ADVERTISEMENT

Close
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial

13-08-2026

‘ഓപറേഷൻ ഗ്രിപ്’ വഴുതരുത്

Editorial

12-08-2026

ചെറുക്കണം, ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം

Editorial

11-08-2026

കാവ്യനീതിയുടെ കൈവിലങ്ങ്

Editorial

10-08-2026

ഉത്തരം കിട്ടാത്ത ഉത്കണ്ഠ

Editorial

08-08-2026

പാർലമെന്‍റിനെ ഭയക്കുന്ന നേതാക്കള്‍

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

ടൗണിലെ ഗതാഗത പരിഷ്കരണം കർശനമാക്കും

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം കർശനമാക്കാൻ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ കൂടിയ യോഗം തീരുമാനിച്ചു. നേരത്തെ ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കിയിരുന്നെങ്കിലും വൺവേ റോഡുകളിലുൾപ്പെടെ നിയമലംഘനം വ്യാപകമായതായി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും ഓണത്തിനോടനുബന്ധിച്ച് ടൗണിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗതതടസം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് യോഗം ചേർന്നത്.

ടിവിഎസ് റോഡിലൂടെയുള്ള വൺവേ ഗതാഗതം കർശനമാക്കും. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സിഐ മനോജ്, പഞ്ചായത്ത് പ്രസിഡന്‍റ് സുനി പത്യാല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ബെന്നിച്ചൻ കുട്ടൻച്ചിറ, സെക്രട്ടറി ബിജു പത്യാല, പോലീസ് ഉദ്യോഗസ്ഥർ, എംവിഡി, പ്രൈവറ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Thiruvananthapuram

400 എംഎം പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി

പേരൂര്‍ക്കട: അമ്പലമുക്ക് ജംഗ്ഷനില്‍ പൊട്ടിയ 400 എംഎം പ്രിമോ പൈപ്പിന്‍റെ അറ്റകുറ്റപ്പണി വാട്ടര്‍ അഥോറിറ്റി പൂര്‍ത്തീകരിച്ചു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച അറ്റകുറ്റപ്പണികൾ വൈകുന്നേരം ആറോടെ പൂര്‍ത്തീകരിച്ചശേഷം പമ്പിംഗ് പുനഃരംഭിക്കുകയായിരുന്നു.

പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്ക്, മുട്ടട വഴി പരുത്തിപ്പാറയിലേക്കും കേശവദാസപുരം, പട്ടം ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് 15 ദിവസങ്ങൾക്കുമുന്പ് പൊട്ടിയത്. രണ്ടാള്‍ താഴ്ചയിലൂടെയാണു പ്രിമോ പൈപ്പ് കടന്നുപോയിരുന്നത്. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചായിരുന്നു അറ്റകുറ്റപ്പണികൾ. ഇതുമൂലം അമ്പലമുക്ക്-സാന്ത്വന ജംഗ്ഷന്‍, അമ്പലമുക്ക്-കുറവന്‍കോണം, അമ്പലമുക്ക്-മുട്ടട റോഡിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൈപ്പ് പൊട്ടിയതോടെ അമ്പലമുക്ക് മുതല്‍ പട്ടം വരെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം പൂര്‍ണമായും മുടങ്ങി. ഇന്നു രാവിലെ ഏഴോടെ ഉയർന്ന സ്ഥലങ്ങളുൾപ്പെടെ ജലമെത്തുമെന്നു വാട്ടര്‍ അഥോറിറ്റി കവടിയാര്‍ സെക്‌ഷന്‍ അറിയിച്ചു.

Kollam

പുരയിടത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

അഞ്ചല്‍: ഏരൂര്‍ തുമ്പോട് ക്ഷേത്രത്തിന് സമീപം മുരുകന്‍ ഭവനില്‍ അനില്‍കുമാറിന്‍റെ പുരയിടത്തിൽ നിന്ന് പെരുന്പാന്പിനെ കണ്ടെത്തി. കാട് വെട്ടി മാറ്റുന്നതിനിടെ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കാണുന്നത്.
അനില്‍ കുമാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വാര്‍ഡ് അംഗം കിഷോര്‍ അഞ്ചല്‍ ആര്‍ആര്‍ടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ആര്‍ആര്‍ടി സംഘം പാമ്പിനെ പിടികൂടി. എട്ടടിയോളം നീളവും 40 കിലോയോളം ഭാരവും വരുന്ന പാമ്പിനെയാണ് പിടികൂടിയത്.

 

Pathanamthitta

ദുരിതാശ്വാസ ക്യാന്പുകൾ അവസാനിപ്പിച്ചു, സ്കൂളുകളിൽ അധ്യയനം തുടങ്ങി

തിരുവല്ല: രണ്ടാഴ്ചയോളം നീണ്ട ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനങ്ങൾ ഇന്നലെയോടെ പൂർണമായി അവസാനിപ്പിച്ചു. അപ്പർകുട്ടനാട് മേഖലയിലെ വീടുകളിൽനിന്നും പാതകളിൽനിന്നും വെള്ളം ഇറങ്ങിയതോടെ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങി.
പത്തു ദിവസത്തിനുശേഷം തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വിദ്യാലയങ്ങളിലും ഇന്നലെ ക്ലാസുകൾ പുനരാരംഭിച്ചു. അവധിക്കുശേഷം കുട്ടികൾ നേരേ എത്തിയത് ഓണപ്പരീക്ഷയിലേക്കാണ്. പ്രളയം പലരുടെയും പാഠപുസ്തകങ്ങളും മറ്റും നഷ്ടപ്പെടുത്തിയിരുന്നു. ക്യാന്പുകളിൽ കഴിഞ്ഞതിന്‍റെ ക്ഷീണവും പഠനം മുടങ്ങിയതിന്‍റെ ബുദ്ധിമുട്ടുമായാണ് കുട്ടികൾ എത്തിയത്. വെള്ളം കയറിയ സ്കൂളുകളും ക്യാന്പുകളായി പ്രവർത്തിച്ച സ്കൂളുകളുമാണ് വീണ്ടും അധ്യയനത്തിനായി സജ്ജമായത്.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടും വീടുകൾ നഷ്ടപ്പെട്ടവർക്കുമായി ചെറിയ ക്യാന്പുകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്. പടിഞ്ഞാറൻ മേഖലയിൽ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ വീണ്ടുമൊരു പ്രളയമുണ്ടാകരുതേയെന്ന പ്രാർഥനയോടെയാണ് മടങ്ങിയത്. ഇത്തവണ അപ്രതീക്ഷിതമായാണ് വലിയ ഒരു വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നതെന്ന് ദുരിതബാധിതർ പറഞ്ഞു.

തിരുവല്ലയിലെ ഏറ്റവും വലിയ ക്യാന്പായിരുന്ന നിരണം സെന്‍റ് മേരീസ് സ്കൂളിൽ ഇന്നലെ പ്രവർത്തനം അവസാനിപ്പിക്കുന്പോഴും മുതിർന്നവരും കുട്ടികളുമടക്കം 250 ആളുകൾ ഉണ്ടായിരുന്നു. ക്യാമ്പിന്‍റെ ആദ്യനാളുകളിൽ ഇതിലും കൂടുതൽ ആളുകൾ ക്യാമ്പിലുണ്ടായിരുന്നു. കാൻസർ രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, തളർന്നുകിടക്കുന്നവർ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങളിൽ ക്യാന്പിൽ കഴിഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സജീവമായ ഇടപെടൽ എല്ലാ ദിവസവും നടത്തിയാണ് ക്യാന്പുകൾ മുന്നോട്ടുകൊണ്ടുപോയത്. അപ്പോഴും പരാതികൾക്കും പരിഭവങ്ങൾക്കും കുറവുണ്ടായതുമില്ല. നിരണം ഗ്രാമപഞ്ചായത്തിലെ എല്ലാ ക്യാന്പുകളിലും വനിതകളടക്കമുള്ള പഞ്ചായത്ത് മെംബർമാരുടെ സ്ഥിര സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ ക്യാന്പ് അവസാനിപ്പിക്കുന്പോഴും മെംബർമാർ എത്തിയിരുന്നു.

നിരണത്തെ എല്ലാ വാർഡുകളെയും പ്രളയം ബാധിച്ചെങ്കിലും എട്ടു വാർഡിലെ ആളുകൾ സെന്‍റ് മേരീസ് സ്കൂളിലെ ക്യാന്പിലുണ്ടായിരുന്നു. ഇവർക്ക് നാലു നേരത്തെ വിഭവസമൃദ്ധമായ ഭക്ഷണം നൽകാൻ ഗ്രാമപഞ്ചായത്തംഗങ്ങൾ ശ്രദ്ധ ചെലുത്തി. ചില ദിവസങ്ങളിൽ വൈകുന്നേരം ക്യാമ്പ് വാസികളുടെ മാനസികോല്ലാസത്തിനായി കലാപരിപാടികളും ഒരുക്കിയിരുന്നു.
ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിന്ദു ജെ. വൈക്കത്തുശേരി, അലക്സ് പുത്തുപ്പള്ളിൽ, എം.ബി. അനീഷ് എന്നിവർ നിരണത്തെ ക്യാന്പിൽ രാപകലുണ്ടായിരുന്നു.

ആന്‍റോ ആന്‍റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോളി ഈപ്പൻ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ എന്നിവർ ക്യാമ്പിലെത്തി നേതൃത്വം നൽകി.

Idukki

നവീകരിച്ച നെടിയശാല പള്ളിയുടെ വെഞ്ചരിപ്പ് നാളെ

തൊടുപുഴ: നവീകരിച്ച തീര്‍ഥാടന കേന്ദ്രമായ നെടിയശാല സെന്‍റ് മേരീസ് പള്ളിയുടെ വെഞ്ചരിപ്പ് നാളെയും എട്ടുനോമ്പാചരണത്തോടനുബന്ധിച്ചുള്ള കൊടിയേറ്റ് 31നും പരിശുദ്ധ കന്യകാമറിയത്തിന്‍റെ പിറവിത്തിരുനാൾ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് അത്തിക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10.15ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നവീകരിച്ച പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിക്കും. തുടര്‍ന്നു സ്‌നേഹവിരുന്ന്. എഡി 999-ലാണ് ഇവിടെ പള്ളി സ്ഥാപിതമായത്. പിന്നീട് പല ഘട്ടങ്ങളിലായി ദേവാലയം നവീകരിക്കുകയും 1968മേയില്‍ പുനർനവീകരണം നടത്തുകയും ചെയ്തു.
27 മുതല്‍ 29 വരെ പള്ളിയില്‍ മരിയന്‍ ധ്യാനം നടക്കും. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന. 5.30 മുതല്‍ ഒമ്പതുവരെ വചനപ്രഘോഷണം ആരാധന-ഫാ.ഡോ. ഷാജി പുന്നത്താനത്തുകുന്നേല്‍. 31നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് എട്ടുനോമ്പ് തിരുനാളിന് തുടക്കം കുറിച്ച് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കൊടിയേറ്റും. തുടര്‍ന്നു പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലുവരെ തീയതികളില്‍ രാവിലെ 5.30ന് ആരാധന, ആറിന് വിശുദ്ധ കുര്‍ബാന, നൊവേന,10ന് ജപമാല, ലദീഞ്ഞ്, 10.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, പിടി നേര്‍ച്ച. 3.30നു ജപമാല, ലദീഞ്ഞ്. 4.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, തുടര്‍ന്നു ജപമാല പ്രദക്ഷിണം, പിടിനേര്‍ച്ച എന്നിവ നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് യഥാക്രമം ഫാ. തോമസ് വട്ടത്തോട്ടത്തില്‍, ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍, ഫാ. ജോസഫ് താന്നിക്കല്‍, ഫാ. ജോസ് പൊതൂര്‍, ഫാ. ഷാജി മുകളേല്‍, ഫാ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. ജയിംസ് പുറ്റനാല്‍, ഫാ. പ്രിന്‍സ് വള്ളോംപുരയിടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

അഞ്ചിന് രാവിലെ 5.30ന് ആരാധന. ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 10ന് ജപമാല, ലദീഞ്ഞ്. 10.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.ജോസഫ് മുളഞ്ഞനാനി. 3.30നു ജപമാല, ലദീഞ്ഞ്. 4.30നു പൊന്തിഫിക്കല്‍ കുര്‍ബാന, നൊവേന-ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.

തുടര്‍ന്ന് ജപമാലപ്രദക്ഷിണം, പിടിനേര്‍ച്ച.ആറിനു രാവിലെ 5.30ന് ആരാധന, ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 9.30ന് ജപമാല, ലദീഞ്ഞ്, 10ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ടിയോ കൊച്ചുകാവുംപുറത്ത്. മൂന്നിന് ജപമാല, ലദീഞ്ഞ്. നാലിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍. സന്ദേശം-ഫാ. സിജോ കൊച്ചുമുണ്ടന്‍മലയില്‍. 6.30മുതല്‍ എട്ടുവരെ ദിവ്യകാരുണ്യആരാധന-ഫാ. ജോര്‍ജ് നിരവത്ത്. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. നിക്കോളാസ് മൂലശേരില്‍. ഏഴിന് രാവിലെ 5.30ന് ആരാധന, ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 9.30നു ജപമാല, ലദീഞ്ഞ്, 10ന് വിശുദ്ധ കുര്‍ബാന, നൊവേന-ആര്‍ച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, മൂന്നിന് ജപമാല, ലദീഞ്ഞ്, നൊവേന. 4.30നു പൊന്തിഫിക്കല്‍ കുര്‍ബാന- ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുടര്‍ന്ന് പ്രദക്ഷിണം, പിടിനേര്‍ച്ച. എട്ടിന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് വിശുദ്ധ കുര്‍ബാന, നൊവേന, സന്ദേശം-ഫാ. ജസ്‌വിന്‍ വാറ്റുകാട്ടില്‍, 10ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന-ഫാ. വിനില്‍ കുരിശുതറ, സന്ദേശം-ഫാ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍. 12നു പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, പിടിനേര്‍ച്ച.

എട്ടാമിടമായ 15നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന-ഫാ.ഡോ. ജോസ് കുളത്തൂര്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, പിടിനേര്‍ച്ച. പത്രസമ്മേളനത്തില്‍ കൈക്കാരന്‍മാരായ മാത്യു ജോസഫ് പൂവത്തിങ്കല്‍, ബെന്നി കാഞ്ഞിരക്കൊമ്പില്‍, പ്രിന്‍സ് തൈക്കുന്നേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോസഫ് മൂലശേരി, പൗലോസ് വടക്കേക്കര എന്നിവര്‍ പങ്കെടുത്തു.

Alappuzha

അനിശ്ചിതത്വം നീങ്ങി; സ്വകാര്യബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും

ആലപ്പുഴ: ഇന്നലെ വൈകുന്നേരം മുതല്‍ സ്വകാര്യബസുകള്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കയറുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഉണ്ടായ അനിശ്ചിതത്വം നീങ്ങി. കഴിഞ്ഞ മൂന്നു മാസക്കാലമായി റെയില്‍വേ സ്റ്റേഷനും റോഡും നവീകരിക്കുന്നതിന്‍റെ പേരില്‍ ബസുകള്‍ക്ക് റെയില്‍വേ സ്റ്റേഷനിൽ പ്രവേശനമില്ലായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുൻപാണ് നവീകരണം കഴിഞ്ഞ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. റോഡു തുറന്നപ്പോള്‍ റെയില്‍വേ അധികാരികളും ഓട്ടോറിക്ഷക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലമായിരുന്നു സ്വകാര്യ ബസ് ജീവനക്കാര്‍ സ്റ്റേഷന്‍ റോഡ് ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനിന്നത്.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ബസുകള്‍ റെയില്‍വേ സ്‌റ്റേഷന് മുന്‍വശം എത്തി സ്‌റ്റേഷന്‍ കവാടത്തിന്‍റെ തെക്കുകിഴക്കായി നിര്‍ദ്ദിഷ‌ടസ്ഥാനത്ത് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ ഇറക്കണം. തുടര്‍ന്ന് തെക്കോട്ട് ചെന്ന് തിരിഞ്ഞ് സമയക്രമവും നിയമങ്ങളും പാലിച്ച് യാത്രക്കാരെ കയറ്റി യാത്ര തുടരാവുന്നതാണ്. ഇതനുസരിച്ച് സര്‍വീസ് ഉടന്‍ തന്നെ പുനരാരംഭിക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കും. ചര്‍ച്ചയില്‍ റെയില്‍വേയെ പ്രതിനിധീകരിച്ച് സ്റ്റേഷന്‍ മാനേജര്‍ ശ്യാംകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പ്രിന്‍സ്, റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.ആര്‍. രാജേഷ്, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനെ(കെബിടിഎ) പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്‍റ് പി.ജെ. കുര്യന്‍, ജോയിന്‍റ് സെക്രട്ടറി ബിജു ദേവിക, ടി.പി. ഷാജിലാല്‍, സുനീര്‍ ഫിര്‍ദോസ് എന്നിവരും പങ്കെടുത്തു.

Kottayam

ടൗണിലെ ഗതാഗത പരിഷ്കരണം കർശനമാക്കും

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം കർശനമാക്കാൻ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ കൂടിയ യോഗം തീരുമാനിച്ചു. നേരത്തെ ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കിയിരുന്നെങ്കിലും വൺവേ റോഡുകളിലുൾപ്പെടെ നിയമലംഘനം വ്യാപകമായതായി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും ഓണത്തിനോടനുബന്ധിച്ച് ടൗണിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗതതടസം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് യോഗം ചേർന്നത്.

ടിവിഎസ് റോഡിലൂടെയുള്ള വൺവേ ഗതാഗതം കർശനമാക്കും. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സിഐ മനോജ്, പഞ്ചായത്ത് പ്രസിഡന്‍റ് സുനി പത്യാല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ബെന്നിച്ചൻ കുട്ടൻച്ചിറ, സെക്രട്ടറി ബിജു പത്യാല, പോലീസ് ഉദ്യോഗസ്ഥർ, എംവിഡി, പ്രൈവറ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Ernakulam

പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണം

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കൈനിക്കര കാവിന് മുന്നിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തം. പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന കൈനിക്കര കാവ് അമ്പലത്തിലേക്ക് പോകുന്ന വഴിയിലും പരിസരത്തും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.

മാലിന്യം ശേഖരിക്കുന്നതിനും പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുമായി ഹരിതകര്‍മ സേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിലവിലിരിക്കെ ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Thrissur

കുട്ടികൾക്ക് മദ്യം നൽകിയാൽ കേസെടുക്കാനാകില്ല

മാള: 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മദ്യം നൽകുന്നവർക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നേരിട്ട് കേസെടുക്കാൻ എക്സൈസ് വകുപ്പിന് അധികാരമില്ലെന്ന ഗുരുതരമായ നിയമപരിമിതി പരിഹരിക്കണമെന്ന് ആവശ്യം. വിഷയം ചൂണ്ടിക്കാട്ടി മാള സോഷ്യൽ ഫോറമാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ലഹരിവിരുദ്ധ എൻഫോഴ്സ്മെന്‍റ് രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന എക്സൈസിന് ആവശ്യമായ നിയമപരമായ അധികാരം നൽകാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ഫോറം പ്രസിഡന്‍റ് ഷാന്‍റി ജോസഫ് തട്ടകത്ത് നിവേദനത്തിൽ ആവശ്യപ്പെട്ടു.

23 വയസിന് താഴെയുള്ളവരുടെ മദ്യപാനവും ലഹരി ഉപയോഗവും തടയുന്നതു സംബന്ധിച്ച് ഫോറം സമർപ്പിച്ച നിവേദനത്തിന് എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച ഔദ്യോഗിക മറുപടിയിലാണ് ഈ നിയമക്കുരുക്ക് വ്യക്തമായത്.
കേരള അബ്കാരി നിയമത്തിലെ സെക്‌ഷൻ 15എ പ്രകാരം 23 വയസിൽ താഴെയുള്ളവരുടെ മദ്യപാനവും സെക്‌ഷൻ 15 ബി പ്രകാരം ഇവർക്ക് മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിലവിൽ കുറ്റകരമാണ്. അതുകൊണ്ടുതന്നെ 23 വയസിനു താഴെയുള്ളവർക്ക് മദ്യശാലകളിൽനിന്ന് മദ്യം ലഭിക്കുകയുമില്ല. മദ്യപിച്ചതായി തെളിഞ്ഞാൽ കേസ് എടുക്കും.

എന്നാൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മദ്യം നൽകുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് (2015) സെക്‌ഷൻ 77 പ്രകാരം കടുത്ത കുറ്റകൃത്യമാണെങ്കിലും ഈ നിയമപ്രകാരം എക് സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ നിലവിൽ അധികാരമില്ലെന്ന് എക്സൈസ് കമ്മീഷണറുടെ മറുപടിയിൽ പറയുന്നു.

സ്കൂളുകൾ, കോളജുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ എക്സൈസ് പരിശോധനകളും ബോധവത്കരണവും നടത്തിവരുന്നുണ്ട്. എന്നാൽ, സംസ്ഥാനത്ത് ലഹരിവിരുദ്ധ പരിശോധനകൾ മുന്നിൽനിന്ന് നടത്തുന്ന എക്സൈസ് വകുപ്പിന് കുട്ടികൾക്കെതിരേയുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ ബാധിക്കുന്നു.

സർക്കാരിന്‍റെ തൂഫാൻ ഉൾപ്പെടെയുള്ള ജനകീയ ലഹരിവിരുദ്ധ പദ്ധതികൾ കൂടുതൽ ലക്ഷ്യത്തിലെത്തണമെങ്കിൽ ഈ നിയമപരമായ വിടവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ഷാന്‍റി ജോസഫ് തട്ടകത്ത് പരാതി നൽകിയിട്ടുള്ളത്.

Palakkad

ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചെണ്ടുമല്ലിത്തോട്ടം തയാർ

ഒറ്റപ്പാലം: ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചെണ്ടുമല്ലിത്തോട്ടം തയാർ. ഇരുപത്തി ആറാംവാർഡിലെ കുടുംബശ്രീ അംഗങ്ങൾ തുടക്കംകുറച്ച ചെണ്ടുമല്ലികൃഷിയാണ് വിളവെടുപ്പിന് തയാറായത്.
കുടുംബശ്രീ അംഗങ്ങള്ളായ ഷെരീഫ, പ്രസീത, സരിത, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടരയേക്കർ ഭൂമിയിൽ ഓണവിപണി ലക്ഷ്യമിട്ടു ചെണ്ടുമല്ലികൃഷി ചെയ്തത്.

മീറ്റന പടശേഖരത്തിൽ തുടങ്ങിയ ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പിന് പാകമായി കഴിഞ്ഞു. പൂക്കൾ വാങ്ങുന്നതിനും ഫോട്ടോ ഷൂട്ടനുമായി നിരവധി പേരാണ് 19ാം മൈൽ ജൂബിലി മീറ്റ്ന റോഡിലുള്ള പാടശേഖരത്തിലേക്കെത്തുന്നത്. കൃഷിക്ക് എല്ലാവിധ പിന്തുണയുമായി വാർഡ് കൗൺസിലർമാരായ സായികിരൺ, എൻ.കെ. ജയരാജൻ, കുടുംബശ്രീ നേതൃത്വം, കൃഷിവകുപ്പ് എന്നിവർകൂടി കൈകോർത്തതോടെ കൃഷി തുടങ്ങാൻ ആത്മവിശ്വാസം ലഭിച്ചതായി അംഗങ്ങൾ പറയുന്നു.

Malappuram

നഷ്ടപരിഹാരം വൈകാത നൽകും

നിലമ്പൂര്‍: മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആനുകൂല്യം നല്‍കാനുമായി നടത്തിയ വന്യജീവി ആക്രമണ നഷ്ടപരിഹാര അദാലത്തില്‍ 15 പേര്‍ക്ക് തുക കൈമാറി. സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ നടത്തിയ അദാലത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നഷ്ടപരിഹാര തുക കൈമാറ്റവും ചെയര്‍ പേഴ്‌സണ്‍ നിര്‍വഹിച്ചു.

നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കാനുള്ള നടപടിക്കാണ് അദാലത്തിലൂടെ തുടക്കമായിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സോളാര്‍ വൈദ്യുത വേലി ഇല്ലാത്ത ഭാഗത്ത് സംവിധാനം സജ്ജീകരിക്കണമെന്നും അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എടക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ദീപാ ഹരിദാസ് അധ്യക്ഷയായി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ അനീഷ സിദ്ദിഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എ. ജോസ്, റംലത്ത് നീലക്കോടന്‍, സജീര്‍ മേത്തല, ഷമീന കാഞ്ഞിരാല, സി.കെ. അബൂബക്കര്‍, നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍, സുരേഷ് പാത്തിപ്പറ, ശാലിനി കരിമ്പുഴ,നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ കെ.പി. ജനേഷ് എന്നിവര്‍ പ്രസംഗിച്ചു.

നഷ്ടപരിഹാരം നല്‍കാന്‍ രണ്ട്
കോടി അനുവദിച്ച് സര്‍ക്കാര്‍

നിലമ്പൂര്‍: വന്യമൃഗ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 21 ലക്ഷമായി സര്‍ക്കാര്‍ ഉയര്‍ത്തുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ അനീഷ സിദ്ദിഖ്. വന്യജീവി ആക്രമണ നഷ്ടപരിഹാര അദാലത്തിലാണ് ഇക്കാര്യം അവര്‍ അറിയിച്ചത്.
നിലവില്‍ 14 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം.

സംസ്ഥാനത്ത് പുതിയതായി 2000 കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ വൈദ്യുത വേലി നിര്‍മിക്കും. പ്രാദേശിക തലങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും സഹായത്തേതാടെ പ്രാദേശികസമിതികള്‍ക്ക് രൂപീകരിക്കും. വന്യമൃഗ ശല്യം കൂടുതലായ സ്ഥലങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടികള്‍ സ്ഥാപിക്കുമെന്നും നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് വന്യമൃഗ ശല്യത്തിന്‍റെ ഭാഗമായുള്ള നഷ്ടപരിഹാരം നല്‍കാന്‍ രണ്ട് കോടി രൂപ ലഭിച്ചതായും എസിഎഫ് വ്യക്തമാക്കി.

Kozhikode

‘ചക്ര’ശ്വാസം വലിച്ച് കോഴിക്കോട് ഗരം

കോഴിക്കോട്: പൊതുവേ അനുദിനം തിരക്കേറിവരികയാണ്. അതിനിടയില്‍ ഉത്സവകാലം കൂടി വന്നാലോ... പിന്നെ പറയുകയും വേണ്ട. കോഴിക്കോട് നഗരം ഓണത്തിരക്കിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെ. അത്തം എത്തും മുന്പുതന്നെ തിരക്കേറി വരികയാണ്. ഇനിയുള്ള നാളുകള്‍ നഗരത്തില്‍ എത്താനും നഗരത്തിലൂടെ സഞ്ചരിക്കാനും ഏറെ വിയര്‍ക്കേണ്ടിവരും. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്ലാന്‍ എയും ബിയുമെല്ലാം ഇപ്പോഴേ തയാറാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ്. മലാപ്പറമ്പ് ജംഗ്ഷൻ, കാരപ്പറമ്പ്, എരഞ്ഞിപ്പാലം ജംഗ്ഷൻ, ക്രിസ്ത്യൻ കോളജ് ജംഗ്ഷൻ, സ്‌റ്റേഡിയം ജംഗ്ഷൻ, തൊണ്ടയാട് ജംഗ്ഷൻ മെഡിക്കൽ കോളജ് എന്നിവടങ്ങളിലെല്ലാം സ്ഥിരമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

കാരപ്പറമ്പിൽ ചെറിയ വാഹനങ്ങൾക്ക് മറ്റൊരു പാത വേണം’

നഗരത്തിലേക്ക് പ്രവേശിക്കുന്ന കാരപ്പറമ്പ് ഭാഗത്ത് കാലങ്ങളായി വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ബാലുശേരി, നരിക്കുനി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന സ്ഥലമാണിത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം ഇവിടെ കടുത്ത ബ്ലോക്ക് ഉണ്ടാകുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ വലിയ തോതിൽ നിരത്തിലേക്ക് ഇറങ്ങുന്നതാണ് ഇവിടെ ട്രാഫിക് ബ്ലോക്കിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. എന്നാല്‍ ബസ് ജീവനക്കാരുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടവും നിര്‍ത്തിയിടലും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.

‘വാർഡൻമാരു‌ടെ സേവനം തൃപ്തികരമല്ല’

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കഴിഞ്ഞയാഴ്ച ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തിൽ 75 ട്രാഫിക് വാർഡന്മാരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരുന്നു, നഗരത്തിലെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ വിന്യസിച്ച ട്രാഫിക് വാർഡന്മാർ ജോലി തുടങ്ങിയതോടെ ഗതാഗതകുരുക്കിന് ആശ്വാസമായെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതൊന്നും തൃപ്തികരമല്ലെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. ട്രാഫിക് നിയന്ത്രിക്കുന്നതിന് പരിചയസമ്പത്ത് ആവശ്യമാണെന്ന് അവർ പറയുന്നു.

ചോദ്യമായി എരഞ്ഞിപ്പാലം ജംഗ്ഷന്‍;
ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍

വയനാട്, താമരശേരി, ബാലുശേരി എന്നിവടങ്ങളിൽ നിന്ന് എത്തുന്ന ബസുകളും നഗരത്തിൽ നിന്ന് ഇവിടങ്ങിലേക്ക് പോകുന്ന ബസുകളും ചേരുന്ന ഇടമാണ് എരഞ്ഞിപ്പാലം ജംഗ്ഷൻ. രാവിലെയും വൈകുന്നേരങ്ങളിലും ഒഴിവ് ദിനങ്ങളിലും വലിയ തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. അനധികൃത പാർക്കിംഗും റോഡ് നിർമാണവുമാണ് ഇവിടത്തെ പ്രധാന പ്രശ്നം.
സ്വകാര്യവാഹനങ്ങൾ റോഡിന് ഇരുവശവും നിർത്തിയിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒറ്റയ്ക്ക് പ്രൈവറ്റ് വാഹനങ്ങളിൽ വരുന്നവർ നഗരത്തിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് അവിടെ നിന്ന് പൊതുഗതാഗതം പ്രയോജനപ്പെടുത്തി നഗരത്തിനുള്ളിലേക്ക് എത്തുന്ന തരത്തിലൊരു നിർദേശം വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് പോലീസ് മുന്നോട്ട് വച്ചിരുന്നു. എന്നാൽ, അത് പ്രാവർത്തികമായില്ല.

എരഞ്ഞിപ്പാലത്ത് മേൽപ്പാലം വരികയാണെങ്കിൽ ഗതാഗതക്കുരുക്കിന് ശമനമുണ്ടായേക്കും. വർഷങ്ങൾക്ക് മുമ്പ് അധികൃതരുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദേശമുണ്ടായിരുന്നു. എന്നാൽ, മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടികളിലേക്കൊന്നും പിന്നീട് കടന്നിട്ടില്ല. ശനിയാഴ്ച ഉൾപ്പെടെയുള്ള ഒഴിവു ദിവസങ്ങളിലാണ് എരഞ്ഞിപ്പാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗിന് കൃത്യമായൊരു സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതാണ് നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

മാറ്റമില്ലാതെ മാവൂര്‍ റോഡ്

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലേക്ക് എത്തിച്ചേരുന്ന മാവൂർ റോഡിലാണ് ഗതാഗതക്കുരുക്ക് മിക്കപ്പോഴും റിപ്പോർട്ട് ചെയ്യുന്ന മറ്റൊരിടം. ഇതിനോട് ചേർന്നുള്ള മാനാഞ്ചിറയിൽ നിന്ന് ഭട്ട് റോഡിലേക്ക് തിരിയുന്ന എസ്ബിഐ ജംഗ്ഷനിലും കടുത്ത തിരക്ക് അനുഭവപ്പെടാറുണ്ട്. മാവൂർ റോഡിലേക്ക് കുറ്റ്യാടി, ബാലുശേരി ബസുകൾ നിർത്തുന്ന ഭാഗത്തെ അനധികൃത ഓട്ടോ പാർക്കിംഗാണ് ഇവിടത്തെ ബ്ലോക്കിന് കാരണമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.

Wayanad

വിശപ്പുരഹിത നഗരം: സന്നദ്ധ പ്രവര്‍ത്തകരെ ലയണ്‍സ് ക്ലബ് ആദരിച്ചു

സുല്‍ത്താന്‍ ബത്തേരി: നഗരത്തെ വിശപ്പുരഹിതമാക്കാന്‍ പ്രയത്‌നിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ലയണ്‍സ് ക്ലബ് ആദരിച്ചു.
ക്ലബിന്‍റെ 2026-27ലെ ഭാരവാഹികളായി അഡ്വ. അജി മാത്യു(പ്രസിഡന്‍റ്), ബി. പ്രശാന്ത് (സെക്രട്ടറി), ബോബന്‍ മാത്യു (ട്രഷറര്‍) എന്നിവര്‍ ചുമതലയേക്കുന്ന ചടങ്ങിലായിരുന്നു ആദരം.

ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വര്‍ഷങ്ങളായി സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന ഡബ്ല്യുഎംഒയുടെ പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ (പട്ടാമ്പി ഖാദര്‍), ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈന്‍ ജീവകാരുണ്യ കൂട്ടായ്മ പ്രതിനിധി ജോസ്, നഗരസഭാ ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ച തട്ടിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും സൗജന്യ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന വില്‍ട്ടന്‍ ഹോട്ടല്‍ മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുള്‍ സത്താര്‍, ഗവ. ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന രാജഗോപാല്‍ കൈരളി എന്നിവരെയാണ് ആദരിച്ചത്.

ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്‍റ് പി.എസ്. സൂരജ് മുഖ്യാതിഥിയായി. പ്രഫ. വര്‍ഗീസ് വൈദ്യന്‍, ഷാജി, ശ്രീലേഷ്, ബെന്നി ഏബ്രഹാം, രൂപേഷ് കെ. ഡേവിഡ്, അഡ്വ. വിജി വര്‍ഗീസ്, മനോജ് ജോസഫ്, അഡ്വ. പ്രഭമത്തായി, പ്രഫ. സി.എം. ജയിംസ്, സന്ധ്യ അജിത്ത്, ജെസ്‌ലിന്‍ രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു. മൈ ഹോം പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്കായി ഉപകരണങ്ങള്‍ കൈമാറി. അഡ്വ. സ്‌കറിയ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്‍റ് വിതരണം നടത്തി.

Kannur

അലക്സ് നഗറിനെ പുഴയെടുക്കുന്നു

അലക്സ്നഗർ: ശക്തമായ കരയിടിച്ചിൽ കാരണം മടമ്പം-അലക്സ് നഗർ റോഡിന്‍റെ നിലനിൽപ്പു പോലും ആശങ്കയിൽ. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ അലക്സ് നഗറിനെ പുഴയെടുക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മലയോര കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രധാന കേന്ദ്രമായ അലക്സ്നഗർ വർഷങ്ങളായി കരയിടിച്ചിലിന്‍റെയും വെള്ളപ്പൊക്കത്തിന്‍റെയും ഭീഷണിയിലാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

2018 ലെ പ്രളയത്തിൽ മടമ്പം കടുതോടി കടവിൽ കരയിടിഞ്ഞ് ഗതാഗതം മാസങ്ങളോളം തടസപ്പെട്ടിരുന്നു. 50 വർഷം മുമ്പ് പൊതുഗതാഗതം ഉണ്ടായിരുന്ന പൊടിക്കളം-മടമ്പം-പാറക്കടവ് റോഡിൽ മടമ്പത്തിനും അലക്സ് നഗറിനുമിടയിൽ കടുതോടി കടവിന് മീറ്ററുകൾ മാറിയാണ് ഇത്തവണ വീണ്ടും കരയെ പുഴയെടുത്തത്. കരയിടിച്ചിലിനെ തുടർന്ന് ബസ് സർവീസും നിലച്ചിരുന്നു. ഏറെ മുറവിളിക്ക് ശേഷം അന്നത്തെ സർക്കാർ പുഴസംരക്ഷണ പദ്ധതി ഫണ്ട് ഉപയോഗിച്ച് നൂറു മീറ്ററോളം ഭിത്തി നിർമിച്ചിരുന്നു. ബാക്കി ഭാഗത്ത് ഭിത്തിയില്ലാത്തത് കാരണം ഇപ്പോഴും കരയെ പുഴയെടുത്തു കൊണ്ടിരിക്കുകയാണ്.

വാഹന ഡ്രൈവർമാർ ഉൾപ്പടെയുള്ളവർക്കായി നാട്ടുകാർ പുഴയോരത്തായി വിവിധ വസ്തുക്കളും കയറും കെട്ടി താത്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇതുവരെയായി മുന്നറയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംരക്ഷണഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എംഎൽഎയ്ക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.

സജീവ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നിർത്തി വച്ച ബസ് സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും കരയിടിച്ചിൽ പരിഹരിക്കാൻ ശാശ്വത നടപടി ഉണ്ടായില്ലെങ്കിൽ ഇനിയും ബസ് സർവീസുകൾ നിലച്ചേക്കും.

കരഭൂമി ഇല്ലാതാകുന്നു

“മടന്പം പുഴയോരത്തെ കര ഓരോ വർഷം കഴിയുന്പോഴും കുറഞ്ഞു കുറഞ്ഞുവരികയാണ്. പുഴയുടെ ഇരുഭാഗങ്ങളിലും റോഡ് ഉണ്ടെങ്കിലും മടന്പം അലക്സ് നഗർ, പൊടിക്കളം മേഖലകളിലെ അവസ്ഥ പരിതാപകരമാണ്. പുഴയിലെ മണൽ നീക്കാത്തത് കാരണം പുഴയുടെ ആഴം കുറയുന്നതാണ് പുഴ കരയെടുക്കാൻ ഇടയാക്കുന്നത്. സംരക്ഷണ ഭിത്തി നിർമിക്കുന്നതിനൊപ്പം പുഴയിലെ മണലും ചെളിയും നീക്കാനുള്ള നടപടിയും സ്വീകരിക്കണം.”
പി.ടി. തോമസ്
(പ്രദേശവാസി)

സംരക്ഷണഭിത്തി അത്യാവശ്യം

“കരയിടിച്ചിൽ പരിഹരിക്കാൻ സംരക്ഷണ ഭിത്തി അത്യാവശ്യമാണ്. സംരക്ഷണ ഭിത്തി നിർമിച്ചാൽ ഇതുവഴി വാഹനങ്ങൾക്ക് ഭീതിയില്ലാതെ സഞ്ചരിക്കാനാവും. രാത്രിയിൽ ഇതിലൂടെയുള്ള വാഹന യാത്ര അതീവ അവപകട ഭീഷണിയാണ് ഉയർത്തുന്നത്. ശ്രദ്ധയൊന്ന് പാളിയാലോ വാഹനത്തിന്‍റെ നിയന്ത്രണം വിട്ടാലോ നേരെ പുഴയിലേക്കായിരിക്കും വാഹനവും യാത്രക്കാരും ചെന്നു പതിക്കുക.”
കെ. ബിനോയ്
(മുൻ നഗരസഭാ കൗൺസിലർ)

 

Kasaragod

വോര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, രോഗബാധയെന്ന് സംശയം

മഞ്ചേശ്വരം: കാസര്‍ഗോഡ്-ദക്ഷിണ കന്നഡ അതിര്‍ത്തിയിലുള്ള വോര്‍ക്കാടി പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തി. പൊയ്യെ, കല്ലാജെ പ്രദേശങ്ങളിലായി 10 കാട്ടുപന്നികളുടെ ജഡമാണ് കണ്ടെത്തിയത്.

സമീപപ്രദേശങ്ങളിലും അഴുകിയ ജഡങ്ങളുടെ ദുര്‍ഗന്ധം വരുന്നത് കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. കാട്ടുപന്നികളുടെ ദേഹത്ത് മുറിവുകളൊന്നും കാണപ്പെട്ടില്ല. എന്നാല്‍ ഒരെണ്ണത്തിന്‍റെ വായില്‍ വെള്ളനിറത്തിലുള്ള പത കാണപ്പെട്ടു. ഇതോടെ രോഗബാധയാകാം മരണകാരണമെന്ന് സംശയിക്കുന്നു. ഇതേതുടര്‍ന്ന് ആരോഗ്യം, മൃഗസംരക്ഷണം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രദേശം സന്ദര്‍ശിച്ചു. ഇന്നലെ ചത്ത പെണ്‍പന്നിയെ വനം വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ കണ്ണൂരിലേക്ക് അയയ്ക്കുമെന്ന് കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.വി.വിനോദ് കുമാര്‍ അറിയിച്ചു.

എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

വോര്‍ക്കാടി പഞ്ചായത്തില്‍ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ലുവന്‍സയുടെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി.രേഖ അറിയിച്ചു. ഹൃദ്രോഗിയായ 67കാരനാണ് രോഗി. ഇദ്ദേഹം സുഖം പ്രാപിച്ചു. പഞ്ചായത്തില്‍ കാട്ടുപന്നികള്‍ ചത്തുവീണ സംഭവവുമായി അദ്ദേഹത്തിന്‍റെ രോഗബാധയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കോ അയല്‍വാസികള്‍ക്കോ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഡിഎംഒ പറഞ്ഞു.

ജില്ലയില്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ലുവന്‍സയെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ബി. സന്തോഷ് പറഞ്ഞു. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യം ജില്ലയില്‍ നിലവിലില്ല. അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ രോഗം കൂടുതല്‍ അപകടകരമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവത്തുള്ളികളിലൂടെയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. രോഗാണുക്കള്‍ പറ്റിപ്പിടിച്ച പ്രതലങ്ങളില്‍്പര്‍ശിച്ച ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നതിലൂടെയും രോഗം പകരാം. ജൂലൈ 29നു കാഞ്ഞങ്ങാട് മാണിക്കോത്തെ യശോദ (56) എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മംഗളുരുവില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ജെമ്മ

മൂവാറ്റുപുഴ: ഹോളിഫാമിലി സന്യാസിനി സമൂഹത്തിലെ മൂവാറ്റുപുഴ കൃപാജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ ജെമ്മ(52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂവാറ്റുപുഴ കൃപാജ്യോതി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചേലക്കര, സെന്‍റ് പയസ് ടെൻത്ത് യുപി സ്കൂൾ വടക്കാഞ്ചേരി, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാറാടി, ഇൻഫന്‍റ് ജീസസ് ഹൈസ്കൂൾ അരണാട്ടുകര എന്നീ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടിക്കാട് ഹോളി ഫാമിലി ഭവനാംഗമായ പരേത തൃശൂർ നെടുപുഴ വെളിയന്നൂർക്കാരൻ പരേതരായ പൗലോസ്-വെറോനിക്ക ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോണ്‍സണ്‍, പരേതയായ റോസിലി ഡേവീസ്, മേഗി വിൻസന്‍റ്, വർഗീസ്, സിസ്റ്റർ ജിസ പോൾ സിഎച്ച്എഫ്, പരേതയായ പുഷ്പ ബേബി, ആന്‍റോ, സിസ്റ്റർ ഇസബെൽ സിഎച്ച്എഫ്.

ഇലത്താള കലാകാരൻ കിളിയാറ രാമൻനായർ

പുതുക്കാട്: മധ്യകേരളത്തിലെ ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇലത്താള കലാകാരൻ തെക്കെതൊറവ് കിളിയാറ രാമൻനായർ(74) അന്തരിച്ചു. തൃശൂർ പൂരത്തിന്‍റെ ഇലഞ്ഞിതറ മേളത്തിൽ 50 വർഷത്തിലേറെ പങ്കെടുത്തു. കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപറയോഗത്തിൽ കൂടിയാണ് മേളരംഗത്ത് എത്തുന്നത്. പ്രമുഖ മേളപ്രമാണിമാരായിരുന്ന ചക്കംകുളം ശങ്കുണ്ണി മാരാർ, അപ്പുമാരാർ, തൃപ്പേകുളം അച്ചുതമാരാർ, മഠത്തിൽ ഗോപാലമാരാർ, പെരുവനം കുട്ടൻമാരാർ, കേളത്ത് അരവിന്ദാക്ഷമാരാർ എന്നിവരുടെ മേളത്തിൽ പതിവുകാരനായിരുന്നു.

റോസമ്മ ഡോമിനിക്

കാളകെട്ടി: കൊച്ചുപറമ്പില്‍ റോസമ്മ ഡൊമിനിക് (90) അന്തരിച്ചു. സംസ്‌കാരം ഞായറാഴ് 2.15ന് കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍. പരേത ആനക്കല്ല് കിഴക്കേത്തലയ്ക്കല്‍ അയലൂപ്പറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കെ.എം. ഡൊമിനിക് (റിട്ട. ഹെഡ്മാസ്റ്റര്‍). മക്കള്‍: ഡോ. റോയി ഡൊമിനിക് (യുകെ), ജോളി ജോസ്, ജോമി ഡൊമിനിക് (കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ്), റെജി ജോര്‍ജ്, ലീന ഡെന്നിസ്, ലിജി മാത്യൂസ് (റിട്ട. ടീച്ചര്‍, എജെജെഎം എച്ച്എസ്എസ് കൈനടി). മരുമക്കള്‍: നിര്‍മല റോയി കൂടപ്പുഴ ചേനപ്പാടി (യുകെ), ജോസ് മാത്യൂസ് പുതുവയലില്‍ (ചെങ്ങളം), ഷിബി ജോമി ഒറ്റപ്ലാക്കല്‍ (പ്രവിത്താനം), ജോര്‍ജ് തോമസ് കപ്പിയാങ്കല്‍ (ഏന്തയാര്‍), പരേതനായ ഡെന്നിസ് ജോസഫ് (സംവിധായകന്‍, തിരക്കഥാകൃത്ത്) പന്നിവേലില്‍ ഏറ്റുമാനൂര്‍, മാത്യൂസ് ജോര്‍ജ് പൊന്നാടംവാക്കല്‍ (കൈനടി). പരേതനായ ഫാ. ജേക്കബ് അയലൂപ്പറമ്പില്‍ സഹോദരനും കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍ സഹോദരപുത്രനുമാണ്. മൃതദേഹം ഞായറാഴ് രാവിലെ ഒന്പതിന് ഭവനത്തില്‍ കൊണ്ടുവരും.

അലക്സ് തോമസ്

മീനച്ചില്‍: പാലാക്കാട് പന്തലാനിക്കല്‍ അലക്‌സ് തോമസ് (ജോയിച്ചന്‍-68, റിട്ട. ടീച്ചര്‍, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ, സെന്‍റ് ജോസഫ് പബ്ലിക് സ്‌കൂള്‍ നീലൂര്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍. ഭാര്യ വല്‍സമ്മ അലക്‌സ് ഭരണങ്ങാനം ഈറ്റക്കക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ദില്‍ഷാ അലക്‌സ്, ഡാസ്‌ലിന്‍ അലക്‌സ് (ഇരുവരും ജര്‍മനി). സിസ്റ്റര്‍ ഔസീലിയ (ബംഗളുരു), സിസ്റ്റര്‍ അപ്ലോണിയ (സെന്‍റ് ആന്‍സ് വിജയവാഡ), സിസ്റ്റര്‍ വിന്‍സി (സെന്‍റ് ആന്‍സ് വിജയവാഡ), ഫാ. ജോര്‍ജ് പന്തലാനി (സിഎംഎഫ് ബംഗളുരു) എന്നിവർ സഹോദരങ്ങളാണ്.

ഡോ. കെ.സി. ജോസ്

ചങ്ങനാശേരി : ഫാത്തിമാപുരം കോയിപ്പറമ്പിൽ (പള്ളിപ്പുറം) ഡോ. കെ.സി. ജോസ് (85, റിട്ട. ചിൽഡ്രൻസ് സ്‌പെഷ്യലിസ്‌റ്റ്, ഗവ. താലൂക്ക് ഹോസ്പിറ്റൽ ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യാ ലിസി ജോസ് പൊങ്ങ കാഞ്ഞൂപ്പറമ്പിൽ മുഞ്ഞാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോ. പ്രീതി, പ്രിയ (ഓസ്ട്രേലിയ), പ്രവീൺ (യുഎസ്എ). മരുമക്കൾ: ടോമി അരശർക്കടവിൽ (ആലപ്പുഴ), ജിജി കാർത്തികപള്ളിൽ ചങ്ങനാശേരി (ഓസ്ട്രേലിയ). മൃതദേഹം നാളെ വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

റോസമ്മ ജോസഫ്

മുട്ടം: മ്ലാക്കുഴിയില്‍ (പൊന്തന്‍വീട്ടില്‍) റോസമ്മ ജോസഫ് (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് മുട്ടം സിബിഗിരി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത നീലൂര്‍ കുറുവന്താനം കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.എം. ജോസഫ്. മക്കള്‍: അച്ചാമ്മ, ലീലാമ്മ, അക്കമ്മ, തങ്കച്ചന്‍, ലിസി, മോളി, ബെന്നി, ടോമി, നൈസി, പോള്‍സണ്‍. മരുമക്കള്‍: തൊമ്മച്ചന്‍ ചെറുനിലത്ത് (രാമപുരം), ഫിലിപ്പ്കുഞ്ഞ് പുതുകുളങ്ങര (പ്ലാശനാല്‍), ജോസ് വാത്താചിറ (പെരിന്തല്‍മണ്ണ), മേരി മാടയ്ക്കല്‍ (മുട്ടം), വാവച്ചന്‍ തോട്ടത്തില്‍ (മൂവാറ്റുപുഴ), മത്തച്ചന്‍ കാക്കരകുന്നേല്‍ (നെയ്യശേരി), സൂസമ്മ വെട്ടത്ത് (നരിയങ്ങാനം), മിനി ഇടത്തട്ടേല്‍ (വാഴക്കുളം), സ്റ്റീഫന്‍ കുഴിക്കാട്ടുമ്യാലില്‍ (കരിമണ്ണൂര്‍), ശോഭ കോലടി (പാലാ).

ഇ.കെ. ജോസ്

കരിങ്കുന്നം: ഏലംതാനത്ത് ഇ.കെ. ജോസ് (65, റബര്‍ വ്യാപാരി കരിങ്കുന്നം) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച രാവിലെ 10.30 മുതല്‍ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം 2.30ന് സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ മിനി ചുങ്കം മുളയിങ്കല്‍ കുടുംബാംഗം. മക്കള്‍: ദീപക്, ഡില്ലാ, സിസ്റ്റര്‍ അമല ജോസ് (എസ്‌വിഎം). മരുമക്കള്‍: മീനു സ്റ്റീഫന്‍ മുതുകുളത്തില്‍ (ചമതച്ചാല്‍), ഫ്രാന്‍സിസ് ജോണ്‍ അട്ടക്കുഴിയില്‍ (മാറിക).

സിസ്റ്റര്‍ ഗ്രെയ്‌സ് ഫ്‌ളവര്‍ എഫ്‌സിസി‌

മൂവാറ്റുപുഴ : കരിമണ്ണൂര്‍ ഭവനാംഗമായ സിസ്റ്റര്‍ ഗ്രെയ്‌സ് ഫ്‌ളവര്‍ എഫ്‌സിസി (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് നാലിന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം സെമിത്തേരിയില്‍. പരേത കാവക്കാട് നെടുങ്ങാട്ട് പരേതരായ ജോസഫ് - മര്‍ത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രഫ. സി.ജെ. തോമസ് (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), പരേതരായ മാത്യു ജോസഫ് (കാവക്കാട്), ജോര്‍ജ് ജോസഫ് (കോതമംഗലം), സിസ്റ്റര്‍ പ്രൊക്കുള സിഎച്ച്എഫ്, എന്‍.എ. ജോസഫ് (കല്ലൂര്‍ക്കാട്), സിസ്റ്റര്‍ ജോണ്‍സീന എഫ്‌സിസി, ജോണ്‍ ജോസഫ് (ഊന്നുകല്‍). പരേത പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായും സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധാപ്രദേശ്, ശാന്തിനികേതന്‍, നിര്‍മല നിവാസ്, നിര്‍മല മെഡിക്കല്‍ സെന്‍റര്‍, നിര്‍മലഗിരി, നിര്‍മലാരാം, തൊമ്മന്‍കുത്ത്, കരുണാലയം ബാലഭവന്‍, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ ട്രഷറര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിസ്റ്റര്‍ ജെമ്മ സിഎച്ച്എഫ്

മൂവാറ്റുപുഴ : ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ മൂവാറ്റുപുഴ കൃപാജ്യോതി പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ജെമ്മ സിഎച്ച്എഫ് (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ കൃപാജ്യോതി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ ചേലക്കര, സെന്‍റ് പയസ് ടെന്‍ത് യുപി സ്‌കൂള്‍ വടക്കാഞ്ചേരി, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാറാടി, ഇന്‍ഫന്‍റ് ജീസസ് ഹൈസ്‌കൂള്‍ അരണാട്ടുകര എന്നീ വിദ്യാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടിക്കാട് ഹോളി ഫാമിലി ഭവനാംഗമായ പരേത തൃശൂര്‍ നെടുപുഴ വെളിയന്നൂര്‍ക്കാരന്‍ പരേതരായ പൗലോസ് - വെറോനിക്ക ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോണ്‍സണ്‍, മേഗി വിന്‍സന്‍റ്, വര്‍ഗീസ്, സിസ്റ്റര്‍ ജിസ പോള്‍ സിഎച്ച്എഫ്, ആന്‍റോ, സിസ്റ്റര്‍ ഇസബെല്‍ സിഎച്ച്എഫ്, പരേതരായ റോസിലി ഡേവീസ്, പുഷ്പ ബേബി.

സിസ്റ്റർ ജെമ്മ

മൂവാറ്റുപുഴ: ഹോളിഫാമിലി സന്യാസിനി സമൂഹത്തിലെ മൂവാറ്റുപുഴ കൃപാജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ ജെമ്മ(52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂവാറ്റുപുഴ കൃപാജ്യോതി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചേലക്കര, സെന്‍റ് പയസ് ടെൻത്ത് യുപി സ്കൂൾ വടക്കാഞ്ചേരി, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാറാടി, ഇൻഫന്‍റ് ജീസസ് ഹൈസ്കൂൾ അരണാട്ടുകര എന്നീ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടിക്കാട് ഹോളി ഫാമിലി ഭവനാംഗമായ പരേത തൃശൂർ നെടുപുഴ വെളിയന്നൂർക്കാരൻ പരേതരായ പൗലോസ്-വെറോനിക്ക ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോണ്‍സണ്‍, പരേതയായ റോസിലി ഡേവീസ്, മേഗി വിൻസന്‍റ്, വർഗീസ്, സിസ്റ്റർ ജിസ പോൾ സിഎച്ച്എഫ്, പരേതയായ പുഷ്പ ബേബി, ആന്‍റോ, സിസ്റ്റർ ഇസബെൽ സിഎച്ച്എഫ്.

ഇലത്താള കലാകാരൻ കിളിയാറ രാമൻനായർ

പുതുക്കാട്: മധ്യകേരളത്തിലെ ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇലത്താള കലാകാരൻ തെക്കെതൊറവ് കിളിയാറ രാമൻനായർ(74) അന്തരിച്ചു. തൃശൂർ പൂരത്തിന്‍റെ ഇലഞ്ഞിതറ മേളത്തിൽ 50 വർഷത്തിലേറെ പങ്കെടുത്തു. കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപറയോഗത്തിൽ കൂടിയാണ് മേളരംഗത്ത് എത്തുന്നത്. പ്രമുഖ മേളപ്രമാണിമാരായിരുന്ന ചക്കംകുളം ശങ്കുണ്ണി മാരാർ, അപ്പുമാരാർ, തൃപ്പേകുളം അച്ചുതമാരാർ, മഠത്തിൽ ഗോപാലമാരാർ, പെരുവനം കുട്ടൻമാരാർ, കേളത്ത് അരവിന്ദാക്ഷമാരാർ എന്നിവരുടെ മേളത്തിൽ പതിവുകാരനായിരുന്നു.

പാപ്പച്ചന്‍

സുല്‍ത്താന്‍ ബത്തേരി: റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ ചുള്ളിയോട് അരത്തമാമൂട്ടില്‍ പാപ്പച്ചന്‍ (105) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11ന് കോളിയാടി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: മറിയാമ്മ. മക്കള്‍: ചാക്കോ (റിട്ട.എസ്‌ഐ), അമ്മാള്‍ തോമസ്, ലീലാമ്മ തോമസ്, സണ്ണി, പരേതനായ മാത്യു(റിട്ട.എസ്‌ഐ), ഫാ.ബാബു തോമസ് (വികാരി, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി, വടുവന്‍ചാല്‍), ജോണ്‍സി (അബുദാബി), മിനി. മരുമക്കള്‍: സെലിന്‍ ചാക്കോ മണ്ണിത്തോട്ടത്തില്‍, ബേബിക്കുട്ടി കുറ്റിയില്‍, ജോയി കല്ലുവെട്ടാന്‍കുഴിയില്‍, ലീന സണ്ണി മണപ്പള്ളില്‍, ലിസി (റിട്ട.അധ്യാപിക), എന്‍.ടി. മറിയാമ്മ (പ്രധാനാധ്യാപിക, സെന്‍റ് ജോര്‍ജ് എല്‍പിഎസ്, തെയ്യപ്പാറ, ബിജി സീതാമൗണ്ട്, ബൈജു ബത്തേരി.

ബ്രിജിറ്റ്

തയ്യേനി : പൈകട ബ്രിജിറ്റ് (99) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു തയ്യേനി ലൂർദ് മാതാ പള്ളിയിൽ. പരേത പാല മണ്ണാപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സലോമി പടികര (ചുണ്ട), ഡൊമിനിക് (വയനാട്), സെലിൻ പുത്തൻപുരയ്ക്കൽ (കണ്ണൂർ), ഷാജി (അതിരമ്പുഴ), തോമസ്കുട്ടി (ഡൽഹി), ബ്രദർ സോജൻ (പ്രൊവിൻഷ്യാൾ എംഎംബി ഹൗസ്, ഭോപ്പാൽ ), ബ്രദർ മാനുവൽ (സെന്‍റ് ജോൺസ് ആശ്രമം, അന്പലത്തറ), പരേതരായ ജോസഫ് (മടിക്കേരി), ജോർജ്കുട്ടി (തയ്യേനി), ജോഷി (അതിരമ്പുഴ). മരുമക്കൾ: റോസമ്മ കല്ലൂർ (തിരുമേനി), ബേബി പടികര ( ചുണ്ട), ചാക്കോ പുത്തൻപുരയ്ക്കൽ (കണ്ണൂർ), മേരി കാവുംപുറം (മാനന്തവാടി), ആൻസി മാങ്ങാട്ടുകട്ടയിൽ (കോട്ടയം), ജോസിലിൻ കൊട്ടുകാപ്പള്ളി (കോട്ടയം), ഷൈനി നടുവിൽപുരയിടം (തിരുമേനി), പരേതയായ മേരി (മടിക്കേരി).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

14-08-2026

ഇത് അനുപമയ്ക്കുള്ള മറുപടിയോ? ധ്രുവിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു

മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്.

പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്.

 

14-08-2026

ഇത് അനുപമയ്ക്കുള്ള മറുപടിയോ? ധ്രുവിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു

മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്.

പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്.

 

12-08-2026

'ദേവദാസ്' പുനർജനിക്കുമ്പോൾ: DC റിവ്യൂ

1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.

പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.

"ദേവദാസ്" എന്ന ബംഗാളി നോവലിന്‍റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.

ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്‍റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.

ഈ ചലച്ചിത്രത്തിന്‍റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.

അവിടെയാണ് അനിരുദ്ധിന്‍റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്‌സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.

40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്‍റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്‍റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.

ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.

വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്‍റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.

അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.

തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.

ദേവദാസിനെ പിന്തുടരുന്ന ഭോജ്‌രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്‍റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.

ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്‌സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്‌റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

14-08-2026

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം; കെ.കെ. ഷെെലജയും വി.ടി. ബൽറാമും മുഖ്യാതിഥികൾ

ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 വർഷത്തെ ദേശീയ കമ്മിറ്റിയുടെയും ഹൂസ്റ്റൺ ചാപ്റ്ററിന്‍റെയും പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ നടന്നു.

മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ഷെെലജ ഭദ്രദീപം കൊളുത്തി അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വി.ടി. ബൽറാം എംഎൽഎ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.

ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമലോകം ഇന്ന് മലീമസമാകുന്ന സാഹചര്യത്തിലും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.കെ. ഷെെലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മലയാള മാധ്യമ പ്രവർത്തനത്തിന്‍റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് വി.ടി. ബൽറാം പറഞ്ഞു.

പലപ്പോഴും ജനാധിപത്യ മൂല്യങ്ങളുമായി ബന്ധമില്ലാത്ത രീതിയിൽ മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് റിപ്പോർട്ടിംഗ് നടത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ഇന്ത്യ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. അമേരിക്കയിലും കേരളത്തിലുമായി പ്രസ് ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

സത്യസന്ധവും മാതൃകാപരവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന മാധ്യമശ്രീ പുരസ്കാരം, കേരളത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.

 

14-08-2026

മൗസിയുടെ രുചിപ്പെരുമ ഇനി സഫാരി മാളിലും; പുതിയ ശാഖ തുറന്നു

ദോഹ: കേരളത്തിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക് ഉത്പന്നങ്ങളാല്‍ ജനപ്രീതി നേടിയ മൗസിയുടെ രണ്ടാമത് ശാഖ അബൂഹമൂറിലെ സഫാരി മാളിലെ ഫുട്‌കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ അമ്പതിലധികം ശാഖകളുള്ള മൗസിയുടെ ജിസിസിയെ പത്താമത്തെ ഔട്ട്‌ലെറ്റാണിത്. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക, യുഎഇ, സൗദി എന്നിവിടങ്ങളിലും മൗസിക്ക് ശാഖകളുണ്ട്.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മൗസി ഫൗണ്ടറും ചെയര്‍മാനുമായ അസ്ഹര്‍ മൗസി, മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ മണ്ണാര്‍മല, ഹാഷിം, സാദിഖലി, ഫഹദ്, ജാഫര്‍ മാട്ടുമ്മല്‍, സീഷോര്‍ ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

14-08-2026

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം; കെ.കെ. ഷെെലജയും വി.ടി. ബൽറാമും മുഖ്യാതിഥികൾ

ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 വർഷത്തെ ദേശീയ കമ്മിറ്റിയുടെയും ഹൂസ്റ്റൺ ചാപ്റ്ററിന്‍റെയും പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ നടന്നു.

മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ഷെെലജ ഭദ്രദീപം കൊളുത്തി അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വി.ടി. ബൽറാം എംഎൽഎ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.

ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമലോകം ഇന്ന് മലീമസമാകുന്ന സാഹചര്യത്തിലും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.കെ. ഷെെലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മലയാള മാധ്യമ പ്രവർത്തനത്തിന്‍റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് വി.ടി. ബൽറാം പറഞ്ഞു.

പലപ്പോഴും ജനാധിപത്യ മൂല്യങ്ങളുമായി ബന്ധമില്ലാത്ത രീതിയിൽ മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് റിപ്പോർട്ടിംഗ് നടത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ഇന്ത്യ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. അമേരിക്കയിലും കേരളത്തിലുമായി പ്രസ് ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

സത്യസന്ധവും മാതൃകാപരവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന മാധ്യമശ്രീ പുരസ്കാരം, കേരളത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.

 

14-08-2026

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ "ശ്രാവണപുലരി' ഓണപ്പാട്ട് വരുന്നു; റിലീസ് ശനിയാഴ്ച ജർമനിയിൽ

ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്‍റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.

"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്‍റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.

കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിൽ പ്രവാസി ഓൺലൈനിന്‍റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.

സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ

കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്‍റി ആന്‍റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.

പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്‍റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.

നിർമാണം: കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.

ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്

ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.

ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.

മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.

https://www.youtube.com/c/KUMPILCREATIONS

13-08-2026

ഐഒസി ഓസ്‌ട്രേലിയയുടെ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഈ മാസം 14ന് മെൽബണിലെത്തുന്ന സജീവ് ജോസഫിന് ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്‍റുമാരായ ഹിൻസോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്‍റോ ദേവസി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

15ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.

വിക്ടോറിയ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 17ന് മെൽബൺ പാർലമെന്‍റ് സന്ദർശനത്തിന്‍റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി സജീവ് ജോസഫ് കൂടിക്കാഴ്ച നടത്തും.

അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. 19ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് & ഗ്രീറ്റ്' പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, പെർത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ

14-08-2026

കേരളത്തിന്‍റെ രുചിക്കൂട്ടുകളുമായി ഡിഎംഎയുടെ ഭക്ഷ്യമേള ശനിയാഴ്ച

ന്യൂഡൽഹി: കേരളത്തിന്‍റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു.

ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9910173393.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

14-08-2026

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...

• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്‍റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ...

• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...

• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്‍റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ...

• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക

ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....

• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .

വീടിന്‍റെ ടെറസ്, സൺഷേഡ്
• വീടിന്‍റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.

ഉറവിടനശീകരണം

• ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .

വീടിന്‍റെ ടെറസ്, സൺഷേഡ്
• വീടിന്‍റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.

• ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

14-08-2026

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...

• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്‍റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ...

• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...

• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്‍റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ...

• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക

ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....

• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .

വീടിന്‍റെ ടെറസ്, സൺഷേഡ്
• വീടിന്‍റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.

ഉറവിടനശീകരണം

• ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .

വീടിന്‍റെ ടെറസ്, സൺഷേഡ്
• വീടിന്‍റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.

• ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

അവയവദാന ദിനത്തിൽ നിഷ ജോസ് കെ. മാണി ഉറച്ചു പറയുന്നു
വല വീശാൻ ഇറങ്ങിയ ആളെ കാണാതായി
മനസ് കൈവിട്ടവർക്കൊപ്പം ഉണ്ടും ഉറങ്ങിയും ഒരു മനുഷ്യൻ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up