ഭക്ഷണ ശീലങ്ങള്‍ വികസിക്കുന്നത്. ഈ പ്രായത്തിലാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പഠിപ്പിക്കേണ്ടത്.

യുവജനങ്ങളിലെ സാധാരണ ഭക്ഷണ ശീലങ്ങള്‍

· പ്രഭാതഭക്ഷണം ഒഴിവാക്കുക - പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജത്തിന് അടിത്തറ ആകുന്നത്.
· ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക.
· പഴം, പച്ചക്കറി എന്നിവ കുറച്ചു മാത്രം കഴിക്കുക.
· രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം.
· സ്‌ക്രീന്‍ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത്.

ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

· അമിതവണ്ണം
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം
· ഫാറ്റി ലിവര്‍
· ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം
· പോഷകാഹാര കുറവുകള്‍ (Iron, Calcium, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12)
· ക്ഷീണം, ഏകാഗ്രത കുറയുക
· ദഹന പ്രശ്‌നങ്ങള്‍ (GERD, IBS, Ulcer)

വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഡിജിറ്റൽ ലോകത്തെ ടിപ്പിംഗ് വിപ്ലവം: അറിയാം ബൈ മി എ കോഫിയെക്കുറിച്ച്.
വിവാദ ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ വകുപ്പിന് പങ്കില്ല; അധ്യാപകർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി
ദുരിതം മറന്ന് അവർ ആഘോഷ മൂഡിലായി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up