ADVERTISEMENT

Close
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

പ്രഭാതഭക്ഷണപദ്ധതി ആരംഭിച്ചു

പരിയാരം: പരിയാരം പഞ്ചായത്ത് കൊന്നക്കുഴി ഗവ. എൽപി സ്കൂളിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണപദ്ധതി ആരംഭിച്ചു. പ്രസിഡന്‍റ് ഷാജി ജോസഫ് മാടോന പദ്ധതി ഉദ് ഘാടനം ചെയ്തു .പഞ്ചായത്ത് പദ്ധതിപ്രകാരം രാവിലെ എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം കൊടുത്ത് കുട്ടികളെ ഊർജസ്വലരാക്കാനുള്ള പദ്ധതിയാണിത്.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്‌ ണു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. ടെൻസൻ, വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി. ബി. നിഷ, നൂൺ മീൽ ഓഫീസർ മുഹമ്മദ് നിസാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ സ്മിത ജോയ്, പിടിഎ പ്രസിഡന്‍റ് ടി.എസ്. സതീഷ്, എംപിടിഎ പ്രസിഡന്‍റ് എ.ജി. സൗഭാഗ്യ, ലിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

വാഹനാപകടത്തിൽ പരിക്കേറ്റയാൾ പരിശോധനയ്ക്കിടെ മരിച്ചു

പൂവാർ: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. കരുംകുളം പള്ളം ഷിംലി സദനത്തിൽ സ്റ്റാൻലി (59) യാണ് മരിച്ചത്. സംസ്‌കാരം ഇന്ന് 10 ന് പുതിയതുറ സെന്‍റ് നിക്കോളസ് ദേവാലയത്തിൽ.

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച്ച രാവിലെ വീട്ടിലേക്ക് മടങ്ങവെ മെഡിക്കൽ കോളജിന് സമീപം വച്ച് മറ്റൊരു സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ഇടത് കാലിന് പരിക്കേറ്റിരുന്നു. അതിനുശേഷം വീട്ടിലെത്തിയ സ്റ്റാൻലിയെ പരിശോധനയ്ക്കായി ഉച്ചയോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: ഷെർളി ഒളിവർ. മക്കൾ: ഷിംലി സ്റ്റാൻലി, ഷാരോൺ സ്റ്റാൻലി.

Kollam

കുണ്ടറയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ എംവിഡിയുടെ ഇടപെടൽ

കുണ്ടറ : ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ എംവിഡിയുടെ ഇടപെടല്‍. കുണ്ടറയുടെ എല്ലാ പ്രദേശങ്ങളിലും നിരന്തരം ഗതാഗതക്കുരുക്കാണ്. പ്രത്യേകിച്ചും ആറുമുറിക്കട മുതല്‍ കേരളപുരം വരെയുള്ള ഭാഗങ്ങളില്‍. ആറുമുറിക്കട മുതല്‍ ഇളമ്പള്ളൂര്‍വരെ ബദല്‍ സംവിധാനമായ കനാല്‍ റോഡ് മുന്‍ ഗവണ്‍മെന്‍റ് സഞ്ചാരയോഗ്യമാക്കിയെങ്കിലും നിലവില്‍ വീണ്ടും ഉപയോഗശൂന്യമായി.

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്കിന് ഒന്നാമത്തെ കാരണം. എങ്കിലും ഉള്ള സാഹചര്യത്തില്‍നിന്നുകൊണ്ട് ഗതാഗതം ക്രമീകരിക്കുവാന്‍ വേണ്ടി പ്രധാന ജംഗ്ഷനുകളില്‍നിന്നു ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭഘട്ടമായി കുണ്ടറ പള്ളിമുക്ക് ജംഗ്ഷനില്‍നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ബസ്റ്റോപ്പ് സ്വകാര്യ വ്യക്തിയുടെ പൂട്ടി കിടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ മുന്നിലേക്ക് മാറ്റി.

എംവിഡി ബോര്‍ഡ് സ്ഥാപി ച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ എംവിഡി ഉദ്യോഗസ്ഥര്‍ ബസുകാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ പരിഷ്‌കരണത്തെ തിരസ്‌കരിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന താക്കീത് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞത്. ഇന്നലെ മുതല്‍ യാത്രക്കാര്‍ ഈ സ്ഥലത്തു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 

Pathanamthitta

ജീവനും കൃഷിയും കവർന്ന് വന്യമൃഗങ്ങൾ

കാടിറങ്ങും ഭീതി-2

കോന്നി: പത്തനംതിട്ട ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലകൾകൂടി ഏറ്റെടുത്ത് വനാതിർത്തി കൂട്ടുന്നതിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയെന്നതാണ് നയം. എന്നാൽ വനാതിർത്തി പങ്കിടുന്ന മേഖലയിലെ ജനങ്ങൾക്ക് എന്തു സംരക്ഷണമാണ് നൽകുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. കോന്നി, റാന്നി, അച്ചൻകോവിൽ വനമേഖലകളോടു ചേർന്നുകിടക്കുന്ന ജില്ലയിലെ ഗ്രാമങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത് ഭീതിയുടെ നിഴലിലാണ്.

പത്തനംതിട്ട ജില്ലയുടെ ആകെ വിസ്തൃതിയുടെ 52 ശതമാനത്തോളവും (1,500 ചതുരശ്ര കിലോമീറ്ററിലധികം) വനമേഖലയാണ്. എന്നാൽ വനത്തിനുള്ളിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണ, കുടിവെള്ള ക്ഷാമവും വന്യമൃഗങ്ങളെ വൻതോതിൽ ജനവാസ മേഖലകളിലേക്ക് നയിക്കുന്നു. വനാതിർത്തി വിട്ട് മൃഗങ്ങൾ നാട്ടിലേക്ക് സ്ഥിരമായി ഇറങ്ങിത്തുടങ്ങിയതോടെ നാട് ഇനി അവർക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് വനംവകുപ്പ് നിലപാട്.

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പത്തനംതിട്ട ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.

സമീപകാല കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിവർഷം ശരാശരി 80 മുതൽ 100 വെര ആളുകൾ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി വനം ഡിവിഷനുകളിൽ മാത്രം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കാട്ടാന, കാട്ടുപന്നി, പുലി ആക്രമണങ്ങളിൽ എട്ടു പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും അമ്പതിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തു തന്നെ കാട്ടാന ആക്രമണം ഏറ്റവും കൂടുതലുണ്ടായ വില്ലേജുകളിൽ മൂന്നാം സ്ഥാനമാണ് ചിറ്റാറിന്. 2008 മുതൽ 2025 വരെയുള്ള പഠനത്തിൽ ചിറ്റാറിൽ 79 കാട്ടാന ആക്രമണങ്ങൾ ആളുകൾക്കു നേരേയുണ്ടായെന്നാണ് കണക്ക്. ഏഴാം സ്ഥാനത്തുള്ളത് കോന്നി അരുവാപ്പുലം വില്ലേജാണ്. അരുവാപ്പുലത്ത് 54 പേർക്കുനേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.

സാന്പത്തികാടിത്തറ തകർന്നു

കാർഷികവൃത്തിയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന മലയോര മേഖലകൾ ഇന്ന് ഊഷര ഭൂമിയാണ്. കർഷകർ കൃഷി ഉപേക്ഷിച്ചതോടെ അവരുടെ സാന്പത്തികാടിത്തറ തകർന്നു.

റബർ, കപ്പ, വാഴ, തെങ്ങ് തുടങ്ങിയ പരന്പരാഗത കൃഷികൾ ഒന്നുംതന്നെ നടത്താനാകുന്നില്ല. ഇക്കാലയളവിൽ വന്യമൃഗശല്യം കാരണം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്‌ടമാണ് കർഷകർക്കുണ്ടായത്. ഒരുകാലത്ത് സമൃദ്ധമായ കാർഷിക സംസ്കാരമുണ്ടായിരുന്ന കൊക്കാത്തോട്, തണ്ണിത്തോട് മേഖലകൾ ഇന്ന് വന്യമൃഗ ഭീതിയിൽ ആളൊഴിയുകയാണ്. കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ആക്രമണം കാരണം പലരും വിളവിറക്കുന്നത് പൂർണമായി നിർത്തി. കാടിറങ്ങിയ കാട്ടുപന്നി വർഷങ്ങളായി നാട്ടിൻപുറത്താണ് താമസമെങ്കിലും ഇവയ്ക്കു കാട്ടുപന്നിയുടെ സംരക്ഷണം ലഭിക്കുന്നു. നാട്ടിൽ കഴിയുന്ന മനുഷ്യന് മൃഗങ്ങളിൽനിന്നു യാതൊരു സംരക്ഷണവുമില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലകളിൽ മാത്രം ഏകദേശം 450 മുതൽ 500 ഹെക്‌ടറോളം കൃഷിഭൂമിയാണ് വന്യമൃഗ ആക്രമണത്തിൽ പൂർണമായോ ഭാഗികമായോ നശിച്ചത്. കർഷകർക്കുണ്ടായ സാമ്പത്തികനഷ്‌ടം മൂന്നു കോടിയിലധികം രൂപയാണ്. ഫലവൃക്ഷങ്ങളായ തെങ്ങ്, കുലച്ച വാഴകൾ, ഏക്കറുകണക്കിന് കപ്പ (മരച്ചീനി), വിളവെടുപ്പിന് പാകമായ ചേന, കാച്ചിൽ, പൈനാപ്പിൾ, റബർ തൈകൾ, ഏലം എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

സന്ധ്യക്കു മുന്പേ വീടണയണം

മലയോര മേഖലയിലുള്ളവർ സന്ധ്യക്കു മുന്പേ വീടണയുന്നതാണ് ഇപ്പോഴത്തെ രീതി. കാൽനട മാത്രമല്ല, വാഹനങ്ങളിൽ പോലും വനാതിർത്തി മേഖലകളിലൂടെ സഞ്ചരിക്കാനാകില്ല. ഏറെ സൂക്ഷിക്കേണ്ടത് ഇരുചക്രവാഹന യാത്രക്കാരാണ്. പകൽ പോലും കാട്ടാനയുടെ ശല്യം ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. ഓട്ടോറിക്ഷകളിലും മറ്റു ചെറുവാഹനങ്ങളിലും കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്ന രക്ഷിതാക്കൾ നെഞ്ചിടിപ്പോടെയാണ് പകൽ കഴിച്ചുകൂട്ടുന്നത്.

സോളാർ വേലികളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ആനകൾ വേഗത്തിൽ നാട്ടിലിറങ്ങുന്നു. ഇതു കാരണം വീടിനു സമീപത്തെ നടവഴികളിൽ പോലും ഇറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്.
വനത്തിനുള്ളിലെ ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ അതിലും ദാരുണമാണ്. കാട്ടാനയുടെ ശല്യം ആദിവാസികൾക്കു നേരേയും ഉണ്ടാകുന്നുണ്ട്.

തേൻ, ഈറ്റ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന ഊരുകാർക്ക്, കാട്ടിൽ വന്യമൃഗസാന്നിധ്യം വർധിച്ചതോടെ വനത്തിനുള്ളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
ളാഹയിലെ ഊരുകളിൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആനകളുടെയും പുലികളുടെയും സാന്നിധ്യം വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.

തണ്ണിത്തോട്ടിൽനിന്നു കോന്നിയിലേക്കുള്ള വനപാതയിലെ രാത്രിയാത്ര അത്യന്തം അപകടകരമാണ്. സന്ധ്യമയങ്ങുന്നതോടെ കാട്ടാക്കൂട്ടം പ്രധാന റോഡിലേക്ക് ഇറങ്ങുന്നതുമൂലം മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെടുന്നത്. പയ്യനാമൺ, അതുമ്പുംകുളം മേഖലകളിലെ പല വനാതിർത്തികളിലും സ്ഥാപിച്ച സോളാർ വേലികൾ ദീർഘകാലമായി അറ്റകുറ്റപ്പണി നടത്താതെ കാടുകയറി നശിച്ചതാണ് മൃഗങ്ങൾ എളുപ്പത്തിൽ നാട്ടിലേക്കിറങ്ങാൻ കാരണം.

പുനരധിവാസ പദ്ധതികളും പാളി

വനമേഖലകളിലെ ഗ്രാമങ്ങളിൽനിന്ന് റീബിൽഡ് കേരള പദ്ധതി ഒഴിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാർ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ പദ്ധതിയിൽ ഗുണഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കാനായില്ല. മതിയായ നഷ്‌ടപരിഹാരത്തുക ലഭിക്കാതെ വന്നതോടെ ഏറെപ്പേരും സ്ഥലം വിട്ടുകൊടുക്കാൻ തയാറായില്ല. എന്നാൽ, പലയിടങ്ങളിലും കാട്ടുമൃഗ ഭീതി കാരണം പലരും വീടൊഴിഞ്ഞിരിക്കുകയാണ്. കോന്നിയിൽ മണ്ണീറ മേഖലയിൽ ഇത്തരത്തിൽ നിരവധി വീടുകൾ അടഞ്ഞുകിടക്കുകയാണ്. ആളുകൾ ഒഴിഞ്ഞ് കാട് പടർന്നുപന്തലിക്കുന്നതോടെ വന്യമൃഗങ്ങൾക്കു താവളം ഒരുങ്ങുകയും ചെയ്യും.

Idukki

ഓണ വിപണി: കൃഷി വകുപ്പിന് 36.53 ലക്ഷം രൂപ വിറ്റുവരവ്

തൊടുപുഴ: ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ജില്ലയിലെ കര്‍ഷകരില്‍നിന്നു ശേഖരിച്ചത് 47.9 ലക്ഷം രൂപയുടെ കാര്‍ഷികോത്പന്നങ്ങള്‍. വകുപ്പിന്‍റെ ഓണസമൃദ്ധി ഓണച്ചന്തകള്‍ വഴിയാണ് ഉത്പന്നങ്ങൾ വിറ്റഴിച്ചത്. ആകെ 84 ഓണച്ചന്തകളാണ് ജില്ലയില്‍ തുറന്നത്. 52 ഓണസമൃദ്ധി സ്റ്റാളുകളാണ് കൃഷി വകുപ്പ് ജില്ലയില്‍ നേരിട്ട് നടത്തിയത്. ഇതിനു പുറമേ ഹോര്‍ട്ടി കോര്‍പ് 25 സ്റ്റാളുകളും വിഎഫ്പിസികെ ഏഴ് സ്റ്റാളുകളും തുറന്നു.

56 ഇനങ്ങളിലായി 73.5 ടണ്‍ പച്ചക്കറിയാണ് കര്‍ഷകരില്‍നിന്ന് കൃഷി വകുപ്പ് സംഭരിച്ചത്. ഇതിന് 40.17 ലക്ഷം രൂപ ചെലവഴിച്ചു. പഴങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവ 2.16 ലക്ഷം രൂപയുടെയും തേങ്ങ, അരി എന്നിവ 5.48 ലക്ഷം രൂപയുടെയും സംഭരിച്ചു. കര്‍ഷകരില്‍നിന്ന് 10 ശതമാനം അധിക വില നല്‍കി സംഭരിച്ച ഉത്പന്നങ്ങള്‍ 30 ശതമാനംവരെ വിലക്കുറവിലാണ് ജനങ്ങള്‍ക്ക് നല്‍കിയത്. 36.53 ലക്ഷം രൂപവിറ്റുവരവ് നേടി. ഏഴ് ബ്ലോക്കുകളിലായി 9821 ഉപഭോക്താക്കളാണ് കൃഷി വകുപ്പിന്‍റെ സ്റ്റാളുകള്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങിയത്.

ഏറ്റവും കൂടുതല്‍ ഉത്പന്ന ശേഖരണം നടത്തിയത് കട്ടപ്പന ബ്ലോക്കിലാണ്. 10.78 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഇവിടെ ശേഖരിച്ചു. 8.11 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. സംഭരിച്ച ഉത്പന്നങ്ങളുടെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.

വിഎഫ്പിസികെ 117 കര്‍ഷകരില്‍നിന്നായി 6.25 ടണ്‍ നാടന്‍ ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണികളില്‍ എത്തിച്ചു. വട്ടവടയില്‍നിന്നുള്ള ശീതകാല പച്ചക്കറികള്‍ 2.3 ടണ്‍, ഹോര്‍ട്ടികോര്‍പ് വഴി മറുനാടന്‍ ഇനങ്ങള്‍ 4.5 ടണ്‍ എന്നിങ്ങനെയാണ് വിഎഫ്പിസികെ സ്റ്റാളുകളിലൂടെ വിപണിയില്‍ എത്തിച്ചത്. 1,300 ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങിയതിലൂടെ 6.1 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.

അടിമാലി, രാജാക്കാട്, തോപ്രാംകുടി, തങ്കമണി, ഉടുമ്പന്നൂര്‍, കോടിക്കുളം, മുട്ടം എന്നിവിടങ്ങളിലാണ് വിഎഫ്പിസികെ സ്റ്റാളുകള്‍ തുറന്നത്. ഹോര്‍ട്ടികോര്‍പ്പിന് ജില്ലയില്‍ 25 ഓണസമൃദ്ധി സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.

കുടുംബശ്രീ നേടിയത് 62 ലക്ഷം

ഇടുക്കി: ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകി കുടുംബശ്രീ നേടിയത് 62 ലക്ഷം. ഓണം മേളകള്‍, ഓണക്കിറ്റ്, ഓണസദ്യ വിതരണം എന്നിവയിലൂടെയാണ് ലക്ഷങ്ങളുടെ വിറ്റുവരവ് ഇത്തവണ കുടുംബശ്രീ നേടിയത്. ജില്ലാതലം ഉള്‍പ്പെടെ സംഘടിപ്പിച്ച 107 ഓണം വിപണന മേളകളിലൂടെ 62,48,300 രൂപയാണ് നേടിയത്.

അവശ്യസാധനങ്ങളും നാടന്‍ ഉത്പന്നങ്ങളും ന്യായവിലയില്‍ ജനങ്ങളിലെത്തിക്കാന്‍ കുടുംബശ്രീ ചന്തകള്‍ക്ക് സാധിച്ചു. ഇതിനു പുറമേ ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ മാത്രം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ 250, 500, 700 രൂപ നിരക്കുകളിലുള്ള 39,37,850 രൂപയുടെ 7,710 കിറ്റുകള്‍ കുടുംബശ്രീ സിഡിഎസുകള്‍വഴി കുടുംബങ്ങളിലെത്തിച്ചു. ഓണഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കുടുംബശ്രീ ഓണസദ്യയും ഒരുക്കി.

ജില്ലയിലെ 38 കുടുംബശ്രീ യൂണിറ്റുകള്‍വഴി ഇക്കുറി 12,943 സദ്യയാണ് വിളമ്പിയത്. ആകെ 27,17,350 രൂപയുടെ ഓണസദ്യ കുടുംബശ്രീ വില്‍പ്പന നടത്തി.

ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായതാണ് വലിയ നേട്ടത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.

Alappuzha

വെള്ളപ്പൊക്കത്തെ അതിജീവിച്ച ബന്ദിപ്പൂക്കൾ വിളവെടുത്ത് അധ്യാപകരും വിദ്യാര്‍ഥികളും

എടത്വ: മുട്ടാര്‍ സെന്‍റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ ഓണത്തിനു വിളവെടുക്കാനായി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്നു തയ്യാറാക്കിയ ബന്ധിപ്പൂകൃഷിയുടെ വിളവെടുപ്പ് നടന്നു.

പെട്ടെന്നുണ്ടായ പ്രളയത്തില്‍ സ്‌കൂളും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള്‍ രകക്ഷാ കര്‍ത്താക്കളും അധ്യാപകരും ചേര്‍ന്നു ബന്ധിച്ചെടികള്‍ തട്ടു നിർമിച്ച് ഉയര്‍ത്തി വച്ചു സംരക്ഷിച്ചു.
പ്രതികൂല കാലാവസ്ഥ മൂലം ഓണത്തിനു പൂക്കള്‍ പാകമായില്ല. ഇപ്പോള്‍ നല്ല രീതിയില്‍ പാകമായ പൂക്കളുടെ വിളവെടുപ്പ് ഇന്നലെ നടത്തി. ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ വി. തടത്തില്‍ നിര്‍വഹിച്ചു.

ആദ്യവില്‍പന മുട്ടാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍ ഒറിയോ ഫ്‌ളവര്‍ ഷോപ്പ് ഉടമ പയസിന് നല്‍കി നിര്‍വഹിച്ചു.
അസി.മാനേജര്‍ ഫാ. അജോ കൊല്ലംപറമ്പിൽ, ഹെഡ്മിസ്ട്രസ് ആന്‍സി എം. ജോസഫ്, പിടിഎ പ്രസിഡന്‍റ് റിബിന്‍ സി. ജോണ്‍, സെക്രട്ടറി ജിമിന്‍ ജോസ്, എംപിടിഎ പ്രസിഡന്‍റ് ശ്രീജ യശോദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Kottayam

പോക്സോ കേസ് പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

ചെങ്ങന്നൂർ: എട്ടു വയസുകാരി ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എണ്ണക്കാട് വില്ലേജ് ബുധനൂർ മുറിയിൽ വാലുപറമ്പ് വീട്ടിൽ ബിജുവിനെയാണ് (47) ചെങ്ങന്നൂർ സ്പെഷൽ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്.

2023 ഓഗസ്റ്റ് 22ന് പ്രതിയുടെ ബന്ധുവീട്ടിൽവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മാന്നാർ എസ്ഐ ആയിരുന്ന പി.ടി. ബിജുക്കുട്ടനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ എം.എച്ച്. അബു, മുൻ പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ എന്നിവർ ഹാജരായി.

Ernakulam

മെട്രോ അലൈൻമെന്‍റിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ ഇല്ല

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട പാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി. അത്താണിയിൽ നിന്ന് ദേശീയപാതവഴി മെട്രോപാത നിർമിക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവും സ്ഥലമേറ്റെടുക്കലിന്‍റെ ബുദ്ധിമുട്ടുകളും അടക്കമുള്ള തടസങ്ങൾ ഉന്നയിച്ചാണ് റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയത്. അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.

അങ്കമാലിയിലെയും സമീപ നഗരങ്ങളിലെയും പ്രദേശവാസികളും ജോലിക്കാരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനായി മെട്രോ ടെർമിനൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അങ്കമാലി മെട്രോ ആക്ഷൻ കൗൺസിൽ അടക്കം ഇതിനുവേണ്ടി ശക്തമായ സമ്മർദം ചെലുത്തുകയും മുഖ്യമന്ത്രിയ്ക്കടക്കം നിവേദനം നൽകുകയും ചെയ്തിരുന്നു. സ്ഥലം എംഎൽഎകൂടിയായ മന്ത്രി റോജി എം.ജോൺ അടക്കം ആവശ്യം മുന്നോട്ടുവച്ചെങ്കിലും ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്‍റ് പ്രായോഗികല്ലെന്ന നിലപാടാണ് കെഎംആർഎൽ സ്വീകരിച്ചത്.

ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം, നായത്തോട് വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്‍റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്‍റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്‍റ് മാപ് തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കി. ഡിപിആറിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. തുടർന്ന് ഡിപിആർ കേന്ദ്രനഗരമന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി നേടണം. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കുക.

കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭ പാത
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭപാതയും ടെർമിനലും വരുന്നത് ഈ അലൈൻമെന്‍റിലാണ്. ആലുവയിൽ നിന്ന് എൻഎച്ച് 544 ലൂടെ കരിയാട് വരെ എലിവേറ്റഡ് പാതയും പിന്നീട് വിമാനത്താവളത്തിന്‍റെ ഭാഗത്ത് മൂന്നു കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. വിമാനത്താവള ടെർമിനൽ സ്റ്റേഷനും നെടുമ്പാശേരി റെയിൽവേ സ്റ്റേഷനും മണ്ണിനടിയിൽ ആയിരിക്കും. വിമാനത്താവളത്തിനപ്പുറത്തുവച്ച് പാത വീണ്ടും ഉയർന്ന് എലിവേറ്റഡ് ആകും. നായത്തോട്, കവരപ്പറമ്പ്, അരീക്കൽ എന്നിവിടങ്ങിലൂടെ എലിവേറ്റഡ് പാതയായി കരയാംപറമ്പിൽ അവസാനിക്കും.

വടക്കൻ മേഖല കുതിക്കും
കൊച്ചി: കൊച്ചി വിമാനത്താവളം, അങ്കമാലി ടൗൺ എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോൾ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും. അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്കായി പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കടുത്ത യാത്ര ദുരുതമാണ് ഇവർ അഭിമുഖീകരിക്കുന്നത്. മെട്രോ വന്നാൽ യാത്രാദുരിതത്തിനു പരിഹാരമാകും.

Thrissur

പ്രഭാതഭക്ഷണപദ്ധതി ആരംഭിച്ചു

പരിയാരം: പരിയാരം പഞ്ചായത്ത് കൊന്നക്കുഴി ഗവ. എൽപി സ്കൂളിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണപദ്ധതി ആരംഭിച്ചു. പ്രസിഡന്‍റ് ഷാജി ജോസഫ് മാടോന പദ്ധതി ഉദ് ഘാടനം ചെയ്തു .പഞ്ചായത്ത് പദ്ധതിപ്രകാരം രാവിലെ എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം കൊടുത്ത് കുട്ടികളെ ഊർജസ്വലരാക്കാനുള്ള പദ്ധതിയാണിത്.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്‌ ണു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. ടെൻസൻ, വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി. ബി. നിഷ, നൂൺ മീൽ ഓഫീസർ മുഹമ്മദ് നിസാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ സ്മിത ജോയ്, പിടിഎ പ്രസിഡന്‍റ് ടി.എസ്. സതീഷ്, എംപിടിഎ പ്രസിഡന്‍റ് എ.ജി. സൗഭാഗ്യ, ലിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Palakkad

അപകടക്കെണിയൊരുക്കി കൊപ്പത്തെ സിഗ്നൽ ലൈറ്റ്

ഷൊർണൂർ: ദുരന്തത്തിലേക്കു കൈ നീട്ടി കൊപ്പത്ത് സിഗ്നൽ ലൈറ്റ്.

കൊപ്പം ജംഗ്ഷനിൽ ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന പ്രധാനപാതയിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് സിഗ്നൽ ലൈറ്റ്. ആടിയുലഞ്ഞ് തറപറ്റാറായ നിലയിൽ നിൽക്കുന്ന ഇതിന്‍റെ ഇരുമ്പുതൂണ് ഏതുനിമിഷവും മറിഞ്ഞുവീഴാം.

ഭയത്തോടെ മാത്രമേ ഇപ്പോൾ ഇതിനടിയിലൂടെ സഞ്ചരിക്കാനാവൂ. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ നിരന്തരം ഗതാഗതത്തിരക്കുള്ള പാതയിലാണ് ഈ അപകടക്കെണി. കാറ്റടിച്ചാലോ വലിയൊരു വാഹനം തട്ടിയാലോ തകർന്നുവീഴാവുന്ന മട്ടിലാണ് ഇതിന്‍റെ ഇപ്പോഴത്തെ നിൽപ്പ്.

സ്കൂൾകുട്ടികൾ, മുതിർന്നവർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങി നിരവധി ജീവനാണ് ഓരോ നിമിഷവും ഇതിനടിയിലൂടെ കടന്നുപോകുന്നത്. അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലാത്ത സ്ഥിതിയാണ്.

Malappuram

അധ്യാപനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും ഡോ. ബിന്ദു ജയകുമാറിന്‍റെ മേഖല

മൂര്‍ക്കനാട്: സ്‌കൂള്‍ അധ്യാപിക എന്നതിനപ്പുറം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അരീക്കോട് മൂര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യോളജി വിഭാഗം അധ്യാപിക ഡോ. ബിന്ദു ജയകുമാറിന് ഒടുവില്‍ മികച്ച അധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും.

2020 ല്‍ എഎച്ച്എസ്ടിഎയുടെ ഏറ്റവും നല്ല അധ്യാപികക്കുള്ള അവാര്‍ഡ്, സംസ്ഥാന പിടിഎ മാതൃകാ അധ്യാപക പുരസ്‌കാരം, സോണ്‍ അംബാസിഡര്‍ ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. മെന്‍സ്ട്രുവല്‍ ഹൈജീന്‍ ട്രെയിനിംഗ് അംബാസിഡര്‍, 500ലധികം പരിശീലന പരിപാടികള്‍ക്കുള്ള നേത്യത്വം, കാഴ്ച പരിമിതിയനുഭവിക്കുന്നവര്‍ക്ക് വിജ്ഞാന ദീപം പദ്ധതിയിലൂടെ ഓണ്‍ലൈനായി പുസ്തകങ്ങളും പത്രങ്ങളും വായിച്ചുകൊടുത്ത് ശബ്ദ ദാനം (ഓഡിയോ ലൈബ്രറി ), അര്‍ഹരായവര്‍ക്ക് സ്‌നേഹവീടുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സഹായം, ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള വൈദ്യുതീകരണം, എന്‍എസ്എസ് സഹചാരി പദ്ധതി സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ അധികരിച്ചുള്ള ഡോക്യുമെന്‍ററികള്‍, മദ്യം , മയക്കുമരുന്ന് എന്നിവയ്‌ക്കെതിരേയുള്ള ഹ്രസ്വ ചിത്രങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍ ,മോട്ടിവേഷന്‍ ക്ലാസുകള്‍, എന്നിവയിലും സജീവമാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ. ഇ.കെ. ജയകുമാറാണ് ഭര്‍ത്താവ്. മകന്‍: അതുല്‍ (എന്‍ജിനിയര്‍), മകള്‍: ഡോ. ഗൗരി.

Kozhikode

സെൻട്രൽ മാർക്കറ്റിലെ ഷോപ്പിംഗ് മാൾ പദ്ധതി അനിശ്ചിതത്വത്തില്‍

കോഴിക്കോട്: സെൻട്രൽ മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കാൻ തീരുമാനിച്ച കോടികളുടെ ആധുനിക ഷോപ്പിംഗ് മാൾ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് കോർപറേഷൻ സെൻട്രൽ മാർക്കറ്റ് നവീകരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.

നവീകരണവുമായി ബന്ധപ്പെട്ട് 10 മാസം മുമ്പ് അന്നത്തെ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ മാസം 30 നകം സെൻട്രൽ മാർക്കറ്റ് കെട്ടിടം ഒഴിഞ്ഞ് സ്ഥലവും കെട്ടിടാവകാശ രേഖകളും ഫിഷറീസ് വകുപ്പിന് കൈമാറണമെന്നാണ് കരാർ. അല്ലെങ്കിൽ മാർക്കറ്റ് നിർമാണത്തിനുള്ള ഫണ്ട് നഷ്ടമാകും. കച്ചവടക്കാരില്‍ ഒരുവിഭാഗം ഇപ്പോഴും ഇവിടെനിന്നും ഒഴിയാന്‍ സന്നദ്ധരായിട്ടില്ല.

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി കാര്യങ്ങള്‍ നീക്കാന്‍ കോര്‍പറേഷന്കഴിഞ്ഞിട്ടുമില്ല.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 55.17 കോടി ഉപയോഗിച്ച് മാർക്കറ്റ് പുതുക്കി പണിയാൻ തീരുമാനിച്ചത്. 60 ശതമാനം കേന്ദ്രത്തിന്‍റെയും 40 ശതമാനം സംസ്ഥാനത്തിന്റെയും ഫണ്ടായിരുന്നു വിനിയോഗിക്കാൻ തീരുമാനമായത്. ഇപ്രകാരം ഏതാണ്ട് 33.10 കോടി രൂപ കേന്ദ്രം അനുവദിക്കും.
മാർക്കറ്റ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2023 സപ്റ്റംബറിലാണ് വിശദമായ പദ്ധതി രേഖ കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്. തുടർന്ന് 2025 നവംബറിൽ തറക്കല്ലിടുകയും ചെയ്തു. എന്നാൽ ഇതുവരേയും കൈവശാവകാശ രേഖകളും മറ്റും കൈമാറാൻ കോർപറേഷന് സാധിച്ചിട്ടില്ല. കാലാവധി തീരും മുമ്പ് രേഖകൾ കൈമാറാത്ത പക്ഷം പദ്ധതി സംസ്ഥാനത്തെ മറ്റെതെങ്കിലും നഗരസഭകൾക്ക് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.രണ്ട് നിലകളിലുള്ള ഷോപ്പിംഗ് മാളായിരുന്നു വിഭാവനം ചെയ്തത്.

താഴെ നിലയിൽ മത്സ്യലേലത്തിനുള്ള സൗകര്യവും ചില്ലറ വിൽപനയും ഒരുക്കാനായിരുന്നു തീരുമാനം. ഒന്നാം നിലയിൽ ശീതീകരിച്ച ഉൽപന്നങ്ങളാണ് വിൽക്കുക.

ഇവിടെ മറുനാടുകളിൽ നിന്നു മത്സ്യവുമായി എത്തുന്ന ലോറിക്കാർക്കും മറ്റും വിശ്രമിക്കാനായി ഡോർമിറ്ററി സംവിധാനവും ഒരുക്കും.
രണ്ടാം നിലയിൽ കടൽ മത്സ്യങ്ങളുടെ വിഭവങ്ങൾ ലഭിക്കുന്ന റസ്‌റ്റോറന്‍ഡ് , റിക്രിയേഷൻ ഹാൾ എന്നിവയുമുണ്ടാകും. പൂർണമായും എയർ കണ്ടീഷൻ ചെയ്യുന്നതിനാൽ ദുർഗന്ധമുക്തമായിരിക്കും പുതിയ മത്സ്യ മാർക്കറ്റ് എന്നായിരുന്നു വാഗ്ദാനം.

 

Wayanad

കുറിച്യര്‍മല ഗവ. എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം മന്ദഗതിയിൽ

വൈത്തിരി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്യര്‍മല ഗവ. എല്‍പി സ്‌കൂളിന്‍റെ പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു. സമീപ പ്രദേശമായ സേട്ടുകുന്നില്‍ കണ്ടെത്തിയ 89 സെന്‍റ് സ്ഥലത്ത് ആരംഭിച്ച പ്രവൃത്തികള്‍ക്കാണ് മന്ദഗതി.

സ്‌കൂളിനുവേണ്ടി രൂപകല്‍പന ചെയ്ത ഇരുനിലക്കെട്ടിടത്തിന്‍റെ ഒരു നിലയുടെ വാര്‍പ്പ് മാത്രമാണ് ഇതിനകം നടന്നത്. മാസങ്ങള്‍ മുമ്പ് തുടങ്ങിയ പ്രവൃത്തി ഇനിയും പൂര്‍ത്തിയാകാത്തതിന് കാരണം കരാറുകാരന്‍റെയും സര്‍ക്കാരിന്‍റെയും അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടം എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്ന് ചോദ്യത്തിനു മുമ്പില്‍ വാര്‍ഡ് മെംബര്‍ അടക്കം കൈമലര്‍ത്തുകയാണ്.

2018 ഓഗസ്റ്റ് എട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നതാണ് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എല്‍പി സ്‌കൂള്‍ കെട്ടിടം. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടമില്ലാതെ താത്കാലിക സൗകര്യത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മേല്‍മുറി മദ്രസ കമ്മിറ്റി സൗജന്യമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് മദ്രസ പ്രവര്‍ത്തനവും. സ്ഥല പരിമിതിയും ഒരേ കെട്ടിടത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് ക്ലാസ് മുറികളും കളിസ്ഥലവും ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയാണ്. നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ളവരാണ് വിദ്യാലയത്തിലെ പഠിതാക്കളില്‍ അധികവും. പ്രദേശത്ത് മറ്റ് വിദ്യാലയങ്ങളില്ല.

അതിനാല്‍ മദ്രസയിലെ പരിമിത സൗകര്യങ്ങളുമായി പൊരുത്തപ്പെട്ട് പഠനം തുടരേണ്ട സ്ഥിതിയിലാണ് കുട്ടികള്‍. ദുരന്തപ്രദേശം സന്ദര്‍ശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ തുക അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് സേട്ടുകുന്നില്‍ ഭൂമി കണ്ടെത്തിയത്.

ഇതിനുപിന്നാലെ സര്‍ക്കാര്‍ 58 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പണിക്ക് പുറമേ നിന്നുള്ള ഫണ്ടും ലഭ്യമായിരുന്നു. മഴക്കാലത്ത് മദ്രസ കെട്ടിടം ചോര്‍ന്നൊലിക്കുന്നതും പിന്‍ഭാഗത്തെ മതില്‍ ഇടിയാന്‍ സാധ്യതയുള്ളതും വെള്ളക്കെട്ട് രൂപപ്പെടുന്നതും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയകുന്നുണ്ട്. കെട്ടിട നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Kannur

വൈദ്യുതിലൈനില്‍ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു; 30ലധികം റഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു

ബേക്കല്‍: വൈദ്യുതി ലൈനില്‍ തട്ടി റഫ്രിജറേറ്റര്‍ ലോഡുമായി വരികയായിരുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴോടെ ബേക്കല്‍ മൗവ്വലിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ലോറിക്കാണ് തീപിടിച്ചത്. മൂന്നു അഗ്‌നിശമന യൂണിറ്റുകളെത്തി ജെസിബിയുടെ സഹായത്തോടെ കണ്ടെയ്‌നറിന്‍റെ ബോഡി വെട്ടിപ്പൊളിച്ച് റഫ്രിജറേറ്റര്‍ പായ്ക്കുകള്‍ പുറത്തേക്ക് വലിച്ചിട്ടാണ് വെള്ളംചീറ്റി തീയണച്ചത്.ഒന്നരമണിക്കൂറോളം വേണ്ടിവന്നു തീയണക്കാന്‍.
20 ഓളം റഫ്രിജേറ്ററുകള്‍ കണ്ടയ്‌നറില്‍ നിന്നും കേടുപാടില്ലാതെ പുറത്തെടുത്തു. ഇതേതുടര്‍ന്നു തീരദേശ ഗതാഗതം മണിക്കൂറുകള്‍ സ്തംഭിച്ചു.വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കണ്ടയ്‌നറില്‍ ആണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്നു പാഴ്‌സലിന് തീപടര്‍ന്നു.അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടന്നുവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

ഇന്നലെ മുതല്‍ കാഞ്ഞങ്ങാട്- കാസര്‍ഗോഡ് തീരദേശ പാതയിലെ പള്ളിക്കര മേല്‍പാലത്തില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഇതുപ്രകാരം വലിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും ദേശീയപാത വഴിയാണ് മംഗളുരു ഭാഗത്തേക്ക് പോകേണ്ടത്. ഇത് അവഗണിച്ച് കാഞ്ഞങ്ങാട്- കാസര്‍ഗോഡ് സംസ്ഥാന പാതയിലൂടെ തന്നെ കടന്നുവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പാലം അടച്ചതറിഞ്ഞ് പള്ളിക്കര കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൗവ്വല്‍ വാട്ടര്‍ ടാങ്ക് കവലയില്‍ നിന്നും മൗവ്വല്‍ വഴി ബേക്കല്‍ തച്ചങ്ങാട് റോഡിലെത്തി കാസര്‍ഗോഡ് ഭാഗത്തേക്ക് പോകാനുള്ള ശ്രമമായിരുന്നു. ഇതിനിടെയാണ് മൗവ്വല്‍ റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പികളില്‍തട്ടി തീപിടിച്ചത്.

Kasaragod

കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോര്‍ കവല എവി ഹൗസിലെ എ.വി.അജ്മല്‍ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15 ഓടെ തൈക്കടപ്പുറം അഴിമുഖത്തുനിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കാലിച്ചാനടുക്കം സ്വദേശി ഹനീഫയുടെയും റഹ്‌മത്തിന്‍റെയും മകനാണ്. ശനിയാഴ്ച വൈകുന്നേരമാണ് അജ്മല്‍ കടലില്‍ ഒഴുക്കിൽപെട്ടത്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

മേരി സണ്ണി

മുട്ടാര്‍ : മഹേന്ദ്രപുരം ചീരംവേലില്‍ മേരി സണ്ണി (എല്‍സമ്മ-63) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 11ന് മഹേന്ദ്രപുരം സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത മുഹമ്മ കപ്പലുമാവൂങ്കല്‍ കുടുംബാംഗം. ഭർത്താവ്: സണ്ണി ചാക്കോ. മക്കള്‍: സാനു, മീനു, റ്റീനു. മരുമക്കള്‍: ജിന മാറാട്ടുകളം പായിപ്പാട്, അനൂപ് പുതിയേടത്ത് തൈക്കാട്ടുശേരി, ജോയല്‍ സ്രാമ്പിക്കല്‍ മുട്ടാര്‍. ഫാ. ജേക്കബ് ചീരംവേലില്‍ (വികാരി, തുരുത്തി മര്‍ത്ത് മറിയം ഫൊറോനപള്ളി) പരേതയുടെ ഭര്‍തൃസഹോദര പുത്രനാണ്. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

ഡോ.ആല്‍വിന്‍ ജോസ്

പാറശാല: കാഞ്ഞിരംകുളം എഎസ്ഡി ഭവനില്‍ റിട്ട. ഭൂഗര്‍ഭ ജലവകുപ്പ് സീനിയര്‍ ഡ്രില്ലെര്‍ ഡോ.ആര്‍‌. ആല്‍വിന്‍ജോസ് (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. രണ്ടായിരത്തിലധികം ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. മ്യൂസിക്കല്‍ നോട്ടുകളുപയോഗിച്ച് പ്രത്യേകരീതിയിൽ ഗാനം ചിട്ടപ്പെടുത്തുന്നതിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ജെ.പി.സല്‍സുധ. മക്കള്‍: ദീപ്തി പ്രകാശ്(അധ്യാപി,കാഞ്ഞിരംകുളം പികെ എസ്എച്ച് എസ്), ഡോ.ദീഷ്മ സംഗീത്. മരുമക്കൾ: പ്രകാശ് ക്രിസ്ത്യൻ ( കൃഷി ആഫീസർ, തിരുപുറം), സംഗീത് സിംഗ് (ഗ്രാഫിക് ഡിസൈനർ).

ഗോപിനാഥ്

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ വെള്ളായണി ഹോമിയോ കോളജ് റോഡ്‌ അയ്യപ്പാസിൽ ജി. ഗോപിനാഥ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് തൈക്കാട് ശാന്തികവാടത്തിൽ. തനിനിറം ദിനപത്രം ചീഫ് എഡിറ്റർ ആയിരുന്നു. കേരള ഭൂഷണം, തനിനിറം, എക്‌സ്‌പ്രസ്‌ തുടങ്ങിയവയിലും പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ, പ്രസ്‌ ക്ലബ്‌ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ലീലാ ഗോപിനാഥ്. മക്കൾ: സോജ (ഇവിഎം ഹോണ്ട, നീറമൺകര), ഷീജ (ഓൺലൈൻ ജേണലിസ്‌റ്റ്‌). മരുമക്കൾ: ബിനുകുമാർ(ഹെദർ ഹോംസ്‌), ബി. കലേഷ് (എച്ച്‌എൽഎൽ, പേരൂർക്കട). സഞ്ചയനം ഞായർ 8.30.

ജെസി തങ്കച്ചൻ

പത്തനംതിട്ട: വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ ശ്ലോമോ ഭവൻ ജെസി തങ്കച്ചൻ (60) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് വാഴമുട്ടം കിഴക്ക് മാർ ബർസൗമ ഓർത്തഡോക്സ്‌ പള്ളിയിൽ.പരേത കുറിയന്നൂർ ചക്കുതറ പടിഞ്ഞാറെക്കൂറ്റ് കുടുംബാംഗം.ഭർത്താവ്: പി.ഡി. തങ്കച്ചൻ. മക്കൾ: റ്റിജോ തങ്കച്ചൻ( ഖത്തർ), ജിജോ തങ്കച്ചൻ( സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, രാജ്യാന്തര ബാസ്കറ്റ്ബോൾ പ്ലെയർ). മരുമക്കൾ : സുരഭി( ഖത്തർ), നീതു (സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, മുൻ രാജ്യാന്തര വോളിബോൾ പ്ലെയർ).

മേരി സണ്ണി

മുട്ടാര്‍ : മഹേന്ദ്രപുരം ചീരംവേലില്‍ മേരി സണ്ണി (എല്‍സമ്മ-63) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 11ന് മഹേന്ദ്രപുരം സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത മുഹമ്മ കപ്പലുമാവൂങ്കല്‍ കുടുംബാംഗം. ഭർത്താവ്: സണ്ണി ചാക്കോ. മക്കള്‍: സാനു, മീനു, റ്റീനു. മരുമക്കള്‍: ജിന മാറാട്ടുകളം പായിപ്പാട്, അനൂപ് പുതിയേടത്ത് തൈക്കാട്ടുശേരി, ജോയല്‍ സ്രാമ്പിക്കല്‍ മുട്ടാര്‍. ഫാ. ജേക്കബ് ചീരംവേലില്‍ (വികാരി, തുരുത്തി മര്‍ത്ത് മറിയം ഫൊറോനപള്ളി) പരേതയുടെ ഭര്‍തൃസഹോദര പുത്രനാണ്. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

ജിമ്മി ജോർജ്

തിടനാട് : പുലിക്കുന്നേൽ പരേതനായ ടി.പി. ജോർജിന്‍റെ മകൻ ജിമ്മി ജോർജ് (52, ടിപിജി മെമ്മോറിയൽ ട്രഡീഷണൽ ആയുർ ക്ലിനിക്, തിടനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പൂവത്തോട് സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ: മഞ്ജു ജിമ്മി പൂവരണി വാകമല കുടുംബാംഗം. അമ്മ: പരേതയായ ആനിയമ്മ പുളിങ്കുന്ന് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: അൻസു ജിമ്മി (വെൽകെയർ ഹോസ്പിറ്റൽ, എറണാകുളം), അലൻ ജിമ്മി (ടിപിജി മെമ്മോറിയൽ ട്രഡീഷണൽ ആയുർ ക്ലിനിക്, തിടനാട്), അവീനാ ജിമ്മി (സെന്‍റ് തെരേസാസ് കോളജ്, എറണാകുളം). സഹോദരങ്ങൾ: ടോം സി. ജോർജ്, ടെർസി ജോസ്, ജോസി ജോർജ്.

മറിയക്കുട്ടി മാണി

മരങ്ങോലി : ഏറ്റുമാനൂർ കുമാരമംഗലം മറിയക്കുട്ടി മാണി (97) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു മരങ്ങോലിയിലുള്ള മകളുടെ വസതിയായ കുതിരവേലി വീട്ടിൽ ആരംഭിച്ച് മരങ്ങോലി സെന്‍റ് മേരീസ്‌ പള്ളിയിൽ. ഭർത്താവ് : പരേതനായ സ്കറിയ മാണി കുമാരമംഗലം. മക്കൾ: വത്സമ്മ (നഴ്സ്), നിഷ (നഴ്സ്), ഡോ.സ്കറിയ കുമാരമംഗലം, ലിസി (നഴ്‌സിംഗ് സൂപ്രണ്ട് ഇറ്റലി), മൈക്കിൾ, സിബി കുമാരമംഗലം (ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡർ ഇറ്റലി), പുഷ്പ. മരുമക്കൾ: പ്രഫ.ജോർജ് (സ്വിറ്റ്സർലൻഡ്), ഡോ.റിക്കാർദോ (സ്വിറ്റ്സർലൻഡ്), ജെനി (യുഎസ്എ), പ്രഫ. ആൽബർത്തോ (ഇറ്റലി), ജെസി (സ്വിറ്റ്സർലൻഡ്), സിനി (ഇറ്റലി), സഖറിയാസ് കുതിരവേലി (കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്, കേരള കോൺഗ്രസ്‌ -എം ഉന്നതാധികാര സമിതി അംഗം).

കെ. കെ. തങ്കമ്മ

വാഴൂർ: തീർഥപാദപുരം രാജ്ഭവനിൽ (പ്രസന്ന സദനം) കെ. കെ. തങ്കമ്മ (96) അന്തരിച്ചു. സംസ്കാരം നാളെ11ന് രാജ്ഭവൻ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സി. കെ. കൃഷ്ണ പിള്ള (എൻഎസ്എസ് കോളജ് റിട്ട. സുപ്രണ്ട്). മക്കൾ: രാജഗോപാലൻ നായർ, രാജേശ്വരിയമ്മ, രാധാമണിയമ്മ, പ്രസന്നമണി. മരുമക്കൾ: ഗീതകുമാരി (വടശേരിക്കര), പരേതനായ വിശ്വനാഥൻ നായർ (ജയ്പൂര്), വിജയൻ പിള്ള (ഉള്ളന്നൂർ), ടി. സി. മോഹൻ (പള്ളിക്കത്തോട്). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും.

വി.വി.ബേബി

പുറപ്പുഴ: വീട്ടിയാങ്കല്‍ വി.വി.ബേബി (79) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ . ഭാര്യ ഫിലോമിന രാമപുരം വെട്ടികുഴിച്ചാലില്‍ കുടുബാംഗം . മക്കള്‍ : ജെയ്‌സ് (യുഎസ്എ), ജയ ( ടീച്ചര്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്), ജിയോ (വീട്ടിയാങ്കല്‍ സ്റ്റോഴ്‌സ് പുറപ്പുഴ), പരേതനായ ജെയിന്‍ ബേബി. മരുമക്കള്‍: ഏബ്രഹാം ഒഴുകയില്‍ (യുഎസ്എ ), പരേതനായ ജോസ് മാത്യു കാട്ടാംകോട്ടില്‍ (ചിറ്റൂര്‍), ജാനറ്റ് തോപ്പുംതലക്കല്‍ (പന്നിമറ്റം), സിജി തലയോടിയില്‍ (വടകര).

എം.ഡി.മാത്യു

പുറപ്പുഴ: മുഞ്ഞനാട്ട് എം.ഡി.മാത്യു (കുഞ്ഞേട്ടൻ-93) അന്തരിച്ചു.സംസ്കാരം ഇന്ന് 3.30നു പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മേരി അറക്കുളം കാരിശേരിൽ കുടുംബാംഗം. മക്കൾ: ജോസഫ്, തിരുവനന്തപുരം (റിട്ട. ഇഎസ്ഐസി), പരേതനായ സിബി, മാത്തുക്കുട്ടി, ലിസി, സാജി(സി-ആപ്റ്റ്, പാലാ), ഫാ.ജോർജ് മുഞ്ഞനാട്ട് (ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹാംഗം, യുഎസ്എ). മരുമക്കൾ: റേയ്ച്ചൽ ജോസഫ് (റിട്ട.അഡീഷണൽ സെക്രട്ടറി ഗവ.സെക്രട്ടേറിയറ്റ്), ജെസി, ആശ, സ്റ്റാൻലി, തോമസ് പയറ്റനാൽ.

സിസ്റ്റർ ജോസി എസ്എംഎസ്

ഊന്നുകൽ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്‍റെ കോതമംഗലംസെന്‍റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്എംഎസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു കവളങ്ങാട് സാന്തോംഭവനിൽ വിശുദ്ധ കുർബായോടെ ആരംഭിച്ച് ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ. പരേത മുതലക്കോടം മുണ്ടൻമലയിൽ പരേതരായ വർഗീസ് -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മുണ്ടൻകുന്ന്, പൂവത്തിളപ്പ്, ഏന്തയാർ, ബോയ്‌സ് ടൗൺ, മണിയൻകുളം, അമലഭവൻ വൈക്കം, ചക്കിക്കാവ്, കാരികുളം, പാലാ സ്നേഹാലയം, വഞ്ചിമല, ഊന്നുകൽ, കോന്നി, പരീക്കണ്ണി, കവളങ്ങാട് എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ, ഫിലോമിന, പരേതരായ ജോസ്, അന്നക്കുട്ടി, മേരി.

കുഞ്ഞമ്പു

നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, ടിമ്പര്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. രാധാകൃഷ്ണന്‍ (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), രാജ്‌മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), സിമി (സൂര്യ എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അധ്യാപിക, പടന്നക്കാട് എസ്എന്‍ടിടിഐ).

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

02-09-2026

വലിയൊരു വിവാഹത്തിന് മുൻപേ ഒരു കൊച്ചു വിവാഹം; രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങളുമായി നീലിൻ

രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.

യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ.  2017 മുതൽ നിലീന്‍റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്‍റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.

 

02-09-2026

വലിയൊരു വിവാഹത്തിന് മുൻപേ ഒരു കൊച്ചു വിവാഹം; രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങളുമായി നീലിൻ

രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.

യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ.  2017 മുതൽ നിലീന്‍റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്‍റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

01-09-2026

മലയാളി വൈദികൻ ഹൃദയാഘതത്തെ തുടര്‍ന്ന് അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്‌സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്‍റുമായിരുന്നു.

ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട് അഗർത്തലയിൽ.

ഫാ.ഡോ. ഇമ്മാനുവേല്‍ കല്ലറയ്ക്കലിന് അന്ത്യോപചാരമര്‍പ്പിക്കാനായി അയര്‍ലൻഡിലെ വാട്ടർഫോർഡ് - വെക്സ്ഫോർഡ് മേഖലയിലെ സീറോമലബാർ സഭാസമൂഹവും ബുധനാഴ്ച ഒന്നിച്ചു ചേരും.

വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്‍റ് ജോസഫ്സ് ആന്‍ഡ് സെന്‍റ് ബെനില്‍ഡസ് (St. Josephs & St. Benildus Church, Newtown) ദേവാലയത്തില്‍ (Eircode: X91 W659) ബുധനാഴ്ച രാത്രി ഏഴ് മുതല്‍ എ‌ട്ട് വരെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തപ്പെടും.

ഫാ.ഡോ. ഇമ്മാനുവേൽ കല്ലറയ്ക്കലിന്‍റെ നിര്യാണത്തിൽ അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അനുശോചനം രേഖപ്പെടുത്തി.

01-09-2026

പക്ഷാഘാതം; കേളി പ്രവർത്തകൻ റിയാദിൽ അന്തരിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്‍റ് യൂണിറ്റ് അംഗം പി.പി. യൂസഫ് (53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് ഷിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി - തിത്തു ദമ്പതികളുടെ മകനാണ്. പിലാശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.

23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്

താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിച്ച് വരുന്നു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

01-09-2026

ഹൂസ്റ്റൺ ഓണാഘോഷ വേദിയിൽ കേരളത്തിന്‍റെ ആയോധന പൈതൃകം തീർത്ത് ദിവാൻ കളരി

ഹൂസ്റ്റൺ: കേരളത്തിന്‍റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്‍റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി.

ഹൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്.

മികച്ച ചുവടുകൾ, മെയ്‌വഴക്കം, പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്.

കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്‌സ്റ്റൈലും കേരളത്തിന്‍റെ സാംസ്കാരിക ഓർമയുടെ ഭാഗവുമാണ്.

മെയ്‌വഴക്കം, ബാലൻസ്, ഏകാഗ്രത, വേഗത, ആത്മനിയന്ത്രണം, ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ കളരി എന്നും പരിശീലകനെ ഗുരുക്കൾ എന്നുമാണ് വിളിക്കുന്നത്.

ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക അനുഭവം കൂടിയാണ്. അതുകൊണ്ടുതന്നെ ഓണാഘോഷ വേദിയിൽ ഈ അവതരണം നടത്തിയതിന് പ്രത്യേക പ്രാധാന്യമുണ്ട്.

നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കേരളത്തെ വെറും ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും മാത്രമല്ല, നമ്മുടെ തനതായ ശരീരസംസ്കാരത്തിലൂടെയും ആയോധന പൈതൃകത്തിലൂടെയും പരിചയപ്പെടുത്തുകയാണ് ദിവാൻ കളരി ചെയ്യുന്നത്.

മതം, പ്രായം, സ്ത്രീ-പുരുഷ ഭേദം എന്നിവയ്ക്കതീതമായ ഒരു പരിശീലന കേന്ദ്രമാണ് ദിവാൻ കളരി. എല്ലാവർക്കും ഒരുപോലെ കടന്നുവരാനും പഠിക്കാനും വളരാനും കഴിയുന്ന ഒരിടമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.

ശരീരത്തെ ഒരു ആയുധമാക്കുന്നതിനേക്കാൾ, അതിനെ അറിയാനും നിയന്ത്രിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന ഇടമാണിത്. കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമായി പരിശീലനം നൽകുന്നുണ്ടെന്നും ശരീരവഴക്കം, ബാലൻസ്, ഏകാഗ്രത, കോഓർഡിനേഷൻ, ആത്മവിശ്വാസം എന്നിവയാണ് പ്രധാന നേട്ടങ്ങളെന്നും ദിവാൻ കളരിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

പ്രവാസലോകത്തെ കുട്ടികൾക്ക് കേരളത്തിന്‍റെ പൈതൃകവുമായി ജീവനുള്ള ഒരു ബന്ധം സ്ഥാപിക്കാൻ ഇത് വലിയ അവസരമാണ് നൽകുന്നത്. ഇതിനുമുൻപും ടെക്‌സസിലെ മറ്റൊരു മലയാളി ഓണാഘോഷ വേദിയിൽ ഇവരുടെ പ്രത്യേക കളരിപ്പയറ്റ് പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി ദിവാൻ കളരിയിൽ സ്ഥിരമായി ക്ലാസുകൾ നൽകുന്നുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പരിശീലന സമയം.

01-09-2026

മലയാളി വൈദികൻ ഹൃദയാഘതത്തെ തുടര്‍ന്ന് അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്‌സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്‍റുമായിരുന്നു.

ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട് അഗർത്തലയിൽ.

ഫാ.ഡോ. ഇമ്മാനുവേല്‍ കല്ലറയ്ക്കലിന് അന്ത്യോപചാരമര്‍പ്പിക്കാനായി അയര്‍ലൻഡിലെ വാട്ടർഫോർഡ് - വെക്സ്ഫോർഡ് മേഖലയിലെ സീറോമലബാർ സഭാസമൂഹവും ബുധനാഴ്ച ഒന്നിച്ചു ചേരും.

വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്‍റ് ജോസഫ്സ് ആന്‍ഡ് സെന്‍റ് ബെനില്‍ഡസ് (St. Josephs & St. Benildus Church, Newtown) ദേവാലയത്തില്‍ (Eircode: X91 W659) ബുധനാഴ്ച രാത്രി ഏഴ് മുതല്‍ എ‌ട്ട് വരെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തപ്പെടും.

ഫാ.ഡോ. ഇമ്മാനുവേൽ കല്ലറയ്ക്കലിന്‍റെ നിര്യാണത്തിൽ അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അനുശോചനം രേഖപ്പെടുത്തി.

01-09-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ പള്ളിയിൽ ബൈബിൾ മാസാചാരണം

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ബൈബിൾ മാസാചരണത്തിന് തുടക്കമായി. സെപ്റ്റംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായി അൾത്താരയിൽ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.

ബൈബിളിലെ 73 പുസ്തകങ്ങളെ പ്രതിനിധീകരിച്ച് 73 കുട്ടികൾ 73 ബൈബിൾ കയ്യിൽ പിടിച്ചു കൊണ്ട് വികാരി ഫാ.ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിചുകൊണ്ട് ദേവാലയത്തിൽ തുടക്കം കുറിച്ചത് പോലെ തന്നെ എല്ലാ ഭവനങ്ങളിലും സെപ്റ്റംബർ ഒന്നിന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തി.

 

01-09-2026

മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി

ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്‍റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്‍റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.

മയൂർ വിഹാർ ശാഖ പ്രസിഡന്‍റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഡൽഹി സർക്കാരിന്‍റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്‍റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്‍റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

01-09-2026

ഉലുവ കഴിച്ചാൽ പ്രമേഹം കുറയുമോ?

എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.

മുലപ്പാലിന്‍റെ പരിശുദ്ധിക്ക്

പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്‍റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.

പൊണ്ണത്തടി കുറയാൻ

കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.

പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?

പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.

വേദനസംഹാരി

ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്‍റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

01-09-2026

ഉലുവ കഴിച്ചാൽ പ്രമേഹം കുറയുമോ?

എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.

മുലപ്പാലിന്‍റെ പരിശുദ്ധിക്ക്

പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്‍റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.

പൊണ്ണത്തടി കുറയാൻ

കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.

പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?

പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.

വേദനസംഹാരി

ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്‍റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up