ADVERTISEMENT

Close
ad
Sun, 14 December 2025
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

13-12-2025

സാമ്പത്തികശക്തിയുടെ ‘വയറ്റിപ്പിഴപ്പുകൾ’

Editorial

12-12-2025

ജർമൻ ശൈത്യകാലമല്ല ഇന്ത്യൻ പാർലമെന്‍റാണ് മുഖ്യം

Editorial

11-12-2025

ഓസ്ട്രേലിയയ്ക്കു കുട്ടികളാണു വലുത്

Editorial

10-12-2025

വന്ദേമാതരത്തിന്‍റെ ശക്തി സ്വാതന്ത്ര്യസമരത്തിലാണ്

Editorial

09-12-2025

അതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം

Editorial

08-12-2025

ഇടിയുന്ന മണ്ണ്, അടയുന്ന ആകാശം

Popular Sections

ad

ADVERTISEMENT

View All

Local News

Kannur

ഇളക്കമില്ലാതെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ചുവപ്പിന്‍റെ കരുത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇത്തവണയും ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 25 ഡിവിഷനുകളില്‍ 18 ഉം എല്‍ഡിഎഫ് നേടി. യുഡിഎഫിന് കഴിഞ്ഞ തവണത്തെ പോലെ തന്നെ ഏഴു ഡിവിഷനുകള്‍ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. അധികം വന്ന ഡിവിഷനിൽ ജയം എൽഡിഎഫിനായിരുന്നു. 2020 ല്‍ 24 ഡിവിഷനുകളില്‍17 എല്‍ഡിഎഫ് നേടിയപ്പോള്‍ ഏഴെണ്ണം യുഡിഎഫിനായിരുന്നു.


ഇത്തവണ ജില്ലാ പഞ്ചായത്തില്‍ ഒരു ഘട്ടത്തിൽ എൽഡിഎഫിനെ മറികടക്കുന്ന പ്രകടനം കാഴ്ചവ യ്ക്കാൻ യുഡിഎഫിന് സാധിച്ചു. ഒപ്പത്തിനൊപ്പമെത്തുന്ന മത്സരം കാഴ്ചവയ്ക്കുമെന്ന യുഡിഎഫ് നേതാക്കളുടെ അവകാശവാദം ശരിയാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള രാവിലെ 11.30 വരെയുള്ള ലീഡിംഗ് നില.


ഇതുവരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണത്തിലെത്താനായിട്ടില്ല. ഇത്തവണത്തെ ഫലവും അവര്‍ക്ക് തിരിച്ചടിയാണെയെങ്കിലും ജില്ലാ പഞ്ചായത്ത് ബാലിക്കേറാമലയല്ലെന്ന തരത്തി ലുള്ള പ്രകടനം നടത്താൻ യുഡിഎഫിനായി. ബിജെപി ഇത്തവണയും ഇവിടെ അക്കൗണ്ട് തുറന്നില്ല.


മലയോര ഡിവിഷനുകളായ നടുവില്‍, പയ്യാവൂര്‍, കൊട്ടിയൂർ തീരദേശ മേഖലകളായ മയ്യിൽ , കൊളച്ചേരി, മാട്ടൂൽ എന്നിവയും കൊളവല്ലൂരും യുഡിഎഫ് നേടി.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന സിപിഎമ്മിലെ ബിനോയ് കുര്യനാണ് എല്‍ഡിഎഫി ന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. പെരളശേരിയിൽ നിന്നും 9497വോട്ട് നേടിയാണ് വിജയം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ബിനോയ് കുര്യൻ നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു.


വാര്‍ഡുകളുടെ പുനര്‍വിഭജനവും ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്തുണയും ഒപ്പം ഭരണവിരുദ്ധ വികാരം കൂടി കത്തിയതോടെ ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം നടത്താൻ യുഡിഎഫിന് കഴിഞ്ഞു. സിപിഎം നേതൃത്വത്തെ പോലും ഞെട്ടിച്ച് മയ്യിൽ ഡിവിഷനിലുണ്ടായ യുഡിഎഫിന്‍റെ മികച്ച വിജയം ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചപ്പോഴും എൽഡിഎഫിന് കനത്ത ഷോക്കായി.


യുഡിഎഫിന് ആശ്വാസമായി ജില്ലാ പഞ്ചായത്ത്


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ മികച്ച വിജയത്തോടൊപ്പം ജില്ലാ പഞ്ചായത്തിലെ മുന്നേറ്റവും ജില്ലയിൽ യുഡിഎഫിന് കരുത്തായി. കേരള കോൺഗ്രസ് -എം ജോസ് വിഭാഗവും ജെഡിയു ലോക താന്ത്രികും യുഡിഎഫ് വിട്ടുപോയിട്ടും കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്തി ജില്ലാ പഞ്ചായത്തി ലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായത് അവർക്ക് വലിയ നേട്ടമായി.


എന്നാൽ യുഡിഎഫിന്‍റെ ഭാഗത്തായിരുന്നപ്പോൾ കേരള കോൺഗ്രസ് -എം വിജയിച്ചിരുന്ന നടുവിൽ, കൈവിട്ടുപോയ പയ്യാവൂർ, ഒപ്പം കൊട്ടിയൂർ ഡിവിഷനുകളിലും വിജയിക്കാൻ യുഡിഎഫിനായി. എൽഡിഎഫിനെ ഞെട്ടിച്ച ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു മയ്യിൽ ഡിവിഷനിലെ യുഡിഎഫി ന്‍റേത്. മോഹനൻമാർ ഇടുതു -വലതു മുന്നണിക്കായി പോരിനിറങ്ങിയപ്പോൾ ചുവപ്പിന് മങ്ങലേറ്റു. യുഡിഎഫിലെ മോഹനനായിരുന്നു ഇവിടെ വിജയം.


മയ്യിൽ യുഡിഎഫിലെ മോഹനൻ എൽഡിഎഫിന്‍റെ കെ. മോഹനനെ 2382 വോട്ടിനാണ് പരാജയ പെടുത്തിയത്. നടുവിലിൽ യുഡിഎഫിലെ ജോജി വർഗീസ് വട്ടോളി എൽഡിഎഫിലെ രാജേഷ് മാത്യ വിനെതിരേ 11,266 വോട്ടിന്‍റെ ആധികാരിക വിജയം നേടി. പയ്യാവൂരിലും യുഡിഎഫിന്‍റേത് മികച്ച വിജയമായിരുന്നു. യുഡിഎഫിലെ ജോർജ് ജോസഫ് (ബേബി തോലാനി) 13,160 ന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്. കൊട്ടിയൂരിൽ യുഡിഎഫിലെ ജയ്സൺ കാരക്കാട്ടും 8344 വോട്ടുമായി മികച്ച വിജയം നേടി. ന്യൂനപക്ഷങ്ങൾ യുഡിഎഫിനൊപ്പം എന്ന് തെളിയിക്കുന്ന തായിരുന്നു ഈ മൂന്നുപേരുടെയും മികച്ച വിജയം.


കണ്ണൂർ ജില്ലാ പഞ്ചായത്തിൽരണ്ടുപേരുടെ വിജയം 700 ൽ താഴെ വോട്ടിന്


ജില്ലാ പഞ്ചായത്തിൽ രണ്ടുപേർ വിജയിച്ചത് 700 ൽ താഴെ വോട്ടിന്. ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിൽ പരിയാരം ഡിവിഷനിൽ എൽഡിഎഫിലെ പി. രവീന്ദ്രൻ 498 വോട്ടിനാണ് വിജയിച്ചത്. മുസ് ലിം ലീഗിലെ ജംഷീർ ആലക്കാടായിരുന്നു എതിർസ്ഥാനാർഥി. ഒരോ ഘട്ടത്തിലും ഇഞ്ചോടിച്ച് നടന്ന പോരാട്ടത്തിനൊടുവിൽ വിജയം രവീന്ദ്രനെ തുണച്ചു.


ആദ്യമുതൽ ഫിനിഷിംഗ് പോയന്‍റിനടത്തുവരെ കുതിച്ച കൂടാളി ഡിവിഷനിൽ അവസാന നിമിഷം കോൺഗ്രസിലെ സുനിത അബൂബക്കറിനെ 644 പിന്നിലാക്കി എൽഡിഎഫിലെ പി.പി. റജി വിജയം പിടിച്ചെടുത്തു. കൂടാളിയിൽ അട്ടമറി പ്രതീക്ഷിച്ച യുഡിഎഫിന് ഒടുവിൽ ‌ കീഴടങ്ങേണ്ടി വന്നു.

 

വിജിൽമോഹനനന്രണ്ട് വോട്ടിന്‍റെ പരാജയം


ശ്രീകണ്ഠപുരം: സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ എള്ളരിഞ്ഞി വാർഡ് കൈപ്പിടിയിലാക്കാൻ ഗോദയിലിറങ്ങിയ കോൺഗ്രസിന്‍റെ യുവതാരം വിജിൽ മോഹനൻ ഒടുവിൽ രണ്ട് വോട്ടിന് പരാജയപ്പെട്ടു. 40 വർഷത്തോളം സിപിഎം കുത്തകയായിരുന്ന കൈതപ്രം വാർഡ് 105 വോട്ടു കളുടെ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്ത വ്യക്തിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് കൂടിയായ വിജിൽ മോഹനൻ.

തോൽപ്പിച്ചതാകട്ടെ സിപിഎമ്മിന്‍റെ ഏരിയാ കമ്മിറ്റിയംഗമായ എം.സി. ഹരിദാസനെയും. ഇത്തവണ കൈതപ്രം വാർഡ് വനിതാ സംവരണമായിരുന്നു.ഇതേത്തുടർന്ന് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ വാർഡുകളിലെവിടെയെങ്കിലും വിജിൽ മോഹനനെ മൽസരിപ്പിക്കണമെന്ന ആവശ്യം അണികളിൽനിന്ന് ഉയർന്നതിനെ തുടർന്ന് എളളരിഞ്ഞി വാർഡ് അദേഹത്തിന് പിടിച്ചെടുക്കാൻ കഴിയുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് അവിടെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്. വിജിലിന്‍റെ ഗ്ലാമർ ഉപയോഗിച്ച് ഇവിടെ വിജയിക്കാൻ കഴിയുമെന്ന കോൺഗ്രസ് പ്രതീ ക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

ബിജെപിക്ക് കണ്ണൂരിൽ മെച്ചം, നഗരസഭകളിൽ തിളക്കമില്ല


കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളിൽ നിന്ന് മൂന്ന് സീറ്റുകളുടെ വർധന മാത്രമാണ് ജില്ലയിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 46 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി 49 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.


ഇരിട്ടി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ചുസീറ്റുകൾ നേടിയപ്പോൾ ഇത്തവണ നാലു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കൂത്തുപറന്പ് ഒന്നും പാനൂരിലും തളിപ്പറന്പിലും മൂന്നു വീതം സീറ്റുകൾ നേടിയതല്ലാതെ കഴിഞ്ഞ തവണത്തെക്കാൾ അധികമായി ഒന്നും ലഭിച്ചില്ല.

തലശേരി നഗരസഭയിൽ എട്ടു സീറ്റുകളുള്ള ബിജെപിക്ക് ഇക്കുറി ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലായി 28 വാർഡുകളിൽ ബിജെപി ജയിച്ചുകയറി. അയ്യങ്കുന്ന് (ഒന്ന്), അഴീക്കോട് (ഒന്ന്), ചിറക്കൽ (ഒന്ന്), ധർമടം (മൂന്ന്), ചിറ്റാരിപറന്പ് (ഒന്ന്), കൊളച്ചേരി (ഒന്ന്), കുന്നോത്ത്പറന്പ് (മൂന്ന്), ആലക്കോട് (ഒന്ന്), മൊകേരി (ഒന്ന്), മുഴക്കുന്ന് (രണ്ട്), പാപ്പിനിശേരി (ഒന്ന്), പാട്യം (രണ്ട്), പട്ടുവം (ഒന്ന്), പേരാവൂർ (ഒന്ന്), കൊട്ടിയൂർ (ഒന്ന്), തില്ലങ്കേരി (രണ്ട്), തൃപ്പങ്ങോട്ടൂർ (നാല്), വളപട്ടണം (ഒന്ന്) എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ ബിജെപിക്ക് ലഭിച്ച സീറ്റുകൾ.

Thiruvananthapuram

അമ്പൂരി യുഡിഎഫിന്

അമ്പൂരി: കുടിയേറ്റ മലയോര പഞ്ചായത്തായ അമ്പൂരിയിൽ കോൺഗ്രസ് മിന്നുന്ന വിജയം നേടി. ആകെയുള്ള പതിനാല് സീറ്റിൽ യുഡിഎഫ് എട്ട് സീറ്റിലും എൽഡിഎഫ് ആറ് സീറ്റിലും വിജയിച്ചു. വാർഡ്, വിജയി, ലഭിച്ച വോട്ട്- ഓഫീസ് വാർഡ് - തോമസ് മംഗലശേരി(400), അമ്പൂരി - ജോസ് മാത്യൂ പോളയ്ക്കൽ (452), കൂട്ടപ്പൂ - ബിവിൻ (376), കണ്ണന്നൂർ -അഡ്വഷെരീഫ് (357), പുറുക്കിപ്പാറ : ലീനാ രാജേഷ് (399), തുടിയംകോണം -കെ. വി ജോസഫ് (335), കണ്ടംതിട്ട് -സീന(406),

കുടപ്പന മൂട് - അൽ അമീൻ( 521), എൽഡിഎഫ്- മായം - ശോഭന ബിന്ദു (422), തൊടുമല - ബിന്ദു.എസ്, എസ് (231), പന്തം പ്ലാമൂട് - അഖില ഷിബു (336), തേക്കുപാറ - ബീതാ പ്രസാദ് (352), ചിറയക്കോട്- പ്രീതാകുമാർ( 377), കുട്ടമല - ജയാ സുരേന്ദ്രൻ (356ഃ.

തൊളിക്കോട് യുഡിഎഫ്

വിതുര : തൊളിക്കോട് പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തു. യുഡിഎഫ് -11, എൽഡിഎഫ് -6, എൻഡിഎ -1 എന്നിങ്ങനെയാണ് സീറ്റ്‌ നില. പുളിച്ചാമല- എസ്.ശാലിനി,ബിജെപി, പരപ്പാറ-എസ്.സുഷമ,കോൺഗ്രസ്, ചായം-ജെ.അശോകൻ,സിപിഎം, തോട്ടുമുക്ക്-ഷംന നവാസ്,സിപിഎം, പുളിമൂട്-തോട്ടുമുക്ക് അൻസർ,കോൺഗ്രസ്, മലയടി-എസ്.ആദർശ്,സിപിഎം, വിനോബാനേകേതൻ-പി.അർച്ചന,സിപിഎം, ചെട്ടിയാംപാറ-കവിത രമേഷ്,കോൺഗ്രസ്, തച്ചൻകോട്- രശ്മി കമലൻ,സിപിഎം, കണിയാരംകോട്-എസ്.എസ്.വിജിത്ര,കോണ്‍ഗ്രസ്,

പനയ്ക്കോട്-ഐ.സെൽവ രാജൻ,കോൺഗ്രസ്, ചെറുവക്കോണം- കെ.ഷിബു ലാൽ,കോൺഗ്രസ്, തൊളിക്കോട് ടൗൺ-ഷെമി ഷംനാദ്,കോൺഗ്രസ്, ആനപ്പെട്ടി-വി.രമ,കോൺഗ്രസ്, തേവൻപാറ,എൻ.എസ്.ഹാഷിം,കോൺഗ്രസ്, തുരുത്തി-എസ്.രാജി,സിപിഎം, പാമ്പാടി-ബി.പ്രതാപൻ,കോൺഗ്രസ്, പറണ്ടോട് ടൗൺ-വി.സി.അഭിലാഷ്,കോൺഗ്രസ് എന്നിവരാണ് വിജയികൾ

കുറ്റിച്ചൽ ഇനി യുഡിഎഫ് ഭരിക്കും

‌കുറ്റിച്ചൽ : കുറ്റിച്ചൽ പഞ്ചായത്ത് ഇനി യുഡിഎഫ് ഭരിക്കും. കഴിഞ്ഞ 10 വർഷമായി എൽഡിഎഫിന്‍റെ കയ്യിലിരുന്ന പഞ്ചായത്താണ് ഇക്കുറി പിടിച്ചെടുത്തത്. ആകെ വാർഡുകൾ 15. യുഡിഎഫ്- സ്വതന്ത്രർ അടക്കം 9, എൽഡിഎഫ്- 5, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

യുഡിഎഫ്- എലിമല- മസൂദ്, ചോനംപാറ- സുരേഷ്മിത്ര, കോട്ടൂർ- ജമീല, കള്ളിയൽ- കോട്ടൂർ സന്തോഷ്, മന്തിക്കളം- രാധാജയൻ, തച്ചൻകോട് - ഗ്രീഷ്മ, ഹൈസ്‌കൂൾ വാർഡ്- വിനീഷ് , പേഴുംമൂട് - വാഹിദ. വി.എച്ച്. ഉത്തരംകോട് - സതീഷ് (യുഡിഎഫ് സ്വതന്ത്രൻ). എൽഡി എഫ്- പച്ചക്കാട് - സിന്ധു, ഓഫീസ് വാർഡ് - അനിൽകുമാർ, ചപ്പാത്ത്-വൽസലാരാജൻ, മേലെമുക്ക്- അഡ്വ. മിനി ആൽഫ്രഡ്, പരുത്തിപ്പള്ളി - അഭിലാഷ് . ബിജെപി- കുറ്റിച്ചൽ- കൃഷ്ണകുമാരി.

Kollam

നെട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു; സംഘര്‍ഷം

ഏരൂര്‍ : ഏരൂര്‍ പഞ്ചായത്തിലെ നെട്ടയം വാര്‍ഡിലെ കോണത്ത് ഭാഗത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലെത്തി. കോണത്ത് ഭാഗത്ത് പുരയിടത്തിലിട്ട് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചു. ഇത് തൊട്ടടുത്ത വീട്ടിലെ സിപിഎം പ്രവര്‍ത്തകനായ രമേശന്‍ ചോദ്യം ചെയ്തു. തുടര്‍ന്നു ഇരുവരും തമ്മില്‍ ഉണ്ടായ വാക്കേറ്റം വാക്കേറ്റം കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു.

സംഘര്‍ഷത്തില്‍ രമേശന്‍ ഗോകുല്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഏരൂര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി വിജയിച്ച ഏക വാര്‍ഡാണ് നെട്ടയം.

 

Pathanamthitta

പത്തനംതിട്ട നഗരസഭയിലും പ്രമാടത്തും ദമ്പതിമാർക്ക് വിജയം

പത്തനംതിട്ട: നഗരസഭയില്‍ കോണ്‍ഗ്രസിലെ എ. സുരേഷ് കുമാറും ഭാര്യ ഗീത സുരേഷും വിജയിച്ചു. ഇരുവരും നഗരസഭയുടെ മുന്‍ അധ്യക്ഷര്‍ കൂടിയാണ്. അഭിഭാഷകര്‍കൂടിയായ സുരേഷും ഗീതയും ഇതാദ്യമായാണ് ഒന്നിച്ച് നഗരസഭാ കൗണ്‍സിലില്‍ എത്തുന്നത്. ഡിസിസി വൈസ് പ്രസിഡന്‍റാണ് എ. സുരേഷ് കുമാര്‍.

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് നിരയില്‍ മത്സരിച്ച ദമ്പതികളില്‍ ജെറി അലക്‌സ് പരാജയപ്പെട്ടു. ഭാര്യ ബിജിമോള്‍ മാത്യു വിജയിക്കുകയും ചെയ്തു.

കോന്നി: പ്രമാടം പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും വിജയിച്ചു. നാലാം വാര്‍ഡ് പുളിമുക്കില്‍ നിന്ന് വി. ശങ്കര്‍ വെട്ടൂര്‍ വിജയിച്ചപ്പോള്‍ വെട്ടൂര്‍ വാര്‍ഡില്‍ നിന്നു ഭാര്യ അഞ്ജലി ശങ്കറും വിജയിച്ചു. കഴിഞ്ഞതവണ ശങ്കര്‍ വിജയിച്ച വാര്‍ഡാണ് വെട്ടൂര്‍.

ഒരു വീട്ടില്‍നിന്നു രണ്ടു സ്ഥാനാര്‍ഥികള്‍ എന്‍ഡിഎയില്‍വിജയിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്. യുഡിഎഫിലെ ജോളി ഡാനിയലിനെയാണ് അഞ്ജലി പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ കണ്ണനെയാണ് ശങ്കര്‍‍ പരാജയപ്പെടുത്തിയത് .

Idukki

തൊടുപുഴ നഗരസഭയിൽ യുഡിഎഫ്

തൊടുപുഴ: നഗരസഭയിൽ യുഡിഎഫിന് ചരിത്ര വിജയം. 2015നു ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയിൽ കേവല ഭൂരിപക്ഷം നേടുന്നത്.
കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയിട്ടും ഭരണത്തിലെത്താൻ കഴിയാത്തത് മൂലം തിരിച്ചടി നേരിട്ട യുഡിഎഫിന് ഇത്തവണ നേടിയ വിജയം അഭിമാനത്തിളക്കമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ നാലു വർഷം ഭരണം നടത്തിയ എൽഡിഎഫ് ഇത്തവണ എൻഡിഎയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


ആകെയുള്ള 38 സീറ്റിൽ 21 സീറ്റിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. ഇതോടെ കേവലഭൂരിപക്ഷം നേടി മുന്നണിക്ക് ഭരണത്തിലെത്താം. കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എൽഡിഎഫ് വിജയിക്കാനായത്.


മൂന്ന് വാർഡുകൾ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ പകുതി സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി നില മെച്ചപ്പെടുത്തി ഒൻപതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. യുഡിഎഫിൽ 21 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിന് പത്തു സീറ്റ് ലഭിച്ചു. ഒൻപതു സീറ്റിൽ മത്സരിച്ച മു‌സ‌‌‌്‌ലിം ലീഗ് എട്ടു സീറ്റിൽ വിജയിച്ചു. എട്ടു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസിന് മൂന്നു സീറ്റിൽ വിജയിക്കാനായി. ഇതിൽ 30-ാം വാർഡിൽ മത്സരിച്ച ആർ. ഹരിക്ക് പാർട്ടി പിന്തുണ നൽകുകയായിരുന്നു.


എൽഡിഎഫിൽ ദയനീയ പരാജയമേറ്റു വാങ്ങിയത് സിപിഐ ആണ്. അഞ്ചു സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് ഒരു വാർഡിൽ പോലും വിജയിക്കാനായില്ല. 27 സീറ്റുകളിൽ മത്സരിച്ച സിപിഎം സ്ഥാനാർഥികളിൽ അഞ്ചുപേർ വിജയിച്ചു.


ഇതിൽ മൂന്നു പേർ സിപിഎം സ്വതന്ത്ര സ്ഥാനാർഥികളായിരുന്നു. ആറു സീറ്റിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും റിവർ വ്യൂ വാർഡിൽ മാത്രമാണ് വിജയിക്കാനായത്.
മുൻ ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്‍റണിയാണ് ഇവിടെനിന്നു നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

Alappuzha

തലവടി, തകഴി, ചമ്പക്കുളം, മുട്ടാര്‍ പഞ്ചായത്തുകൾ എല്‍ഡിഎഫിന് നഷ്ടം; എടത്വ നിലനിര്‍ത്തി യുഡിഎഫ്

എടത്വ: ശക്തമായ ത്രികോണ പോരാട്ടം നടന്ന തലവടി, തകഴി, ചമ്പക്കുളം, മുട്ടാര്‍ പഞ്ചായത്തുകളിൽ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. എടത്വയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. തലവടി പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡില്‍ യുഡിഎഫ് -7, എല്‍ഡിഎഫ്-6, എന്‍ഡിഎ 3 സീറ്റില്‍ വിജയിച്ചു. തലവടി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ ബിജെപി കനിയണം.


ഒരു സീറ്റില്‍ നിന്നാണ് ബിജെപി മൂന്നു സീറ്റില്‍ എത്തിയത്. എടത്വ പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡില്‍ യുഡിഎഫിന് 10 സീറ്റിലും എല്‍ഡിഎഫ്, എന്‍ഡിഎ, ഇടതു സ്വതന്ത്രന്‍ ഓരോ സീറ്റിലും, സ്വതന്ത്രര്‍ രണ്ടു സീറ്റിലും വിജയിച്ചു. 2020 ല്‍ യുഡിഎഫിന് ആറുസീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതത്രരുടെ പിന്തുണയിലാണ് ഭരണം പിടിച്ചെടുത്തത്. ഇക്കുറി യുഡിഫിന് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ഒന്നാം വാര്‍ഡില്‍ ബിജെപി അംഗം ഹാട്രിക് വിജയം നേടിയിരുന്നു.


തകഴി പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡില്‍ യുഡിഎഫ് 5, എല്‍ഡിഎഫ് 4, എന്‍ഡിഎ 5, വലതു സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന പഞ്ചായത്തില്‍ ദയനീയ പരാജയമാണ് സംഭവിച്ചത്.


എന്‍ഡിഎയാണ് വന്‍ മുന്നേറ്റം കാഴ്ചവച്ചത്. മുന്‍ വൈസ് പ്രസിഡന്‍റും എല്‍ഡിഎഫിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ അംബിക ഷിബു പരാജയപ്പെട്ടു. തകഴിയില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 14 വാര്‍ഡില്‍ യുഡിഎഫ് - 9, എല്‍ഡിഎഫ് - 3, എന്‍ഡിഎയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.


2020 ല്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു പിടിച്ചത്. മുട്ടാര്‍ പഞ്ചായത്തില്‍ ആകെയുള്ള 14 വാര്‍ഡില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-4, എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് ഇക്കുറി യുഡിഎഫ് തിരിച്ചു പിടിച്ചത്.


ഒട്ടുമിക്ക വാര്‍ഡിലും എല്‍ഡിഎഫിന് കാലിടറുന്ന കാഴ്ചയാണ്. വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുപോലും എല്‍ഡിഎഫിനെ കൈവിട്ടു. ഒട്ടുമിക്ക പഞ്ചായത്തും വ്യക്തമായ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. കുട്ടനാട്ടില്‍ എന്‍ഡിഎയുടെ മുന്നേറ്റവുമുണ്ടായി.

 

ഇവർ വിജയികൾ ചമ്പക്കുളം പഞ്ചായത്ത്


യുഡിഎഫ് 9, എല്‍ഡിഎഫ് 3, എന്‍ഡിഎ 1
ചിറക്കുളം -അദേഴ്‌സ് - അനിയന്‍കുഞ്ഞ്, മങ്കൊമ്പ് തെക്കേക്കര-എന്‍ഡിഎ -ആതിര സി.ആർ., പുന്നക്കുന്നത്തുശേരി-യുഡിഎഫ്-ജോസഫ്(ജോസുകുച്ചി കോയിപ്പള്ളി), പുന്നക്കുന്നതുശേരി ഈസ്റ്റ് -യുഡിഎഫ് -സൗമ്യ ഏബ്രഹാം, തെക്കേക്കര-യുഡിഎഫ്- മേരി ജോസഫ് (ജോബി ജിനോ എട്ടിൽ), ഒന്നാംകര -എല്‍ഡിഎഫ് -ഓമന സത്യന്‍ , കണ്ടങ്കരി-യുഡിഎഫ് -മെര്‍വിന്‍ ജെ ജോസഫ് ആമ്പക്കാട്, പുല്ലങ്കടി- യുഡിഎഫ് - സുജ ട്രീസ ബേബി, ചമ്പക്കുളം -യുഡിഎഫ് -ജോര്‍ജുകുട്ടി (അഞ്ചില്‍ കുഞ്ഞച്ചൻ), ചമ്പക്കുളം ഈസ്റ്റ് -യുഡിഎഫ് -രാധാമണി (രാധാമണി ടീച്ചര്‍ വില്‍പ്പറമ്പ്), നാട്ടയം -എല്‍ഡിഎഫ് - മനു തോമസ് (ടി. മനു), ഗൊവേന്ത-യുഡിഎഫ് -ഡോണ കാതറിന്‍ എം, അമിച്ചകരി-യുഡിഎഫ് -മാത്യു കെ.എം. (തങ്കച്ചന്‍ കൂലിപ്പുരയ്ക്കൽ), കോയിക്കരി-എല്‍ഡിഎഫ് -രജനി നാണപ്പന്‍.
എടത്വ പഞ്ചായത്ത്
യുഡിഎഫ് 10, എല്‍ഡിഎഫ് 01, എന്‍ഡിഎ 01
കൊടുപ്പുന്ന- എന്‍ഡിഎ -ദീപ ഗോപകുമാര്‍, തായങ്കരി ഈസ്റ്റ്- എല്‍ഡിഎഫ് -ജോസഫ് (ജീമോന്‍), ചങ്ങങ്കരി- യുഡിഎഫ്- ആന്‍സി ബിജോയി, കളങ്ങര- യുഡിഎഫ്- ജിന്‍സി ജോളി, എടത്വ- യുഡിഎഫ് -ജി. ജയചന്ദ്രന്‍, എടത്വ ഈസ്റ്റ് -അദേഴ്‌സ് -മനോജ് മാത്യു, കുന്തിരിക്കല്‍- യുഡിഎഫ് -മറിയാമ്മ ജോര്‍ജ്, എടത്വ സൗത്ത് -യുഡിഎഫ് -ആലീസ്, പാണ്ടങ്കരി -യുഡിഎഫ് -മോന്‍സി സോണി, കോയില്‍മുക്ക് -യുഡിഎഫ്- സുശീല കുഞ്ഞച്ചന്‍, മരിയാപുരം- യുഡിഎഫ്- അനിതമ്മ (അനിത ശശിധരന്‍), പച്ച ഈസ്റ്റ്- യുഡിഎഫ് -ഫാന്‍സി ആന്‍റണി, ചങ്ങങ്കരി സൗത്ത്- അദേഴ്‌സ് -സെബാസ്റ്റ്യന്‍ അലക്‌സ് (ജോളി മടത്തിക്കളം), പച്ച വെസ്റ്റ് -യുഡിഎഫ് -ബിജു ഫിലിപ്പ് , തായങ്കരി -അദേഴ്‌സ് -വിനിതാ ജോസഫ്
മുട്ടാര്‍ പഞ്ചായത്ത്
യുഡിഎഫ് 09, എല്‍ഡിഎഫ് 04, എന്‍ഡിഎ 01
മിത്രക്കരി വെസ്റ്റ് -യുഡിഎഫ് -അന്നമ്മ (ജെസി പുളിന്താനം), മിത്രക്കരി നോര്‍ത്ത് -എല്‍ഡിഎഫ് -അമ്പിളി പ്രമോദ്, മിത്രക്കരി ഈസ്റ്റ് -എല്‍ഡിഎഫ് -ജോസ് ബോബന്‍,, കുമരഞ്ചിറ-യുഡിഎഫ് -ബൈജു കെ ആറുപറ, നാലുതോട് -യുഡിഎഫ് -മിനിമോള്‍ ആന്‍റണി, മുട്ടാര്‍ നോര്‍ത്ത് -എന്‍ഡിഎ -നിജ (കൊച്ചുമോള്‍), മുട്ടാര്‍ ഈസ്റ്റ് - യുഡിഎഫ് -വിനോദന്‍ ടിപി, മുട്ടാര്‍ സെന്‍ട്രല്‍ -യുഡിഎഫ് -ജോജന്‍ ജോര്‍ജ്, മുട്ടാര്‍ സൗത്ത് -യുഡിഎഫ് -മാത്യു എം വര്‍ഗീസ്, ഗോവേന്ത -യുഡിഎഫ് -റോസമ്മ ടി , ചൂരക്കുറ്റി -യുഡിഎഫ് -ജോബിന്‍ ജെ പൂയപ്പള്ളി, ആലപ്പുറത്തുകാട് -യുഡിഎഫ് -വി.എന്‍. വിശ്വംഭരന്‍, മിത്രമഠം -എല്‍ഡിഎഫ് -രാജി സുനില്‍ , നെല്ലാനിക്കല്‍ -എല്‍ഡിഎഫ് -പ്രവീണ ഉദയപ്പന്‍
പുളിങ്കുന്ന് പഞ്ചായത്ത്
യുഡിഎഫ് -6, എല്‍ഡിഎഫ് -5, എന്‍ഡിഎ -3
വേണാട്ടുകാട് -എല്‍ഡിഎഫ് -ആശാമോള്‍ (ആശ ദാസ്), കോളജ് -യുഡിഎഫ് -ജോഷിമോന്‍ (ജോഷി കൊല്ലാറ), കണ്ണാടി -എന്‍ഡിഎ -പ്രതീഷ് പി ചന്ദ്രന്‍
വാളഞ്ചേരി -അദേഴ്‌സ് -അമ്പിളി ടി ജോസ്, മരടെ -യുഡിഎഫ് -ഷൈനി മാര്‍ട്ടിന്‍, അമ്പനപള്ളി -എല്‍ഡിഎഫ് -റെജി മോന്‍ , കിഴക്കേത്തലയ്ക്കല്‍- യുഡിഎഫ് -ആന്‍റണി(തങ്കച്ചന്‍ വാഴച്ചിറ), കൊല്ലമുട്ടം -അദേഴ്‌സ് -മഞ്ജു ബിജു കവലേച്ചിറ
ചൂളയില്‍ -യുഡിഎഫ് -സജിത മനോജ്, കാളകണ്ടം -യുഡിഎഫ് -ജോസഫ് വര്‍ഗീസ് (ഔസേപ്പച്ചന്‍ വെമ്പാടംതറ ), പുളിങ്കുന്ന് -എല്‍ഡിഎഫ് -പ്രീതി
കായല്‍പ്പുറം -യുഡിഎഫ്- രഞ്ജിത്ത് കെ.ജി. (കണ്ണപ്പന്‍ കണിയാംപറമ്പിൽ), ഹോസ്പിറ്റല്‍ -എല്‍ഡിഎഫ് -ഷാന്‍സി സജീവ്, മങ്കൊമ്പ് ക്ഷേത്രം -എന്‍ഡിഎ -ശോഭന, ശ്രീനിവാസന്‍, മങ്കൊമ്പ് സ്റ്റാച്യു -എല്‍ഡിഎഫ് -ടി.എസ്. പ്രദീപ് കുമാര്‍, ചതുര്‍ഥ്യാകരി -എന്‍ഡിഎ -രമേഷ്‌കുമാര്‍

 

Kottayam

ചങ്ങനാശേരി നഗരസഭ: യുഡിഎഫിന് മുന്‍തൂക്കം

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ മേല്‍ക്കെെ നേടി യുഡിഎഫ്. യുഡിഎഫ്-13, എല്‍ഡിഎഫ്-ഒമ്പത്, എന്‍ഡിഎ-എട്ട്, സ്വതന്ത്രര്‍-ഏഴ് എന്നിങ്ങനെ സീറ്റുകള്‍ നേടി. സ്വതന്ത്രരെ ഉള്‍പ്പെടുത്തി നഗരഭരണത്തിന് യുഡിഎഫ് കരുനീക്കങ്ങള്‍ തുടങ്ങി. സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ഇതോടെ നഗരം ഭരിക്കുന്ന ഇടതുമുന്നണിക്ക് അടിപതറി.

എല്‍ഡിഎഫിനേയും യുഡിഎഫിനേയും തോല്‍പ്പിച്ച് നഗരസഭയില്‍ ഏഴു സ്വതന്ത്രര്‍ വിജയംനേടി. 16-ാം വാര്‍ഡ് ഫാത്തിമാപുരം നോര്‍ത്തില്‍ കുഞ്ഞുമോന്‍ പുളിമൂട്ടില്‍ -719 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രണ്ടാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ റെജി കേളമ്മാട്ടിന്‍റെ ഭാര്യ ശക്തി റെജി (443), അഞ്ചാം വാര്‍ഡ് ഗത്‌സെമനിയില്‍ ചാള്‍സ് പാലാത്ര (489), 15 പെരുന്ന തിരുമല ക്ഷേത്രംവാര്‍ഡില്‍ സന്ധ്യ മനോജ് (515), 17 ഫാത്തിമാപുരം സൗത്ത് അന്നമ്മ രാജു ചാക്കോ (406), 30 വലിയപള്ളി വാര്‍ഡില്‍ ബീന ജോബി (462), 34 വൈഎംസിഎ വാര്‍ഡില്‍ എല്‍സമ്മ ജോബ് (272) എന്നിങ്ങനെയാണ് സ്വതന്ത്രരുടെ വിജയം.

എല്‍സമ്മ ജോബ് യുഡിഎഫ് സ്ഥാനാര്‍ഥി രേഖാ വിനോദിനെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കുറെ കാലങ്ങളായി ചങ്ങനാശേരി നഗരഭരണം നിയന്ത്രിക്കുന്നത് സ്വതന്ത്രാംഗങ്ങളാണ്.

എന്‍ഡിഎ മൂന്നില്‍നിന്ന് എട്ടിലേക്ക്

ചങ്ങനാശേരി നഗരസഭയില്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. എട്ടുസീറ്റുകള്‍ കയ്യടക്കി. കഴിഞ്ഞ തവണ മൂന്നു സീറ്റു മാത്രമേ ലഭിച്ചിരുന്നുള്ളൂ. നഗരസഭ മൂന്നാം വാര്‍ഡ് പൂവക്കാട്ടുചിറ: വി.കെ. സത്യന്‍(184), 19-ാം വാര്‍ഡ് പെരുന്ന ഈസ്റ്റ്: പ്രസന്നകുമാരി ടീച്ചര്‍ (414), 20-ാം വാര്‍ഡ് മന്നംനഗര്‍: ശാന്തി മുരളീധരന്‍ (344), 21-ാം വാര്‍ഡ് പെരുന്ന അമ്പലം: എന്‍.പി. കൃഷ്ണകുമാര്‍ (447), 22-ാം വാര്‍ഡ് പനച്ചിക്കാവ് ക്ഷേത്രം: കണ്ണന്‍ മംഗലശേരി (334), 23-ാം വാര്‍ഡ് പെരുന്ന വെസ്റ്റ്: അജീഷ് കൊച്ചുകൊട്ടാരം (302), 32-ാംവാര്‍ഡ് മഞ്ചാടിക്കര: ഗായത്രി എം. നായര്‍(373), 37-ാം വാര്‍ഡ് കുറ്റിശേരിക്കടവ്: പ്രസീത കുമാരി ആര്‍. (413) എന്നിവരാണ് വിജയിച്ച എന്‍ഡിഎ അംഗങ്ങള്‍.

നഗരസഭയിലെ വിജയികൾ

  1. കണ്ണംപേരൂര്‍ ചിറ: സ്മിത സുനില്‍ (എല്‍ഡിഎഫ്), 2. അന്നപൂര്‍ണേശ്വരീ ക്ഷേത്രം: ശക്തി റെജി (സ്വതന്ത്ര), 3. പൂവക്കാട്ടുചിറ വി.കെ. സത്യന്‍ (ബിജെപി), 4. അരമന: ജോമി ജോസഫ് (യുഡിഎഫ്), 5. ഗത്‌സെമനി: ചാള്‍സ് മാത്യു പാലാത്ര (സ്വതന്ത്രന്‍), 6. മോര്‍ക്കുളങ്ങര: സ്മിത സന്തോഷ് (എല്‍ഡിഎഫ്), 7. എസ്ബി ഹൈസ്‌കൂള്‍: ഷൈനി വര്‍ഗീസ് (യുഡിഎഫ്), 8 ആനന്ദാശ്രമം: അഡ്വ. മാര്‍ട്ടിന്‍ സ്‌കറിയ (യുഡിഎഫ്), 9 പാറേല്‍പള്ളി: ശോഭന വിശ്വംഭരന്‍ (യുഡിഎഫ്), 10. പാറേല്‍പള്ളി ബീനാ സലിം (എല്‍ഡിഎഫ്), 11. റെയില്‍വേ സ്റ്റേഷന്‍: സിയാദ് അബ്ദുള്‍ റഹിമാന്‍ (യുഡിഎഫ്), 12. എസ്എച്ച് സ്‌കൂള്‍: അജിത സലാം (എല്‍ഡിഎഫ്), 13. പൂതൂര്‍പ്പള്ളി: അഡ്വ.പി.എ. നസീര്‍ (എല്‍ഡിഎഫ്),  14 മലേക്കുന്ന്: കെ.എം. നെജിയ (യുഡിഎഫ്), 15 തിരുമലക്ഷേത്രം: സന്ധ്യമനോജ് (യുഡിഎഫ് പിന്തുണച്ച പൊതു സ്വതന്ത്ര), 16 ഫാത്തിമാപുരം നോര്‍ത്ത്: ജോസഫ് ചാക്കോ (കുഞ്ഞുമോന്‍ പുളിമൂട്ടില്‍-719(സ്വത), 17. ഫാത്തിമാപുരം സൗത്ത്: അന്നമ്മ രാജു ചാക്കോ (സ്വതന്ത്ര), 18. ഇരൂപ്പ: സബീന നിഷാദ് (യുഡിഎഫ്), 19. പെരുന്ന ഈസ്റ്റ്: ആര്‍. പ്രസന്നകുമാരി (എന്‍ഡിഎ), 20 മന്നംനഗര്‍: ശാന്തി മുരളീധരന്‍ (എന്‍ഡിഎ), 21. പെരുന്ന ക്ഷേത്രം: എന്‍.പി. കൃഷ്ണകുമാര്‍ (എന്‍ഡിഎ), 22. പനച്ചിക്കാവ് ക്ഷേത്രം: സതീഷ്‌കുമാര്‍ (കണ്ണന്‍ മംഗലശേരില്‍) (എന്‍ഡിഎ), 23. പെരുന്ന വെസ്റ്റ്: അജീഷ് കൊച്ചുകൊട്ടാരം (എന്‍ഡിഎ), 24. മനയ്ക്കച്ചിറ: എസ്.എച്ച്. ആര്യാമോള്‍: (യുഡിഎഫ്), 25. വേട്ടടി: ബിനു ചാലക്കുഴിയില്‍ (എല്‍ഡിഎഫ്), 26. ലക്ഷ്മിപുരം പാലസ്: മോഹനന്‍ കൊട്ടാരപ്പറമ്പില്‍ (എല്‍ഡിഎഫ്), 27. കൊട്ടാരം ക്ഷേത്രം. സന്തോഷ് ആന്‍റണി (യുഡിഎഫ്), 28 ആനന്ദപുരം: അംബിക വിജയന്‍ (യുഡിഎഫ്), 29. ഫയര്‍സ്റ്റേഷന്‍: ഷെമി ബഷീര്‍ (യുഡിഎഫ്), 30. വലിയപള്ളി: ബീനാ ജോബി (സ്വത.) 31. ബോട്ടുജെട്ടി: എം.എസ്. അക്ഷയ (യുഡിഎഫ്), 32. മഞ്ചാടിക്കര: ഗായത്രി എം. നായ‍ർ (എന്‍ഡിഎ), 33. മാര്‍ക്കറ്റ്: ജിനിമോള്‍ ഷാജി: (യുഡിഎഫ്). 34. വൈഎംസിഎ: എല്‍സമ്മ ജോബ് (സ്വത.), 35. കണ്ടത്തിപ്പറമ്പ് ടി.പി. അജികുമാര്‍ (എല്‍ഡിഎഫ്), 36. വാഴപ്പള്ളി ക്ഷേത്രം: രേഖ ശിവകുമാര്‍ (എല്‍ഡിഎഫ്), 37. കുറ്റിശേരിക്കടവ് ആര്‍. പ്രസീദകുമാരി (എന്‍ഡിഎ).

പഞ്ചായത്തുകളെ ഇവർ നയിക്കും

വാഴപ്പള്ളി

ആകെ വാർഡ്: 22, യുഡിഎഫ്: 12, എല്‍ഡിഎഫ്: 5 മറ്റുള്ളവര്‍: 5
വാഴപ്പള്ളി പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി.
1. മുളയ്ക്കാംതുരുത്തി: ലൈസാമ്മ ആന്‍റണി മുട്ടത്തില്‍ (എല്‍ഡിഎഫ്), 2. ചെട്ടിശേരി: റ്റി.ഡി. സാജപ്പന്‍ (യുഡിഎഫ്), 3. തുരുത്തി: ബിജോ ജോണ്‍ (എല്‍ഡിഎഫ്), 4. പുന്നമ്മൂട്: ഷീലാ തോമസ് (യുഡിഎഫ്), 5. വടക്കേക്കര: സി. സനല്‍കുമാര്‍ (എല്‍ഡിഎഫ്), 6. വെരൂര്‍ചിറ: വര്‍ഗീസ് ആന്‍റണി (യുഡിഎഫ്), 7. കൂനന്താനം: എസ്.എ. രാജീവ് (എല്‍ഡിഎഫ്), 8. പുതുച്ചിറക്കുഴി: ഡയാനമോള്‍ ചാക്കോ (സ്വതന്ത്ര), 9.ഏനാചിറ: സിനി സിബി (യുഡിഎഫ്), 10. ലിസ്യു: വീണാ സി. ദിലീപ് (യുഡിഎഫ്), 11. ചീരഞ്ചിറ: എന്‍.എസ്. സനിതാമോള്‍ (സ്വതന്ത്ര), 12. പുതുച്ചിറ: ശോഭ ബാബു (യുഡിഎഫ്), 13. മണ്ണാത്തിപ്പാറ: മനോജ് വര്‍ഗീസ് (യുഡിഎഫ്), 14. ഇന്‍ഡസ്ട്രിയല്‍ നഗര്‍- റോസമ്മ മണമേല്‍ (യുഡിഎഫ്), 15. കടമാന്‍ചിറ: ഷേര്‍ളി തോമസ് (സ്വതന്ത്ര), 16. വലിയകുളം: മിനി വിജയകുമാര്‍ തെങ്ങുംതാനം (യുഡിഎഫ്), 17. കുരിശുംമൂട്: ബിജു പുല്ലുകാട് (യുഡിഎഫ്), 18. വക്കച്ചന്‍പടി: ജസ്റ്റിന്‍ പാലത്തിങ്കല്‍ (യുഡിഎഫ്), 19. ചെത്തിപ്പുഴക്കടവ്: ജോസഫ് എം. ആന്‍റണി (സ്വതന്ത്രന്‍), 20. പുത്തന്‍കുളങ്ങര: സ്മിത മാത്യു (സ്വതന്ത്ര), 21. വെട്ടിത്തുരുത്ത്: അനിയന്‍ കുഞ്ഞ് (യുഡിഎഫ്), 22. പറാൽ: ആര്‍. പ്രസന്നന്‍(എല്‍ഡിഎഫ്).

തൃക്കൊടിത്താനം
ആകെ വാർഡ്: 22, യുഡിഎഫ്: 12, എല്‍ഡിഎഫ്: 9, എന്‍ഡിഎ സ്വതന്ത്ര: 1
കാല്‍നൂറ്റാണ്ടുകാലത്തെ എല്‍ഡിഎഫ് ഭരണത്തില്‍നിന്നു തൃക്കൊടിത്താനം പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു.
1. കടമാന്‍ചിറ: മോട്ടി മുല്ലശേരി (യുഡിഎഫ്), 2. ചേരിക്കല്‍: അമ്പിളി രാജേഷ് പനച്ചിമൂട്ടില്‍ (യുഡിഎഫ്), 3. അയര്‍ക്കാട്ടുവയല്‍: തോമസ് മതിലകത്തുകുഴി (യുഡിഎഫ്), 4. മണികണ്ഠവയല്‍: വി.കെ. സുനില്‍കുമാര്‍ (എല്‍ഡിഎഫ്), 5. കൊടിനാട്ടുകുന്ന്: സ്നേഹലത ഗോപാലകൃഷ്ണന്‍ (യുഡിഎഫ്), 6.ചപ്രാത്തുപടി: പി.എസ്. കണ്ണന്‍ (യുഡിഎഫ്), 7. കുന്നുംപുറം-ജയിംസ് ജോസഫ് പതാരംചിറ (യുഡിഎഫ്), 8. മങ്കാല: ഉഷ രവീന്ദ്രന്‍ (എല്‍ഡിഎഫ്), 9. കൈലാത്തുപടി: സിജോ ജേക്കബ് (യുഡിഎഫ്), 10. കൊക്കോട്ടുചിറ: പി.ജി. പ്രകാശ് (എല്‍ഡിഎഫ്), 11. കോട്ടമുറി: ബീനാ ഹരിഹരന്‍ (യുഡിഎഫ്), 12. ചെമ്പുംപുറം: ഷേര്‍ലി ഹരികൃഷ്ണന്‍ (എല്‍ഡിഎഫ്), 13. അമരപുരംനോര്‍ത്ത്: താഴമ്പു അനില്‍ (എന്‍ഡിഎ സ്വതന്ത്ര), 14. അമരപുരംസൗത്ത്-സോമലത ബിനു (എല്‍ഡിഎഫ്), 15. ചാഞ്ഞോടി: റോസമ്മ ബാബു മറ്റത്തില്‍ (യുഡിഎഫ്), 16. ആശുപത്രി: പി.റ്റി. ശോഭന (എല്‍ഡിഎഫ്), 17. മണിമുറി: സിബി ജോസഫ് ചാമക്കാല (യുഡിഎഫ്), 18. കിളിമല: സൗമ്യ രാജേഷ് (എല്‍ഡിഎഫ്), 19. ഓഫീസ് വാര്‍ഡ്: അമ്പിളി സിജു (യുഡിഎഫ്), 20. ആരമല: സബീനാ നിസാര്‍ (യുഡിഎഫ്), 21. മുക്കാട്ടുപടി: ദീപ ഉണ്ണികൃഷ്ണന്‍ (എല്‍ഡിഎഫ്) 22. പൊട്ടശേരി: പ്രിന്‍സി രാജേഷ് (എല്‍ഡിഎഫ്).

മാടപ്പള്ളി
ആകെ സീറ്റ്: 22, യുഡിഎഫ്: 14, എല്‍ഡിഎഫ്: 4, എന്‍ഡിഎ: 4.
1. പുന്നാംചിറ: സോബി അട്ടിക്കല്‍ (എല്‍ഡിഎഫ്), 2. കുറുമ്പനാടം: സോബിച്ചന്‍ കണ്ണംപള്ളി (യുഡിഎഫ്), 3. പാലമറ്റം: അജിത് കോതകുളം (യുഡിഎഫ്), 4. വിത്തരിക്കുന്ന്: ജോസഫ് (യുഡിഎഫ്), 5. ചൂരനോലി: രമ്യാമോള്‍ തോമസ് (എല്‍ഡിഎഫ്), 6. കണച്ചികുളം: ഡി. ഹരീന്ദ്രന്‍ (യുഡിഎഫ്), 7. നടയ്ക്കപ്പാടം: ബേബിച്ചന്‍ ഓലിക്കര (യുഡിഎഫ്), 8. ഇല്ലിമൂട്: സൈന തോമസ് (യുഡിഎഫ്), 9 മാമ്മൂട്: അന്നമ്മ സാജന്‍ (യുഡിഎഫ്), 10. ഈയ്യാലി: സണ്ണി എത്തയ്ക്കാട് (യുഡിഎഫ്, 11. ഇടപ്പള്ളി: ജോമോന്‍ നെടുംപറമ്പില്‍(പ്രസാദ്) (യുഡിഎഫ്), 12. വെങ്കോട്ട: ഇന്ദുലേഖ (എല്‍ഡിഎഫ്), 13. പങ്കിപ്പുറം: ശശികലാദേവി (യുഡിഎഫ്), 14 കരിക്കണ്ടം: രശ്മി മുരളീധരന്‍ (എന്‍ഡിഎ), 15. ചിറക്കുഴി: സന്ധ്യ എസ്. പിള്ള (എന്‍ഡിഎ), 16. കല്ലുവെട്ടം: ശാലിനി അജു (എന്‍ഡിഎ), 17. മാടപ്പള്ളി: ബിന്ദു ജോസഫ് (യുഡിഎഫ്), 18. പന്‍പുഴ: ഭുവനേന്ദ്രനാഥ് (യുഡിഎഫ്), 19 തലക്കുളം: സുനിമോള്‍ ചാക്കോ (യുഡിഎഫ്), 20 തെങ്ങണ: സി.എ. സിന്ധു (എന്‍ഡിഎ), 21 വട്ടച്ചാല്‍പ്പടി: വി.കെ. നൗഷാദ് (എല്‍ഡിഎഫ്), 22. ചെത്തിപ്പുഴ: തോമസ് സ്‌കറിയ കൈതമറ്റം (യുഡിഎഫ്).

പായിപ്പാട്
ആകെ വാർഡ്: 17, എല്‍ഡിഎഫ്: 6, സ്വതന്ത്രര്‍: 6, യുഡിഎഫ്: 4, എന്‍ഡിഎ:1
പായിപ്പാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ബിജെപിക്ക് ഒരു സീറ്റുമാത്രമാണ് ലഭിച്ചത്, എസ്ഡിപിഐ രണ്ടു സീറ്റുകളില്‍ വിജയിച്ചു.
1.അംബേദ്കര്‍: ജെ. ജെയ്നിമോള്‍ (സ്വതന്ത്ര), 2. വേഷ്ണാല്‍: സുനിലാ പ്രസന്നന്‍ (എല്‍ഡിഎഫ്) 3.നാലുകോടി: ടീനാമോള്‍ റോബി (യുഡിഎഫ്), 4. പിഎച്ച്സി: ബിന്‍സി പ്രിന്‍സ് അച്ചോത്തില്‍ (എല്‍ഡിഎഫ്), 5. ഹോമിയോ ആശുപത്രി: ശ്രീലതാ സുഭാഷ് (എല്‍ഡിഎഫ്), 6. വള്ളുവന്‍ചിറ: ജോസഫ് തോമസ് (യുഡിഎഫ്), 7. സിഎംഎസ്എല്‍പിഎസ്: വിന്‍സി കെ. ജോസഫ് (സ്വത.) 8. മച്ചിപ്പള്ളി: വി.ആര്‍. വിജയകുമാര്‍ (എല്‍ഡിഎഫ്), 9. മുണ്ടുകോട്ട: രാജു കോട്ടപ്പുഴയ്ക്കല്‍ (സ്വത.), 10. ബൈബിള്‍ കോളജ്: ശോഭ സോമന്‍ (എല്‍ഡിഎഫ്), 11. പായിപ്പാട് ടൗണ്‍: നിഷാദ് ഓമണ്ണില്‍ (എസ്ഡിപിഐ), 12. മാര്‍ക്കറ്റ്: ജെസീ മഹാഷീം പാലക്കോട്ടയ്ക്കല്‍ (എസ്ഡിപിഐ), 13. തുരുത്തിക്കടവ്: മനോജ്കുമാര്‍ എഴുവന്താനം (എന്‍ഡിഎ), 14. യുപി സ്‌കൂള്‍: ടോജി സെബാസ്റ്റ്യന്‍ കളത്തിപറമ്പില്‍ (യുഡിഎഫ്), 15. കോണ്‍വന്‍റ്: സിബിച്ചന്‍ ഒട്ടത്തില്‍ (സ്വത.), 16. ളായിക്കാട്: ഷാജി മങ്ങാടന്‍ (എല്‍ഡിഎഫ്), 17. പൂവം: എല്‍സമ്മ മാര്‍ട്ടിന്‍ (യുഡിഎഫ്).

കുറിച്ചി
ആകെ വാർഡ്: 22, എല്‍ഡിഎഫ്: 15 യുഡിഎഫ്: 7
കുറിച്ചി പഞ്ചായത്തില്‍ എല്‍ഡിഎഫ് മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. ഇവിടെ ബിജെപിക്ക് ഒരു സീറ്റുപോലും നിലനിര്‍ത്താനായില്ല.
1. അഞ്ചലശേരി: ജിക്കു കുര്യാക്കോസ് (യുഡിഎഫ്), 2. മുട്ടത്തുകടവ്: ആര്‍. രാജഗോപാല്‍ (യുഡിഎഫ്), 3. മന്ദിരം: അനിയന്‍കുഞ്ഞ് തൈത്തറ (എല്‍ഡിഎഫ്) ടോസില്‍ വിജയം. 4. എണ്ണയ്ക്കാച്ചിറ: അരുണ്‍ ബാബു (യുഡിഎഫ്), 5. സ്വാമിക്കവല: ആരതി ബിജുക്കുട്ടന്‍ (എല്‍ഡിഎഫ്), 6. ചേലച്ചിറ: സി.ജി. ഷൈജു (എല്‍ഡിഎഫ്), 7. കുമരംകുളം: കെ.പി. സതീഷ് (എല്‍ഡിഎഫ്), 8. പൊന്‍പുഴ: എം.എന്‍. മുരളീധരന്‍ നായര്‍ (എല്‍ഡിഎഫ്), 9. പുളിമൂട്: നവ്യാ സുരേഷ് (എല്‍ഡിഎഫ്), 10. ചാക്കരിമുക്ക്: റോസ്‌ലി കെ. കുരുവിള (യുഡിഎഫ്), 11. കല്ലുകടവ്: ശാലിനി സുരാജ് (എല്‍ഡിഎഫ്), 12. അമ്പലക്കോടി-അഡ്വ.കെ.പി. പ്രശാന്ത് (എല്‍ഡിഎഫ്), 13. മലകുന്നം: ബി. പ്രമീളാദേവി (എല്‍ഡിഎഫ്), 14. ചാമക്കുളം: ആര്യ ഷൈജു (എല്‍ഡിഎഫ്), 15. ആനക്കുഴി: ലൂസി ജോസഫ് (യുഡിഎഫ്), 16. ചെമ്പുചിറ: പുഷ്പലത സുദര്‍ശന്‍ (എല്‍ഡിഎഫ്), 17. ഫ്രഞ്ച്മുക്ക്: അഗസ്റ്റിന്‍ കറുകപ്പറമ്പില്‍ (എല്‍ഡിഎഫ്), 18. പുലിക്കുഴി: അനീഷാ കണ്ണന്‍ (എല്‍ഡിഎഫ്), 19. ശങ്കരപുരം: ഷീബാ ശിവദാസ് (എല്‍ഡിഎഫ്), 20. ചെറുവേലിപ്പടി: അഡ്വ. ആദിത്യ ഓമനക്കുട്ടന്‍ (എല്‍ഡിഎഫ്), 21. ഔട്ട്പോസ്റ്റ്: ടിബി തോമസ് (യുഡിഎഫ്), 22. മോസ്‌കോ: ലിനു കുരുവിള (യുഡിഎഫ്).

കറുകച്ചാൽ
ആകെ വാർഡ്: 17, യുഡിഎഫ്: 8, എല്‍ഡിഎഫ്: 8, എൻഡിഎ: 1
കറുകച്ചാൽ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. വിജയികൾ: 1. എം.വി.നിഷാന്ത് (എൽഡിഎഫ്), 2. ലതാ ഷാജൻ (എൽഡിഎഫ്), 3. മാത്യു ജോൺ (യുഡിഎഫ്), 4. ശ്രീജിഷ കിരൺ (എൽഡിഎഫ്), 5. അഡ്വ: കിരൺകുമാർ (എൽഡിഎഫ്.) 6. ബിജു പാലയ്ക്കൽ (യുഡിഎഫ്) 7. സന്തോഷ് കാട്ടുകുന്നേൽ (യുഡിഎഫ്), 8. ബിന്ദു വിജയാനന്ദ് (എൽഡിഎഫ്), 9. ഷീലാ പ്രസാദ് (എൽഡിഎഫ്), 10. അഡ്വ: അജിത് കുമാർ (യുഡിഎഫ്),11. ഗീതാമണി രാജേന്ദ്രൻ (എൽഡിഎഫ്), 12. ജോസ്മി ജോസഫ് (യുഡിഎഫ്),13. റാണി രാജൻ (യുഡിഎഫ്), 14: മറിയാമ്മ തോമസ് (യുഡിഎഫ്), 15. റാണി തോമസ് (യുഡിഎഫ്), 16. രാധികാ മേനോൻ (ബിജെപി), 17. ബി. ബിജു കുമാർ (എൽഡിഎഫ്).

നെടുംകുന്നം
യുഡിഎഫ്: 8, എല്‍ഡിഎഫ്: 7, സ്വതന്തന്‍:1
1. കെ. രാജേഷ് (എല്‍ഡിഎഫ്), 2. ജോ ജോസഫ് (എല്‍ഡിഎഫ്), 3. ഉഷാകുമാരി (യുഡിഎഫ്), 4. രഞ്ജന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്), 5. ഷീജ ഏബ്രാഹം (യുഡിഎഫ്), 6. ബിജി അഭിലാഷ്, (സ്വത). 7. വി.എം. ഗോപകുമാര്‍ (യുഡിഎഫ്), 8. ഫിലിപ്പ് സന്തോഷ് (എല്‍ഡിഎഫ്), 9. ടി. ജോണ്‍സണ്‍ (യുഡിഎഫ് ), 10. സി.എസ്. ശ്രീരാജ് (എല്‍ഡിഎഫ്), 11. സൗമ്യ മുകുന്ദന്‍ (യുഡിഎഫ്), 12. കെ.ജെ. ജോണ്‍ (യുഡിഎഫ്), 13 ലതാ റേച്ചല്‍ മാത്യു (എല്‍ഡിഎഫ്), 14. രാജമ്മ രവീന്ദ്രന്‍ (യുഡിഎഫ്), 15. മോളമ്മ വിജയന്‍ (എല്‍ഡിഎഫ്), 16. സുമി ജില്‍സണ്‍ (യുഡിഎഫ്)

കങ്ങഴ
കങ്ങഴ പഞ്ചായത്തു വിജയികൾ. 1. സജി മാത്യൂ (എൽഡിഎഫ്), 2. അനു ബിനോയ് (യുഡിഎഫ്), 3. സൗമ്യാ സോമൻ (എൽഡിഎഫ്), 4. ശ്രീകല ഹരി (യുഡിഎഫ്), 5. ജസ്റ്റിൻ അഗസ്റ്റ്യൻ (എൽഡിഎഫ്), 6. മുഹമ്മദ് ഷിയാസ് (എൽഡിഎഫ്), 7.ഇ.എച്ച്. നജീമ (എസ്ഡിപിഐ), 8. വിജയാ ശ്രീകുമാർ (യുഡിഎഫ് ), 9. സുരേഷ് കെ. ഗോപാൽ (എൽഡിഎഫ് ), 10. രഞ്ജിത് കുമാർ (എൻഡിഎ), 11. എത്സമ്മ കെ. ജോൺ (യുഡിഎഫ്), 12. എം. ഷീബാ മോൾ (യുഡിഎഫ്), 13. മറിയാമ്മ ഇടവെട്ടാൽ (യുഡിഎഫ്),14. കെ.പി. ശില്പാമോൾ (എൽഡിഎഫ്) 15. ശ്രീലത (എൻഡിഎ), 16. മുഹമ്മദ് അൽസാഫ് (യുഡിഎഫ്).

വെള്ളാവൂർ
ആകെ വാർഡ്: 14, യുഡിഎഫ്: 6, എൽഡിഎഫ്: 7, എൻഡിഎ: 1
1. കടമാൻകുളം: പി.ടി. അനൂപ് (എൽഡിഎഫ്), 2. പൊട്ടുകുളം: സന്ധ്യ റജി (എൽഡിഎഫ്), 3. കടയനിക്കാട്: റോസമ്മ കോയിപ്പുറം (യുഡിഎഫ്), 4. പാറക്കടവ്: വി.എം. അജിത് (എൽഡിഎഫ്), 5. കുളത്തുങ്കൽ: എം.ബി. അശോകൻ (എൽഡിഎഫ്), 6. മണിമല ടൗൺ: ജിജോ ജോസഫ് ഇളംങ്ങള്ളൂർ (യുഡിഎഫ്), 7. കുന്നുംഭാഗം: ബിനോദ് ജി. പിള്ള (യുഡിഎഫ്), 8. എട്ടാം മൈൽ: ഗീത അനിൽ (എൻഡിഎ), 9. തോണിപ്പാറ: ജലജ മോഹനൻ (എൽഡിഎഫ്), 10. അംബേദ്കർ: ബെൻസി ബൈജു (യുഡിഎഫ്), 11. ഏറത്തുവടകര: എം.ആർ. രമ്യ (എൽഡിഎഫ്), 12. വെള്ളാവൂർ: ശ്രീജിത്ത് വെള്ളാവൂർ (എൽഡിഎഫ്), 13. താഴത്തുവടകര: ബോബി കെ. മാത്യു (യുഡിഎഫ്), 14. കുളത്തൂർമൂഴി: ലീലാമണി (യുഡിഎഫ്).

മണിമല
യുഡിഎഫ്-11, എൽഡിഎഫ്-4, ബിഎസ്പി-1
1. മണിമല - എം.ആർ. നിർമല (യുഡിഎഫ്), 2. പൂവത്തോലി - മിനി (യുഡിഎഫ്), 3. കറിക്കാട്ടൂർ സെന്‍റർ - തങ്കച്ചൻ (യുഡിഎഫ്), 4. കൊന്നക്കുളം - ലിതാ ഷാജി (യുഡിഎഫ്), 5. ചാരുവേലി - ജോജി (ജോപ്പൻ) (എൽഡിഎഫ്), 6. മുക്കട - സുജ ബാബു (എൽഡിഎഫ്), 7. ആലയംകവല - ജയദാസ് (യുഡിഎഫ്), 8. പൊന്തൻപുഴ - ജയശ്രീ (എൽഡിഎഫ്), 9. കറിക്കാട്ടൂർ-സുജ (യുഡിഎഫ്), 10. കരിന്പനക്കുളം - ജെന്നി കെ. തോമസ് (യുഡിഎഫ്), 11. ആലപ്ര - ബോബി ജേക്കബ് (യുഡിഎഫ്), 12. വെച്ചൂക്കുന്ന് - അഖിൽ ബാബു (എൽഡിഎഫ്), 13. മേലേക്കവല - ഷക്കീല സലിം (ബിഎസ്പി), 14. പുലിക്കല്ല് - ജിജി വെള്ളപ്ലാമുറി (യുഡിഎഫ്), 15. കറിക്കാട്ടൂർ നോർത്ത്-നിർമല എ. മാത്യു (യുഡിഎഫ്), 16. നെല്ലിത്താനം - സജി ആന്‍റണി (യുഡിഎഫ്).

Thrissur

തൃശൂരിൽ പൊരുതിക്കയറി യുഡിഎഫ്

തൃശൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സന്പൂർണതകർച്ചയിൽനിന്ന് കോർപറേഷനടക്കം വൻ ഭൂരിപക്ഷത്തിൽ പിടിച്ച് യുഡിഎഫ്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് പിടിച്ചുനിന്നു.


തൃശൂർ കോർപറേഷനിലെ 56 ൽ 33 സീറ്റ് യുഡിഎഫും 11 സീറ്റ് എൽഡിഎഫും എട്ടു സീറ്റ് എൻഡിഎയും നേടി. രണ്ട് എൽഡിഎഫ് സ്വതന്ത്രരും ഒരോ സീറ്റിൽ യുഡിഎഫ് വിമതനും സ്വതന്ത്രനും ജയിച്ചു. നറുക്കെടുപ്പിലൂടെ കിട്ടിയതടക്കം ബിജെപി ആറിൽനിന്ന് എട്ടാക്കി സീറ്റുയർത്തി.


30 ജില്ലാ പഞ്ചായത്ത് സീറ്റിൽ 21 എണ്ണവും പിടിച്ച് എൽഡിഎഫ് ഭരണം നിലനിർത്തി. ഒന്പതു സീറ്റ് യുഡിഎഫ് നേടി. കഴിഞ്ഞവട്ടത്തേക്കാൾ മൂന്നുസീറ്റ് എൽഡിഎഫിനു കുറഞ്ഞു. പുതുതായി രൂപീകരിച്ച കൊടകര ഡിവിഷൻ എൽഡിഎഫ് നേടി.

ഏഴു നഗരസഭകളിൽ അഞ്ചും നേടി കഴിഞ്ഞവർഷത്തെ നേട്ടം എൽഡിഎഫ് നിലനിർത്തി. ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയാണ് നിലനിർത്തിയത്. ചാലക്കുടി, ഇരിങ്ങാലക്കുട യുഡിഎഫും നിലനിർത്തി.


16 ബ്ലോക്ക് പഞ്ചായത്തിൽ 10 എണ്ണം എൽഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി. കഴിഞ്ഞവട്ടം 13 ബ്ലോക്കിൽ എൽഡിഎഫ് വിജയിച്ചിരുന്നു. പുഴയ്ക്കൽ ബ്ലോക്കിൽ എൽഡിഎഫും യുഡിഎഫും ഏഴു സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം. തളിക്കുളവും മാളയും യുഡിഎഫ് പിടിച്ചെടുത്തു.


പഞ്ചായത്തുകളിൽ എൽഡിഎഫിനു വൻ തിരിച്ചടിയുണ്ടായി. കഴിഞ്ഞവർഷം 86ൽ 69 പഞ്ചായത്തുകൾ പിടിച്ച സ്ഥാനത്ത് ഇക്കുറി 45 ൽ ഒതുങ്ങി. 24 പഞ്ചായത്തുകൾ നഷ്ടമായി. യുഡിഎഫ് 16ൽനിന്ന് 35 ആക്കി ഉയർത്തി. 19 പഞ്ചായത്തുകൾ യുഡിഎഫ് കൂടുതലായി പിടിച്ചെടുത്തു. തിരുവില്വാമലയിൽ 19 വാർഡുകളിൽ പത്തെണ്ണത്തിൽ ജയംകൊയ്ത് എൻഡിഎ പഞ്ചായത്തുഭരണം പിടിച്ചു.

കഴിഞ്ഞവട്ടം എൻഡിഎ ഭരിച്ച അവിണിശേരിയിൽ യുഡിഎഫും എൻഡിഎയും ഏഴു സീറ്റ് നേടി ഒപ്പത്തിനൊപ്പം. ചേലക്കര, കൊടകര, പാറളം, വല്ലച്ചിറ എന്നിവിടങ്ങളിലും ആർക്കും ഭൂരിപക്ഷമില്ല.

Palakkad

ജില്ലയിൽ യുഡിഎഫ് മുന്നേറ്റം

മണ്ണാർക്കാട് നഗരസഭാഭരണം നിലനിർത്തി യുഡിഎഫ്


മണ്ണാര്‍ക്കാട്: ഹാട്രിക് വിജയത്തോടെ മണ്ണാര്‍ക്കാട് നഗരസഭ യുഡിഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് ഒരുസീറ്റുകൂട്ടി നില മെച്ചപ്പെടുത്തി. ബിജെപി ഒരുസീറ്റില്‍ ഒതുങ്ങി.


സിപിഎം വിമതര്‍ക്കു നേട്ടമുണ്ടാക്കാനായില്ല. തുടർച്ചയായ മുന്നാംവട്ടമാണ് മണ്ണാര്‍ക്കാട് നഗരസഭ യുഡിഫ് നിലനിര്‍ത്തുന്നത്.


ആകെ മുപ്പത് സീറ്റില്‍ യുഡിഫ്-17,എല്‍ഡിഫ്- 12, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യുഡിഎഫിന്‍റെ ഉരുക്കുകോട്ടയാണെന്നു വീണ്ടും തെളിയിച്ച തെരഞ്ഞെടുപ്പു കൂടിയാണെന്നു പ്രവർത്തകർ പറഞ്ഞു. അട്ടപ്പാടിയിലും യുഡിഎഫിനു മേല്‍കൈ നേടാനായി.


മണ്ണാര്‍ക്കാട് നഗരസഭ, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര എന്നിവ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും, അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് തിരിച്ചുപിടിച്ചു.


മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 18 സീറ്റില്‍ പതിനേഴും നേടിയാണ് യുഡിഎഫ് അജയ്യശക്തിയാണെന്നു വീണ്ടും തെളിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ ഇവിടെ യുഡിഎഫാണ് ഭരണം നടത്തുന്നത്.


അട്ടപ്പാടിയിൽ കഴിഞ്ഞ തവണ അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്.എന്നാല്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് ഒഴികെ രണ്ടു ഗ്രാമപഞ്ചായത്തും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് തിരിച്ചെടുത്തു. പുതൂർ പഞ്ചായത്തിൽ ആദ്യമായി എൻഡിഎ ഭരണത്തിലെത്തി. 14 സീറ്റില്‍ എട്ടുസീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ആറുസീറ്റുകള്‍ നേടി യുഡിഎഫ് കരുത്തുകാട്ടി.

 

പാലക്കാട് നഗരസഭയിൽ ബിജെപിക്കു കനത്ത തിരിച്ചടിയെന്നു വി.കെ. ശ്രീകണ്ഠൻ എംപി


പാലക്കാട്. നഗരസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണു ലഭിച്ചതെന്നു വി.കെ. ശ്രീകണ്ഠൻ എംപി. കഴിഞ്ഞതവണ കേവല ഭൂരിപക്ഷത്തോടെ ഭരിച്ച ബിജെപിക്ക് ഇത്തവണ അതു നഷ്ടപ്പെട്ടിരിക്കുകയാണ്.


വർഗീയ നിലപാടുകളും അഴിമതിയും വികസന മുരടിപ്പും കാരണമാണ് ബിജെപിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടത്. വോട്ടു രേഖപ്പെടുത്തിയ എഴുപതിനായിരം പേരിൽ ബിജെപിക്ക് വോട്ടുചെയ്തവർ വെറും 26000 മാത്രമാണ്. യുഡിഎഫിന് 27000 വോട്ടു ലഭിച്ചിട്ടുണ്ട്. എൽഡിഎഫിന് കിട്ടിയ 16000 വേറെയുമുണ്ട്. അതിനർഥം നാല്പത്തി നാലായിരത്തിലധികം പേർ ബിജെപി ഭരണത്തിനെതിരായിട്ടുള്ള വിധിയെഴുത്താണ് നടത്തിയിട്ടുള്ളതെന്നാണ്.


ഭൂരിപക്ഷം പേരും ബിജെപിയെ അധികാരത്തിൽനിന്നും പുറത്താക്കണമെന്നാണ് ആഗ്രഹിച്ചിരിക്കുന്നത്. ജനവിധി മനസ്സിലാക്കി ബിജെപി അധികാരത്തിൽനിന്നും വിട്ടുനിൽക്കണം. ബിജെപിയുടെ നിലവിലെ രണ്ടുസീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് നല്ല മുന്നേറ്റമാണു നടത്തിയത്. നിസാര വോട്ടുകൾക്കാണ് അഞ്ചുസീറ്റ് നഷ്ടപ്പെട്ടത്.


ജില്ലയിൽ യുഡിഎഫിന്‍റെ വലിയ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. നാല്പതോളം ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിന്‍റെ നേതൃത്വത്തിലായി. രണ്ടു നഗരസഭകൾ എൽഡിഎഫിൽനിന്നും പിടിച്ചെടുത്തു.
മൂന്നിൽനിന്നും പന്ത്രണ്ടായി ജില്ലാ പഞ്ചായത്തിലെ സീറ്റ് നില വർധിപ്പിച്ചതു വോട്ടർമാർ എങ്ങനെ ചിന്തിച്ചെന്നു വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന്‍റെ മിന്നുംപ്രകടനം


വടക്കഞ്ചേരി: പതിനേഴു ഡിവിഷനുകളുള്ള ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷ ബെഞ്ച് ശക്തമാക്കുമെന്ന യുഡിഎഫിന്‍റെ അവകാശവാദം വെറുതെയായില്ല. ബ്ലോക്ക് പഞ്ചായത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായി ആറു സീറ്റുകൾ നേടിയാണ് കോൺഗ്രസ് ശക്തി തെളിയിച്ചിട്ടുള്ളത്.


അത്തിപ്പൊറ്റ ഡിവിഷനിൽ നിന്നും കെ.എം. ഷെമീറ ( ഭൂരിപക്ഷം 224), കാവശേരി ഡിവിഷനിൽ നിന്നും കവിതസന്തോഷ് (230), ആലത്തൂർ ഡിവിഷനിൽ നിന്നും തൻഷില റബിൻ (52), മംഗലം ഡിവിഷനിൽ നിന്നും ശ്രീനാഥ് വെട്ടത്ത് (728), പുതുക്കോട് ഡിവിഷനിൽ നിന്നും ആമിന (479), മണപ്പാടം ഡിവിഷനിൽ നിന്നും അജിത (മൂന്ന്) എന്നിവരാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.

കോൺഗ്രസ് ശക്തമായ പ്രതിപക്ഷം ഇക്കുറിയെങ്കിലുമുണ്ടാകണമെന്ന പ്രാർഥന മാത്രമാണ് നേതൃത്വത്തിനുണ്ടായിരുന്നത്. 2020ലെ തെരഞ്ഞെടുപ്പുമുതൽ പ്രതിപക്ഷമില്ലാതെയാണ് ഇടതു മുന്നണി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നടത്തിവരുന്നത്. 2000ൽ നടന്ന തെരഞ്ഞെടുപ്പിലും പ്രതിപക്ഷമില്ലാതെയായിരുന്നു ഭരണം. ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നതിനുശേഷം തുടർച്ചയായി എൽഡിഎഫാണ് ഭരണത്തിലുള്ളതും.


2005, 2010, 2015 കാലഘട്ടത്തിൽ യുഡിഎഫിന്‍റെ ഒരു പ്രതിനിധി മാത്രമാണ് ഭരണസമിതിയിലുണ്ടായിരുന്നത്. എൽഡിഎഫ്-11 , യുഡിഎഫ്- ആറ് എന്നിങ്ങനെയാണ് പുതിയ കക്ഷിനില. കണ്ണമ്പ്ര ഡിവിഷനിൽ നിന്നും വിജയിച്ചിട്ടുള്ള സിപിഎം ഏരിയ മുൻ സെക്രട്ടറി ടി. കണ്ണനാകും ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റ്. 2118 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കണ്ണൻ ഡിവിഷനിൽ നിന്നും വിജയിച്ചിട്ടുള്ളത്.

Malappuram

ജില്ലയിൽ ആഹ്ലാദത്തേരിൽ യുഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീശിയ യുഡിഎഫ് കൊടുങ്കാറ്റിൽ നിലംപതിച്ച് എൽഡിഎഫ്.ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. ഇതോടെ പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്തായി മലപ്പുറം മാറി. ജില്ലയിലെ നഗരസഭകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. നഗരസഭ, ഗ്രാമപഞ്ചായത്തുകളിൽ 95 ശതമാനത്തിലധികം സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭയും യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് അഞ്ച് ബ്ലോക്കുകളിൽ എൽഡിഎഫിന് ഒരു സീറ്റ് പോലുമില്ല.

ചരിത്രത്തിലാദ്യമായാണ് ജില്ലാ പഞ്ചായത്തിൽ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുന്നത്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ബ്ലോക്കുകളും യുഡിഎഫ് തൂത്തുവാരി. ഇതിൽ തന്നെ അരീക്കോട്, കാളികാവ്, മലപ്പുറം, നിലന്പൂർ, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരാളെ പോലും വിജയിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. പൊന്നാനി ബ്ലോക്കിൽ യുഡിഎഫ്, എൽഡിഎഫ് ഒപ്പത്തിനൊപ്പം. ഇവിടെ നറുക്കെടുപ്പ് പിന്നീട് നടക്കും. 12 നഗരസഭകളിൽ 11 നഗരസഭകളുടേയും ഭരണം യുഡിഎഫിന്. പൊന്നാനി മാത്രമാണ് എൽഡിഎഫ് നിലനിർത്താൻ സാധിച്ചത്.

94 ഗ്രാമപഞ്ചായത്തുകളുള്ള ജില്ലയിൽ 90 പഞ്ചായത്തുകളിലും യുഡിഎഫ് വൻ വിജയം സ്വന്തമാക്കിയപ്പോൾ നാലിടത്ത് മാത്രമാണ് എൽഡിഎഫ് ജയിച്ചത്. 30 വർഷമായി എൽഡിഎഫ് കുത്തകയാക്കി വച്ചിരുന്ന പെരിന്തൽമണ്ണ നഗരസഭയും എൽഡിഎഫിന്‍റെ കൈവശമായിരുന്ന നിലന്പൂർ നഗരസഭയും യുഡിഎഫ് കൈവശമാക്കി. നിലന്പൂരിൽ എൽഡിഎഫിന് ആറ് സീറ്റുകൾ മാത്രം വിട്ടുകൊടുത്ത് 26 സീറ്റുകൾ നേടി മികച്ച തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.

നഗരസഭകളിലും യുഡിഎഫ് തരംഗമാണ്. ആകെ 12 നഗരസഭകളിൽ 11 ഇടത്തും വിജയിച്ചു. കഴിഞ്ഞ തവണ പെരിന്തൽമണ്ണ, പൊന്നാനി, നിലന്പൂർ നഗരസഭകൾ എൽഡിഎഫിന്‍റെ കൈവശമായിരുന്നെങ്കിൽ ഇപ്രാവശ്യം പൊന്നാനി ഒഴികെ രണ്ടും യുഡിഎഫ് പിടിച്ചെടുത്തു. ശക്തമായ മത്സരം നടന്ന പെരിന്തൽമണ്ണയിൽ 30 വർഷത്തിന് ശേഷമാണ് യുഡിഎഫ് ഭരണത്തിലെത്തുന്നത്. നിലവിൽ 20 സീറ്റ് നേടിയാണ് പെരിന്തൽമണ്ണയിലെ ഇടത് ഭരണം.

ഇതിനെ മറികടന്ന് 21 സീറ്റിന്‍റെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചത്. നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ തിരിച്ചുവരവിന് പിന്നാലെ നഗരസഭയും കൈപ്പിടിയിലാക്കി. ഒന്പതിൽ നിന്ന് 28 സീറ്റാക്കി ഉയർത്തിയാണ് ഈ തിരിച്ചുവരവ്. പൊന്നാനി നഗരസഭയാണ് ജില്ലയിൽ എൽഡിഎഫിന് ആശ്വാസമായി നിലകൊണ്ടത്. ഇവിടെ എൽഡിഎഫിന്‍റെ സീറ്റ് നില 38ൽ നിന്ന് 32 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും പൊന്നാനി മാനം കാത്തു. 18 സീറ്റാണ് യുഡിഎഫിന് നേടാനായത്.

കോട്ടക്കലിൽ യുഡിഎഫ് 25, എൽഡിഎഫ് 5, മലപ്പുറം നഗരസഭയിൽ യുഡിഎഫ് 35, എൽഡിഎഫ് 6, മഞ്ചേരിയിൽ യുഡിഎഫ് 34, എൽഡിഎഫ് 11, നിലന്പൂരിൽ യുഡിഎഫ് 26, എൽഡിഎഫ് 6, എന്നിങ്ങനെ നേടി. പരപ്പനങ്ങാടിയിൽ യുഡിഎഫ് 33 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് വെറും മൂന്ന് സീറ്റുകളിലേക്ക് കൂപ്പുകുത്തി. താനൂർ നഗസരസഭയിൽ ഒരാളെ പോലും വിജയിപ്പിക്കാൻ എൽഡിഎഫിന് സാധിച്ചില്ല. ഇവിടെ യുഡിഎഫ് 31 സീറ്റുകൾ നേടി. എട്ട് സീറ്റുകൾ നേടിയ എൻഡിഎ ആണ് പ്രതിപക്ഷം. തിരൂരങ്ങാടി നഗരസഭയിൽ ഒരു സീറ്റ് നേടി ആരുമില്ലെന്ന നാണക്കേടിൽ നിന്നും എൽഡിഎഫ് കഷ്ടിച്ച് രക്ഷപ്പെട്ടു. യുഡിഎഫ് - 34, എൽഡിഎഫ് - 1 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.

തിരൂരിൽ യുഡിഎഫ്- 28,എൽഡിഎഫ് - 7,വളാഞ്ചേരിയിൽ യുഡിഎഫ് - 25, എൽഡിഎഫ് - 2, എന്നിങ്ങനെയാണ് വിജയിച്ചത്. 33 ഡിവിഷനുകളുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ച 10 സ്ഥാനാർഥികളും വിജയിച്ചു. ചരിത്ര വിജയം നേടിയതിനെ തുടർന്ന് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു.

തിരൂരിൽ തൂത്തുവാരി യുഡിഎഫ്

തിരൂർ: ശക്തമായ മത്സരം നടന്ന തിരൂർ നഗരസഭയിൽ യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ്. ഭരണം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ എൽഡിഎഫ് എട്ട് സീറ്റിൽ ഒതുങ്ങി ശക്തമായ പ്രഹരമാണ് നേരിട്ടത്. കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് യുഡിഎഫ് മുന്നേറ്റം. 40 ൽ 31 സീറ്റുകളുടെ നേട്ടമാണ് നിലവിൽ യുഡിഎഫിനുള്ളത്. മുസ്‌ലിംലീഗിന് ഒറ്റക്ക് ഭരിക്കാമെന്ന നിലയുമുണ്ട്. എൻഡിഎ ഒരു സീറ്റ് നിലനിർത്തി.

27 സീറ്റുകളിൽ മത്സരിച്ച മുസ്‌ലിംലീഗ് 26 സീറ്റുകളിലും വിജയിച്ചു. അഞ്ച് സീറ്റിൽ കോണ്‍ഗ്രസും വിജയിച്ചു. മുസ്‌ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ കീഴേടത്തിൽ ഇബ്രാഹിം ഹാജിയായിരിക്കും നഗരസഭ ചെയർമാൻ.

വ്യവസായ പ്രമുഖരെയും സ്വതന്ത്രരെയും അപരൻമാരെയുമെല്ലാം ഇറക്കിയുള്ള ഇടത് തന്ത്രം ഇത്തവണ വിജയിച്ചില്ല. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച ഗഫൂർ പി. ലില്ലീസ് ആയിരുന്നു സിപിഎമ്മിന്‍റെ ചെയർമാൻ സ്ഥാനാർഥി. വ്യവസായി ജപ്പാൻ സ്ക്വയർ അലിയും പരാജയപ്പെട്ടു. ഇരുവരുടെയും എതിർ സ്ഥാനാർഥികളായ യുഡിഎഫിന്‍റെ മൻസൂറലി, മുഹമ്മദ് റിയാസ് എന്നിവർക്ക് മൂന്ന് വീതം അപരൻമാരാണ് ഉണ്ടായിരുന്നത്. ഇതും മറികടന്നാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളുടെ വിജയം.

Kozhikode

ചുവപ്പ് മങ്ങി, നില മെച്ചപ്പെടുത്തി യുഡിഎഫും എന്‍ഡിഎയും

കോർപറേഷനിൽ ഇടതുപക്ഷത്തിന് ഷോക്ക്

കോഴിക്കോട് : നിറം മങ്ങിയ ജയത്തോടെ കോഴിക്കോട് കോർപറേഷൻ ഭരണം നിലനിറുത്തി എൽഡിഎഫ്. കോട്ടകൾ പൊളിഞ്ഞു വീണതോടെ മേയർ സ്ഥാനാർഥിയും നിലവിലെ ഡെപ്യൂട്ടി മേയറുമായിരുന്ന സി.പി. മുസാഫർ അഹമ്മദുൾപ്പടെ തോറ്റു. ആകെയുള്ള 76 വാര്‍ഡുകളില്‍ 35 സീറ്റ് നേടിയാണ് ഇടതുമുന്നണി ഭരണംനിനിര്‍ത്തിയത്. യുഡിഎഫ് 28 സീറ്റുകള്‍ നേടി. എന്‍ഡിഎ 13സീറ്റുകള്‍ നേടി മികച്ച പ്രകടനംകാഴ്ചവച്ചു.

അവസാന കൗണ്‍സില്‍യോഗം പോലും ബഹളമയം...വിവാദങ്ങളുടെ കുത്തൊഴുക്ക്.. ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍. കോഴിക്കോട് കോര്‍പറേഷനില്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത പോരാട്ടചൂട് പകരാന്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും കഴിഞ്ഞിടിത്താണ് കോഴിക്കോട് നഗരത്തെ എന്നും പുതയ്ക്കാറുള്ള ചുവന്നനിറത്തെ മങ്ങിയത്.
ഭരണംപിടിക്കാനായില്ലെങ്കിലും ഭരണവിരുദ്ധ വികാരം ഇത്തവണ യുഡിഎഫും ബിജെപിയും പങ്കിട്ടെടുത്തുവെന്നതാണ് സത്യം.

മുന്‍ കൗണ്‍സിലുകളില്‍നിന്നും വ്യത്യസ്തമായ ശക്തമായ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവന്നത്. ഇതില്‍ പലതും ദിവസങ്ങളോളം കത്തി. കെട്ടിടനമ്പര്‍ വിവാദം മുതല്‍ താല്‍കാലിക ജീവനക്കാരെനിയമിച്ച സംഭവംവരെ അവസാനനിമിഷവും പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവന്നു. കോണ്‍ഗ്രസ് നേതാവ് കെ.സി. ശോഭിത ഉയര്‍ത്തികൊണ്ടുവന്ന വിഷയങ്ങൾ കൗണ്‍സിലില്‍ വലിയ ബഹളങ്ങള്‍ക്ക് വഴിയൊരുക്കി.
കൗണ്‍സിലിലെ ബിജെപി മുഖമായിരുന്നു നവ്യ ഹരിദാസും, ടി.രനീഷും ശക്തമായി പോര്‍മുഖംതുറന്നപ്പോള്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിന്‍റെ‌ നേതൃത്വത്തിലുള്ള പ്രതിരോധം പലപ്പോഴും പാളി.

കൗണ്‍സിലര്‍മാരുടെ എണ്ണമല്ല വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിന് അടിസഥാനമെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് കോര്‍പറേഷനിലുണ്ടായത് .2010ല്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ അംഗസംഖ്യ കൗണ്‍സിലില്‍ഉണ്ടായിരുന്നു. 34 പേരാണ് അന്ന് കൗണ്‍സിലില്‍ എത്തിയത്. എന്നാല്‍ അന്നുണ്ടായതിനേക്കാള്‍ മികച്ച പ്രവര്‍ത്തനം കൗണ്‍സിലിലും പുറത്തും നടത്താന്‍ യുഡിഎഫിന് കഴിഞ്ഞു. ബിജെപി സീറ്റ് ഏഴില്‍ നിന്നും 13-ല്‍ എത്തിക്കാന്‍ കഴിഞ്ഞത് തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണം സൃഷ്ടിച്ച വികാരം തന്നെയാണെന്നാണ് വിലയിരുത്തല്‍.

എന്‍ഡിഎ ഇത്രയും സീറ്റുകള്‍ പിടിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഭരണം ഐക്യ ജനാധിപത്യമുന്നണിയുടെ കൈകളില്‍ എത്തുമായിരുന്നു. അതോടൊപ്പം തന്നെ ചാലപ്പുറത്തെ സിറ്റിംഗ് സീറ്റ് പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം മൂലം നഷ്ടപ്പെടുകയും ചെയ്തു. കെട്ടിടനമ്പറിലെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റപത്രംസമര്‍പ്പിക്കാത്തതും കോര്‍പറേഷന്‍ ഓഫീസ് നവീകരിക്കാന്‍ചിലവഴിച്ച 19 കോടിയുമായി ബന്ധപ്പെട്ട അഴിമതിയും എറ്റവും ഒടുവില്‍ തിളക്കം കൈപുസ്തകം പെരുമാറ്റചട്ടം ലംഘിച്ച്പുറത്തിറക്കിയതും അവസാന നിമിഷം വരെയും ഭരണപക്ഷത്തെ വെട്ടിലാക്കി.

അതിനുമപ്പുറം ബിജെപിയുണ്ടാക്കിയ നേട്ടമാണ് ഇടതുമുന്നണിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. ഇത് കൗണ്‍സില്‍യോഗങ്ങളില്‍ അജണ്ടകള്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

Wayanad

വയനാട്ടിൽ യുഡിഎഫ് തേരോട്ടം

കൽപ്പറ്റ: വയനാട്ടിൽ ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫ് തേരോട്ടം. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ തിരുനെല്ലിയും മീനങ്ങാടിയും ഒഴികെയുള്ളവ യുഡിഎഫ് നേടി. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നിൽപോലും വിജയിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. 23 പഞ്ചായത്തുകളിൽ 16 എണ്ണത്തിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. അന്പലവയൽ, എടവക, കണിയാന്പറ്റ, കോട്ടത്തറ, മേപ്പാടി, മുള്ളൻകൊല്ലി, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തരിയോട്, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി, നെൻമേനി പഞ്ചായത്തുകളാണ് മുന്നണി സ്വന്തമാക്കിയത്. മീനങ്ങാടി, മൂപ്പൈനാട്, മുട്ടിൽ, തിരുനെല്ലി, പുൽപ്പള്ളി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചത്. പൂതാടി പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ല.

മൂന്നു മുനിസിപ്പാലിറ്റികളിൽ കൽപ്പറ്റയിൽ മാത്രമാണ് ഇടതുപക്ഷത്തിനു വിജയഗാഥ എഴുതാനായത്. മാനന്തവാടി മുനിസിപ്പാലിറ്റി നിലനിർത്തിയ യുഡിഎഫ് ബത്തേരി നഗരസഭ തിരിച്ചുപിടിച്ചു.

ജില്ലാ പഞ്ചായത്തിൽ മത്സരിച്ച ആറ് സീറ്റിലും മുസ്ലിംലീഗ് വിജയിച്ചു. 11 ഡിവിഷനുകളിൽ മത്സരിച്ച കോണ്‍ഗ്രസ് ഒന്പത് ഇടങ്ങളിൽ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റയും പനമരവും നിലനിർത്തിയ യുഡിഎഫ് ബത്തേരിയും മാനന്തവാടിയും തിരിച്ചുപിടിക്കുകയായിരുന്നു.

വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടർനാട്, അന്പലവയൽ പഞ്ചായത്തുകളിൽ ഭരണനഷ്ടമാണ് എൽഡിഎഫിനുണ്ടായത്. ഇടതുകോട്ടകളിൽ യുഡിഎഫ് കടന്നുകയറി. പുൽപ്പള്ളിയും മൂപ്പൈനാടും, മീനങ്ങാടിയും യുഡിഎഫിൽനിന്നു ഇടതുമുന്നണി തിരിച്ചുപിടിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ തിരുനെല്ലി പഞ്ചായത്തിൽ മുഴുവൻ വാർഡുകളും തൂത്തുവാരിയ എൽഡിഎഫിന് ഇക്കുറി മൂന്ന് വാർഡുകൾ നഷ്ടമായി.

ജില്ലാ പഞ്ചായത്ത് വിജയികൾ: ഡിവിഷൻ, വിജയി, പാർട്ടി എന്ന ക്രമത്തിൽ): തവിഞ്ഞാൽ-ലിസി ജോസ്-കോണ്‍ഗ്രസ്), തിരുനെല്ലി-കെ.ആർ. ജിതിൻ-സിപിഎം) പനമരം-ബീന സജി(കോണ്‍ഗ്രസ്), മുള്ളൻകൊല്ലി-ഗിരിജ കൃഷ്ണൻ-കോണ്‍ഗ്രസ്), കേണിച്ചിറ-അമൽ ജോയി-കോണ്‍ഗ്രസ്), കണിയാന്പറ്റ-എം. സുനിൽകുമാർ-മുസ്ലിം ലീഗ്), മീനങ്ങാടി-ബീന വിജയൻ-സിപിഎം),

നൂൽപ്പുഴ-ഷീജ സതീഷ്-കോണ്‍ഗ്രസ്), അന്പലവയൽ-ജിനി തോമസ്-കോണ്‍ഗ്രസ്), തോമാട്ടുചാൽ-വി.എൻ. ശശീന്ദ്രൻ(കോണ്‍ഗ്രസ്), മുട്ടിൽ-ടി.കെ. നസീമ-മുസ് ലിം ലീഗ്), മേപ്പാടി-ടി. ഹംസ(മുസ്ലിം ലീഗ്), വൈത്തിരി-ചന്ദ്രിക കൃഷ്ണൻ(കോണ്‍ഗ്രസ്), പടിഞ്ഞാറത്തറ-കമല രാമൻ(മുസ്ലിം ലീഗ്), തരുവണ-പി. മുഫീദ തെസ്നി-മുസ്ലിംലീഗ്), എടവക-ജിൽത്സണ്‍ തൂപ്പുംകര(കോണ്‍ഗ്രസ്), വെള്ളമുണ്ട-സൽമ മോയി(മുസ്ലിംലീഗ്).

Kannur

ഇളക്കമില്ലാതെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ചുവപ്പിന്‍റെ കരുത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇത്തവണയും ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 25 ഡിവിഷനുകളില്‍ 18 ഉം എല്‍ഡിഎഫ് നേടി. യുഡിഎഫിന് കഴിഞ്ഞ തവണത്തെ പോലെ തന്നെ ഏഴു ഡിവിഷനുകള്‍ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. അധികം വന്ന ഡിവിഷനിൽ ജയം എൽഡിഎഫിനായിരുന്നു. 2020 ല്‍ 24 ഡിവിഷനുകളില്‍17 എല്‍ഡിഎഫ് നേടിയപ്പോള്‍ ഏഴെണ്ണം യുഡിഎഫിനായിരുന്നു.


ഇത്തവണ ജില്ലാ പഞ്ചായത്തില്‍ ഒരു ഘട്ടത്തിൽ എൽഡിഎഫിനെ മറികടക്കുന്ന പ്രകടനം കാഴ്ചവ യ്ക്കാൻ യുഡിഎഫിന് സാധിച്ചു. ഒപ്പത്തിനൊപ്പമെത്തുന്ന മത്സരം കാഴ്ചവയ്ക്കുമെന്ന യുഡിഎഫ് നേതാക്കളുടെ അവകാശവാദം ശരിയാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള രാവിലെ 11.30 വരെയുള്ള ലീഡിംഗ് നില.


ഇതുവരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണത്തിലെത്താനായിട്ടില്ല. ഇത്തവണത്തെ ഫലവും അവര്‍ക്ക് തിരിച്ചടിയാണെയെങ്കിലും ജില്ലാ പഞ്ചായത്ത് ബാലിക്കേറാമലയല്ലെന്ന തരത്തി ലുള്ള പ്രകടനം നടത്താൻ യുഡിഎഫിനായി. ബിജെപി ഇത്തവണയും ഇവിടെ അക്കൗണ്ട് തുറന്നില്ല.


മലയോര ഡിവിഷനുകളായ നടുവില്‍, പയ്യാവൂര്‍, കൊട്ടിയൂർ തീരദേശ മേഖലകളായ മയ്യിൽ , കൊളച്ചേരി, മാട്ടൂൽ എന്നിവയും കൊളവല്ലൂരും യുഡിഎഫ് നേടി.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന സിപിഎമ്മിലെ ബിനോയ് കുര്യനാണ് എല്‍ഡിഎഫി ന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. പെരളശേരിയിൽ നിന്നും 9497വോട്ട് നേടിയാണ് വിജയം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ബിനോയ് കുര്യൻ നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു.


വാര്‍ഡുകളുടെ പുനര്‍വിഭജനവും ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്തുണയും ഒപ്പം ഭരണവിരുദ്ധ വികാരം കൂടി കത്തിയതോടെ ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം നടത്താൻ യുഡിഎഫിന് കഴിഞ്ഞു. സിപിഎം നേതൃത്വത്തെ പോലും ഞെട്ടിച്ച് മയ്യിൽ ഡിവിഷനിലുണ്ടായ യുഡിഎഫിന്‍റെ മികച്ച വിജയം ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചപ്പോഴും എൽഡിഎഫിന് കനത്ത ഷോക്കായി.


യുഡിഎഫിന് ആശ്വാസമായി ജില്ലാ പഞ്ചായത്ത്


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ മികച്ച വിജയത്തോടൊപ്പം ജില്ലാ പഞ്ചായത്തിലെ മുന്നേറ്റവും ജില്ലയിൽ യുഡിഎഫിന് കരുത്തായി. കേരള കോൺഗ്രസ് -എം ജോസ് വിഭാഗവും ജെഡിയു ലോക താന്ത്രികും യുഡിഎഫ് വിട്ടുപോയിട്ടും കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്തി ജില്ലാ പഞ്ചായത്തി ലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായത് അവർക്ക് വലിയ നേട്ടമായി.


എന്നാൽ യുഡിഎഫിന്‍റെ ഭാഗത്തായിരുന്നപ്പോൾ കേരള കോൺഗ്രസ് -എം വിജയിച്ചിരുന്ന നടുവിൽ, കൈവിട്ടുപോയ പയ്യാവൂർ, ഒപ്പം കൊട്ടിയൂർ ഡിവിഷനുകളിലും വിജയിക്കാൻ യുഡിഎഫിനായി. എൽഡിഎഫിനെ ഞെട്ടിച്ച ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു മയ്യിൽ ഡിവിഷനിലെ യുഡിഎഫി ന്‍റേത്. മോഹനൻമാർ ഇടുതു -വലതു മുന്നണിക്കായി പോരിനിറങ്ങിയപ്പോൾ ചുവപ്പിന് മങ്ങലേറ്റു. യുഡിഎഫിലെ മോഹനനായിരുന്നു ഇവിടെ വിജയം.


മയ്യിൽ യുഡിഎഫിലെ മോഹനൻ എൽഡിഎഫിന്‍റെ കെ. മോഹനനെ 2382 വോട്ടിനാണ് പരാജയ പെടുത്തിയത്. നടുവിലിൽ യുഡിഎഫിലെ ജോജി വർഗീസ് വട്ടോളി എൽഡിഎഫിലെ രാജേഷ് മാത്യ വിനെതിരേ 11,266 വോട്ടിന്‍റെ ആധികാരിക വിജയം നേടി. പയ്യാവൂരിലും യുഡിഎഫിന്‍റേത് മികച്ച വിജയമായിരുന്നു. യുഡിഎഫിലെ ജോർജ് ജോസഫ് (ബേബി തോലാനി) 13,160 ന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്. കൊട്ടിയൂരിൽ യുഡിഎഫിലെ ജയ്സൺ കാരക്കാട്ടും 8344 വോട്ടുമായി മികച്ച വിജയം നേടി. ന്യൂനപക്ഷങ്ങൾ യുഡിഎഫിനൊപ്പം എന്ന് തെളിയിക്കുന്ന തായിരുന്നു ഈ മൂന്നുപേരുടെയും മികച്ച വിജയം.


കണ്ണൂർ ജില്ലാ പഞ്ചായത്തിൽരണ്ടുപേരുടെ വിജയം 700 ൽ താഴെ വോട്ടിന്


ജില്ലാ പഞ്ചായത്തിൽ രണ്ടുപേർ വിജയിച്ചത് 700 ൽ താഴെ വോട്ടിന്. ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിൽ പരിയാരം ഡിവിഷനിൽ എൽഡിഎഫിലെ പി. രവീന്ദ്രൻ 498 വോട്ടിനാണ് വിജയിച്ചത്. മുസ് ലിം ലീഗിലെ ജംഷീർ ആലക്കാടായിരുന്നു എതിർസ്ഥാനാർഥി. ഒരോ ഘട്ടത്തിലും ഇഞ്ചോടിച്ച് നടന്ന പോരാട്ടത്തിനൊടുവിൽ വിജയം രവീന്ദ്രനെ തുണച്ചു.


ആദ്യമുതൽ ഫിനിഷിംഗ് പോയന്‍റിനടത്തുവരെ കുതിച്ച കൂടാളി ഡിവിഷനിൽ അവസാന നിമിഷം കോൺഗ്രസിലെ സുനിത അബൂബക്കറിനെ 644 പിന്നിലാക്കി എൽഡിഎഫിലെ പി.പി. റജി വിജയം പിടിച്ചെടുത്തു. കൂടാളിയിൽ അട്ടമറി പ്രതീക്ഷിച്ച യുഡിഎഫിന് ഒടുവിൽ ‌ കീഴടങ്ങേണ്ടി വന്നു.

 

വിജിൽമോഹനനന്രണ്ട് വോട്ടിന്‍റെ പരാജയം


ശ്രീകണ്ഠപുരം: സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ എള്ളരിഞ്ഞി വാർഡ് കൈപ്പിടിയിലാക്കാൻ ഗോദയിലിറങ്ങിയ കോൺഗ്രസിന്‍റെ യുവതാരം വിജിൽ മോഹനൻ ഒടുവിൽ രണ്ട് വോട്ടിന് പരാജയപ്പെട്ടു. 40 വർഷത്തോളം സിപിഎം കുത്തകയായിരുന്ന കൈതപ്രം വാർഡ് 105 വോട്ടു കളുടെ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്ത വ്യക്തിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് കൂടിയായ വിജിൽ മോഹനൻ.

തോൽപ്പിച്ചതാകട്ടെ സിപിഎമ്മിന്‍റെ ഏരിയാ കമ്മിറ്റിയംഗമായ എം.സി. ഹരിദാസനെയും. ഇത്തവണ കൈതപ്രം വാർഡ് വനിതാ സംവരണമായിരുന്നു.ഇതേത്തുടർന്ന് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ വാർഡുകളിലെവിടെയെങ്കിലും വിജിൽ മോഹനനെ മൽസരിപ്പിക്കണമെന്ന ആവശ്യം അണികളിൽനിന്ന് ഉയർന്നതിനെ തുടർന്ന് എളളരിഞ്ഞി വാർഡ് അദേഹത്തിന് പിടിച്ചെടുക്കാൻ കഴിയുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് അവിടെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്. വിജിലിന്‍റെ ഗ്ലാമർ ഉപയോഗിച്ച് ഇവിടെ വിജയിക്കാൻ കഴിയുമെന്ന കോൺഗ്രസ് പ്രതീ ക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

ബിജെപിക്ക് കണ്ണൂരിൽ മെച്ചം, നഗരസഭകളിൽ തിളക്കമില്ല


കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളിൽ നിന്ന് മൂന്ന് സീറ്റുകളുടെ വർധന മാത്രമാണ് ജില്ലയിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 46 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി 49 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.


ഇരിട്ടി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ചുസീറ്റുകൾ നേടിയപ്പോൾ ഇത്തവണ നാലു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കൂത്തുപറന്പ് ഒന്നും പാനൂരിലും തളിപ്പറന്പിലും മൂന്നു വീതം സീറ്റുകൾ നേടിയതല്ലാതെ കഴിഞ്ഞ തവണത്തെക്കാൾ അധികമായി ഒന്നും ലഭിച്ചില്ല.

തലശേരി നഗരസഭയിൽ എട്ടു സീറ്റുകളുള്ള ബിജെപിക്ക് ഇക്കുറി ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലായി 28 വാർഡുകളിൽ ബിജെപി ജയിച്ചുകയറി. അയ്യങ്കുന്ന് (ഒന്ന്), അഴീക്കോട് (ഒന്ന്), ചിറക്കൽ (ഒന്ന്), ധർമടം (മൂന്ന്), ചിറ്റാരിപറന്പ് (ഒന്ന്), കൊളച്ചേരി (ഒന്ന്), കുന്നോത്ത്പറന്പ് (മൂന്ന്), ആലക്കോട് (ഒന്ന്), മൊകേരി (ഒന്ന്), മുഴക്കുന്ന് (രണ്ട്), പാപ്പിനിശേരി (ഒന്ന്), പാട്യം (രണ്ട്), പട്ടുവം (ഒന്ന്), പേരാവൂർ (ഒന്ന്), കൊട്ടിയൂർ (ഒന്ന്), തില്ലങ്കേരി (രണ്ട്), തൃപ്പങ്ങോട്ടൂർ (നാല്), വളപട്ടണം (ഒന്ന്) എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ ബിജെപിക്ക് ലഭിച്ച സീറ്റുകൾ.

Kasaragod

നീലേശ്വരം നരസഭ: നീലേശ്വരം നിലനിര്‍ത്തി എല്‍ഡിഎഫ്

നീലേശ്വരം: ഇടതുകോട്ടയായ നീലേശ്വരം നഗരസഭ ഒരിക്കല്‍കൂടി നിലനിര്‍ത്തി എല്‍ഡിഎഫ്. ആകെയുള്ള 34 സീറ്റുകളില്‍ 21 എണ്ണം നേടിയാണ് ഇടതുമുന്നണി ഭരണതുടര്‍ച്ച നേടിയത്. കഴിഞ്ഞതവണയും 21 സീറ്റുകളായിരുന്നു അവരുടെ സമ്പാദ്യം.

യുഡിഎഫ് വിമതയുടേത് അടക്കം രണ്ടു സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കാനായപ്പോള്‍ മൂന്നു സിറ്റിംഗ് സീറ്റുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. കിഴക്കൻകൊഴുവല്‍ വാര്‍ഡില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സിപിഎമ്മിന്‍റെ കെ. സതീശന്‍ കോണ്‍ഗ്രസിന്‍റെ സതീശന്‍ കൊഴുന്തിലിനെതിരെ 12 വോട്ടിനു പരാജയപ്പെടുത്തിയാണ് നേടിയെടുത്തത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥി ടി.വി. ഷീബ 46 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ പാലക്കാട്ട് വാര്‍ഡ് സിപിഎമ്മിന്‍റെ പി.വി. സുരേഷ്ബാബു പിടിച്ചെടുത്തു.

വാശിയേറിയ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ പി. രാമചന്ദ്രനെ 54 വോട്ടുകള്‍ക്കാണ് സുരേഷ്ബാബു പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ കോണ്‍ഗ്രസിന്‍റെ വി. അശ്വതി ഇവിടെ 45 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. സിപിഎമ്മിന്‍റെ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥി പി.പി. മുഹമ്മദ് റാഫി കണിച്ചിറ വാര്‍ഡിലും വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി പി.എം. സന്ധ്യ രാങ്കണ്ടം വാര്‍ഡിലും ജയിച്ചു.


അതേസമയം കഴിഞ്ഞവട്ടം ഒമ്പത് സീറ്റില്‍ ഒതുങ്ങേണ്ടിവന്ന യുഡിഎഫ് ഇത്തവണ 13 സീറ്റുകള്‍ നേടി കരുത്തുകാട്ടി. സിപിഎമ്മിന്‍റെ കുത്തകവാര്‍ഡായ കരുവാച്ചേരി വാര്‍ഡ് കോണ്‍ഗ്രസിന്‍റെ ഇ. ഷജീര്‍ തിരിച്ചുപിടിച്ചു. 61 വോട്ടുകള്‍ക്കാണ് ഷജീര്‍ സിപിഎമ്മിന്‍റെ പി. അനൂപിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ സിപിഎമ്മിന്‍റെ പി. ശ്രീജ ഇവിടെ 72 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. കഴിഞ്ഞതവണ സിപിഎമ്മിന്‍റെ കെ. മോഹനന്‍ 114 വോട്ടിന് വിജയിച്ച കൊയാമ്പുറം വാര്‍ഡ് ഇത്തവണ അത്യുജ്വലമായ പോരാട്ടത്തിനൊടുവില്‍ തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്‍റെ ഇട്ടപ്പുറം പ്രദീപ്കുമാര്‍ വെറും ആറു വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്‍റെ എം. സജീവനെ പരാജയപ്പെടുത്തിയത്.

കടിഞ്ഞിമൂല വാര്‍ഡ് മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്‍റെ വി.വി. സീമ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി എം. ആശയെ 160 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ സിപിഎമ്മിന്‍റെ എംകെ. വിനയരാജ് കോണ്‍ഗ്രസിന്‍റെ മാമുനി വിജയനെ 11 വോട്ടുകള്‍ക്ക് ഇവിടെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ എസ്ഡിപിഐ 38 വോട്ടിന്‍റെ അട്ടിമറിവിജയം നേടിയ തൈക്കടപ്പുറം സെന്‍ട്രല്‍ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.

മുസ്‌ലിംലീഗിന്‍റെ എന്‍.എന്‍.നദീറ എസ്ഡിപിഐയുടെ ഫാസില അബൂബക്കറിനെ 208 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അതേസമയം സിപിഎം ശക്തികേന്ദ്രമായ പട്ടേന വാര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എറുവാട്ട് മോഹനന്‍ പരാജയപ്പെട്ടു. സിപിഎമ്മിന്‍റെ എ.വി. സുരേന്ദ്രനോട് 97 വോട്ടിനാണ് മോഹനന്‍ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞതവണ സിപിഎമ്മിന്‍റെ കെ. ജയശ്രീ ഇവിടെ 59 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നീലേശ്വരം നഗരസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ സ്വപ്‌നം ഇത്തവണയും പൂവണിഞ്ഞില്ല. എന്നാല്‍ ചാത്തമത്ത് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി സാഗര്‍ ചാത്തമത്ത് കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളി രണ്ടാമതെത്തി. സിപിഎമ്മിന്‍റെ സി. സുഭാഷ് 104 വോട്ടുകള്‍ക്ക് ഇവിടെ നിന്നും വിജയിച്ചു. കഴിഞ്ഞതവണ സിപിഎമ്മിന്‍റെ പി.പി. ലത 89 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

വിവിധ വാര്‍ഡുകളിലെ വിജയികളും ഭൂരിപക്ഷവും:


1. പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്: പി. യുരാമകൃഷ്ണന്‍ (എല്‍ഡിഎഫ് സ്വത. - 129), 2. പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്: പി. വിനോദ് കുമാര്‍ (യുഡിഎഫ്- 147), 3. നീലേശ്വരം സെന്‍ട്രല്‍: വി. രാജം (യുഡിഎഫ്.- 235), 4. കിഴക്കന്‍ കൊഴുവല്‍: കെ. സതീശന്‍ (എൽഡിഎഫ്- 12), 5. പാലക്കാട്ട്: പി.വി. സുരേഷ്ബാബു അഞ്ഞൂറ്റാന്‍ (എൽഡിഎഫ്- 54), 6.ചിറപ്പുറം: പി.വി. സുനിത (എൽഡിഎഫ്- 70), 7. രാങ്കണ്ടം: പി.എം. സന്ധ്യ (എൽഡിഎഫ്- 399), 8. പട്ടേന: എ.വി. സുരേന്ദ്രന്‍ (എൽഡിഎഫ് - 97), 9. സുവര്‍ണവല്ലി: വി.വി. പ്രകാശന്‍ (എൽഡിഎഫ് - 56), 10. പാലാത്തടം: പി. അഖിലേഷ് (എൽഡിഎഫ് - 516), 11. പാലായി: ഇ. അനീഷ് (എൽഡിഎഫ്- 496), 12. വള്ളിക്കുന്ന്: ഇ.കെ. ചന്ദ്രന്‍ (എൽഡിഎഫ് - 280),13. ചാത്തമത്ത്: സി. സുഭാഷ് (എൽഡിഎഫ്- 104),

14. പൂവാലംകൈ: ഇ. ചന്ദ്രമതി (എൽഡിഎഫ് - 229), 15. കുഞ്ഞിപ്പുളിക്കാല്‍: കെ.പി. സതീശന്‍ (എൽഡിഎഫ്- 253), 16.കാര്യംകോട്: പി.കെ. ഷിജിത (എൽഡിഎഫ്- 135), 17. പേരോല്‍: എം. ശാന്ത (എൽഡിഎഫ്- 249), 18.തട്ടാച്ചേരി: കെ.പി. ശ്രീനിവാസന്‍ (എൽഡിഎഫ്- 113), 19. പള്ളിക്കര-1: ടി.വി. രജിത (എൽഡിഎഫ് - 348), 20. പള്ളിക്കര 2: കെ.വി. ലീല (എൽഡിഎഫ്- 208), 21. കരുവാച്ചേരി: ഇ. ഷജീര്‍ (യുഡിഎഫ്- 61), 22. കൊയാമ്പുറം: ഇട്ടപ്പുറം പ്രദീപ് കുമാര്‍ (യുഡിഎഫ്- 6), 23. നച്ചാല്‍: ഷമീന മുഹമ്മദ് (എൽഡിഎഫ്- 407), 24. കോട്ടപ്പുറം: എ.ജി.സൗദ (യുഡിഎഫ്- 590), 25. കടിഞ്ഞിമൂല: വി.വി. സീമ (യുഡിഎഫ്- 160),

26. പുറത്തേക്കൈ: വി.വി. ജാനു (യുഡിഎഫ്- 207), 27. തൈക്കടപ്പുറം സൗത്ത്: കെ. പ്രകാശന്‍ (യുഡിഎഫ് -87), 28. തൈക്കടപ്പുറം സെന്‍ട്രല്‍: എന്‍.എന്‍. നദീറ (യുഡിഎഫ് - 208), 29. തൈക്കടപ്പുറം നോര്‍ത്ത്: ടി.പി. ബീന (യുഡിഎഫ് -195), 30. തൈക്കടപ്പുറം സീറോഡ്: വി.കെ. റഷീദ (യുഡിഎഫ് - 147), 31. തൈക്കടപ്പുറം സ്റ്റോര്‍: പി. ശ്രീജ (യുഡിഎഫ് -204), 32. കൊട്രച്ചാല്‍: പി.വി. സതീശന്‍ (എൽഡിഎഫ്- 131), 33. കണിച്ചിറ: പി.പി.മുഹമ്മദ് റാഫി (എൽഡിഎഫ് - 287), 34. നീലേശ്വരം ടൗണ്‍: സതി ഭരതന്‍ (യുഡിഎഫ് -270).

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.ഒ. ജോൺ

കരിങ്കുന്നം : കൊല്ലിയിൽ കെ.ഒ. ജോൺ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കരിങ്കുന്നം ലിറ്റിൽ ഫ്ലവർ പള്ളിയിൽ (പുത്തൻപള്ളി). ഭാര്യ: എൽസി (റിട്ട. ഹൈസ്കൂൾ അധ്യാപിക) നെയ്യശേരി ചെട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: അനു ജോൺ (ദുബായ്), ബിനു ജോൺ (ചെറുപുഷ്പ ഇവൻസ്, തൊടുപുഴ), സിനു ജോൺ (ഐസിഡിഎസ് സൂപ്പർവൈസർ ഉഴവൂർ ബ്ലോക്ക്, പാലാ). മരുമക്കൾ: ജിജോ തടത്തിൽ കദളിക്കാട്, ബിൻസി വട്ടക്കുന്നേൽ നെടിയശാല, ഷോൺ ചോമശേരിൽ വില്ലൂന്നി. പരേതൻ ചെറുപുഷ്പ ഇവൻസിന്‍റെ സ്ഥാപകനും ഇടുക്കി ജില്ലാകോടതി ഉദ്യോഗസ്ഥനുമായിരുന്നു.

ജോസഫ് വർക്കി

തൊടുപുഴ: വെങ്ങല്ലൂർ തെക്കേപാലമൂട്ടിൽ ജോസഫ് വർക്കി (89) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ മറിയക്കുട്ടി ഉടുമ്പന്നൂർ നെടുമ്പാറയിൽ കുടുംബാംഗം. മക്കൾ: ലിസി ബേബിച്ചൻ (റിട്ട. അധ്യാപിക), പരേതനായ തങ്കച്ചൻ, സൈമൺ ജോസഫ്, ബിൻസി തോമസ് (യുകെ). മരുമക്കൾ: ബേബിച്ചൻ കല്ലറയ്ക്കൽ, മുതലക്കോടം(റിട്ട. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ), ലിസമ്മ തങ്കച്ചൻ തൂപ്പേൽ, ഉടുമ്പന്നൂർ (സെന്‍റ് അൽഫോൻസാ സ്കൂൾ, ഹൈദരാബാദ്), സിൽവി സൈമൺ കാവാട്ട് (തോട്ടക്കര), ടോമി മൈക്കിൾ കളപ്പുരയ്ക്കൽ, നെന്മാറ(യുകെ).

ജി. വിനോദ്

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ മുറിഞ്ഞപാലം ശാരദ നിവാസിൽ ജി.വിനോദ് (54) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്‍റായിരുന്നു. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ആഭ്യന്തര വകുപ്പും പോലീസുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു. മികച്ച റിപ്പോർട്ടിംഗിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്‍റേതടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദീപികയിലായിരുന്നു മാധ്യമപ്രവർത്തനത്തിന്‍റെ തുടക്കം.

തങ്കമ്മ

മൈനാഗപ്പള്ളി: തെക്കന്‍ മൈനാഗപ്പള്ളി വിളയില്‍ വടക്കതില്‍ തങ്കമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടന്‍. മക്കള്‍: രവീന്ദ്രന്‍ (റിട്ട. ട്രഷറി ഓഫീസര്‍), ലീലാമ്മ, ശാന്തമ്മ, അംബിക (റിട്ട. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍‌), രാജേന്ദ്രന്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍), ഷീല (റിട്ട. ഡിഡിഇ). മരുമക്കള്‍: ഗീതാകുമാരി, ഡോ.വിജയന്‍, പത്മകുമാരി (റിട്ട. പിഡബ്ല്യൂഡി സീനിയര്‍ ഓഫീസര്‍‌), എല്‍. സുരേഷ് (റിട്ട. സപ്ലൈക്കോ മാനേജര്‍‌). പരേതരായ ശിവന്‍കുട്ടി, സഹദേവന്‍. സഞ്ചയനം നാളെ രാവിലെ ഏഴിന്.

വർക്കി വർഗീസ്

മങ്കൊമ്പ്: തെക്കേക്കര മാട്ടകത്തുചിറ വർക്കി വർഗീസ് (വാവച്ചൻ-87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു തെക്കേക്കര ഈസ്റ്റ‌് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ക്ലാരമ്മ വർഗീസ് ചമ്പക്കുളം കണ്ണന്തറ കുടുംബാഗം . മക്കൾ: തറമ്മ, ആൻസമ്മ, രാജപ്പൻ, മിനി, മോനിച്ചൻ, ലാലിച്ചൻ, റോസി. മരുമക്കൾ: കൊച്ചുമോൻ ചെരുവുകാലായിൽ കോഴഞ്ചേരി, ജിൻസി കുന്നുംപുറം ഇത്തിത്താനം, ജയിംസ്കുട്ടി പറമ്പത്ത് മുട്ടാർ, ബിനു കൊച്ചുപാറയിൽ കോഴഞ്ചേരി, ഷീബ കൊച്ചു പാറയിൽ കോഴഞ്ചേരി, ബിജു തോപ്പിൽ റാന്നി, പരേതനായ ജോസുകു‌ട്ടി പാടിയത്തറ പുളിങ്കുന്ന്.

ജയിനമ്മ പുന്നൂസ്

നീലംപേരൂർ: കാവിത്താഴെ പരേതനായ കെ.പി. പുന്നൂസിന്‍റെ (ബേബി) ഭാര്യ ജയിനമ്മ പുന്നൂസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് നീലംപേരൂർ സെന്‍റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. പരേത ചെങ്ങളം പട്ടശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോജി, ജോപ്പി, ജിറ്റി, ജിൻസി. മരുമക്കൾ: ജെയിംസ് കൊച്ചു പുത്തൻപുരയ്ക്കൻ കുമരങ്കേരി, സുനോജ് കണ്ണാട്ടിപ്പുഴ തെങ്ങേലി, പ്രിൻസി കാലായിൽ പരുത്തുംപാറ, ശാന്തി മുക്കാട്ട് കുറിച്ചി. മൃതദേഹം ഇന്ന് രാവിലെ 9.30 ന് വസതിയിൽ കൊണ്ടുവരും.

മറിയക്കുട്ടി മാണി

ഭരണങ്ങാനം: പ്ലാത്തോട്ടത്തിൽ പരേതനായ പി. എസ്. മാണിയുടെ ഭാര്യ മറിയക്കുട്ടി മാണി (90) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ . പരേത പിണ്ണാക്കനാട് കോക്കാട്ട് കുടുംബാംഗം. മക്കൾ: സിറിയക് (കറിയാച്ചൻ), മേഴ്സി (മറിയമ്മ), റോസമ്മ (മിനി), അനിയമ്മ (അനു). മരുമക്കൾ: ഷൈലമ്മ മരോട്ടിയിൽ കടപ്ലാമറ്റം, തോമസ് വെട്ടുവയലിൽ ഇളങ്ങോയി, ഡെന്നീസ് കുരിശുങ്കൽ തിരുവനന്തപുരം, റ്റോണി പുല്ലാട്ട് പാലാ. മൃതദേഹം നാളെ 10.30ന് ഭവനത്തിൽ കൊണ്ടുവരും.

പി.എം. തോമസ്

അതിരന്പുഴ : പാറശേരിൽ പി.എം. തോമസ് (കുട്ടിസാർ - 95, റിട്ട. അധ്യാപകൻ, സെന്‍റ് അലോഷ്യസ് സ്കൂൾ, അതിരന്പുഴ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അതിരന്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി ചേർപ്പുങ്കൽ വടക്കേ തുരുത്തിയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മേരി തോമസ് (ക്ലൂണി കോൺവന്‍റ്, ട്രിച്ചി പ്രൊവിൻസ്), മോളി തോമസ് (റിട്ട. നഴ്സ്, ഡൽഹി), സിബി തോമസ് (റിട്ട. സെയിൽസ് എക്സിക്യൂട്ടീവ്, ഹിമാലയ കന്പനി), ബാബു തോമസ് (യുകെ), ഡോ. ജോൺസൺ (യുഎസ്എ), ഫാ. ജോസ് പാറശേരിൽ (വികാരി, സെന്‍റ് ഫ്രാൻസിസ് അസീസി പള്ളി, പൂന്തോപ്പ്), സോണി തോമസ് (ഡൽഹി). മരുമക്കൾ: തോമസ് ജോർജ് പൂവത്തുശേരി (പുളിങ്കുന്ന്), ലൂസി സിബി (റിട്ട. റവന്യു ഓഫീസർ), റോസ്‌ലിൻ‌ ബാബു (യുകെ), ഡോ. ഹിമ ജോൺസൺ (യുഎസ്എ), ഷെറിൻ സോണി (ഡൽഹി). മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.

സിസ്റ്റർ മേരി സിസിലി കുമ്പളക്കുഴി സിഎംസി

മുത്തോലി: പാലാ സി എം സി ജയ മാതാ പ്രോവിൻസിലെ മുത്തോലി സെന്‍റ് ജോസഫ് മഠാംഗമായ സിസ്റ്റർ മേരി സിസിലി കുമ്പളക്കുഴി (74) അന്തരിച്ചു. സംസ്കാരം ഇന്ന്1.30 ന്മുത്തോലി മഠം ചാപ്പലിൽ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. കുറവിലങ്ങാട് ജയ്ഗിരി കുമ്പളക്കുഴി കുര്യാക്കോസ്- ത്രേസ്യാ ദമ്പതികളുടെ മകളാണ്. പരേത മുത്തോലി, ചേർപ്പുങ്കൽ, മുട്ടുചിറ, പിറവം, വിളക്കുമാടം, തിരുമാറാടി, അരുണാപുരം, ഇലഞ്ഞി, ചാന്ദാ, ജഗദൽപ്പൂർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കത്രിക്കുട്ടി പള്ളിക്കാട്ടിൽ കണ്ണൂർ, സിസ്റ്റർ സെലറിന സിഎം സി ഇലഞ്ഞി, പരേതരായ പാപ്പൂട്ടി കുമ്പളക്കുഴി കുറവിലങ്ങാട്, മത്തച്ചൻ കുമ്പളക്കുഴി കണ്ണൂർ, പെണ്ണമ്മ മറ്റത്തിൽ കാസർഗോഡ്, ചാച്ചമ്മ വലിയകട്ടയിൽ ചാലക്കുടി, മറിയാമ്മ ശാസ്താംകുന്നേൽ കണ്ണൂർ.

അഡ്വ.സി.എസ്. അജയന്‍

കോട്ടയം: പ്രമുഖ അഭിഭാഷകനും സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന പുതുപ്പള്ളി ചെങ്ങളക്കാട്ട് സി.എസ്. അജയന്‍ (57) അന്തരിച്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയറ്റംഗവും കെഎസ്‌കെടിയു മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന എം.കെ. സുകുമാരനാണു പിതാവ്. ഭാര്യ: ഇ.എസ്. സുജാമോള്‍ (റിട്ട. അധ്യാപിക). മക്കള്‍: അരവിന്ദ് അജയന്‍, ഗായത്രി അജയന്‍ (അയര്‍ലാന്‍ഡ്). മരുമകള്‍: അക്ഷയ. പരേതൻ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റിയംഗവും കോട്ടയം ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമായിരുന്നു. സൂര്യനെല്ലി കേസിലും കോട്ടയത്തെ കെവിന്‍ കൊലപാതക കേസിലും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. സിപിഎം പുതുപ്പള്ളി ഏരിയ കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

കുര്യാച്ചൻ കോടിക്കുളം

മറ്റക്കര: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മെമ്പറുമായ കുര്യാച്ചൻ കോടിക്കുളം (71) അന്തരിച്ചു. സാസ്കാരം ഇന്ന്11 ന് അൽഫോൻസാ ഗിരി പള്ളിയിൽ. ഭാര്യ ലിസി (റിട്ട. സൂപ്രണ്ട് ഐ എച്ച്ആർ ഡി, മറ്റക്കര) ഇലഞ്ഞി മേച്ചിരയ്ക്കൽ കുടുംബാംഗം. മകൻ: അജിൽ കെ. മാത്യു. പരേതൻ അകലക്കുന്നം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ്, കോട്ടയം ജില്ലാ ബാങ്ക് മുൻ വൈസ് പ്രസിഡന്‍റ്, കെഡിഎ പി എസ് ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കെ.ഒ. ജോൺ

കരിങ്കുന്നം : കൊല്ലിയിൽ കെ.ഒ. ജോൺ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കരിങ്കുന്നം ലിറ്റിൽ ഫ്ലവർ പള്ളിയിൽ (പുത്തൻപള്ളി). ഭാര്യ: എൽസി (റിട്ട. ഹൈസ്കൂൾ അധ്യാപിക) നെയ്യശേരി ചെട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: അനു ജോൺ (ദുബായ്), ബിനു ജോൺ (ചെറുപുഷ്പ ഇവൻസ്, തൊടുപുഴ), സിനു ജോൺ (ഐസിഡിഎസ് സൂപ്പർവൈസർ ഉഴവൂർ ബ്ലോക്ക്, പാലാ). മരുമക്കൾ: ജിജോ തടത്തിൽ കദളിക്കാട്, ബിൻസി വട്ടക്കുന്നേൽ നെടിയശാല, ഷോൺ ചോമശേരിൽ വില്ലൂന്നി. പരേതൻ ചെറുപുഷ്പ ഇവൻസിന്‍റെ സ്ഥാപകനും ഇടുക്കി ജില്ലാകോടതി ഉദ്യോഗസ്ഥനുമായിരുന്നു.

ജോസഫ് വർക്കി

തൊടുപുഴ: വെങ്ങല്ലൂർ തെക്കേപാലമൂട്ടിൽ ജോസഫ് വർക്കി (89) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ മറിയക്കുട്ടി ഉടുമ്പന്നൂർ നെടുമ്പാറയിൽ കുടുംബാംഗം. മക്കൾ: ലിസി ബേബിച്ചൻ (റിട്ട. അധ്യാപിക), പരേതനായ തങ്കച്ചൻ, സൈമൺ ജോസഫ്, ബിൻസി തോമസ് (യുകെ). മരുമക്കൾ: ബേബിച്ചൻ കല്ലറയ്ക്കൽ, മുതലക്കോടം(റിട്ട. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ), ലിസമ്മ തങ്കച്ചൻ തൂപ്പേൽ, ഉടുമ്പന്നൂർ (സെന്‍റ് അൽഫോൻസാ സ്കൂൾ, ഹൈദരാബാദ്), സിൽവി സൈമൺ കാവാട്ട് (തോട്ടക്കര), ടോമി മൈക്കിൾ കളപ്പുരയ്ക്കൽ, നെന്മാറ(യുകെ).

ചാക്കോച്ചൻ

മാറിക: പരുവപ്ലാക്കൽ (മണ്ണാട്ടേൽ) ചാക്കോച്ചൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി പുറപ്പുഴ മലേക്കുഴിയാറയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ റോസിലി പിഡിഡിഎം (മൈസുരു), പ്ലസി ജോമോൻ (രാമപുരം), സിസ്റ്റർ മേഴ്സി എഫ്എംഎസ്എച്ച് (മഞ്ചേരി, മലപ്പുറം), പ്ലമിൻ കുര്യൻ (സി ആപ്റ്റ്, പാലാ). മരുമക്കൾ: ജോമോൻ തോമസ് ഞാവള്ളി ചാർത്താംപടവിൽ, രാമപുരം (എംആർഎം ആൻഡ് പിസിഎസ്, പാലാ), ടി.ആർ. കുര്യൻ താഴത്തുപാറത്തട്ടാൽ (വിജിലൻ‌സ് എസ്ഐ).

കെ.എം. അബ്ദുൾ ബാരി

എറണാകുളം: കലൂർ എളമക്കര പോലീസ് സ്റ്റേഷനു സമീപം പെരുന്പോട്ട ലൈനിൽ പരേതനായ കോഴിവീട്ടിൽ കെ.എം. മുഹമ്മദലി റാവുത്തരുടെ മകൻ കെ.എം. അബ്ദുൾ ബാരി (77) അന്തരിച്ചു. കബറടക്കം ഇന്നു 12ന് കൊച്ചങ്ങാടി ചെന്പിട്ടപ്പള്ളി കബർസ്ഥാനിൽ. മാതാവ്: പരേതയായ ഉമ്മു സൽമ. ഭാര്യ: സുഹറാ ബീവി. മക്കൾ: റാഹില സലാം, ഷഹർബാൻ അൻവർ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് സാദിഖ്. മരുമക്കൾ: അബ്ദുൽ സലാം, അൻവർ ഇസ്മായിൽ സേട്ട്, റെജിന, പർവീണ്‍, നൂർജഹാൻ.

മറിയക്കുട്ടി

വാഴക്കുളം: ഏനാനല്ലൂർ കിഴക്കുംതലയിൽ പരേതനായ സ്റ്റീഫന്‍റെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ബസ്ലഹം തിരുകുടുംബ പള്ളിയിൽ. മക്കൾ: സോഫി, ഗ്രേസി, പ്രസല്യ, സജീവ് (കോൺട്രാക്ടർ), ടെല്ലസ് (കോൺട്രാക്ടർ), ജാൻസി. മരുമക്കൾ: വർഗീസ് പുളിക്കത്തടത്തിൽ കൂത്താട്ടുകുളം, ബിജി തരണിയിൽ കക്കടാംപൊയിൽ, ഷീബ കൊച്ചുമുട്ടം ഏനാനല്ലൂർ, ടെൻസൺ തയ്യിൽ തൊടുപുഴ, പരേതരായ സെബാസ്റ്റ്യൻ കീപ്പുറത്ത് മടക്കത്താനം, അഗസ്റ്റിൻ പെരുംപാറ തുടങ്ങനാട്.

സിസ്റ്റർ സിൽവിയ എസ്ഐസി

സുൽത്താൻ ബത്തേരി: ബത്തേരി ബഥനി പ്രൊവിൻസ് അംഗം സിസ്റ്റർ സിൽവിയ എസ്ഐസി (77) മൂലങ്കാവ് കോണ്‍വെന്‍റിൽ അന്തരിച്ചു. കണ്ണൂർ കരിക്കോട്ടക്കരി കോലക്കൽ പരേതരായ ഉലഹന്നാൻ- അന്നമ്മ ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ രാവിലെ 10ന് മൂലങ്കാവ് കോണ്‍വന്‍റ് സെമിത്തേരിയിൽ. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം ഫോർമേഷൻ ഹൗസ് ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. സഹോദരങ്ങൾ: വക്കച്ചൻ, ത്രേസ്യാമ്മ, പരേതരായ ദേവസ്യ, മത്തായി, ഉലഹന്നാൻ, ജോസഫ്, മറിയം, പത്രോസ്.

അന്നമ്മ

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പാറടിയില്‍ പരേതനായ ജോസഫിന്‍റെ ഭാര്യ അന്നമ്മ(86) അന്തരിച്ചു. പെരിക്കല്ലൂര്‍ മുപ്രാപ്പള്ളില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ 10.30ന് പെരിക്കല്ലൂര്‍ സെന്‍റ് തോമസ് ഫൊറോന പള്ളിയില്‍. മക്കള്‍: വത്സ, ഷാജി, ബെന്നി, റെജി, ജോയ്സണ്‍, ജാന്‍സി. മരുമക്കള്‍: എസ്തഫാന്‍ കടുക്കാംതൊട്ടിയില്‍, ലീലാമ്മ കൊച്ചുപറമ്പില്‍, മേഴ്സി ബെന്നി തേക്കിലക്കാട്ടില്‍, മാത്യു പുതുപ്പറമ്പില്‍, മിനി മണിമലപറമ്പില്‍, സണ്ണി മുത്തുറുമ്പില്‍.

ആശ സൂസൻ ജേക്കബ്

തിരുവനന്തപുരം: പട്ടം പ്ലാമൂട് പുഷ്പനഗർ 20 ൽ റിട്ട. ഗവ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ആശ സൂസൻ ജേക്കബ് (56) അന്തരിച്ചു. സംസ്കാരം നാളെ 11ന് പാറ്റൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ. പരേതരായ കോട്ടയം മാവേലിക്കര കല്ലുമ്പുറം ജേക്കബ് വർഗീസ്-നിരണം മട്ടയ്ക്കൽ മേരി തോമസ് ദന്പതികളുടെ മകളാണ്. ഭർത്താവ്: പയ്യന്നൂർ അരവഞ്ചാൽ സ്വദേശിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് റിട്ട. ഇംഗ്ലീഷ് അധ്യാപകൻ ഡോ. എൻ.എം. ബാബു. മകൾ: ഐശ്വര്യ പോൾ ബാബു. സഹോദരൻ: ഡോ. സെൻ വർഗീസ് കല്ലുമ്പുറം (ലണ്ടൻ).

ജോസഫ് ഏബ്രഹാം

ചുങ്കക്കുന്ന് : പൊട്ടന്തോട് ചെറുപറമ്പിൽ ജോസഫ് ഏബ്രഹാം (62) അന്തരിച്ചു. സംസ്കാരം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോനാ പള്ളിയിൽ. ഗോവ ജവഹർ നവോദയ വിദ്യാലയത്തിലെ റിട്ട. വൈസ് പ്രിൻസിപ്പലാണ്. പരേതനായ ഏബ്രഹാം-ഏലിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: വൽസ മാനന്തവാടി കൊടിയാംകുന്നേൽ കുടുംബാംഗം. മക്കൾ: അൽവീന ജോസഫ് (മൈക്രോസോഫ്റ്റ്, ബംഗളൂരു), അനസ്റ്റീന ജോസഫ് (ഓസ്ട്രേലിയ). മരുമകൻ: അമൽ ബാബു തെങ്ങുംതോട്ടത്തിൽ (വാൾമാർട്ട്, ബംഗളൂരു).

എം.എൻ. സുധൻ അപ്പദുരൈ

കോയന്പത്തൂർ : കോയന്പത്തൂരിലെ പ്രശസ്ത പരസ്യ ഏജൻസി സുധൻ പബ്ലിസിറ്റിയുടെ സ്ഥാപകൻ എം.എൻ. സുധൻ അപ്പദുരൈ (82) അന്തരിച്ചു. ആഫ്റ്റർനൂണ്‍ എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, സി എസ് ഐ ക്രൈസ്റ്റ് ചർച്ചിന്‍റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ട്രിച്ചി റോഡ് സി എസ് ഐ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഹെലൻ സുധൻ അപ്പദുരൈ. മക്കൾ: ആദം അപ്പദുരൈ, ഡേവിഡ് അപ്പദുരൈ, ഡോ. ഗ്രേസ് പ്രിയദർശിനി, ഡോ. ജാസ്മിൻ സുഹൃത.

ആര്‍.എസ്. ഷെട്ടിയാന്‍

മംഗലാപുരം: മംഗലാപുരം അഥേന ആശുപത്രി, അഥേന ഗ്രൂപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വൈഎംസിഎ കര്‍ണാടക റീജിയന്‍ റീജിയണ്‍ ചെയര്‍മാനുമായ മംഗലാപുരം സ്വദേശി ആര്‍.എസ്. ഷെട്ടിയാന്‍ (66) അന്തരിച്ചു. സംസ്‌കാരം ഇന്നു 4.30ന് മംഗലാപുരം സിഎസ്‌ഐ ഗൊറോഗുഡ പള്ളിയില്‍. വൈഎംസിഎ ദേശീയ ട്രഷററും ഏഷ്യ പസഫിക് അലയന്‍സ് കമ്മിറ്റി അംഗവുമായിരുന്നു. സിഎസ്‌ഐ ബിഷപ് പരേതനായ റവ. ഡോ. ഡി.പി. ഷെട്ടിയാന്‍റെയും പരേതയായ ഡൊറോത്തി പി. ഷെട്ടിയാന്‍റെയും മകനാണ്. ഭാര്യ: ആശാ ഷെട്ടിയാന്‍. മക്കള്‍: ഡോ. നിഷിത, ഡോ. ആഷിത്. മരുമക്കള്‍: റയാന്‍, ലവീന.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

14-12-2025

മമ്മൂട്ടി നായകനായ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഡിസംബർ 19 മുതൽ സീ-5ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ഡിസംബർ 19 മുതൽ സീ-5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്‍റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പോലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്‍റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്‍റെ വിഘ്നേഷിൽനിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്‍റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്‍റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്‍റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നത്.

മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഫലമാണെന്ന് മമ്മുക്കയുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ സീ-5ൽ സ്ട്രീമിംഗ് ആരംഭിക്കും.

14-12-2025

മമ്മൂട്ടി നായകനായ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഡിസംബർ 19 മുതൽ സീ-5ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ഡിസംബർ 19 മുതൽ സീ-5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്‍റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പോലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്‍റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്‍റെ വിഘ്നേഷിൽനിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്‍റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്‍റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്‍റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നത്.

മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഫലമാണെന്ന് മമ്മുക്കയുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ സീ-5ൽ സ്ട്രീമിംഗ് ആരംഭിക്കും.

05-12-2025

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വില്ലനിസത്തിന്‍റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്‍ത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.

എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്‍റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്‍ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.

ഒരു പ്രാദേശിക കലാപത്തിന്‍റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്‍റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.

വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്‌പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

10-12-2025

നരേന് വീണ്ടും ആഘോഷക്കാലം

മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്‍റെ നേവിക്കാരന്‍.

കുര്യച്ചന്‍ എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്‍സ്പര്‍ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്‍റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന്‍ സണ്‍ഡേദീപികയോടു പറഞ്ഞു.

സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ‍ വിജയംപ്രതീക്ഷിച്ചിരുന്നോ..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

12-12-2025

പോലീസ് ഉദ്യോഗസ്ഥയുടെ മരണം; ഡിപ്പാർട്ട്‌മെന്‍റിനും പങ്കാളിക്കുമെതിരേ കുടുംബം കേസ് നൽകി

ഷിക്കാഗോ: കഴിഞ്ഞ ജൂണിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ ജീവിത പങ്കാളിയും സഹപ്രവർത്തകനുമായ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിച്ച ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റൽ റിവേരയുടെ കുടുംബം ഡിപ്പാർട്ട്‌മെന്‍റിനും വെടിവച്ച ഓഫീസർക്കുമെതിരേ നഷ്‌ടപരിഹാര കേസ് ഫയൽ ചെയ്തു.

റിവേരയുടെ പങ്കാളിയായ കാർലോസ് ബേക്കർ വക്കുപ്പിൽ സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. ജൂൺ അഞ്ചിന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം.

ബേക്കർ വെടിവച്ചപ്പോൾ അത് റിവേരയുടെ പുറത്തുകൊള്ളുകയായിരുന്നു. മനപൂർവമല്ലാതെ അപകട മരണമാണ് ഇതെന്നാണ് അധികൃതർ പറ‍യുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളാണ് വെ‌ടിവയ്പിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.

ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചിരുന്നതായും ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

ബേക്കറുമായുള്ള പ്രശ്നം റിവേര ഡിപ്പാർട്ട്മെന്‍റിനെ അറിയിച്ചിരുന്നതായും ഈ മുന്നറിയിപ്പുകൾ അവഗണിച്ച ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്‍റിനും കേസിൽ ഉത്തരവാദിത്തമുണ്ടെന്നും കുടുംബം പറയുന്നു.

ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

13-11-2025

ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.

രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.

12-12-2025

പോലീസ് ഉദ്യോഗസ്ഥയുടെ മരണം; ഡിപ്പാർട്ട്‌മെന്‍റിനും പങ്കാളിക്കുമെതിരേ കുടുംബം കേസ് നൽകി

ഷിക്കാഗോ: കഴിഞ്ഞ ജൂണിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ ജീവിത പങ്കാളിയും സഹപ്രവർത്തകനുമായ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിച്ച ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റൽ റിവേരയുടെ കുടുംബം ഡിപ്പാർട്ട്‌മെന്‍റിനും വെടിവച്ച ഓഫീസർക്കുമെതിരേ നഷ്‌ടപരിഹാര കേസ് ഫയൽ ചെയ്തു.

റിവേരയുടെ പങ്കാളിയായ കാർലോസ് ബേക്കർ വക്കുപ്പിൽ സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. ജൂൺ അഞ്ചിന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം.

ബേക്കർ വെടിവച്ചപ്പോൾ അത് റിവേരയുടെ പുറത്തുകൊള്ളുകയായിരുന്നു. മനപൂർവമല്ലാതെ അപകട മരണമാണ് ഇതെന്നാണ് അധികൃതർ പറ‍യുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളാണ് വെ‌ടിവയ്പിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.

ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചിരുന്നതായും ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

ബേക്കറുമായുള്ള പ്രശ്നം റിവേര ഡിപ്പാർട്ട്മെന്‍റിനെ അറിയിച്ചിരുന്നതായും ഈ മുന്നറിയിപ്പുകൾ അവഗണിച്ച ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്‍റിനും കേസിൽ ഉത്തരവാദിത്തമുണ്ടെന്നും കുടുംബം പറയുന്നു.

ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

12-12-2025

"ക്രിസ്മസിന്‍ ഹാപ്പിനസ്' കരോള്‍ഗാനം വൈറലാവുന്നു

ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബമൊരുക്കി ശ്രദ്ധേയമായി. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്‍കിയ ഹൃദ്യമായ കരോള്‍ ഗാനം "ക്രിസ്മസിന്‍ ഹാപ്പിനസ്' ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.

റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി. 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്. ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ യുവജനവിഭാഗമായ എംസിവൈഎമ്മിന്‍റെ നേതൃത്വത്തില്‍ ബോണിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയ ഹാളില്‍ നവംബര്‍ 29ന് സംഘടിപ്പിച്ച ക്രിസ്മസ് കാരള്‍ഗാന മത്സരവേദിയിലാണ് "ക്രിസ്മസിന്‍ ഹാപ്പിനസ്' ആല്‍ബം പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ജോസ് കുമ്പിളുവേലില്‍ ആല്‍ബത്തെ പരിചയപ്പെടുത്തി. കൊളോണ്‍ അതിരൂപതയുടെ (ഐകെഎസ്) ഇന്‍റര്‍നാഷണല്‍ കാത്തലിക് പാസ്റ്ററല്‍ കെയര്‍ ആൻഡ് യൂത്ത് കോഓര്‍ഡിനേറ്ററും സീറോമലങ്കര സ്പരിച്വല്‍ ഡയറക്ടറുമായ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് ആമുഖപ്രസംഗം നടത്തി.

സീറോമലങ്കര കത്തോലിക്കാ സഭ ജര്‍മനി കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. സിഎംഐ സഭ ജര്‍മന്‍ ഡെലിഗേഷന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് വടക്കിനേഴത്ത് സിഎംഐ, ഫാ. ജോണ്‍ ചരുവിള (തിരുവനന്തപുരം രൂപതാംഗം), സി.ലിന്‍ഡ എസ്എബിഎസ്, എംസിവൈഎം ആനിമേറ്റര്‍ സി. മെറിന്‍ എസ്ഐസി, എംസിവൈഎം, പ്രസിഡന്‍റ് ഷാന്‍റി സാം എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

09-12-2025

"മാലോകരെ കേട്ടുവോ' ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്

ഡാർവിൻ: പുതുവ ക്രിയേഷൻസിന്‍റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.

ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.

ഡാർവിൻ സെന്‍റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ്‌ പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.

മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.

12-12-2025

ജെസിയ എല്‍സ തോമസ് അന്തരിച്ചു

ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്‍) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.  

ബംഗളൂരു ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ കുവൈറ്റ്).

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

12-12-2025

ശീതളപാനീയങ്ങളിൽ ശ്രദ്ധ വേണം

വേനലിന്‍റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം.

ബാക്ടീരിയകൾ

മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.

കുടിവെള്ളത്തിലൂടെ..

ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം.

അതിനാല്‍ ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയോ ഒആര്‍എസ് ലായനിയോ നല്‍കേണ്ടതാണ്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

വയറിളക്ക രോഗങ്ങള്‍

ശരീരത്തില്‍ നിന്ന് അമിത ജലനഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്.

ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം.

മഞ്ഞപ്പിത്തം

ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്തം.. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.

ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായതും തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടക്കുക.

ജലജന്യ രോഗങ്ങളെല്ലാം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.

12-12-2025

ശീതളപാനീയങ്ങളിൽ ശ്രദ്ധ വേണം

വേനലിന്‍റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം.

ബാക്ടീരിയകൾ

മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.

കുടിവെള്ളത്തിലൂടെ..

ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം.

അതിനാല്‍ ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയോ ഒആര്‍എസ് ലായനിയോ നല്‍കേണ്ടതാണ്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

വയറിളക്ക രോഗങ്ങള്‍

ശരീരത്തില്‍ നിന്ന് അമിത ജലനഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്.

ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം.

മഞ്ഞപ്പിത്തം

ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്തം.. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.

ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായതും തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടക്കുക.

ജലജന്യ രോഗങ്ങളെല്ലാം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.

04-11-2025

തണ്ണിമത്തന്‍ കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.

കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍.

ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്‍റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...

92 ശതമാനം ജലാംശം

തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്‍റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്‍റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

കൊളാജന്‍, ആന്‍റിഓക്‌സിഡന്‍റ് സമ്പന്നം

ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.

ചര്‍മത്തിന്‍റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.

തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്‍റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.

അള്‍ട്രാവയലറ്റ് സംരക്ഷണം

തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന്‍ പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.

മാത്രമല്ല, തണ്ണിമത്തന്‍ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാന്‍

തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന്‍ ഉപകാരപ്രദമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന്‍ മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ജർമനിക്കു പോകാൻ മോഹമുണ്ടോ? കോൺസുലേറ്റ് ജനറൽ പറയുന്നതു കേൾക്കൂ..
കോടതി കുറ്റം തെളിയാതെ വെറുതെ വിട്ട ഒരാളെ എന്തു കാരണം പറഞ്ഞ് ഇനി പുറത്തുനിർത്തും
ദിലീപിനെ ചൊല്ലി കടുത്തപോര്; ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up