ADVERTISEMENT

Close
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

19-09-2026

അമേരിക്കൻ ഭീഷണിയും ഇരട്ടത്താപ്പും 

Editorial

18-09-2026

നീലാകാശത്തെ യുദ്ധക്കളമാക്കരുത്

Editorial

17-09-2026

മാധ്യമസ്വാതന്ത്ര്യമെന്ന ഇരുതലവാൾ

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Editorial

14-09-2026

പ്രഖ‍്യാപനങ്ങളിലെ ഐക‍്യം അവ നടപ്പാക്കുന്നതിലും വേണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

ഉത്ഖനനം ഇന്ന് സമാപിക്കും; ഇനി ചെന്പോട്ടിക്കുന്നിൽ തുടർപഠനങ്ങൾ

പയ്യന്നൂര്‍: തുടര്‍പഠനങ്ങള്‍ക്ക് വഴിയൊരുക്കി കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ ഉത്ഖനനം ഇന്നു സമാപിക്കും. മഹാശിലാ സ്മാരകങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ആര്‍ക്കിയോളജി വിദഗ്ധരെ സ്‌നേഹാദരത്തോടെയാണ് യാത്രയാക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പോട്ടിക്കുന്ന് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ചിതം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.കെ. സുധാമണി അധ്യക്ഷത വഹിക്കും.
ഉത്ഖനനത്തിലൂടെ ചെമ്പോട്ടിക്കുന്നില്‍ കണ്ടെത്തിയ നാശോന്മുഖമായ ഏഴ് കുടക്കല്ലുകളില്‍ നാലെണ്ണം പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍ക്കിയോളജി വിദഗ്ധര്‍ക്ക് സാധിച്ചു.

2800 വര്‍ഷം പഴക്കമുള്ള കുടക്കല്ലുകള്‍ക്കകത്ത് നിന്ന് മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളുടെ സംസ്‌കരണത്തിനുപയോഗിച്ചിരുന്ന പീഠക്കല്ലും കണ്ടെത്തി. തൃശൂരില്‍ കണ്ടെത്തിയ കുടക്കല്ലുകളേക്കാള്‍ വലുപ്പമുള്ളവയാണ് ചെമ്പോട്ടിക്കുന്നിലേത്.

കുത്തനെ വച്ചിരിക്കുന്ന രണ്ടു മീറ്ററോളം ഉയരത്തിലുള്ള നാലുകല്ലുകള്‍ക്ക് മുകളില്‍ കുടപോലെ വച്ചിരുന്ന അഞ്ച് ടണ്ണോളം ഭാരമുള്ള കല്ല് ക്രെയിനിന്‍റെ സഹായത്തോടെയാണ് എടുത്തുവച്ചത്. യന്ത്ര സംവിധാനങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഈ കല്ലുകൾ എങ്ങനെ ഉയര്‍ത്തി മുകളില്‍വച്ചുവെന്നത് ചരിത്രകാരന്മാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആദരച്ചടങ്ങിൽ ചിതം പ്രസിഡന്‍റ് ഡോ. ഇ. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെംബര്‍ ജനേഷ്, കാലടി സര്‍വകലാശാല പയ്യന്നൂര്‍ സെന്‍റര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍, പി. മുരളീധരന്‍ കരിവെള്ളൂര്‍, സ്ഥലമുടമയും പൈതൃക സംരക്ഷകനുമായ പെരികമന നാരായണന്‍ നമ്പൂതിരി, ചെങ്കല്‍ കൊത്തുപണി വിദഗ്ധന്‍ പുഷ്പരാജ്, സി. ദിവാകരന്‍ എന്നിവര്‍ പ്രസംഗിക്കും.

Thiruvananthapuram

ഡിവൈഎഫ്ഐ മാർച്ച് നടത്തി

ആറ്റിങ്ങൽ: പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കിഴക്കേ നാലുമുക്കിൽ നിന്നാരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫിസിനു മുന്നിൽ തടഞ്ഞു. തുടർന്നു നടന്ന യോഗം സിപിഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം വിഷ്ണു ചന്ദ്രൻ, ഏരിയ പ്രസിഡന്‍റ് ആർ.പി. നന്ദുരാജ്, സെക്രട്ടറി സുഖിൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.എ. വിനീഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ തുടങ്ങിയവർ പ്രസംഗിച്ചു.

Kollam

വിഴിഞ്ഞത്തിന്‍റെ സാറ്റലൈറ്റ് തുറമുഖമാക്കി കൊല്ലത്തെ വികസിപ്പിക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം : വിഴിഞ്ഞത്തിന്‍റെ സാറ്റലൈറ്റ് തുറമുഖമാക്കി കൊല്ലം തുറമുഖത്തെ വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തുറമുഖ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

2011-16 കാലയളവില്‍ കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം തുറമുഖത്തിന്‍റെ വികസനം സ്തംഭിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കൊല്ലം തുറമുഖത്തിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വി.ഡി. സതീശന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നത്. അതിന്‍റെ ഭാഗമായി കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കി വരികയാണ്. അടുത്ത ദിവസം നടക്കുന്ന തുറമുഖ വകുപ്പിന്‍റെ യോഗത്തിനു മുന്നോടിയായിട്ടാണ് തുറമുഖം സന്ദര്‍ശിച്ചത്.

അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള സംഗതികള്‍ മനസിലാക്കാനും ജനങ്ങളോടും തുറമുഖ അധികൃതരോടും ജനപ്രതിനിധികളോടും അഭിപ്രായങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് സന്ദര്‍ശനം നടത്തിയത്. തുറമുഖത്തിന്‍റെ ആവശ്യങ്ങള്‍ തുറമുഖ വകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഫ്‌ളോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കല്‍, ടൂറിസ്റ്റ് കപ്പലുകള്‍ ഇവിടെ നിന്ന് ആരംഭിക്കല്‍ തുടങ്ങിയ ഒട്ടേറെ സാധ്യതള്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തിനുശേഷം തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല.

എട്ട് മീറ്ററെങ്കിലും ആഴം ഉണ്ടെങ്കിലേ കപ്പല്‍ അടുപ്പിക്കാന്‍ കഴിയൂ. സര്‍വേ നടത്തി നിലവിലെ ആഴം കണ്ടെത്തി ഡ്രഡ്ജിംഗിനുള്ള നടപടി സ്വീകരിക്കും. ഷിപ്പിംഗ് സമയങ്ങളില്‍ പോര്‍ട്ടില്‍ ആവശ്യമുള്ള പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ പോസ്റ്റ് ഇവിടെ ഇല്ല.

ഇത്തരം പ്രായോഗിക തടസങ്ങള്‍ക്ക് പരിഹാരം കാണും. നിലവിലെ വാര്‍ഫിന് ആഴമില്ലാത്തത്, കസ്റ്റംസുമായി ബന്ധപ്പെട്ട തടസങ്ങള്‍, കോസ്റ്റല്‍ പൊലിസ് ബോട്ടുകളുടെ കാലപ്പഴക്കം, പോര്‍ട്ടില്‍ ഹൈമാസ്റ്റ് ലൈറ്റുകളും കാമറകളും പ്രവര്‍ത്തിക്കാത്തത്, മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷണം പോകുന്നത് തുടങ്ങിയ ഒട്ടേറെ സംഗതികള്‍ പോര്‍ട്ട് അധികൃതരും മത്സ്യത്തൊഴിലാളികളും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ എ.കെ ഹഫീസ്, ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ജിസ്മാന്‍ ജേക്കബ്, പോര്‍ട്ട് പര്‍സര്‍ സുനില്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍, എഎക്‌സ്ഇ സജീവ്, വിന്‍സി ബൈജു, ഡി. ഗീതാകൃഷ്ണന്‍, എന്‍. ഉണ്ണികൃഷ്ണന്‍, ബി. തൃദീപ് കുമാര്‍, ജോര്‍ജ് ഡി. കാട്ടില്‍, ജെ. പ്രീത, എഫ്. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

 

Pathanamthitta

ഡോ. ഏബ്രഹാം മാർ യൂലിയോസിന് അന്ത്യാഞ്ജലിയുമായി പ്രമുഖർ

തിരുവല്ല: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവല്ലയിലേക്ക് പ്രമുഖരുടെ നീണ്ടനിര. മെത്രാപ്പോലീത്തയുടെ ദേഹവിയോഗ വാർത്തയറിഞ്ഞതു മുതൽ തിരുവല്ല പുഷ്പഗിരിയിലേക്കും വൈകുന്നേരം സെന്‍റ് ജോൺസ് കത്തീഡ്രലിലേക്കും ആളുകളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ഇന്നലെ രാവിലെയാണ് ഭൗതികശരീരം പുഷ്പഗിരി ചാപ്പലിൽ പൊതുദർശനത്തിനു വച്ചത്.

മാവേലിക്കര രൂപതാധ്യക്ഷൻ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്‍റെയും കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യക്രമം നടത്തി. അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസക്ക് പറപ്പള്ളിൽ, പുഷ്പഗിരി അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു പയ്യംപള്ളിൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് കല്ലുമാലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, ഡോ. സ്റ്റാൻലി റോമൻ, മന്ത്രി രമേശ് ചെന്നിത്തല, വർഗീസ് മാമ്മൻ എംഎൽഎ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.

Idukki

ബോധവത്കരണവും സൗജന്യ എൽഇഡി ട്യൂബ്‌ലൈറ്റ് വിതരണവും

അടിമാലി: വീടുകളിലെ അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും പദ്ധതിയുമായി അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് രംഗത്ത്.

ഊർജ സംരക്ഷണ കാമ്പയിന്‍റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ സൗജന്യമായി എൽഇഡി ട്യൂബ്‌ലൈറ്റുകൾ വിതരണം ചെയ്യുകയും ഊർജ സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത, ഉയർന്ന വാട്ട്സ് ഉള്ള പഴയ ഫിലമെന്‍റ് ബൾബുകൾക്കു പകരം കുറഞ്ഞവൈദ്യുതി ഉപയോഗമുള്ള എൽഇഡി ലൈറ്റുകൾ നൽകുന്ന പ്രയോജനങ്ങൾ, നിത്യജീവിതത്തിൽ വൈദ്യുതി പാഴാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയെക്കുറിച്ച് വോളണ്ടിയർമാർ വീടുകളിലെത്തി ബോധവത്കരണം നടത്തി.

സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. അജയ്, അധ്യാപകൻ പി.സി. അജിമോൻ, വോളണ്ടിയർ ലീഡർ നഫ്ന നവാസ്, ആദിത്യൻ ബി. നായർ, ഗോഡ്‌ലി ജസ്റ്റിൻ എന്നിവർ നേതൃതം നൽകി.

Alappuzha

പന്പിംഗ് ആരംഭിച്ചു; കുട്ടനാട് പുഞ്ചകൃഷിയിലേക്ക്

രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കുന്നതിനു മുന്നോടിയായുള്ള പന്പിംഗ് ജോലികൾക്ക് തുടക്കമായി. ഇക്കുറി രാമങ്കരി, ചന്പക്കുളം കൃഷി അസി. ഡയറക്‌ടർ ഓഫീസിന് കീഴിലായി ഏകദേശം നാനൂറിലധികം പാടശേഖരങ്ങളിലായി 17,000 ഹെക്‌ടറിലധികം സ്ഥലത്താണ് കൃഷിയിറക്കുന്നത്. രാമങ്കരിക്ക് കീഴിൽ 250 പാടശേഖരങ്ങളും ചന്പക്കുളത്തിന്‍റെ കീഴിൽ 153 പാടശേഖരങ്ങളുമാണ് കൃഷിവകുപ്പിന്‍റെ കണക്കുകളിലുള്ളത്.

കഴിഞ്ഞമാസം വെള്ളപ്പൊക്കത്തിൽ മടവീഴ്ചയുണ്ടായി കൃഷിനശിച്ച ചന്പക്കുളം എഡിഎയുടെ കീഴിലെ പാടശേഖരങ്ങളിലും ഇത്തവണ പുഞ്ചകൃഷി ഇറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. പന്പിംഗ് ആരംഭിച്ചതോടെ കൃഷിയിടങ്ങളിലെ കളകൾ നീക്കം ചെയ്യുന്ന ജോലികളും തുടങ്ങി. ഇക്കുറി ഒട്ടുമിക്ക പാടശേഖരങ്ങളിലും ആന്പൽ പ്രധാന വില്ലനായി മാറിയിട്ടുണ്ട്. ട്രില്ലർ ഉപയോഗിച്ച് ആന്പൽ ഉഴതു മറിക്കുന്നതിന് ഒരേക്കറിന് 1,400 രൂപവരെ ചെലവാകുന്നതായി കർഷകർ പറഞ്ഞു.

വെള്ളം വറ്റിക്കുന്ന മുറയ്ക്ക് വിത്ത് സമയബന്ധിതമായി ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചതായി എഡിഎമാർ വ്യക്തമാക്കി. ഇത്തവണ കേരള സീഡ്സിൽ നിന്നാണ് കൂടുതലും വിത്ത് ലഭിക്കുക. കാർഷിക കലണ്ടർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ 27ന് വിതയിറക്കുന്ന രീതിയിലാണ് ക്രമീകരണം.

Kottayam

കെഎസ്ഇബിയുടെ ഫ്യൂസ് ഊരി സാമൂഹ്യ വിരുദ്ധർ

കറുകച്ചാൽ: കെഎസ്ഇബിയുടെ ഫ്യൂസ് ഊരി സാമൂഹ്യവിരുദ്ധർ. ഫ്യൂസ് ഊരുന്നവരെ കുടുക്കാൻ നാട്ടുകാർ. കറുകച്ചാൽ കെഎസ്ഇബി ഓഫീസിനു സമീപം സാമൂഹ്യാരോഗ്യകേന്ദ്രം റോഡിന്‍റെ ആരംഭത്തിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റിലെ പ്രധാന ഫ്യൂസാണ് ആരോ ഊരിമാറ്റുന്നത്. ഒരു മാസത്തിനിടെ 23 പ്രാവശ്യമാണ് ഫ്യൂസ് മോഷണം പോയത്. കഴിഞ്ഞദിവസം രാത്രിയിലും ഫ്യൂസ് മോഷണം പോയി.കറുകച്ചാൽ ടൗൺ, കൊടിഞ്ഞാംകുന്നേൽ, എൻഎസ്എസ് ലയം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുവിളക്കുകളിലേക്ക് വൈദ്യുതി എത്തുന്നത് ഈ പോസ്റ്റിൽ നിന്നാണ്.

ഫ്യൂസ് ഊരുന്നതോടെ ടൗണും, ഇതരപ്രദേശങ്ങളും ഇരുട്ടിലാകും. സ്ട്രീറ്റ് ലൈറ്റ് തുടർച്ചയായി നിലയ്ക്കുന്പോൾ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച് അന്വേഷിക്കും. തുടർന്നു നടത്തുന്ന തെരച്ചിലിൽ ഫ്യൂസ് ഊരി മാറ്റിയനിലയിൽ കണ്ടെത്തും. രാത്രി പലസമയങ്ങളിലാണ് ഫ്യൂസ് ഊരൽ.

ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യം മോഷണമാണോ, അതോ വൈദ്യുതി മുടക്കമെന്ന് തെറ്റിധരിപ്പിക്കലാണോയെന്ന് കണ്ടത്തേണ്ടിയിരിക്കുന്നു. ഫ്യൂസ് ഊരുന്നവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വാർഡംഗം ബിജു പാലയ്ക്കൽ കറുകച്ചാൽ പൊലിസിൽ പരാതി നൽകി.

Ernakulam

മരട് നഗരസഭയ്ക്ക് ആംബുലൻസ് അനുവദിച്ചു

മരട്: മരട് നഗരസഭയ്ക്ക് കൊച്ചി കപ്പൽശാലയുടെ ജീവൻരക്ഷാ ആംബുലൻസ് അനുവദിച്ചു. കപ്പൽശാലയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ ജീവൻരക്ഷാ ആംബുലൻസ് ലഭ്യമാക്കുന്നതിനാണ് കരാർ ഒപ്പ് വച്ചത്.

പദ്ധതിക്കായി കപ്പൽശാല 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനില സിബി, ടി.കെ.സച്ചിദാനന്ദൻ, മോളി ജെയിംസ്, പി.ഡി.രാജേഷ്, നിഷ ഷിഹാബ്, നഗരസഭാ സെക്രട്ടറി ഇ. നാസിം, കൊച്ചി കപ്പൽശാല സിഎസ്ആർ വിഭാഗം സീനിയർ മാനേജർമാരായ പി.എസ്. ശശീന്ദ്രദാസ്, എ.കെ. യൂസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Thrissur

ജൂബിലിയിൽ ശിശുസൗഹൃദ വാർഡുമായി സ്മൈൽ ട്രെയിൻ

തൃശൂർ: മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങൾക്കു സൗജന്യ ശസ്ത്രക്രിയയിലൂടെ മുറിയാത്ത പുഞ്ചിരി സമ്മാനിക്കുന്ന ജൂബിലി മിഷനിൽ, ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കാൻ ജൂബിലി പുഞ്ചിരിപാത (ജൂബിലി സ്മൈൽ പോർട്ടിക്കോ) എന്ന പേരിൽ പ്രത്യേക വാർഡ് തുറന്നു.

ആശുപത്രിയുടെ പ്ലാറ്റിനംജൂബിലി ആഘോഷത്തിന്‍റെയും മുറിച്ചുണ്ട് ശസ്ത്രക്രിയാചെലവുകൾ സ്പോണ്‍സർ ചെയ്യുന്ന സ്മൈൽ ട്രെയിനിന്‍റെ ജൂബിലിയിലെ സേവനങ്ങളുടെ രജതജൂബിലി ആഘോഷത്തിന്‍റെയും ഭാഗമായാണ് ആധുനിക സംവിധാനങ്ങളോടെ 20 കിടക്കകളുള്ള വാർഡ് സജ്ജമാക്കിയത്.

പുതിയ വാർഡിന്‍റെ ആശീർവാദം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. സ്മൈൽ ട്രെയിൻപ്രസിഡന്‍റ് ഡോ. സൂസന്ന ഷാഫർ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ടെറിൻ മുല്ലക്കര, ജൂബിലിയിലെ മുറിച്ചുണ്ടു പരിചരണകേന്ദ്രമായ ചാൾസ് പിൻറോ സെന്‍റർ മേധാവി ഡോ. പി.വി. നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ഡോ. വസന്ത് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കളിസ്ഥലം, ആധുനിക നഴ് സിംഗ് സ്റ്റേഷൻ, പ്രൊസീജർ റൂം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു വാർഡിലുള്ളത്. മുറിച്ചുണ്ട് സംബന്ധിച്ച ഗവേഷണപദ്ധതിയുടെ പുരോഗതിയും നേട്ടങ്ങളും വിലയിരുത്താൻ സ്മൈൽ ട്രെയിൻ സംഘം ഗവേഷണകേന്ദ്രം സന്ദർശിച്ചു. ഗവേഷണവിഭാഗം ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, കോഓർഡിനേറ്റർ ഡോ. പി.ആർ. വർഗീസ്, പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. അലക്സ് ജോർജ് എന്നിവർ ഗവേഷണ പഠനത്തെക്കുറിച്ച് വിശദീകരിച്ചു.
തുടർപഠന ഗവേഷണനിർദേശം കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സുരേഷ് കുമാറും ഡോ. ദിലീപ് വിജയനും ചേർന്ന് അവതരിപ്പിച്ചു.

Malappuram

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശീലനം

മലപ്പുറം: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മലപ്പുറം കളക്‌ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികൾ, ഉപവരണാധികാരികൾ, പ്രിസൈഡിംഗ് ഓഫിസർമാർ, ഫസ്റ്റ് പോളിംഗ് ഓഫിസർമാർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള 24 ഉദ്യോഗസ്ഥർ പങ്കെടുത്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്‍റ് ബിഡിഒയും മാസ്റ്റർട്രെയിനറുമായ എ. നൗഷാദ് പരിശീലനത്തിന് നേതൃത്വം നൽകി.

വേങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡ് (പൂങ്കുടായ), മങ്കടയിലെ നാലാം വാർഡ് (കടന്നമണ്ണ), കാലടിയിലെ 12-ാം വാർഡ് (വെറൂർ), താനാളൂരിലെ ഒന്നാം വാർഡ് (മൂലക്കൽ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിഎം മെഷീനുകളുടെ ക്രമീകരണം, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണൽ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. 26ന് രാവിലെ 10ന് കളക്‌ടറേറ്റിലെ ഇവിഎം വെയർ ഹൗസിൽനിന്ന് പൊലിസ് സുരക്ഷയോടെ വോട്ടിംഗ് മെഷീനുകളും സ്റ്റേഷനറി സാമഗ്രികളും വരണാധികാരികൾക്ക് വിതരണം ചെയ്യും. അന്നേ ദിവസം തന്നെ ഇവിഎം കമ്മിഷനിംഗ് പൂർത്തിയാക്കും. 29നാണ് വോട്ടെണ്ണൽ.

Kozhikode

ഇഎസ്എയില്‍ കുരുങ്ങുമോ?

കോടഞ്ചേരി: പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി കസ്തുരംഗന്‍ റിപ്പോര്‍ട്ട് 2013 പ്രസിദ്ധീകരിച്ചതു മുതല്‍ മലയോരമേഖലയില്‍ ആശങ്കയാണെങ്ങും.

2013 ല്‍ 123 വില്ലേജുകളിലെ 13108.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ഏരിയ പരിസ്ഥിതി ലോലമേഖലയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ജനകീയമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ഇഎസ്എ (ജൈവ വൈവിധ്യ മേഖല) മേഖല 123 വില്ലേജുകളിലായി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി കുറവ് ചെയ്ത റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഫീല്‍ഡ്തല പരിശോധനയില്‍ 2015ല്‍ 119 വില്ലേജുകള്‍ ആയി കുറവ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചുവെങ്കിലും ഇഎസ്എ പരിധിയില്‍ വരുന്ന വനമേഖലയുടെ വിസ്തീര്‍ണത്തില്‍ കുറവ് വന്നില്ല. ഏറ്റവും അവസാനമായി ഇറങ്ങിയ ഏഴാം കരട് വിജ്ഞാപനത്തിലും 131 വില്ലേജുകളെ ഉള്‍പ്പെടുത്തി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ എന്ന വനവിസ്തൃതി മാറ്റമില്ലാതെ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ 10 വില്ലേജുകള്‍ ആണ് നിലവില്‍ ഇഎസ്എ പരിധിയില്‍ വരുന്നത്. അതില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.

കോടഞ്ചേരി വില്ലേജിന്‍റെ ആകെ വിസ്തൃതി 57.72 സ്‌ക്വയര്‍ കിലോമീറ്ററാണ്. അതില്‍ 14.73(25.51 ശതമാനം)സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ മേഖലയായി നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെല്ലിപ്പൊയില്‍ വില്ലേജിന്‍റെ ആകെ വിസ്തൃതിയായ 50.51 സ്‌ക്വയര്‍ കിലോമീറ്ററില്‍ 29.67 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്ന വനമേഖലയാണ്. വില്ലേജ് വിസ്തൃതിയുടെ 58. 75 ശതമാനം സംസ്ഥാന സര്‍ക്കാരിന്‍റെ തന്നെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് .

കസ്തൂരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദ്ദേശങ്ങളില്‍ തന്നെ പതിനായിരം ജനസംഖ്യയില്‍ അധികം അധിവസിക്കുന്ന വില്ലേജുകളെ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ട്. കോടഞ്ചേരി വില്ലേജില്‍ 18736 പേരും നെല്ലിപ്പൊയില്‍ വില്ലേജില്‍ 10293 ജനങ്ങളും അധിവസിക്കുന്നുണ്ട്. കോടഞ്ചേരിയെ സംബന്ധിച്ചിടത്തോളം ഈ യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ മറച്ചുവച്ചുവെന്ന ആക്ഷേപവും ഉണ്ട്.

Wayanad

വാഹന കാല്‍നട യാത്ര ദുരിതത്തില്‍

സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ വിളക്കുകളും കാമറകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനി സ്ഥാപിച്ച ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് തൂണുകളും വാഹന, കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയോരത്ത് ഇരുവശങ്ങളിലും സ്ഥാപിച്ച തൂണുകളുടെ അടിത്തറയും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പുകമ്പികളുമാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. ചുങ്കം ജംഗ്ഷന്‍ മുതല്‍ കോട്ടക്കുന്ന് വരെ തിരക്കേറിയ ഭാഗത്താണ് ഇരുമ്പുകമ്പികളും തൂണുകളും കൂടുതല്‍. റോഡിനോട് ചേര്‍ന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളിലുമാണ് ഇവയില്‍ പലതും. പാര്‍ക്ക് ചെയ്യുന്നതിനിടയിലും ഓട്ടത്തിനിടയിലും ഇവ വാഹനങ്ങളില്‍ തട്ടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.

രാത്രി ഇരട്ടി അപകട ഭീഷണി

പല സ്ഥലങ്ങളിലും തൂണുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പകല്‍ പോലും ശ്രദ്ധിക്കാതെ പോയാല്‍ വാഹനങ്ങളില്‍ തട്ടാന്‍ സാധ്യതയുള്ളവ രാത്രി അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. വെളിച്ചക്കുറവുള്ള സമയം വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങളാണ് ടൗണില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.

കാല്‍നടയാത്രക്കാര്‍ക്കും ദുരിതം

കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണിയാണ്. നൂറുകണക്കിന് കുട്ടികളും വയോധികരും ദിവസേന സഞ്ചരിക്കുന്ന ഫുട്പാത്തിനോട് ചേര്‍ന്നാണ് ചില സ്ഥലങ്ങളില്‍ ലൈറ്റും കാമറയും വയ്ക്കുന്നതിന് കാലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെടാതെ ഇരുമ്പുകമ്പികളിലും കോണ്‍ക്രീറ്റ് ഭാഗങ്ങളിലും തട്ടി കാല്‍നടയാത്രക്കാര്‍ വീഴുന്നത് അപൂര്‍വതയല്ലെന്ന് വ്യാപാരികളും മറ്റും പറയുന്നു. ഫുട്പാത്തിലെ കാല്‍നട സൗകര്യംതന്നെ കുറയ്ക്കുന്നതരത്തിലാണ് ചില സ്ഥലങ്ങളിലെ നിര്‍മാണം.

മുറിച്ചുനീക്കണമെന്ന് ആവശ്യം

അപകടകരമായി നില്‍ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് കാലുകളും മുറിച്ചുനീക്കുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളും യാത്രക്കാരും നാട്ടുകാരും ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ല. റോഡരികിലും ഫുട്പാത്തിനോട് ചേര്‍ന്നും ഇത്തരത്തില്‍ തടസങ്ങള്‍ അവശേഷിക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുപുറമേ നഗരത്തിലെ ഗതാഗതത്തെയും ബാധിക്കുകയാണ്.ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഉപയോഗശൂന്യമായ ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് വ്യാപാരികളും മറ്റും ആവശ്യപ്പെടുന്നു.

Kannur

ഉത്ഖനനം ഇന്ന് സമാപിക്കും; ഇനി ചെന്പോട്ടിക്കുന്നിൽ തുടർപഠനങ്ങൾ

പയ്യന്നൂര്‍: തുടര്‍പഠനങ്ങള്‍ക്ക് വഴിയൊരുക്കി കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ ഉത്ഖനനം ഇന്നു സമാപിക്കും. മഹാശിലാ സ്മാരകങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ആര്‍ക്കിയോളജി വിദഗ്ധരെ സ്‌നേഹാദരത്തോടെയാണ് യാത്രയാക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പോട്ടിക്കുന്ന് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ചിതം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.കെ. സുധാമണി അധ്യക്ഷത വഹിക്കും.
ഉത്ഖനനത്തിലൂടെ ചെമ്പോട്ടിക്കുന്നില്‍ കണ്ടെത്തിയ നാശോന്മുഖമായ ഏഴ് കുടക്കല്ലുകളില്‍ നാലെണ്ണം പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍ക്കിയോളജി വിദഗ്ധര്‍ക്ക് സാധിച്ചു.

2800 വര്‍ഷം പഴക്കമുള്ള കുടക്കല്ലുകള്‍ക്കകത്ത് നിന്ന് മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളുടെ സംസ്‌കരണത്തിനുപയോഗിച്ചിരുന്ന പീഠക്കല്ലും കണ്ടെത്തി. തൃശൂരില്‍ കണ്ടെത്തിയ കുടക്കല്ലുകളേക്കാള്‍ വലുപ്പമുള്ളവയാണ് ചെമ്പോട്ടിക്കുന്നിലേത്.

കുത്തനെ വച്ചിരിക്കുന്ന രണ്ടു മീറ്ററോളം ഉയരത്തിലുള്ള നാലുകല്ലുകള്‍ക്ക് മുകളില്‍ കുടപോലെ വച്ചിരുന്ന അഞ്ച് ടണ്ണോളം ഭാരമുള്ള കല്ല് ക്രെയിനിന്‍റെ സഹായത്തോടെയാണ് എടുത്തുവച്ചത്. യന്ത്ര സംവിധാനങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഈ കല്ലുകൾ എങ്ങനെ ഉയര്‍ത്തി മുകളില്‍വച്ചുവെന്നത് ചരിത്രകാരന്മാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആദരച്ചടങ്ങിൽ ചിതം പ്രസിഡന്‍റ് ഡോ. ഇ. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെംബര്‍ ജനേഷ്, കാലടി സര്‍വകലാശാല പയ്യന്നൂര്‍ സെന്‍റര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍, പി. മുരളീധരന്‍ കരിവെള്ളൂര്‍, സ്ഥലമുടമയും പൈതൃക സംരക്ഷകനുമായ പെരികമന നാരായണന്‍ നമ്പൂതിരി, ചെങ്കല്‍ കൊത്തുപണി വിദഗ്ധന്‍ പുഷ്പരാജ്, സി. ദിവാകരന്‍ എന്നിവര്‍ പ്രസംഗിക്കും.

Kasaragod

ഈസ്റ്റ് എളേരിയിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ വിദഗ്ധസംഘം സന്ദർശിച്ചു

തയ്യേനി: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും നാശം വിതച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ജിയോളജിസ്റ്റുകളായ അശോക്, കവിത എന്നിവരാണ് ഇന്നലെ വിവിധയിടങ്ങളിലെത്തി പരിശോധന നടത്തിയത്. തയ്യേനി, അത്തിയടുക്കം, 48 ഏക്കർ, വായ്ക്കാനം എസ്റ്റേറ്റ്, ചെമ്പോത്തുമല, ഒറ്റക്കുഴി എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ പ്രഭവസ്ഥാനങ്ങളിലും ഇവര്‍ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി, സ്ഥിരം സമിതി അധ്യക്ഷരായ സോണിയ വേലായുധൻ, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, പഞ്ചായത്ത് അംഗങ്ങളായ അയൂബ്, ഷീബ ജോസഫ്, ഷാന്റി എന്നിവരും സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളിലെത്തി.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

മേരിക്കുട്ടി ചാക്കോ

വളഞ്ഞവട്ടം: തിക്കപ്പുഴ ബംഗ്ളാവിൽ മേരിക്കുട്ടി ചാക്കോ (102) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നിരണം സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ റ്റി. ഐ. ചാക്കോ. പരേത പണംതോട്ടിൽ നിലവറ തർക്കോലിൽ കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ ജേക്കബ് (സതേൺ ബുക്ക് സ്റ്റാൾ, തിരുവല്ല), സുമ, സുജ, ലൗലി. മരുമക്കൾ: ജെസി ഈപ്പൻ, മോനി ഒടിക്കണ്ടത്തിൽ, വി. ബി. മാത്യു, പരേതനായ വി. കെ. വർക്കി ആറ്റുമാലിൽ വരമ്പത്ത്.

എസ്.ശാന്തകുമാരി

തുറവൂർ: കെഎസ്ആർടിസി.റിട്ട.സൂപ്രണ്ട് സന്ധ്യാനിലയം എസ്.ശാന്തകുമാരി (79) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: ആർ.രാജാമണി (റിട്ട.അസി.കൺട്രോളർ, ലീഗൽ മെട്രോളജി വകുപ്പ്). മക്കൾ: ഡോ.ആർ.സന്ധ്യ(പ്രഫസർ, എസ്എൻജിസിഇ, കോലഞ്ചേരി), ആർ.വിദ്യ(ടീച്ചർ, ഗവ.യുപിഎസ്, തമ്പകച്ചുവട്), പ്രശാന്ത് രാജ് (ഇൻഫോസിസ്, ബിപിഎം). മരുമക്കൾ: കിഷോർ ജയപ്രസാദ്(ബിസിനസ്), ബി.അനിൽ (സീനിയർ സൂപ്രണ്ട്, ഗവ.പോളിടെക്‌നിക് കോളജ്, കോട്ടയം), പ്രവിത(ടീച്ചർ, പോഡാർ ഇന്‍റർനാഷണൽ സ്‌കൂൾ).

ഡോ.ജോസഫ് മാർ തോമസിന്‍റെ സഹോദരൻ കെ.ടി. മാത്യു

വടശേരിക്കര: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ സഹോദരൻ കോന്നാത്ത് കെ. റ്റി. മാത്യു (82) അന്തരിച്ചു . സംസ്കാരം നാളെ 11.30 ന് വടശേരിക്കര സെന്‍റ് ആന്‍റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ഓമല്ലൂർ കുറ്റിയിൽ കുടുംബാംഗം. മക്കൾ ബിജു (പൂനെ), മിനി, സജി (ഇരുവരും ഷാർജ). മരുമക്കൾ: സിമി ചാവടിയിൽ അടൂർ, മണ്ണാരക്കുളഞ്ഞിയിൽ കാറ്റാടിയിൽ പരേതനായ ബിജു. മൃതദേഹം ഇന്നു പതിനൊന്നിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി തോമസ്

മൂഴൂർ : നിരപ്പേൽ ഏലിക്കുട്ടി തോമസ് (74) അന്തരിച്ചു.സംസ്കാരം നാളെ മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൂഴൂർ സെന്‍റ് മേരിസ് പള്ളിയിൽ. പരേത മറ്റക്കര കരിമാലൂർ (കോടിക്കുളം ) കുടുംബാംഗം. ഭർത്താവ്: എൻ.വി. തോമസ് (അപ്പച്ചൻ, ദീപിക ഏജന്‍റ്, മൂഴൂർ). മക്കൾ: ജോമോൻ, ജോജോ (ഫിലാഡൽഫിയ), ജോബിൻ (കാനഡ). മരുമക്കൾ : മഞ്ജു പുതുമനക്കുന്നത്ത്‌ അമനകര രാമപുരം, പിങ്കി ചിറ്റൂപ്പറമ്പിൽ മൂക്കന്നൂർ അങ്കമാലി, ഫിമിയ വലിയപടിഞ്ഞാറേതിൽ വെള്ളയാംകുടി, കട്ടപ്പന. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ഏലമ്മ മാത്യു

ചെറുവാണ്ടൂർ: കുരികിലോട്ടിൽ ഏലമ്മ മാത്യു (92) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് ചെറുവാണ്ടൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ആർപ്പൂക്കര അത്താഴപ്പാടം കുടുംബാംഗം. ഭർത്താവ് പരേതനായ ദേവസ്യ മാത്യു. മക്കൾ: സിസ്റ്റർ മേഴ്സിലിറ്റ് എഫ്സിസി (മണ്ണാർകുന്ന്), പരേതയായ ഫാൻസി, ജോസുകുട്ടി, ജോഷി, സിസ്റ്റർ അനുപ എഫ്സിസി (ചേനംകോട്, തക്കല), മിനി സാബു, മാത്തുക്കുട്ടി. മരുമക്കൾ: ജയിംസ് പൂവത്തോലിൽ ചെങ്ങളം, ലില്ലി ജോസ് പാലക്കുഴുപ്പിൽ കുറുപ്പന്തറ, ആൻസി ജോഷി ഇരുപ്പക്കാട്ട് കട്ടച്ചിറ, സാബു മഞ്ഞപ്പള്ളിത്തൊട്ടി കോതനല്ലൂർ, സുനി കുന്നുംപുറത്ത് ഇത്തിത്താനം. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും.

അല്‍ഫോന്‍സ ആന്‍റണി

തൊടുപുഴ: ഇളംദേശം മൈലാടിയില്‍ അല്‍ഫോന്‍സ ആന്‍റണി (ഗ്ലാഡിസ് ടീച്ചര്‍ -77, റിട്ട. സെന്‍റ് ജോസഫ് എല്‍പിഎസ് ഇളംദേശം) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10.30നു ഇളംദേശത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്‍റ് ഫ്രാന്‍സിസ് ഡിസാലസ് പള്ളിയില്‍. പരേത പുന്നത്തുറ കാക്കത്തുരുത്തല്‍ കുടുംബാംഗം. ഭര്‍ത്താവ്: എം.എം. ആന്‍റണി (ഇപ്പച്ചന്‍). മക്കള്‍: സോണി, സുനിത (കാനഡ), റോസ്മിന്‍ (ഷാര്‍ജ). മരുമക്കള്‍: റിബി കൂറ്റപ്പിള്ളില്‍ (പോത്താനിക്കാട്), ബിനു കാട്ടാത്തറ ആലപ്പുഴ (കാനഡ), വിവേക് ചെത്തുകുന്നേല്‍ ആലപ്പുഴ (ഷാര്‍ജ).

പി.വി.വക്കച്ചന്‍

മുതലക്കോടം: പുല്‍പ്പറമ്പില്‍ പി.വി.വക്കച്ചന്‍ (82, റിട്ട.അധ്യാപകന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി ഉടുമ്പന്നൂര്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ദീപ്തി, ദീപ, ദിന്ന (ഓസ്‌ട്രേലിയ), ജോമോന്‍ (സീനിയര്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡല്‍ഹി). മരുമക്കള്‍: ഷിജോയി നെല്ലിക്കുന്നേല്‍ (വാഴക്കുളം), റോബിന്‍ കിഴക്കേക്കര (ഇടമറ്റം), ബിജു കോട്ടിരിക്കല്‍ മാറാടി (ഓസ്‌ട്രേലിയ), സിന്‍സി മാപ്പലകയില്‍ കണ്ണൂര്‍ (അയര്‍ലന്‍ഡ്).

ഗ്രേസി ഏബ്രഹാം

തൊടുപുഴ: കാഞ്ഞിരമറ്റം മാമ്മൂട്ടില്‍ ഗ്രേസി ഏബ്രഹാം (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് വെട്ടിമറ്റത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്‍റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. പരേത വഴുതനപ്പള്ളില്‍ കുടുംബാംഗം. ഭര്‍ത്താവ്: എം.എ.ഏബ്രഹാം. മക്കള്‍: നെസി, പരേതനായ ജോസന്‍. മരുമകന്‍: ജെയ്‌സണ്‍ കൊച്ചുപറമ്പില്‍ (കദളിക്കാട്). മൃതദേഹം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരമറ്റത്തുള്ള വീട്ടിലെത്തിക്കും.11നു വെട്ടിമറ്റത്തേക്ക് കൊണ്ടുപോകും.

ഫാ. തോമസ് അരിശേരിയിൽ

പാലക്കാട് : പാലക്കാട് രൂപത വൈദികൻ ഫാ. തോമസ് അരിശേരിയിൽ (56 ) അന്തരിച്ചു. കുളക്കാട്ടുകുറിശി സെന്‍റ് ജെയിംസ് ഇടവക വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഭൗതികശരീരം ഇന്നുരാവിലെ ആറു മുതൽ 6.30 വരെ പാലക്കാട് വൈദിക ഭവനിലും 7.30ന് കുളക്കാട്ടുകുറിശി സെന്‍റ് ജെയിംസ് ഇടവക ദേവാലയത്തിലും 11 മുതൽ ഒരു മണിക്കൂർ ഒലിപ്പാറയിലുള്ള സഹോദരൻ ജോസിന്‍റെ ഭവനത്തിലും പൊതുദർശനത്തിനുവയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 12ന് മാതൃ ഇടവക ദേവാലയമായ ഒലിപ്പാറ പയസ് ദ ടെൺത് ദേവാലയത്തിൽ ആരംഭിക്കും. പൊതുദർശനത്തിനുശേഷം മൃതസംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗത്തിന് പാലക്കാട് രൂപത മുൻ ബിഷപ് മാർ ജേക്കബ് മനത്തോടത്തും നാലാംഭാഗത്തിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലും കാർമികത്വം വഹിക്കും. 1995 ഡിസംബർ 27ന് ബിഷപ് മാർ ജോസഫ് ഇരുമ്പനിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ പാലക്കയം, വട്ടപ്പാറ എന്നിവിടങ്ങളിൽ അസി. വികാരിയായും വട്ടപ്പാറ, വാൽപ്പാറ (രാമനാഥപുരം രൂപത), കാരറ, ശാന്തിതടം, അരപ്പാറ, പൊമ്പ്ര, അലനല്ലൂർ, എടത്തനാട്ടുകര, കല്ലടിക്കോട്, പനംകുറ്റി, വാൽക്കുളമ്പ്, ജോസ്ഗിരി, വാലുപറമ്പ്, പാലക്കാട് ചിറ്റൂർ എന്നീ ഇടവകകളിൽ വികാരിയായും കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം ഇടവകയിൽ അസോസിയേറ്റ് വികാരിയായും സേവനം ചെയ്തു. രൂപതയിലെ വിവിധ സംഘടനകളുടെ ഡയറക്ടറായും കോൺവെന്‍റുകളിൽ ചാപ്ലിൻ ആയും സേവനം ചെയ്തിട്ടുണ്ട്. പരേതരായ ആരിശേരിയിൽ കുര്യൻ - അന്നക്കുട്ടി ദമ്പതികളുടെ ഇളയമകനാണ്. സഹോദരങ്ങൾ: അന്നമ്മ, ജേക്കബ്, പി.കെ. ജോർജ്, സിസ്റ്റർ മേരിയാൻ (ഒഎസ്എഫ് പാലന കോൺവെന്‍റ്്), ജോസ്, സെബാസ്റ്റ്യൻ.

മേരി

പുല്‍പ്പള്ളി: മരക്കടവ് കുടകപ്പറമ്പില്‍ മേരി (94) അന്തരിച്ചു.പുല്‍പ്പള്ളി വാടാനയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മരക്കടവ് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ബിജു(വ്യാപാരി, പുല്‍പ്പള്ളി), ബീന, ലീല, പരേതരായ ബേബി, മോളി, വത്സ, സജി. മരുമക്കള്‍: ഷീല മാതാളിക്കുന്നേല്‍(ചീമേനി), ഷാജു മാതാളിക്കുന്നേല്‍ (കോഴിക്കോട്), ജോര്‍ജ് ഞാണക്കല്‍ (പെരുമ്പാവൂര്‍), ലില്ലി പ്ലാക്കപ്പറമ്പില്‍ (മൂന്നുപാലം), ജോര്‍ജ് കോതാട്ടുകാലയില്‍ (പുല്‍പ്പള്ളി), സെബാസ്റ്റ്യന്‍ മൈലാടൂര്‍ (പാലാ).

ജാനകി

തളിപ്പറമ്പ്: കീഴാറ്റൂർ കൊളപ്രശേരി കാവിനു സമീപം പരേതനായ ചിറ്റാരി കണ്ണന്‍റെ ഭാര്യ കരിക്കൻ ജാനകി (93) അന്തരിച്ചു. മക്കൾ: ബാലൻ, ജനാർദനൻ (റിട്ട. എസ്‌ഐ), കാർത്യായനി, കണ്ണൻ (ടൈലർ, ചാലത്തൂർ), മോഹനൻ (പത്ര ഏജന്‍റ്, പൂക്കോത്ത് തെരു), ശകുന്തള (മാങ്ങാട്), ബാബു (കീഴാറ്റൂർ). മരുമക്കൾ: ജാനകി (വടക്കാഞ്ചേരി), ഗോവിന്ദൻ (പാളയാട്), കമല (കടമ്പേരി), ചന്ദ്രിക (ചാലത്തൂർ), രജിനി (ഇടക്കേപ്പുറം, തളിപ്പറമ്പ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), പരേതനായ ചന്ദ്രൻ (മാങ്ങാട്), രേഖ (കീരിയാട്). സഹോദരങ്ങൾ: മാധവി (കാനൂൽ), യശോദ (കീഴാറ്റൂർ), രോഹിണി (കുറ്റിക്കോൽ), ദേവി (മുല്ലക്കൊടി), പരേതരായ നാരായണൻ (കാനൂൽ), കല്യാണി (കോൾമൊട്ട).

ഫാന്‍സി

പടന്നക്കാട് : ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കാപ്പുകാട്ടില്‍ ഫാന്‍സി കെ.മാനുവല്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്നു 3.30നു പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത പാലാ കാടങ്കാവില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് (റിട്ട. കാംപ്‌കോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍). മക്കള്‍: ജോയല്‍, ഫ്രാങ്ക്‌ളിന്‍ (യുഎസ്എ). മരുമക്കള്‍: അനക്‌സ് ഒഴുകയില്‍ (പേരാമ്പ്ര), ടിസ ബി.ജോര്‍ജ് മണിയാക്കുപാറയില്‍ (പാലാ). സഹോദരങ്ങള്‍: ബേബി (ആലക്കോട് അരങ്ങം), ടോമി (റിട്ട.ഉദ്യോഗസ്ഥന്‍, കണ്ണൂര്‍ സര്‍വകലാശാല), ജോസ് (റിട്ട.സെക്രട്ടറി, ആലക്കോട് സര്‍വീസ് സഹകരണബാങ്ക്), സോളി മണിക്കൊമ്പില്‍ (കിളിയന്തറ), ജാന്‍സി തെക്കേക്കര (കോതമംഗലം).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

20-09-2026

മറാഠി ചിത്രം ഗൊന്ധൽ ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ഓസ്കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി സിനിമ ഗൊന്ധൽ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

മികച്ച രാജ്യാന്തരചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളത്തിൽനിന്ന് ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടില്ല.  

ഹിന്ദിയിൽ നിന്ന് 14 ചിത്രങ്ങളും മറാഠി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാലു വീതവും തമിഴിൽ നിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഓരോ ചിത്രങ്ങളും അടക്കം 33 ചിത്രങ്ങളിൽ നിന്നാണ് 'ഗൊന്ധൽ' തിരഞ്ഞെടുത്തത്.  

അവസാന മൂന്നിൽ പരിഗണിക്കപ്പെട്ട 'അംഗ്', 'ഇക്കിസ്' എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായത്. കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം ഗൊന്ധലിന്‍റെ സംവിധായ കൻ സന്തോഷ് ദവകറാണ് നേടിയത്. 99-ാമത് ഓസ്ക‌ർ പുരസ്‌കാര ചടങ്ങ് അടുത്ത മാർച്ച് 14ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും.

20-09-2026

മറാഠി ചിത്രം ഗൊന്ധൽ ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ഓസ്കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി സിനിമ ഗൊന്ധൽ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

മികച്ച രാജ്യാന്തരചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളത്തിൽനിന്ന് ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടില്ല.  

ഹിന്ദിയിൽ നിന്ന് 14 ചിത്രങ്ങളും മറാഠി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാലു വീതവും തമിഴിൽ നിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഓരോ ചിത്രങ്ങളും അടക്കം 33 ചിത്രങ്ങളിൽ നിന്നാണ് 'ഗൊന്ധൽ' തിരഞ്ഞെടുത്തത്.  

അവസാന മൂന്നിൽ പരിഗണിക്കപ്പെട്ട 'അംഗ്', 'ഇക്കിസ്' എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായത്. കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം ഗൊന്ധലിന്‍റെ സംവിധായ കൻ സന്തോഷ് ദവകറാണ് നേടിയത്. 99-ാമത് ഓസ്ക‌ർ പുരസ്‌കാര ചടങ്ങ് അടുത്ത മാർച്ച് 14ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

18-09-2026

പ്രഥമദൃഷ്‌ട്യാ ഷഹദ്..!

പാര്‍വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ "പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' തിയറ്ററുകളില്‍. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്‍ക്കുശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്‌റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...

പതിവു ട്രാക്കില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷനിലേക്ക്..?

എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായി കണക്ടായി, സിനിമയാക്കണമെന്ന തോന്നലുണ്ടാവണം. പ്രകാശനില്‍ റിയലിസ്റ്റിക് വില്ലേജ് കഥ, അനുരാഗത്തില്‍ മെട്രോയിലെ കളര്‍ഫുള്‍ റോംകോം. ആളുകളുടെ മുന്‍ധാരണകള്‍ക്കപ്പുറം എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ ചെയ്യണം.

കഥയുടെ ആശയം കിട്ടിയത്..?

സുഹൃത്തും "ഹെവന്‍' സിനിമയുടെ കോ റൈറ്ററുമായ പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞ കഥയില്‍ നിന്നാണു തുടക്കം. അതിലൊരു അടിപൊളി ഐറ്റം ഉണ്ടെന്നുതോന്നി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിലുള്ള, നമുക്ക് അറിയാവുന്ന ആളുകളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാനാവണം. ഞങ്ങള്‍ ആ സ്‌ക്രിപ്റ്റില്‍ ഒരുമിച്ചിരുന്ന് അഞ്ചാറു മാസം വര്‍ക്ക് ചെയ്തശേഷമാണു ഷൂട്ടിംഗിലേക്കു പോയത്. അതിനിടെ കഥയിലും കഥാപാത്രങ്ങളിലും കഥയുടെ ഗതിവിഗതികളിലുമൊക്കെ മാറ്റങ്ങളുണ്ടായി.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

19-09-2026

മെൽബണിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെൽബൺ: ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ‌‌

എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ‍ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.

ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്.

നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

19-09-2026

കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്‍റെ ലോഗോ പ്രകാശനം ചെയ്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്‍റെ പുതിയ ലോഗോ പ്രസിഡന്‍റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.

കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ്‌ പ്രസിഡന്‍റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്‍റ് ട്രഷറർ സിദ്ദീഖ് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്‌റഫ്‌, മറ്റു ടീമങ്ങൾ എന്നിവർ പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

19-09-2026

ഓണാഘോഷം സംഘടിപ്പിച്ച് കണക്‌ടിക്കട്ട് മലയാളി സമൂഹം

കണക്‌ടിക്കട്ട്: സതേൺ കണക്‌ടിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം ആഘോഷിച്ചു. കണക്‌ടിക്കട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ ആഘോത്തിൽ പങ്കുചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിലാണ് പരിപാടി നടന്നത്.

പ്രസിഡന്‍റ് ജയ ജിബിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റുമാരായ രശ്മി പാറക്കൽ, ജോ കളരിക്കൽ, സെക്രട്ടറി ദീപ കേലോത്ത്, ജോയിന്‍റ് സെക്രട്ടറി ജൂലി ജെയിംസ്, ട്രഷറർ രഞ്ജിത്ത് എസ്. പിള്ള, ജോയിന്‍റ് ട്രഷറർ ജോബിൻ ജോർജ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, വോളണ്ടിയർമാർ, യൂത്ത് ലീഡേഴ്സ്, സമൂഹാംഗങ്ങൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

മനോഹരമായി അലങ്കരിച്ച പൂക്കളം, പരമ്പരാഗത കേരള അലങ്കാരങ്ങൾ, നിലവിളക്ക് കൊളുത്തൽ എന്നിവയോടെയുള്ള വർണാഭമായ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പരമ്പരാഗത കേരള വസ്ത്രം ധരിച്ച കുടുംബങ്ങൾ നാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു.

പ്രസിഡന്‍റ് ജയ ജിബി സദസിനെ സ്വാഗതം ചെയ്യുകയും മാതൃരാജ്യത്ത് നിന്ന് മാറി താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനൊപ്പം സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 18 വർഷം സംഘടനയുടെ നേതൃത്വത്തിന് കീഴിൽ MASCONN നടത്തിയ നിരവധി സംരംഭങ്ങൾ അവർ എടുത്തുപറഞ്ഞു.

പരിപാടിയിലെ പ്രധാന ആകർഷണം മാവേലി ഘോഷയാത്രയായിരുന്നു. വാദ്യ ഘോഷങ്ങൾ, കേരളത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും പൂക്കളേന്തിയുമെത്തിയ കുട്ടികൾ, സ്ത്രീകൾ, സമൂഹാംഗങ്ങൾ എന്നിവരുടെയും അകമ്പടിയോടെ മലയാളത്തിന്‍റെ ഇതിഹാസ ഭരണാധികാരിയായ മഹാബലി തമ്പുരാൻ സ്മരണീയമായ പ്രവേശനം നടത്തി.

ഘോഷയാത്രയെ തുടർന്ന് മാവേലിയുടെ പരമ്പരാഗത ഓണ സന്ദേശം, ആഘോഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു. കണക്‌ടിക്കട്ട് സ്റ്റേറ്റ് സെനറ്റർ സുജാത ഗാഡ്കർ-വിൽകോക്സ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി.

സമൂഹ നിർമാണത്തിനും സാംസ്കാരിക സംരക്ഷണത്തിനുമുള്ള MASCONN-ന്‍റെ സമർപ്പണത്തെ അവർ അഭിനന്ദിച്ചു. കണക്‌ടിക്കട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 74 സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിര കലാപരമായ മികവിന്‍റെയും സാംസ്കാരിക ആഘോഷത്തിന്‍റെയും ഒരു വിരുന്നിനു തുടക്കം കുറിച്ചു.

 

19-09-2026

അഫ്ഗാൻ കുറ്റവാളികളെ നാടുകടത്തുന്നത് വിപുലീകരിച്ച് ജർമനി

ബെർലിൻ: ജർമനിയിൽ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരേ കടുത്ത നടപടികളുമായി ഫെഡറൽ സർക്കാർ. ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ, ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 13 അഫ്ഗാൻ പൗരന്മാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.

കുറ്റവാളികളെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരെയും പുറത്താക്കുന്ന നടപടികൾ കൂടുതൽ വിപുലീകരിക്കുമെന്നും ഇനിമുതൽ കാബൂളിലേക്ക് തുടർച്ചയായി ഡീപോർട്ടേഷൻ വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പ്രഖ്യാപിച്ചു.

നാടുകടത്തപ്പെട്ട 13 പേരിൽ 12 പേരും വിവിധ കുറ്റകൃത്യങ്ങൾക്ക് ജർമൻ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന കൊടും കുറ്റവാളികളാണ്. ശിക്ഷാ കാലാവധി പൂർത്തിയായതിനെയും തുടർനടപടികളെയും തുടർന്നാണ് ഇവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയച്ചത്.

കുറ്റവാളികൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, അവർ രാജ്യം വിട്ടേ മതിയാകൂ. നാടുകടത്തൽ പ്രക്രിയയെ നമ്മുടെ നിയമവാഴ്ചയുടെ വിട്ടുവീഴ്ചയില്ലാത്ത ഭാഗമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

14 മാസത്തിനിടെ എട്ടാമത്തെ ചാർട്ടർ വിമാനം

കഴിഞ്ഞ 14 മാസത്തിനിടെ ജർമനിയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുന്ന എട്ടാമത്തെ വലിയ ചാർട്ടർ വിമാനമാണിത്. 2025 ജൂലൈ 18ന് 81 കുറ്റവാളികളുമായി ആദ്യ വിമാനം അയച്ചുകൊണ്ട് തുടങ്ങിയ നടപടികൾ ഈ വർഷം കൂടുതൽ വേഗത്തിലാക്കി.

2026 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലായി 45 പേരെയും ജൂൺ, ജൂലൈ മാസങ്ങളിൽ യഥാക്രമം 30, 31 പേരെയും നാടുകടത്തി. കഴിഞ്ഞ ഓഗസ്റ്റ് 25ന് 23 പേരെയും സെപ്റ്റംബർ ഒന്നിന് 22 പേരെയും തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത സംഘത്തെയും കയറ്റി അയച്ചത്.

11,400 പേർ രാജ്യം വിടേണ്ടവർ

ഔദ്യോഗിക കണക്കുകൾ പ്രകാരം 11,400 അഫ്ഗാൻ പൗരന്മാരാണ് നിലവിൽ നിയമപരമായി ജർമനി വിടേണ്ടവരുടെ പട്ടികയിലുള്ളത്. ഇതിൽ 9,600 പേർക്ക് മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള താൽക്കാലിക ഇളവ് ലഭ്യമാണ്.

എന്നാൽ യാതൊരുവിധ സംരക്ഷണ പദവിയുമില്ലാത്ത ബാക്കി 1,800 പേരിൽ വലിയൊരു പങ്ക് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരോ സുരക്ഷാ ഭീഷണിയുള്ളവരോ ആണെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

ഇത്തരക്കാരെ മുൻഗണനാ ക്രമത്തിൽ വരും ആഴ്ചകളിലും നാടുകടത്താനാണ് സർക്കാരിന്‍റെ നീക്കം. ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ നിന്നാണ് പുതിയ വിമാനവും യാത്ര തിരിച്ചത്.

19-09-2026

മെൽബണിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെൽബൺ: ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ‌‌

എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ‍ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.

ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്.

നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

19-09-2026

കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്‍റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റത്തോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷകരമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് ആറിന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.

രാത്രി 7.30 മുതൽ ഇടവകയിലെ കുട്ടികളുടെ മാർഗംകളിയുടെ അരങ്ങേറ്റവും ഗാനമേളയും പ്രധാന ആകർഷണമായിരിക്കും. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.

തിരുനാൾ കർമങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക അധികൃതർ അറിയിച്ചു.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-09-2026

കറികളിൽ മഞ്ഞൾ ചേർത്താൽ എന്തൊക്കെ നേട്ടങ്ങൾ?

 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സിഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.

വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

 

( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)

19-09-2026

കറികളിൽ മഞ്ഞൾ ചേർത്താൽ എന്തൊക്കെ നേട്ടങ്ങൾ?

 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സിഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.

വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

 

( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാറ്ററിങ്ങുകാരൻ മുങ്ങി, കല്യാണം മുടങ്ങിയില്ല! 250 പേരുടെ വിശപ്പകറ്റി ഈ റിയൽ ഹീറോ
പോലീസിൻ്റെ അന്വേഷണത്തിൽ മന്ത്രി ഇടപെടാറില്ല; റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
ഇതു സത്യം അറിയിക്കുന്ന ദീപം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up