ADVERTISEMENT

Close
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

മുണ്ടൂർ- പഞ്ഞൻമൂല റോഡ്: പഴിചാരി അധികൃതർ; പണി നാട്ടുകാർക്ക്

കൈപ്പറന്പ്: ‘മഴയൊന്നു തോരട്ടെ, റോഡ് കണ്ണാടി പോലെയാക്കാം!’. വർഷങ്ങൾക്കുമുന്പ് കൈപ്പറന്പ് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്കു നൽകിയ വാഗ്ദാനമാണിത്. വാഗ്ദാനങ്ങൾ കുത്തിയൊലിച്ചുപോയതല്ലാതെ റോഡ് നന്നായില്ല.

ഒരുകാലത്ത് തൃശൂർ മെഡിക്കൽ കോളജിലേക്കു രോഗികളുമായി കുതിച്ച ആംബുലൻസുകൾപോലും കുഴികൾ നിറഞ്ഞ മുണ്ടൂർ-പഞ്ഞൻമൂല റോഡ് ഒഴിവാക്കിയാണു സഞ്ചരിച്ചത്.

തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി, കൈപ്പറന്പ്, പറപ്പൂർ തുടങ്ങി മലയോര-തീരദേശ മേഖലകളിൽനിന്നുള്ള രോഗികൾക്കു ഗവ. മെഡിക്കൽ കോളജിലേക്കെത്താനുള്ള എളുപ്പവഴിയാണു മുണ്ടൂർ- പഞ്ഞൻമൂല റോഡ്.
മുണ്ടൂർ സെന്‍ററിലെ കുപ്പിഴക്കഴുത്തിൽ കുടുങ്ങാതെ, ഓരോ സെക്കൻഡിലും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾ ആശ്രയിച്ചത് ഈ വഴിയാണ്. റോഡിൽ കുഴികൾ നിറഞ്ഞതോടെ മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചു കുരുക്കിൽപെട്ടു വളഞ്ഞുതിരിച്ചുപോകേണ്ട സ്ഥിതി.

പരിഹാരം ക്വാറി വേസ്റ്റ് !

അഞ്ചുവർഷത്തിലേറെയായി പൂർണമായും തകർന്ന റോഡിനോടു പഞ്ചായത്ത് അധികൃതർ കാട്ടുന്ന ‘കരുതൽ’ വിചിത്രമാണ്. പ്രതിഷേധങ്ങൾ മുറുകുന്പോൾ കുഴികളിലേക്കു ക്വാറിമാലിന്യം തട്ടും. മഴ പെയ്യുന്നതോടെ മെറ്റൽചീളുകൾ റോഡിൽ പരന്ന് ബൈക്ക് യാത്രികർക്ക് അപകടമേഖലയാകും. പാടശേഖരത്തിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെംബർ പഞ്ചായത്തിനു നിരന്തരം പരാതി നൽകിയിട്ടും നടപടിയായില്ല.

കൈമലർത്തി പഞ്ചായത്ത്

റോഡ് തകർച്ചയെക്കുറിച്ച് അന്വേഷിച്ചാൽ കൈപ്പറന്പ് പഞ്ചായത്തിൽനിന്നു മറുപടിയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നു പ്രസിഡന്‍റ് പ്രമീള സുബ്രഹ്മണ്യൻ പറയുന്നു. നോട്ടീസ് അയച്ച് കൈയൊഴിയുന്നതല്ലാതെ, റീ-ടെൻഡർ വിളിക്കാൻ എന്തുകൊണ്ടു തയാറാകുന്നില്ല എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

മുന്പുചെയ്ത പ്രവൃത്തികളുടെ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നാണു കരാറുകാരന്‍റെ നിലപാട്. പഞ്ചായത്ത് കരാറുകാരനെയും കരാറുകാരൻ പഞ്ചായത്തിനെയും പഴിചാരി ഒഴിയുന്പോൾ ദുരിതം സഹിക്കേണ്ടിവരുന്നതു നാട്ടുകാരും. അനാസ്ഥയ്ക്കെതിരേ ജനകീയപ്രക്ഷോഭങ്ങൾ തുടങ്ങാനാണു നാട്ടുകാരുടെയും വിവിധ ആംബുലൻസ് ഡ്രൈവർ കൂട്ടായ്മകളുടെയും തീരുമാനം.

പ്രതികരണം

ടെൻഡർ ഉറപ്പിച്ച കരാറുകാരൻ ടാറിനു വിലകൂടിയെന്നുപറഞ്ഞു പണി ഏറ്റെടുക്കാൻ കൂട്ടാക്കുന്നില്ല. പഞ്ചായത്തിൽനിന്നു രണ്ടു തവണ നോട്ടീസ് അയച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.

പ്രമീള സുബ്രഹ്മണ്യൻ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്‍റ്

മുന്പ് പഞ്ചായത്തിൽ പലയിടങ്ങളിൽ ചെയ്ത പ്രവൃത്തിയുടെ ലക്ഷക്കണക്കിനു രൂപ കിട്ടാനുണ്ട്. വർഷങ്ങൾക്കുമുന്പ് ഏറ്റെടുത്ത തുകയ്ക്ക് ഇന്നത്തെ വിപണി നിലവാരത്തിൽ പണി നടത്താനും കഴിയില്ല.

ടാറിന്‍റെ വില ഇരട്ടിയായി. നിർമാണസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉയർന്നു. പഴയ നിരക്കിൽ റോഡ് നന്നാക്കിയാൽ ബാധ്യതയാകും. റോഡിന്‍റെ വശങ്ങൾ കെട്ടിയതിന്‍റെ 10 ലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ല. ജൽജീവൻ, അദാനി പൈപ്പ് ലൈൻ പദ്ധതികൾക്കായി കുഴിച്ച ഓടകൾ മൂടിയിട്ടില്ല. ഈ അവസ്ഥയിൽ എങ്ങനെയാണു ടാറിംഗ് നടത്തുക.

ഷോബി, പേരാമംഗലം കരാറുകാരൻ

Thiruvananthapuram

നേമം റെയില്‍വേ വികസനം - ഒന്നാം ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡിസംബറിൽ

പുതിയ പാതയിലൂടെ ട്രെയിൻ ഓടി തുടങ്ങി

നേമം: നേമം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്‍റെ ഭാഗമായി നടന്നുവരുന്ന സ്റ്റേഷൻ മന്ദിരത്തിന്‍റെ ഒരു ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. മൂന്നു നിലകളുള്ള പുതിയ സ്റ്റേഷന്‍ മന്ദിരത്തിന്‍റെയും പ്ലാറ്റ്‌ഫോമുകളുടെയും അടിപ്പാതയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കെട്ടിടത്തില്‍ മൊത്തം നാലു ബ്ലോക്കുകളാണ് ഉണ്ടാവുക. സ്റ്റേഷന്‍ മന്ദിര നിര്‍മാണത്തിനു പുറമെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ കൂടി വരുന്നതോടെ നിലവിലുള്ള പ്ലാറ്റ്‌ഫോമുകള്‍ മാറ്റി സ്ഥാപിക്കും. സ്റ്റേഷന്‍ മന്ദിരത്തിനു പുറകിലായാണ് പാര്‍ക്കിംഗ് സ്ഥലം. അവിടെ നിന്നും യാത്രക്കാര്‍ക്ക് അടിപ്പാതയിലൂടെ രണ്ടാം പ്ലാറ്റ്‌ഫോമിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

ടെര്‍മിനലിന്‍റെ ഭാഗമായുള്ള പണി പൂര്‍ത്തിയായ രണ്ടു പിറ്റ് ലൈനുകളില്‍ പാളങ്ങള്‍ ഇട്ടുതുടങ്ങി. അഞ്ച് പിറ്റ്‌ലൈനുകളില്‍ രണ്ടെണ്ണമാണ് പൂര്‍ത്തിയായത്. നേമം റെയില്‍വെ സ്റ്റേഷനില്‍ വികസന പദ്ധതികള്‍ നടപ്പായാല്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടിലെ മറ്റു പല സ്റ്റേഷനുകള്‍ക്കും ഇതുകൊണ്ടുള്ള പ്രയോജനമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ദുരിതത്തിനും പരിഹാരമാകും. തിരുവനന്തപുരം സെന്‍ട്രലില്‍ സ്റ്റേഷന്‍ വികസനം നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടെര്‍മിനല്‍ നേമത്താണു വരുന്നത്.

പാത ഇരട്ടിപ്പിന്‍റെ ഭാഗമായുള്ള പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങി. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം മുതല്‍ സ്റ്റുഡിയോ റോഡ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായ പുതിയ പാളത്തിലൂടെയാണ് ട്രെയിനുകൾ ഓടിയത്. പഴയ പാളത്തിന്‍റെ ഉയരം ക്രമീകരിക്കുന്ന ജോലികളും നടന്നുവരികയാണ്. പണികള്‍ നടന്നിടത്ത് റെയില്‍വേയുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഇപ്പോള്‍ മേല്‍പ്പാലം നിര്‍മാണം നടന്നുവരുന്ന എസ്റ്റേറ്റ് വരെ പാത ഇരട്ടിപ്പിനുള്ള പണികളും നടക്കുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ നേമം വരെ അഞ്ചിലധികം മേല്‍പ്പാലങ്ങളുണ്ട്. തിരുവനന്തപുരം -നേമം, നേമം -നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര - പാറശാല എന്നിങ്ങനെ മൂന്നു റീച്ചായാണ് ഭൂമി ഏറ്റെടുത്തുള്ള വികസന പദ്ധതി തയാറാക്കിയിരിക്കുന്നത്.

Kollam

സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് ഇന്നലെയും പുനലൂരില്‍

കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാലവര്‍ഷം ദുര്‍ബലമായതോടെ പുനലൂരില്‍ ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു. ഇന്നലെ 35.2 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പം കൂടി നില്‍ക്കുകയാണ്.

കൊല്ലം ജില്ലയോടു ചേര്‍ന്ന തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ പാളയംകോട്ടയില്‍ 39.4 ഉം തിരുച്ചിറപ്പള്ളിയിലും വെല്ലൂരിലും 40 ഡിഗ്രിയുമായി ചൂട് ഉയര്‍ന്നിട്ടുണ്ട്. സമീപ ജില്ലയായ തിരുനെല്‍വേലിയില്‍ 37 ഡിഗ്രി ചൂടുവരെ ഉച്ച സമയത്തുണ്ടായി. തമിഴ്‌നാട്ടില്‍ ചൂട് കൂടിയതോടെ ഉണ്ടായ ചൂട് വായു പ്രവാഹം പൂനലൂരിനെ സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിനു കാരണമായി.

കാലവര്‍ഷം ദുര്‍ബലമായതോടെ ആകാശം തെളിയുകയും സൂര്യരശ്മികള്‍ നേരിട്ട് പതിക്കുകയും ചെയ്യുകയാണ്. അതേസമയം അടുത്തയാഴ്ചയോടെ കന്നിമാസം എത്തുകയാണ്. കന്നിയില്‍ കടല്‍ വറ്റെ വെറിക്കുമെന്നാണ് പഴമൊഴി. മഴ പെയ്തില്ലെങ്കില്‍ ചൂടു കൂടാനാണ് സാധ്യത. മഴ മേഘങ്ങള്‍ എത്തിയാല്‍ ഭൂമിയിലേക്ക് വെയില്‍ നേരിട്ടു പതിക്കുന്നത് ഒഴിവാകുകയും ചൂട് കുറയുകയും ചെയ്യും.

വരും ദിവസങ്ങളിലും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

സെപ്റ്റംബറില്‍ കേരളത്തില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമല്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍നിനോ വര്‍ഷമായ ഇത്തവണ സെപ്റ്റംബറില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രിയാണ് (പുനലൂര്‍). എന്നാല്‍ ന്യൂട്രല്‍ വര്‍ഷമായ 2024 ല്‍ വെള്ളാനിക്കരയിലും പ്രളയ വര്‍ഷമായ (ന്യൂട്രല്‍) 2018 ല്‍ പുനലൂരിലും 36.2 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. കൂടാതെ, എല്‍നിനോ വര്‍ഷമായ 2015
ല്‍ ആലപ്പുഴയില്‍ 36.7 ഡിഗ്രി വരെയും മറ്റൊരു എല്‍നിനോ വര്‍ഷമായ 2023 ആഗസ്റ്റില്‍ 36.5 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എല്‍നിനോ പ്രതിഭാസം മാത്രമല്ല താപനില ഉയരാന്‍ കാരണം.

കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍ തെളിഞ്ഞ ആകാശവും സൂര്യന്‍റെ നിലവിലെ സ്ഥാനമനുസരിച്ച് സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്നതും താപനില വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍

രാവിലെ 11 മുതല്‍ വൈകുന്നേരം മുന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണം തടയാന്‍ ചെറിയ കുപ്പിയില്‍ വെള്ളം കരുതുക.

മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒആര്‍എസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക. കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പകല്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുത്.

Pathanamthitta

കാലാവസ്ഥാവ്യതിയാനം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

പത്തനംതിട്ട: വേനലിന് സമാനമായ കടുത്ത ചൂടും മഴയുടെഅഭാവവും പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇറക്കിയ കൃഷികള്‍ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകല്‍ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയര്‍ന്നു നില്‍ക്കുന്നത് കാര്‍ഷിക വിളകളെയും കര്‍ഷകരുടെ പ്രതീക്ഷകളെയും കരിക്കുകയാണ്.
ചൂടുവര്‍ധിച്ചതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിലെ നെല്‍കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിലെ കിഴങ്ങുവർഗ കൃഷികളെയും വരള്‍ച്ച സാരമായി ബാധിച്ചു. ജില്ലയുടെ പ്രധാന വരുമാനമാർഗമായ റബര്‍മേഖലയും തളര്‍ച്ചയിലാണ്.

കടുത്ത ചൂടുമൂലം റബര്‍ മരങ്ങള്‍ ഇലപൊഴിക്കുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തതോടെ പലയിടത്തും ടാപ്പിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പ്രതീക്ഷിച്ച് നെല്ല് വിതയ്ക്കാന്‍ കാത്തിരുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു കര്‍ഷകരുടെ സാമ്പത്തിക സ്രോതസുകളെയാണ് തകിടം മറിക്കുന്നത്.

വര്‍ധിച്ച ചൂടും കുടിവെള്ള ക്ഷാമവും ക്ഷീരമേഖലയെയും ബധിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളുടെ പാല്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞു. കോന്നി, അരുവാപ്പുലം, കൊടുമണ്‍ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലിന്‍റെ ക്ഷാമവും രോഗബാധയും മൂലം കടുത്തദുരിതത്തിലാണ്. ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ വന്‍കടക്കെണിയിലാണ് ജില്ലയിലെ കര്‍ഷക സമൂഹം. വാഴകൃഷിയില്‍ ഏര്‍പ്പെട്ടവരാണ് അധികവും ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ മഴയില്‍ വാഴകര്‍ഷകര്‍ക്ക് വന്‍ നഷ്‌ടം സംഭവിച്ചിരുന്നു. മഴയില്‍ സംരക്ഷിച്ചു നിര്‍ത്തിയ വാഴ കൊടുംചൂടില്‍ കരിഞ്ഞുണങ്ങുകയാണ്.

മഴക്കാലം പ്രതീക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഴകൃഷി നടത്തിയ പലര്‍ക്കും വലിയ നഷ്‌ടം ഉണ്ടായിട്ടുണ്ട്. ഉത്പാദന ശേഷിയുള്ള കമുക്, ജാതി തുടങ്ങിയവ നട്ടുപിടിപ്പിച്ചവരും ബുദ്ധിമുട്ടുകയാണ്. വരും ദിവസങ്ങളിലും മഴ കുറയുകയാന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറും.

വാഴകൃഷി ഒഴിവാക്കേണ്ടി വരും

അപ്രതീക്ഷിത വേനല്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്താണ് ജൂണ്‍ മാസത്തില്‍ പലരുംകൃഷിയിറക്കിയത്. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ വളവും വിത്തും ഇറക്കി. എന്നാല്‍ മഴ തീരെ കിട്ടാതെ വന്നതോടെ കൃഷിയെല്ലാം കരിഞ്ഞുണങ്ങി. ടാപ്പിംഗ് നിര്‍ത്തിച്ചെതോടെ ദിവസേനയുള്ള വരുമാനവും മുടങ്ങി. കടം എങ്ങനെ വീട്ടുമെന്നറിയില്ല. നാശനഷ്‌ടം സംഭവിച്ച വിളകള്‍ക്കുണ്ടായ ചെലവുകള്‍ എങ്ങനെ പരിഹരിക്കണമെന്നുകൂടി പലര്‍ക്കും അറിയില്ല. വാഴപോലെ വെള്ളം ധാരാളം വേണ്ടുന്ന കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറി നില്‍ക്കുന്നതാണ് അഭികാമ്യം.

- വിവേക് കാര്‍മല, യുവ കര്‍ഷകന്‍

Idukki

റാങ്കുകളുടെ തിളക്കത്തിൽ രാജാക്കാട് സാൻജോ കോളജ്

 രാജാക്കാട്: റാങ്കുകളുടെ തിളക്കത്തിൽ രാജാക്കാട് സാൻജോ കോളജ്. എംജി സർവകലാശാല എംഎസ് ഡബ്ല്യു പരീക്ഷയിലാണ് കോളജിലെ മൂന്ന് മിടുക്കികൾ റാങ്ക് നേടിയത്. അഞ്ജന ജോൺസൺ രണ്ടാം റാങ്കും ആര്യ ഷാന്‍റി അഞ്ചാം റാങ്കും പി.പി. ജ്യോതിക പത്താം റാങ്കും കരസ്ഥമാക്കി.

ബാച്ചിലെ മറ്റ് വിദ്യാർഥികളും ഉന്നത വിജയം നേടി. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ, മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ എന്നിവർ അനുമോദിച്ചു.

Alappuzha

കടൽയാത്ര ഉൾപ്പടെ ഉല്ലാസയാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ

എടത്വ: കടൽയാത്രയും തീർഥാടനവും ഉൾപ്പടെ വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. വിനോദയാത്രകൾക്കൊപ്പം സഞ്ചാരികളുടെ ഇഷ്ട പാക്കേജായ കപ്പല്‍ യാത്രയും ഭക്തര്‍ക്കായി തീര്‍ഥാടനയാത്രകളും ഉൾപ്പെടുത്തി മിതമായ നിരക്കിലാണ് കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നാര്‍, ഗവി, വാഗമണ്‍, പൊന്മുടി എന്നിവടങ്ങളിലേക്ക് വിനോദയാത്രയും ഭക്തര്‍ക്കായി പഞ്ചപാണ്ഡവ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍, വടക്കുംനാഥന്‍ എന്നീ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഉല്ലാസയാത്രകള്‍ വളരെ വേഗത്തില്‍ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.

ഫോണ്‍: 7034042576, 9188933752.

Kottayam

കൊതവറ പാലം പുനർനിർമിക്കണമെന്ന് ആവശ്യം

വൈക്കം: തലയാഴം ഉല്ലല-മൂത്തേടത്തുകാവ്-വൈക്കം റോഡിൽ ഉല്ലല മാർക്കറ്റിനു സമീപത്തെ അപകടനിലയിലായ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ജീർണാവസ്ഥയിലാണ്. പാലത്തിന്‍റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞു. വീതി കുറഞ്ഞ പാലത്തിന്‍റെ ഇരുവശത്തെയും കൈവരികൾ വാഹനങ്ങൾ ഇടിച്ചുതകർന്നു. പാലത്തിന്‍റെ ഇരുഭാഗത്തും ബിഎംബിസി നിലവാരത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡ് പുനർനിർമിച്ചു. എന്നാൽ പാലത്തിന് മൂന്ന് മീറ്ററോളം വീതിയാണുള്ളത്.

പാലത്തിന്‍റെ സമീപ റോഡിന്‍റെ ഉയരക്കൂടുതൽ മൂലം പാലത്തിലേക്ക് എത്തുന്ന വാഹനങ്ങൾ തൊട്ടു മുന്നിലെത്തുമ്പോഴാണ് എതിരേ വരുന്ന വാഹനത്തിലുള്ളവർ കാണുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. അപകടാവസ്ഥയിലായ പാലം പുനർനിർമിക്കണമെന്ന് ഏറെക്കാലമായി ജനം ആവശ്യമുന്നയിച്ചു വരികയായിരുന്നു. തലയാഴം, വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് ഇതുവഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

വൈക്കം വെച്ചൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുമ്പോൾ സമാന്തര റോഡായി വൈക്കം-മൂത്തേടത്തുകാവ് കൊതവറ-ഉല്ലല റോഡ് മാറും. പാലം പുനർനിർമിച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം വീതികൂട്ടി പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായെന്നും ഉടൻ തന്നെ നിർമാണോദ്ഘാടനം നടക്കുമെന്നും കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.

കൊതവറ പാലം പുനർനിർമിക്കുന്നതോടെ ഗതാഗതം സുഗമമാകും

പാലത്തിന്‍റെ വീതിക്കുറവാണ് ഇപ്പോൾ ഗതാഗതത്തിന് തടസമാകുന്നത്. പാലം വീതികൂട്ടി പുനർനിർമിക്കുന്നതോടെ ഗതാഗതകുരുക്ക് ഒഴിവാകും.

ലിജിസലഞ്ച് രാജ്, പഞ്ചായത്ത് പ്രസിഡന്‍റ്, തലയാഴം

ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്

കൊതവറ പാലം പുനർനിർമിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പാലം പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമാണം ഉടൻ തുടങ്ങുമെന്നത് ഏറെ ആഹ്ലാദകരമാണ്.

ബിജു പറപ്പള്ളി, പൊതുപ്രവർത്തകൻ

Ernakulam

പാചകവാതകക്ഷാമം തീർന്നിട്ടും ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുംവില

കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണവില. ചായയ്ക്കും ചെറുകടികൾക്കും മാത്രമല്ല, ഉച്ചയൂണിനും ബിരിയാണിക്കുമൊക്കെ വലിയതോതിൽ കൂട്ടിയ വില ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണ്. ഗ്യാസ് പ്രശ്നം പരിഹരിച്ചെങ്കിലും വാണിജ്യസിലിണ്ടർ വില കൂടിയതും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഇപ്പോൾ ഹോട്ടലുടമകൾ നിരത്തുന്ന ന്യായീകരണം.

പാചക വാതകക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു വാണിജ്യസിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ വില 3000ന് മുകളിലായി. ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്‍റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചെന്ന് കൊച്ചിയിലെ ഒരു പ്രമുഖ റസ്റ്ററന്‍റ് ഉടമ പറയുന്നു.

150 രൂപയായിരുന്ന ബിരിയാണിക്കിപ്പോൾ 180ന് മുകളിലാണ് . ഊണിന് 80 മുതൽ 150 വരെയായി. ഊണിനൊപ്പം സ്‌പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് റേറ്റ് ഉയരും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളിലും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 കടന്നു.

ഗ്യാസ് ക്ഷാമത്തെ തുടർന്ന് വർധിപ്പിച്ച ചായയുടെയും ചെറുകടികളുടെയും വില അതേ നിലയിൽ തുടരുകയാണ്. അഞ്ച് രൂപയാണ് ചായയ്ക്കും കാപ്പിക്കും കൂടിയത്. പലഹാരങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 രൂപ വരെ കൂടി. 12 രൂപയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോള്‍ 15 ഉം കാപ്പിക്ക് 20 മുതൽ 25 രൂപ വരെയുമാണ്. ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നിവയ്ക്ക് 40 - 50 രൂപ വരെയായി. മറ്റ് ബേക്കറി വിഭവങ്ങൾക്ക് കൂട്ടിയ നിരക്കും പിന്നീട് കുറച്ചിട്ടില്ല.

ചായയോ കാപ്പിയോ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം കഴിച്ചിറങ്ങാൻ കുറഞ്ഞത് നൂറു രൂപയെങ്കിലും പോക്കറ്റിൽനിന്ന് പോകും. നേരത്തെ 15 രൂപയായിരുന്ന പ്രഭാത വിഭവങ്ങൾക്ക് 20 രൂപയക്കു മേലെയായി. കറികളുടെ വിലയിലും 20 മുതൽ 30 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.
ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.

സമൃദ്ധിയിലും രക്ഷയില്ല

ചുട്ടുപൊള്ളുന്ന ഹോട്ടൽ ഭക്ഷണ വിലയിൽ നിന്ന് ആശ്വാസമാകുമെന്ന് കരുതിയ കുടുംബശ്രീയുടെ സമൃദ്ധിയിലും ഇപ്പോൾ തീ വിലയാണ്. ഊണിന് 20 രൂപ തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ കൈപൊള്ളും. 10 രൂപയുണ്ടായിരുന്ന ചായയ്ക്ക് 13 രൂപയും കാപ്പിക്ക് 20 രൂപയുമാണ് . ബജികള്‍ക്കും പലഹാരങ്ങള്‍ക്കും അഞ്ച് മുതൽ 10 രൂപവരെ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചു. ഊണൊഴികെയുള്ള വിഭവങ്ങൾക്ക് ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.

‘സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം’

ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതിന്‍റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്‍റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളൂ. ഹോട്ടലുകളിലെ വില വര്‍ധനയില്‍ തീരുമാനം എടുക്കാന്‍ കോര്‍പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

വി.കെ.മിനിമോൾ , മേയര്‍ കൊച്ചി

"വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല'

ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. അരിക്ക് 20 രൂപ കൂടി. സവോള വില മൂന്നിരട്ടിയായി. പാലിന് നാല് രൂപ വര്‍ധിച്ചു. ഇറച്ചിക്കും വില കൂടുതലാണ്. ഈ രീതിയില്‍ പോയാല്‍ ഒന്നുകൂടി വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല.

ജി. ജയപാൽ, പ്രസിഡന്‍റ് കെഎച്ച്ആര്‍എ

 

 

 

Thrissur

മുണ്ടൂർ- പഞ്ഞൻമൂല റോഡ്: പഴിചാരി അധികൃതർ; പണി നാട്ടുകാർക്ക്

കൈപ്പറന്പ്: ‘മഴയൊന്നു തോരട്ടെ, റോഡ് കണ്ണാടി പോലെയാക്കാം!’. വർഷങ്ങൾക്കുമുന്പ് കൈപ്പറന്പ് പഞ്ചായത്ത് അധികൃതർ നാട്ടുകാർക്കു നൽകിയ വാഗ്ദാനമാണിത്. വാഗ്ദാനങ്ങൾ കുത്തിയൊലിച്ചുപോയതല്ലാതെ റോഡ് നന്നായില്ല.

ഒരുകാലത്ത് തൃശൂർ മെഡിക്കൽ കോളജിലേക്കു രോഗികളുമായി കുതിച്ച ആംബുലൻസുകൾപോലും കുഴികൾ നിറഞ്ഞ മുണ്ടൂർ-പഞ്ഞൻമൂല റോഡ് ഒഴിവാക്കിയാണു സഞ്ചരിച്ചത്.

തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി, കൈപ്പറന്പ്, പറപ്പൂർ തുടങ്ങി മലയോര-തീരദേശ മേഖലകളിൽനിന്നുള്ള രോഗികൾക്കു ഗവ. മെഡിക്കൽ കോളജിലേക്കെത്താനുള്ള എളുപ്പവഴിയാണു മുണ്ടൂർ- പഞ്ഞൻമൂല റോഡ്.
മുണ്ടൂർ സെന്‍ററിലെ കുപ്പിഴക്കഴുത്തിൽ കുടുങ്ങാതെ, ഓരോ സെക്കൻഡിലും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾ ആശ്രയിച്ചത് ഈ വഴിയാണ്. റോഡിൽ കുഴികൾ നിറഞ്ഞതോടെ മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചു കുരുക്കിൽപെട്ടു വളഞ്ഞുതിരിച്ചുപോകേണ്ട സ്ഥിതി.

പരിഹാരം ക്വാറി വേസ്റ്റ് !

അഞ്ചുവർഷത്തിലേറെയായി പൂർണമായും തകർന്ന റോഡിനോടു പഞ്ചായത്ത് അധികൃതർ കാട്ടുന്ന ‘കരുതൽ’ വിചിത്രമാണ്. പ്രതിഷേധങ്ങൾ മുറുകുന്പോൾ കുഴികളിലേക്കു ക്വാറിമാലിന്യം തട്ടും. മഴ പെയ്യുന്നതോടെ മെറ്റൽചീളുകൾ റോഡിൽ പരന്ന് ബൈക്ക് യാത്രികർക്ക് അപകടമേഖലയാകും. പാടശേഖരത്തിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെംബർ പഞ്ചായത്തിനു നിരന്തരം പരാതി നൽകിയിട്ടും നടപടിയായില്ല.

കൈമലർത്തി പഞ്ചായത്ത്

റോഡ് തകർച്ചയെക്കുറിച്ച് അന്വേഷിച്ചാൽ കൈപ്പറന്പ് പഞ്ചായത്തിൽനിന്നു മറുപടിയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നു പ്രസിഡന്‍റ് പ്രമീള സുബ്രഹ്മണ്യൻ പറയുന്നു. നോട്ടീസ് അയച്ച് കൈയൊഴിയുന്നതല്ലാതെ, റീ-ടെൻഡർ വിളിക്കാൻ എന്തുകൊണ്ടു തയാറാകുന്നില്ല എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

മുന്പുചെയ്ത പ്രവൃത്തികളുടെ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നാണു കരാറുകാരന്‍റെ നിലപാട്. പഞ്ചായത്ത് കരാറുകാരനെയും കരാറുകാരൻ പഞ്ചായത്തിനെയും പഴിചാരി ഒഴിയുന്പോൾ ദുരിതം സഹിക്കേണ്ടിവരുന്നതു നാട്ടുകാരും. അനാസ്ഥയ്ക്കെതിരേ ജനകീയപ്രക്ഷോഭങ്ങൾ തുടങ്ങാനാണു നാട്ടുകാരുടെയും വിവിധ ആംബുലൻസ് ഡ്രൈവർ കൂട്ടായ്മകളുടെയും തീരുമാനം.

പ്രതികരണം

ടെൻഡർ ഉറപ്പിച്ച കരാറുകാരൻ ടാറിനു വിലകൂടിയെന്നുപറഞ്ഞു പണി ഏറ്റെടുക്കാൻ കൂട്ടാക്കുന്നില്ല. പഞ്ചായത്തിൽനിന്നു രണ്ടു തവണ നോട്ടീസ് അയച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.

പ്രമീള സുബ്രഹ്മണ്യൻ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്‍റ്

മുന്പ് പഞ്ചായത്തിൽ പലയിടങ്ങളിൽ ചെയ്ത പ്രവൃത്തിയുടെ ലക്ഷക്കണക്കിനു രൂപ കിട്ടാനുണ്ട്. വർഷങ്ങൾക്കുമുന്പ് ഏറ്റെടുത്ത തുകയ്ക്ക് ഇന്നത്തെ വിപണി നിലവാരത്തിൽ പണി നടത്താനും കഴിയില്ല.

ടാറിന്‍റെ വില ഇരട്ടിയായി. നിർമാണസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉയർന്നു. പഴയ നിരക്കിൽ റോഡ് നന്നാക്കിയാൽ ബാധ്യതയാകും. റോഡിന്‍റെ വശങ്ങൾ കെട്ടിയതിന്‍റെ 10 ലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ല. ജൽജീവൻ, അദാനി പൈപ്പ് ലൈൻ പദ്ധതികൾക്കായി കുഴിച്ച ഓടകൾ മൂടിയിട്ടില്ല. ഈ അവസ്ഥയിൽ എങ്ങനെയാണു ടാറിംഗ് നടത്തുക.

ഷോബി, പേരാമംഗലം കരാറുകാരൻ

Palakkad

ആശങ്കയിൽ പാലക്കയം ജനത

ഇഎസ്എ വിഷയം ചർച്ചചെയ്ത് പ്രത്യേക ഗ്രാമസഭായോഗം

പാലക്കയം: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പാലക്കയം വില്ലേജിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് തച്ചമ്പാറ പഞ്ചായത്തിലെ 7, 8, 9, പത്ത് വാർഡുകളിലെ സംയുക്ത സ്പെഷൽ ഗ്രാമസഭ ചേർന്നു.

പാലക്കയം സെന്‍റ് മേരീസ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരി ജോസഫ് അധ്യക്ഷത വഹിച്ചു. പാലക്കയം സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ബിനു പൊൻകാട്ടിൽ പ്രമേയം അവതരിപ്പിച്ചു.

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതു മുതൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തില്ലെന്ന് ജനങ്ങൾക്ക് നിരന്തരം ഉറപ്പുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകാതെ അവ്യക്തത തുടരുകയാണ്. ഇതു പാലക്കയം വില്ലേജിലെ കർഷകരുടെയും സാധാരണക്കാരുടെയും സ്വൈരജീവിതത്തിനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.

യുനെസ്കോ പൈതൃകപദവിയുടെ മറവിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്യജീവിശല്യം തടയാതിരിക്കുന്ന വനംവകുപ്പിന്‍റെ നിലപാടും കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു.

മെഴുകുംപാറ മുതൽ കാഞ്ഞിക്കുളം വടക്കന്‍റെകാട് വരെ നീണ്ടുകിടക്കുന്ന പാലക്കയം വില്ലേജിനെ ഭൂമിശാസ്ത്രപരമായും ജനവാസ സ്വഭാവമനുസരിച്ചും പുനർവിഭജിക്കുക. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ മാത്രമായി പ്രത്യേക വില്ലേജായി രൂപീകരിച്ച് അവയെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കുക.

പാലക്കയം വില്ലേജിലെ ജനവാസ- കാർഷിക മേഖലകളെ തൊട്ടടുത്തുള്ള പൊറ്റശേരി, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട് എന്നീ വില്ലേജുകളിലേക്ക് പുനഃക്രമീകരിച്ച് ചേർത്ത് പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക. ഒമാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ചെയ്തതുപോലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പശ്ചിമഘട്ടഭാഗങ്ങളെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽനിന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക.

വില്ലേജിലെ ഏതെങ്കിലും ഒരു പ്രദേശം പരിസ്ഥിതിലോല പ്രദേശമാണെന്ന കാരണത്താൽ ആ വില്ലേജിനെ മുഴുവനായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെലീന, വാർഡ് മെംബർമാരായ ഉണ്ണി വേങ്ങശേരി, റെജി കുറ്റിക്കൽ, ബ്ലോക്ക്പഞ്ചായത്ത് മെംബർ ബെറ്റി ലോറൻസ്, ജില്ലാ പഞ്ചായത്ത് മെംബർ ബീന തകരപ്പള്ളിൽ, കുഞ്ഞുമോൻ, പുഷ്പലത, പ്രകാശ്, തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നായി ആയിരത്തോളംപേർ ഗ്രാമസഭയിൽ പങ്കെടുത്തു.

പ്രതികരണം

കസ്തൂരിരംഗൻ സമിതി ശാസ്ത്രീയമായ ഭൂതല പരിശോധന നടത്താതെ ഉപഗ്രഹ ചിത്രങ്ങളേയും റിമോട്ട് സെൻസിംഗിനെയും മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതിന്‍റെ ഫലമായി കർഷകരുടെ കൃഷിയിടങ്ങളും തോട്ടങ്ങളും നിബിഡവനങ്ങളായി രേഖപ്പെടുത്തപ്പെടുകയും ചെയ്തു. വില്ലേജാണ് അടിസ്ഥാന യൂണിറ്റെന്ന് സുപ്രീം കോടതിയും ദേശീയഹരിത ട്രൈബ്യൂണലും വ്യക്തമാക്കിയിട്ടും വില്ലേജുകളെ വിഭജിച്ച് ജനവാസമേഖലകളെ ഒഴിവാക്കാൻ ഭരണകൂടങ്ങൾ താത്പര്യം കാട്ടുന്നില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വില്ലേജുകൾ പുനർവിഭജിച്ച് ജനവാസ മേഖലകൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ ഇഎസ്എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാവാക്കണം.

അഡ്വ. ബോബി ബാസ്റ്റ്യൻ,
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്‍റ്

യഥാർഥ വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ച് വ്യക്തമായ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് കർഷകരുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണം. പട്ടിണി കിടന്നും കുടുംബാംഗങ്ങൾ ഒരുമിച്ചും കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി കാർഷിക ഉത്പന്നങ്ങൾ വിളവെടുത്തുകൊണ്ടിരിക്കുമ്പോൾ കൃഷിഭൂമി പരിസ്ഥിതിലോല മേഖലായിപ്രഖ്യാപിച്ച് ഇറക്കിവിടാനുള്ള സർക്കാരിന്‍റെ പദ്ധതി എന്തു വിലകൊടുത്തും തോൽപ്പിക്കും. പ്രദേശത്തെ സ്ത്രീകളെ നിരത്തി ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കാനും മടിക്കില്ല.

ഡാനി സണ്ണി നെടുമ്പുറം,
മാതൃവേദി യൂണിറ്റ് പ്രസിഡന്‍റ്, പാലക്കയം.

2012 മുതൽ മാറിമാറിവന്ന സർക്കാരുകൾ ജനവാസ- കാർഷിക മേഖലകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കുമെന്നു വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വർഷങ്ങളായി കൈവശം വച്ചുപോരുന്ന ഭൂമിയിൽ സാങ്കേതികത്വംപറഞ്ഞ് കുടിയിറക്കാനുള്ള നീക്കം അപലനീയമാണ്. പട്ടയവും ആധാരവും തണ്ടപ്പേരുമുള്ള ഭൂമി പരിസ്ഥിതിയുടെ പേരിൽ പിടിച്ചെടുക്കാനുള്ള നീക്കം ശക്തമായി നേരിടും. പരമ്പരാഗത സ്വത്ത് കൈവിടാൻ തയാറല്ല.

സാജൻ ജോർജ് അമ്മോട്ടുകുന്നേൽ,
ഓട്ടോറിക്ഷാ ഡ്രൈവർ, പാലക്കയം.

 

Malappuram

തെരുവ്‌നായ ശല്യം രൂക്ഷം: ആശങ്കയിലായി നാട്ടുകാര്‍

അങ്ങാടിപ്പുറം : വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ആശങ്കയിലാക്കി അങ്ങാടിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം.

അങ്ങാടിപ്പുറം, വൈലോങ്ങര ആശാരിപടി, പതിമൂന്നാം വാര്‍ഡിലെ ഗാന്ധിനഗര്‍, റെയില്‍വേസ്റ്റേഷന്‍ ഭാഗങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടം. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഐഎച്ച്ആര്‍ഡി റോഡില്‍ മൗലാനാ നഴ്‌സിംഗ് കോളജ് , ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ തെരുവ്‌നായ ശല്യം ബാധിച്ചിട്ടുണ്ട്.അതിരാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍, മദ്രസ വിദ്യാര്‍ഥികള്‍ എന്നിവരും ആശങ്കയിലാണ്.

കൂട്ടത്തോടെ എത്തുന്ന നായകള്‍ വഴിയാത്രക്കാരെ ഓടിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും നിത്യസംഭവമാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനും നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്തതും തെരുവ്‌നായ ശല്യം കൂടാനിടയാക്കിയിട്ടുണ്ട്. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

Kozhikode

കാര്‍ അപകടത്തില്‍ ഹോട്ടല്‍ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് ഫുഡ് പാലസ് ഹോട്ടലിലെ ജീവനക്കാരന് ഗുരുതര പരിക്ക്. ബിഹാര്‍ സ്വദേശി ഹസീബി (48)ന് ഗുരുതരമായി പരിക്കേറ്റത്.

ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഹസീബ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മീഞ്ചന്ത ഭാഗത്തു നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട നാലു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു.

തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹസീബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു.അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം സൃഷ്ടിച്ച കാര്‍ ഓടിച്ചത് യുവതിയാണെന്ന് പൊലിസ് കണ്ടെത്തി.

Wayanad

കാപ്പ കേസ് പ്രതി സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയില്‍

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കാപ്പ പ്രതി സ്‌കൂട്ടര്‍ മോഷണക്കേസില്‍ പൊലിസിന്‍റെ പിടിയിലായി. പന്തീരാങ്കാവ് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ വച്ച് സ്‌കൂട്ടര്‍ മോഷണം നടത്തിയ പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40)നെയാണ് അറസ്റ്റു ചെയ്തത്.

ഈ മാസം ഒന്നിന് വൈകുന്നേരം പന്തീരാങ്കാവ് പ്രീതി ടെക്‌സ്‌റ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ പേരിലുള്ള സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുന്നമംഗലം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് മുജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊണ്ടോട്ടി, കരിപ്പൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്നമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി മോഷണത്തിനും, പിടിച്ചുപറിക്കും മറ്റുമായി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അവിടെനിന്ന് ഇറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്‍റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്‌കൂട്ടര്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.

പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, വിനോദ്, സിവില്‍ പൊലിസ് ഓഫീസര്‍ അര്‍ഷാദ്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ അബ്ദുഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Kannur

പ്രളയക്കെടുതിക്ക് സ്പെഷൽ പാക്കേജ് അനിവാര്യം; വീണ്ടും ഓർമിപ്പിച്ച് മാർ ജോസഫ് പാംപ്ലാനി

ചെറുപുഴ: ദുരിത ബാധിതരായ മലയോര ജനതയ്ക്കൊപ്പം തലശേരി അതിരൂപത എന്നുമുണ്ടാകുമെന്നും മലയോരത്തിന്‍റെ പുനർനിർമാണത്തിനായി സ്പെഷൽ പാക്കേജ് അനിവാര്യമാണെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇക്കാര്യം സർക്കാരിനോട് ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെടുകയാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. പ്രളയക്കെടുതിയിൽ ദുരിതം നേരിട്ടവർക്ക് തലശേരി അതിരൂപത നൽകുന്ന ദുരിതാശ്വാസസഹായ വിതരണത്തിന്‍റെ ഉദ്ഘാടനം രാജഗിരി സെന്‍റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഠിനമായ ദുഃഖത്തിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്നുപോകുന്ന മലയോരജനത വലിയ നിരാശയിലാണ്. അവരുടെ ജീവിതത്തിന് പ്രകാശം പരത്താനും ദിശാബോധം നൽകാനും സർക്കാരിന്‍റെ ഭാഗത്തുനിന്നു സത്വര ഇടപെടൽ അത്യാവശ്യമാണ്. അതിനാൽ തന്നെ സ്പെഷൽ പാക്കേജ് എന്നത് ഈ യോഗത്തിന്‍റെ ആവശ്യമായി വീണ്ടും സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തുകയാണ്. മലയോരജനതയുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ ഈ അവസരത്തിൽ അറിയിക്കുന്നു. സർക്കാർ ആവശ്യമായ സഹായം ലഭ്യമാക്കുന്നതുവരെ തലശേരി അതിരൂപത ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ചെറുപുഴ, ഉദയഗിരി, ഈസ്റ്റ്- എളേരി പഞ്ചായത്തുകളിൽ നിന്നായി ലഭിച്ച 75 അപേക്ഷകർക്കായി 50 ലക്ഷം രൂപയാണ് സഹായധനമായി വിതരണം ചെയ്തത്. തലശേരി അതിരൂപതയിലെ 203 ഇടവകകളിൽനിന്നുമായി ഇടവകാംഗങ്ങളുടെ നിർലോഭമായ സഹകരണത്തിലൂടെയാണ് ഫണ്ട് സമാഹരിച്ചത്. ജാതി-മതഭേതമന്യേ അർഹരായ എല്ലാവർക്കും അവർക്കുണ്ടായ നഷ്ടങ്ങൾക്കനുസരിച്ച് തുക അവരുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് അതിരൂപത ചെയ്തത്.

ചടങ്ങിൽ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ചെറുപുഴ സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, എകെസിസി അതിരൂപത പ്രസിഡന്‍റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സെന്‍റ് വിൻസെന്‍റ് ഡിപോൾ സൊസൈറ്റി അതിരൂപത പ്രസിഡന്‍റ് സണ്ണി തോമസ്, അതിരൂപത കുടുംബകൂട്ടായ്മ സെക്രട്ടറി സിബിക്കുട്ടി മ്ലാമലപതാലിൽ എന്നിവർ പ്രസംഗിച്ചു.

 

സർക്കാരിന് നിസംഗത

"" മലയോരത്തെ പ്രളയബാധിത പ്രദേശങ്ങളെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിനാണ് സർക്കാരിന്‍റെ മുന്നിൽ സ്പെഷൽ പാക്കേജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവർ വാക്കാൽ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ബന്ധപ്പെട്ടവരുടെ നിസംഗതയാണ് വ്യക്തമാക്കുന്നത്. ''

Kasaragod

പാർക്കിംഗ് പ്രശ്നത്തിൽ പരപ്പയിൽ ബസ് സമരം; ചർച്ചയിൽ ഇടക്കാല ധാരണ

പരപ്പ: ടൗണിലെ പാർക്കിംഗ് പ്രശ്നത്തിൽ സ്വകാര്യ ബസുകൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ പ്രതിഷേധിച്ച് പരപ്പയിൽ ബസ് തൊഴിലാളികളുടെ സമരം. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജൻ ഇടപെട്ട് ആർടിഒയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലുണ്ടായ ഇടക്കാല ധാരണയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുകയായിരുന്നു.
പരപ്പയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ കാലങ്ങളായി റോഡരികിലാണ് ദീർഘദൂര ബസുകളുൾപ്പെടെ നിർത്തിയിടുന്നത്. എന്നാൽ ഇത് താഴെ പരപ്പയിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം ആർടിഒ ഇടപെട്ട് തടയുകയായിരുന്നു. ഇതോടെ ബസുകൾ താഴെ പരപ്പയിലേക്കു പോകാതെ മുകളിലെ പരപ്പ ജംഗ്ഷനിൽ തന്നെ നിർത്തിയിടാൻ തുടങ്ങി. എന്നാൽ ഇവിടെ ബസുകൾ നിർത്തിയിടുന്നത് അനധികൃതമാണെന്നാരോപിച്ച് പൊലിസ് എല്ലാ ബസുകാർക്കും 1000 രൂപ വീതം പിഴ ചുമത്തി. ഇതോടെയാണ് പ്രതിസന്ധിയിലായ ബസ് മേഖലയെ വ്യാപാരികളും നിയമപാലകരുമെല്ലാം ഒരുപോലെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബസ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ഇന്നു മുതൽ പരപ്പയിലേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം.
നാളെ വീണ്ടും റഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നതുവരെ താഴെ പരപ്പയിൽ ബസുകൾ നിർത്തിയിടുന്ന നിലവിലെ സ്ഥിതി തന്നെ തുടരാനാണ് ബസ് ഉടമകളും തൊഴിലാളികളുമായി ഇന്നലെ നടന്ന ചർച്ചയിലുണ്ടായ ധാരണ. ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകുന്നതുവരെ ബസുകളുടെ പാർക്കിംഗിന് എന്തെങ്കിലും ഇടക്കാല സംവിധാനമുണ്ടാക്കുന്ന കാര്യം റഗുലേറ്ററി കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കും. ഏഴു വർഷം മുൻപ് അനുമതി ലഭിച്ചിട്ടും പരപ്പയിൽ ബസ്‌ സ്റ്റാൻഡ് നിർമാണം യാഥാർഥ്യമാകാത്തതാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇനിയെങ്കിലും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം.

“കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങളുള്ള സ്ഥലമാണ് പരപ്പ. എന്നാൽ ഓട്ടോ-ടാക്സി വാഹനങ്ങളും ബസുകളുമെല്ലാം എല്ലാസമയവും നിർത്തിയിടുന്നത് വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലാണ്. ഇത് വ്യാപാരികൾക്ക് കച്ചവടം ചെയ്യുന്നതിന് വളരെയധികം തടസങ്ങൾ സൃഷ്‌ടിക്കുന്നു. പലപ്പോഴും ജനങ്ങൾക്ക് കടകളിലേക്ക് കയറിവരാൻപോലും കഴിയാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് പഞ്ചായത്തിനും മറ്റ് അധികാരികൾക്കും ബോധ്യമായതിനെ തുടർന്നാണ് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ബസുകളുടെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനമെടുത്തത്.”

വി.നാരായണൻ , പ്രസിഡന്‍റ്,വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോർജ്

കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാഞ്ഞിരത്തുങ്കൽ എഫ്.കെ. ജോർജ്(79) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പേരാവൂർ മാണിക്കത്താഴെ റിട്ട. അധ്യാപിക ത്രേസ്യാമ്മ. മക്കൾ: സോണിയ (അധ്യാപിക, അസംപ്ഷൻ ഹൈസ്കൂൾ, സുൽത്താൻ ബത്തേരി), പ്രവീണ്‍ (എൻജിനിയർ, സാംസംഗ് ഇന്ത്യ, ബംഗളൂരു). മരുമക്കൾ: പ്രഫ. ഡോ. പി.സി. റോയ് (റിട്ട. പ്രിൻസിപ്പൽ, സെന്‍റ് മേരിസ് കോളജ്, സുൽത്താൻ ബത്തേരി), ഗായത്രി (എൻജിനിയർ, ഓസ്ട്രേലിയ-ന്യൂസിലൻഡ് ബാങ്ക്).

ഇ.കെ.കൃഷ്ണന്‍നായര്‍

തിരുവനന്തപുരം: ആകാശവാണിയുടെ ആദ്യകാല ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസറായിരുന്ന കൈതമുക്ക് അത്താണി ലെയിന്‍ കെആര്‍എ-77ല്‍ ഇ.കെ.കൃഷ്ണന്‍നായര്‍ (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11.30-ന് തൈക്കാട് ശാന്തികവാടത്തില്‍. ദൂരദര്‍ശനില്‍ മലയാളം വാര്‍ത്തയുടെ ആദ്യന്യൂസ് എഡിറ്ററായിരുന്നു. ഭാര്യ: പരേതയായ മോഹന.കെ.നായര്‍. മക്കള്‍: ലത.എസ്.പിള്ള (റിട്ട. അധ്യാപിക,സൗത്ത് ആഫ്രിക്ക), മധുകുമാര്‍ (റിട്ട.എന്‍ടിപിസി), അനില്‍കുമാര്‍,സുനില്‍കുമാര്‍ (സോഫ്റ്റ് വെയര്‍ എൻജിനിയര്‍). മരുമക്കള്‍: പരേതനായ സോമന്‍പിള്ള, അനിതകുമാരി, ശുഭശ്രീ.

വർഗീസ് ചെറിയാൻ

പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്‍റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.

കെ. ടി. തോമസ്

തെക്കുംഭാഗം: കാവാലത്ത് കെ. ടി. തോമസ് (അപ്പച്ചൻ- 87) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കല്ലാനിക്കൽ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ :പരേതയായ മേരി അറക്കുളം മൈലാടൂർ കുടുംബാംഗം. മക്കൾ : ടോമി തോമസ് കാവാലം (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ആലക്കോട്, പ്രസിഡന്‍റ് തെക്കും ഭാഗം സഹകരണബാങ്ക്), ജോസുകുട്ടി, ബേബി തോമസ് (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ, ഇടവെട്ടി പഞ്ചായത്ത്‌), സജി തോമസ് (തലയനാട് ക്ഷീര സംഘം പ്രസിഡന്‍റ്), ജിസ്മോൾ. മരുമക്കൾ: ലാലി നെല്ലിക്കത്തെരുവിൽ (പിഴക്), ജയ്മോൾ നെല്ലിക്കുന്നേൽ (നെയ്യശ്ശേരി), ജോമോൾ എരപ്പൂഴിക്കര (ചെപ്പുകുളം), ബെസി പുത്തൻകുളം (വണ്ടമറ്റം), ജയിൻ പുന്നക്കോട്ടിൽ (തഴുവംകുന്ന്).

കെ.ഇ. ആന്‍റണി

മുട്ടാര്‍: ശ്രാമ്പിക്കല്‍ കണിച്ചേരില്‍ കെ.ഇ. ആന്‍റണി (അന്തോനിച്ചന്‍-82) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിനു മുട്ടാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ എടത്വ കളങ്ങര കുടുംബാംഗം. മക്കള്‍ : അജിമോന്‍ (ഓസ്‌ട്രേലിയ), അനില്‍ (യുകെ), സുനില്‍ (സൗദി), ജിജി സന്‍ജോയ് (യുകെ), സിസ്റ്റര്‍ ആന്‍സിലിന്‍ എസ്എബിഎസ് (ജഗദല്‍പൂര്‍). മരുമക്കള്‍ : ജാന്‍സി വട്ടപ്പറമ്പില്‍ തുരുത്തി (ഓസ്‌ട്രേലിയ), സ്മിത കിഴക്കേക്കര ഇത്തിത്താനം (യുകെ), പുഷ്പ വടക്കേക്കര മണര്‍കാട് (സൗദി), സന്‍ജോയ് ജോര്‍ജ് പുതുപറമ്പില്‍ തോട്ടയ്ക്കാട് (യുകെ). പരേതന്‍ മുട്ടാര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, മരിയാപുരം കാര്‍ഷിക വിപണി മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലളിത ജോസഫ്

കോട്ടയം: കൊടിയന്ത്ര ലളിത ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ഇടയ്ക്കാട്ട് സെന്‍റ് ജോർജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത ജയിംസ് തറയിൽ എക്സ്. എംഎൽയുടെ മകളാണ്. ഭർത്താവ്: അഡ്വ. ഷെവലിയർ ജോയി ജോസഫ് കൊടിയന്ത്ര. മക്കൾ: ബിനു കുര്യൻ, സീനിയർ അഡ്വക്കേറ്റ് ജോസഫ് കൊടിയന്ത്ര, ജയിംസ് കൊടിയന്ത്ര (മാനേജിംഗ് ഡയറക്ടർ, കോൺകോർഡ് എക്സോട്ടിക് വോയേജസ് ലിമിറ്റഡ്). മരുമക്കൾ: ദിലു, മഞ്ജു, സ്വപ്‌ന. മൃതദേഹം ഇന്ന് രാവിലെ 9.30ന് വസതിയിൽ കൊണ്ടുവരും.

സിസ്റ്റർ റേജീസ്

ഇളംതോട്ടം : കാഞ്ഞിരപ്പള്ളി തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമല പ്രൊവിൻസ് അംഗവും കൂവപ്പള്ളി മഠാംഗവുമായ സിസ്റ്റർ റേജീസ് ഇളംതോട്ടം (93) അന്തരിച്ചു. സംസ്കാരം നാളെ 10നു കൂവപ്പള്ളി മഠം ചാപ്പലിൽ ആരംഭിച്ച് 12ന് ബിഷപ് മാർ ജോസ് പുളിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ. പരേത ഇളംതോട്ടം ചാക്കോ - മറിയാമ്മ ദമ്പതികളുടെ മകളാണ്. കുമരകം, പാറമ്പുഴ, വലിയ തോവാള, കൂവപ്പള്ളി, തമ്പലക്കാട്, പൊടിമറ്റം സ്റ്റഡി ഹൗസ്, കമ്പംമെട്ട് എന്നീ മഠങ്ങളിലായി 25 വർഷക്കാലം മദർ സുപ്പീരിയർ ആയും പുന്നത്തറ, പാറേമഠം, കരിക്കാട്ടൂർ, വെളിയനാട്, പാറമ്പുഴ, കട്ടപ്പന, എസ് എച്ച് ജനറലെറ്റ് കോട്ടയം, പഴയിടം, ചെങ്കൽ, വണ്ടൻപതാൽ തുടങ്ങിയ മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ സിസ്റ്റർ ചെറുപുഷ്പം എസ്എച്ച് സഹോദരിയും, സിസ്റ്റർ കൊച്ചുത്രേസ്യ എസ്എച്ച് സഹോദര പുത്രിയും, സിസ്റ്റർ റോസ് റ്റോം എസ്എച്ച്, സിസ്റ്റർ കൊച്ചുറാണി എംഎംഎം, സിസ്റ്റർ ലിസ്റാണി എംഎസ്ജെ എന്നിവർ സഹോദരി പുത്രിമാരും, ഫാ. റെജി പുലിക്കോട് സഹോദരി പുത്രനുമാണ്.

സിസ്റ്റർ മേരി ബ്രൂണോ മുതലക്കുഴിയിൽ എഫ്സിസി

തീക്കോയി: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രൊവിൻസ്, തീക്കോയി ക്ലാരമാംഗമായ സിസ്റ്റർ മേരി ബ്രൂണേ എഫ്സിസി (100) അന്തരിച്ചു. സംസ്‌കാരം നാളെ10 ന് തീക്കോയി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ. പൂഞ്ഞാർ മുതലക്കുഴിയിൽ പരേതരായ മാത്യു ജോസഫ്- ബ്രിജിത്താമ്മ ദമ്പതികളുടെ മകളാണ്. തീക്കോയി സെന്‍റ് മേരിസ് ഹൈസ്‌കൂൾ, സെന്‍റ് ജോർജ് ഹൈസ്‌കൂൾ അരുവിത്തുറ, സെന്‍റ് ജോസഫ് യുപി സ്‌കൂൾ പൂഞ്ഞാർ എന്നീ സ്‌കൂളുകളിൽ അധ്യാപികയായും തീക്കോയി, അരുവിത്തുറ ഹോസ്റ്റൽ, പൂഞ്ഞാർ, പെരിങ്ങളം എന്നീ മഠങ്ങളിൽ സെക്രട്ടറി, ബോർഡിംഗ് മിസ്ട്രസ്, ലൈബ്രേറിയൻ, കൗൺസിലർ, ട്രഷറർ, സോഷ്യൽ വർക്കർ എന്നീ നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: തോമസ് (പൂഞ്ഞാർ), ഫാ. എൻ.ജെ. വർക്കി (ഡൽഹി), സിസ്റ്റർ ഗബ്രിയേൽ (സിഎഫ്എംഎസ്എസ്, പാറാംതോട്), അക്കമ്മ (മംഗലാപുരം), ജോസമ്മ (എറണാകുളം), ബേബിച്ചൻ (പൂഞ്ഞാർ), ജോയിച്ചൻ (പൂഞ്ഞാർ), സിസ്റ്റർ ഡോ. റോസ്‌മേരി (സിഎഫ്എംഎസ്എസ്, ഡറാഡൂൺ), സിസ്റ്റർ ഡോ. സുജിത (എസ്സിഎൻ. ഡാർജലിംഗ്), പരേതരായ ജോസഫ് (പുലിക്കുരുമ്പ), മത്തായി (പുലിക്കുരുമ്പ), പെണ്ണമ്മ (കാഞ്ഞിരപ്പള്ളി ). മൃതദേഹം ഇന്ന് 3.30 ന് തീക്കോയി മഠത്തിൽ കൊണ്ടുവരും.

അന്നക്കുട്ടി

വടക്കാഞ്ചേരി: കുണ്ടന്നൂർ പാണകുന്നേൽ അന്നക്കുട്ടി (85) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് കുണ്ടന്നൂർ പരിശുദ്ധ കർമലമാതാ പള്ളിയിൽ. പരേത കോതനല്ലൂർ ചീനോത്ത് വട്ടുകുളം (തുരുത്തേൽ) കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മക്കൾ: മേഴ്‌സി, ലിൻസി, റോസിലി (ആൻസി), സിസ്റ്റർ ജോയ്‌സി (എസ്എംഎംഐ നാഗ്‌പുർ), ബ്ലെസി. മരുമക്കൾ: ജോർജ് ജോസഫ് (ടോമിച്ചൻ) തോപ്പിൽ മാൻവെട്ടം, ജോസ് വാഴപ്പിള്ളി കോട്ടപ്പടി, ജോൺ മാത്യു (ജോൺസൺ) കൂട്ടൂങ്കൽ കല്ലൂർക്കാട്, ഏബ്രാഹാം ലിങ്കൺ (മനോജ്) പുത്തൂർ മങ്ങാട്.

ജോർജ്

കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാഞ്ഞിരത്തുങ്കൽ എഫ്.കെ. ജോർജ്(79) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പേരാവൂർ മാണിക്കത്താഴെ റിട്ട. അധ്യാപിക ത്രേസ്യാമ്മ. മക്കൾ: സോണിയ (അധ്യാപിക, അസംപ്ഷൻ ഹൈസ്കൂൾ, സുൽത്താൻ ബത്തേരി), പ്രവീണ്‍ (എൻജിനിയർ, സാംസംഗ് ഇന്ത്യ, ബംഗളൂരു). മരുമക്കൾ: പ്രഫ. ഡോ. പി.സി. റോയ് (റിട്ട. പ്രിൻസിപ്പൽ, സെന്‍റ് മേരിസ് കോളജ്, സുൽത്താൻ ബത്തേരി), ഗായത്രി (എൻജിനിയർ, ഓസ്ട്രേലിയ-ന്യൂസിലൻഡ് ബാങ്ക്).

ജോസഫ്

ചുള്ളിക്കര: ചുള്ളിക്കര ജിഎൽപി സ്‌കൂൾ റിട്ട. മുഖ്യാധ്യാപകൻ ഉള്ളാട്ടിൽ പി.യു. ജോസഫ് (85) അന്തരിച്ചു. സംസ്‌കാരം നാളെ 3.30നു ചുള്ളിക്കര സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ചാരാത്ത് കുടുംബാംഗം. മക്കൾ: രാജു (റിട്ട. ഓവർസിയർ, ജലസേചനം), റെജി (റിട്ട. അധ്യാപകൻ), ഷാന്‍റി (അധ്യാപിക ), സോണി (അധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ്, പൂടംകല്ല്). മരുമക്കൾ: ഷൈനി (റിട്ട. അധ്യാപിക), ലിൻഡ, ജോഷി തോമസ് (റിട്ട. അസി. എൻജിനിയർ, പിഡബ്ല്യുഡി), സജി ആനിമൂട്ടിൽ, മഞ്ജു. സഹോദരങ്ങൾ: തോമസ്, ഏലിയാമ്മ (റിട്ട. അധ്യാപിക), കുരുവിള (റിട്ട. അധ്യാപകൻ), സ്റ്റീഫൻ (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്‍റ്) പരേതരായ ലൂക്ക, മത്തായി.

ജോസഫ്

നീലേശ്വരം : പള്ളിക്കര കീക്കരിക്കാട്ട് പി.സി.ജോസഫ് (98) അന്തരിച്ചു. സംസ്‌കാരം നാളെ 10.30നു നീലേശ്വരം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ലൂസി തുമ്പമണ്‍ കരിങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍: രാജി (കണ്ണൂര്‍), സോജി (കുടിയാന്‍മല), റെജി (എറണാകുളം), സജി (ശ്രീകണ്ഠാപുരം), സുജ (എറണാകുളം), സൈജു (നീലേശ്വരം), ലിജി (കോഴിക്കോട്), റോജി (കാസര്‍ഗോഡ്), ജീമോള്‍ (കോഴിക്കോട്), പരേതനായ ഷാജി. മരുമക്കള്‍: സൂസന്‍ കുത്തുകല്ലുങ്കല്‍, ജോസഫ് ചാണ്ടി തൊട്ടുവേലില്‍, മെറി ഏറത്ത്, സണ്ണി തെക്കുപുറത്ത്, ജോസഫ് മാത്യു തൊടുകയില്‍, ലേഖ വടക്കേമണ്ഡപത്തില്‍, ജോളി ചക്കുളിക്കല്‍, ഷെന്‍സി തടിക്കല്‍, വിന്‍സന്‍റ് മാത്യു മഠത്തിക്കുന്നേല്‍, പരേതനായ ബാബു ഇരുപ്പക്കാട്ട്.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

10-09-2026

മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടല്ലോ? പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി

 സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഡബ്ബിംഗ്ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്‍റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്‍റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവച്ച് "ഇപ്പോൾ കറണ്ട് എവിടെ?" എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്‍റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് "എല്ലാ മലയാളികൾക്കും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഇന്ദിരാ പവർകട്ട് ആശംസകൾ" എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു.

10-09-2026

മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടല്ലോ? പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി

 സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഡബ്ബിംഗ്ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്‍റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്‍റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവച്ച് "ഇപ്പോൾ കറണ്ട് എവിടെ?" എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്‍റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് "എല്ലാ മലയാളികൾക്കും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഇന്ദിരാ പവർകട്ട് ആശംസകൾ" എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

10-09-2026

റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ സമാപിച്ചു

ന്യൂയോർക്ക്: റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.

വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്‌വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്‍റെ ഭാഗമായി നടന്നു.

പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.

വേദനയിൽ കൂടെയുണ്ടാകുന്ന അമ്മയാണ് കന്യകാമറിയമെന്നും അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്‍റെ അമ്മയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

10-09-2026

ഒറ്റ വീസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ കാണാം; ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ

റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി ഉ‌ടൻ യാഥാർഥ്യത്തിലേക്ക്.

യൂറോപ്യൻ രാജ്യങ്ങളിലെ ഷെംഗൻ വീസ മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റിൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.

റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

10-09-2026

റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ സമാപിച്ചു

ന്യൂയോർക്ക്: റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.

വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്‌വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്‍റെ ഭാഗമായി നടന്നു.

പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.

വേദനയിൽ കൂടെയുണ്ടാകുന്ന അമ്മയാണ് കന്യകാമറിയമെന്നും അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്‍റെ അമ്മയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

10-09-2026

ഓണാഘോഷം സംഘടിപ്പിച്ച് ഐഒസി മാൾട്ട

വലേറ്റ: മാൾട്ടയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (OICC)  നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ മാൾട്ടയിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഓണാഘോഷം കൂടിയായിരുന്നു ഇത്.

മാൾട്ടയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, വിവിധ സഭകളിൽ നിന്നുള്ള വൈദിക ശ്രേഷ്ഠർ, Community Police പ്രതിനിധികൾ, OICC തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Hon. Dr. Malcolm Paul Agius Galea, Minister for Arts, Culture and National Heritage ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഒഐസിസി മാൾട്ട പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്‍റർ സോൺ  പ്രസിഡന്റ് ബിജോ ജോൺ സ്വാഗതം ആശംസിച്ചു.

Community Police പ്രതിനിധി  Johnathan, Jacobite Church ലെ Rev. Fr. Jinu, indian Orthodox Church ലെ Rev. Fr. George Mathew, Overseas Congress പ്രതിനിധി Binder Singh എന്നിവർ ആശംസകൾ നേർന്നു.

OICC Malta General Secretary Sibin T. Varghese, Treasurer Rosh Babu, Secretary Dalia Das, Tom Jacob, Stijo Mathew, OICCയുടെ National, Regional തലങ്ങളിലെ ഭാരവാഹികൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെയും സംഘടനയുടെ പ്രവർത്തനങ്ങളെയും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു. 

ചടങ്ങിന്‍റെ ഭാഗമായി ഒഐസിസി മാൾട്ടയുടെ സ്നേഹോപഹാരങ്ങൾ വിശിഷ്ടാതിഥികൾക്ക് കൈമാറി. ഓണപ്പെരുമ വിളിച്ചോതുന്ന ഓണസദ്യ, തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഓണം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

മാൾട്ടയിലെ Rockstar Band Malta അവതരിപ്പിച്ച ഗാനസന്ധ്യയും ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായി. ഏകദേശം 200-ഓളം ആളുകൾ പങ്കെടുത്ത ഓണാഘോഷം ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ വൻ വിജയമായി മാറി.

പ്രവാസി സമൂഹത്തിന്‍റെ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്നും സംഘാടകർ അറിയിച്ചു.

09-09-2026

സിഡ്‌നിയിൽ ഡബ്ല്യുഎംസി ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ (ഡബ്ല്യുഎംസി) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഷാനു മജീദ് ചെയർമാനായും അസ്‌ലം ബഷീർ പ്രസിഡന്‍റായും ഡോ. ഷിനു കിരൺ സെക്രട്ടറിയായും ചുമതലയേറ്റു.

മറിയം കാദിരി ട്രഷറർ, കിരൺ ജിനാൻ വൈസ് പ്രസിഡന്‍റ്, എസ്.ആർ. അഫ്സൽ ജോയിന്‍റ് സെക്രട്ടറി, ലിസ ബിനു, വിപിൻ കെന്നത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. ടി.കെ. ആഷിക്, ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്.

ഫാർ ഈസ്റ്റ് റീജിയൻ സന്ദർശനത്തിന്‍റെ ഭാഗമായി സിഡനിയിൽ എത്തിയ ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്ക് സിഡനി പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

 

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

09-09-2026

പേവിഷബാധയേറ്റ പൂച്ച അപകടകാരിയാണോ?

പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ്‌ എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ്‌ ലക്ഷണങ്ങളാണ്. മനുഷ്യനു‌ വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്‌ക്ക്‌ ഹൈഡ്രോഫോബിയ എന്ന പേരു‌ വന്നത്‌.

ലക്ഷണങ്ങൾ

നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് ‌ കല്ലും തടിക്കഷ്‌ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്‌ക്കുമ്പോഴുള്ള ശബ്ദത്തിന്‌ വ്യത്യാസമുണ്ടാകും. ഉമിനീര്‍ ഇറക്കാന്‍ കഴിയാതെ പുറത്തേക്ക്‌ ഒഴുകും.


ശാന്തരൂപത്തില്‍ അനുസരണക്കേട്‌ കാട്ടാറില്ല. ഉടമസ്ഥനോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുകയും നക്കുകയും ചെയ്‌തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.


പൂച്ചയെ സൂക്ഷിക്കുക!


പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.

കന്നുകാലികളിൽ

കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്‌മ, അക്രമവാസന, ഇടവിട്ട്‌ മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.


നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില്‍ അധികവും.

രോഗനിര്‍ണയം

മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്‌ ഒരു പരിശോധനയും നിലവിലില്ല. പോസ്‌റ്റ്‌മോര്‍ട്ടം സമയത്ത്‌ തലച്ചോറിലെ ഹൈപ്പോതലാമസില്‍ നിന്നു സാമ്പിള്‍ ശേഖരിച്ച്‌ ഫ്‌ളൂറസന്‍റ് ആന്‍റി ബോഡി ടെസ്‌റ്റ്‌ നടത്തി തലച്ചോറില്‍ വൈറസിന്‍റെ ആന്‍റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്‌.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

09-09-2026

പേവിഷബാധയേറ്റ പൂച്ച അപകടകാരിയാണോ?

പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ്‌ എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ്‌ ലക്ഷണങ്ങളാണ്. മനുഷ്യനു‌ വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്‌ക്ക്‌ ഹൈഡ്രോഫോബിയ എന്ന പേരു‌ വന്നത്‌.

ലക്ഷണങ്ങൾ

നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് ‌ കല്ലും തടിക്കഷ്‌ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്‌ക്കുമ്പോഴുള്ള ശബ്ദത്തിന്‌ വ്യത്യാസമുണ്ടാകും. ഉമിനീര്‍ ഇറക്കാന്‍ കഴിയാതെ പുറത്തേക്ക്‌ ഒഴുകും.


ശാന്തരൂപത്തില്‍ അനുസരണക്കേട്‌ കാട്ടാറില്ല. ഉടമസ്ഥനോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുകയും നക്കുകയും ചെയ്‌തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.


പൂച്ചയെ സൂക്ഷിക്കുക!


പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.

കന്നുകാലികളിൽ

കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്‌മ, അക്രമവാസന, ഇടവിട്ട്‌ മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.


നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില്‍ അധികവും.

രോഗനിര്‍ണയം

മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്‌ ഒരു പരിശോധനയും നിലവിലില്ല. പോസ്‌റ്റ്‌മോര്‍ട്ടം സമയത്ത്‌ തലച്ചോറിലെ ഹൈപ്പോതലാമസില്‍ നിന്നു സാമ്പിള്‍ ശേഖരിച്ച്‌ ഫ്‌ളൂറസന്‍റ് ആന്‍റി ബോഡി ടെസ്‌റ്റ്‌ നടത്തി തലച്ചോറില്‍ വൈറസിന്‍റെ ആന്‍റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്‌.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പുല്ലുകാട്ടച്ചൻ പാടി, രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ...
യവനകഥയേക്കാൾ സംഗീതസാന്ദ്രം, അന്നയിലെ മറ്റൊരു വിസ്മയം
ഒരു മിനിട്ടിൽ തുടങ്ങി അരനൂറ്റാണ്ടിലേറെ; ഇതാണ് മമ്മൂട്ടി മാജിക്!
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up