ADVERTISEMENT

Close
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

12-09-2026

വിവാദവും പഴിചാരലും പരിഹാരമല്ല സ്വിച്ചിട്ടാൽ ബൾബ് തെളിയണം

Editorial

11-09-2026

മതഭ്രാന്തിന് വാക്സിനുണ്ട്, മതേതര വിദ്യാഭ്യാസം

Editorial

10-09-2026

വിത്തിനു വെള്ളമൊഴിക്കാനും മറക്കരുത്

Editorial

09-09-2026

''ഓർവെലിയൻ ഡിസ്റ്റോപ്പിയ'' കഥ കാര്യമാകുമ്പോൾ

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

കൊരട്ടിമുത്തിയുടെ തിരുനാൾ അവലോകനയോഗം

കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ഭക്തജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കുറ്റമറ്റതാക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. പഞ്ചായത്ത്, പൊലിസ്, റവന്യു, പൊതുമരാമത്ത്, ആരോഗ്യ, കെഎസ്ഇബി, വാട്ടർ അഥോറിറ്റി, ഇറിഗേഷൻ, ഫയർ ആൻഡ് റെസ്ക്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ മൂലം തിരുനാളിനെത്തുന്നവർക്ക് ഗതാഗതതടസമുണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസ് പറഞ്ഞു. കൂടുതൽ പോലീസിനെ നിയോഗിക്കും. മേൽപ്പാല നിർമാണത്തിനായി ഉയർത്തിയ റീറ്റെയ്‌നിംഗ് വാളുകൾക്കുള്ളിലെ ഭാഗം നിരപ്പാക്കിയാൽ നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാനാകുമെന്നും അദ്ദേഹം നിർദേശിച്ചു.

സർവീസ് റോഡുകളുടെ ടാറിംഗും നിലവിലുള്ള സ്ലാബുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതു സംബന്ധിച്ച വിഷയം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിഗണിച്ചുവരികയാണെന്നും അറിയിച്ചു.

തിരുനാൾ പ്രദേശത്ത് മോഷണംതടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഗതാഗത തടസമുണ്ടാക്കുന്ന വഴിയോരക്കച്ചവടം അനുവദിക്കില്ല. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിരീക്ഷണമുണ്ടാകും. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കും. 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കാനും മാലിന്യനീക്കത്തിന് ഹരിതകർമസേനയുടെ സേവനം ഉറപ്പാക്കാനും തീരുമാനിച്ചു.

തിരുനാളിന് മുമ്പായി ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുകയും പൊതുമരാമത്ത് റോഡുകളിലെ കുഴികൾ അടയ്ക്കുകയും ഡ്രെയിനേജുകളും പാതയോരങ്ങളും ശുചീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ അറിയിച്ചു. വൈദ്യുതി, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗമായുള്ള എല്ലാ സഹകരണവും ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ് ഉറപ്പുനൽകി. ഫാ. ജോൺസൺ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി പൗലോസ്, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ഇടവക ട്രസ്റ്റിമാരായ ജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കൺവീനർ ഡോ. ജോജോ നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

പൊലിസ്, ഫയർ ആൻഡ് റെസ്ക്യു, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യു, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ഇറിഗേഷൻ, കെഎസ്ആർടിസി, മർച്ചന്‍റ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Thiruvananthapuram

കഞ്ചാവ് വലിച്ചതു ചോദ്യം ചെയ്ത ആളെ കുത്തിപ്പരിക്കേൽപ്പിച്ചു

പേരൂര്‍ക്കട: കഞ്ചാവ് വലിച്ചതു ചോദ്യം ചെയ്തയാളെ സംഘം ചേര്‍ന്നു കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ ഫോര്‍ട്ട് സിഐ ആര്‍.എസ്. ശ്രീകാന്തും സംഘവും പിടികൂടി. കുര്യാത്തി വടക്കേക്കോട്ട കോളനി സ്വദേശിയായ ഷൈജു (52) വാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസികളായ അഭി (23), സുനില്‍കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലി സ് പറയുന്നത്: കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷമാണ് അഭിയും സുനില്‍കുമാറും കഞ്ചാവ് വലിച്ചത്. ഇതുകണ്ട ഷൈജു ഇക്കാര്യം ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ഷൈജുവിനെ രണ്ടുപേരും ചേര്‍ന്നു കത്തികൊണ്ട് ആക്രമിച്ചത്. ഇതിനിടെ അഭി കൈവശമുണ്ടായിരുന്ന കത്തി ഷൈജുവിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി. സുനില്‍കുമാര്‍ ഇരുമ്പുവടി ഉപയോഗിച്ച് ഷൈജുവിന്‍റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുതര പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് തുന്നലിടേണ്ടിവന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ശക്തമായ നടപടികള്‍ പൊ ലിസ് തുടരുന്നതിനിടെയാണ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെതിരേ ആക്രമണം നടന്നത്.

ഷൈജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങളും പൊ ലിസ് കണ്ടെത്തി. എസ്ഐ ജഗമോഹന്‍, സിപിഒമാരായ ഫിറോസ്, ലിബിന്‍ രാജ് എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Kollam

കൊച്ചി മോഡല്‍ ഇനി കൊല്ലത്തും; ഇന്ദിരാ കാന്‍റീന്‍ വരുന്നു

കൊല്ലം: കൊച്ചി കോര്‍പറേഷന്‍റെ ഇന്ദിരാ കാന്‍റീന്‍ മാതൃകയില്‍ കൊല്ലം നഗരസഭയുടെ നേതൃത്വത്തില്‍ കാന്‍റീന്‍ ആരംഭിക്കുന്നതിന് പദ്ധതി തയാറാകുന്നു. രണ്ടുമാസത്തിനകം കാന്‍റീന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാകും കാന്‍റീന്‍ തുടങ്ങുക.

നാല് കടമുറികള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. പാചകത്തിനുള്ള പാത്രങ്ങള്‍, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള മുറികള്‍, ഇന്‍റീരിയര്‍, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനുമുള്ള തുകയ്ക്കായി സിഎസ്ആര്‍ ഫണ്ട് കണ്ടെത്താനാണ് ആലോചിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെത്തിയാല്‍ പിന്നീട് സ്വന്തം നിലയില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.

പാഴ്‌സല്‍ ലഭ്യമാക്കും

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെയാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്‌സലായും ലഭിക്കും. പായ്ക്കിംഗ് ചാര്‍ജ് അധികമായി നല്‍കണം. ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനായി വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിവരികയാണ്. രാവിലെ ഇഡ്ഡലി അല്ലെങ്കില്‍ ദോശയും വെജിറ്റബിള്‍ കറിയും. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ഉച്ചയ്ക്ക് രണ്ട് കറിയും ചോറും അച്ചാറും തോരനും എന്നിങ്ങനെയായിരിക്കും മെനു. വിലയും മെനുവും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമമായി നിശ്ചയിക്കും.
കൊച്ചിയിലെ സമൃദ്ധിയില്‍

ദിവസേന എത്തുന്നത് രണ്ടായിരം പേര്‍

കൊച്ചി കോര്‍പറേഷനു കീഴില്‍ സൗജന്യ വിലയില്‍ രണ്ടു കാന്‍റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്‍റെ സോണല്‍ ഓഫീസായ മാമംഗലം ഇടപ്പള്ളി സോണല്‍ ഓഫീസിലാണ് ഇന്ദിരാ കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ കാന്‍റീനായ സമൃദ്ധി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് 200 മീറ്റര്‍മാറി മെയിന്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്നു. ഇവിടെ ദിവസം ശരാശരി രണ്ടായിരം പേര്‍ എത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ 20 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം നൂറായി ഉയര്‍ന്നിട്ടുണ്ട്.

എറണാകുളം നോര്‍ത്ത് സമൃദ്ധിയില്‍ രാവിലെ ഏഴുമുതല്‍ 11 വരെ ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഉപ്പുമാവ്, മസാല ദോശ തുടങ്ങിയവ ലഭിക്കും. 11 മുതല്‍ ഊണ് നല്‍കി തുടങ്ങും. 10 രൂപയായിരുന്നു ഊണിന്‍റെ തുടങ്ങിയപ്പോഴുള്ള വില. പിന്നീട് 20 രൂപയായി ഉയര്‍ത്തി.

രാത്രിയില്‍ രാവിലത്തെ വിഭവങ്ങള്‍ക്കു പുറമേ പൊറോട്ട, ചിക്കന്‍ വിഭവങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി. രാവിലെ 20 രൂപയ്ക്ക് അഞ്ച് ഇഡ്ഡലിയും സാമ്പാറും ലഭ്യമാക്കിയാണ് ജനപ്രീതിയാര്‍ജിച്ചത്. പുട്ടിന് സൗജന്യമായി സാമ്പാര്‍ ലഭ്യമാക്കും. രാവിലത്തെ കാപ്പി ഇനങ്ങള്‍ക്ക് കടലക്കറി, കിഴങ്ങുകറി, മുട്ടക്കറി എന്നിവക്ക് 40 രൂപയാണ് വില.

വറുത്ത മീനിന് 30 രൂപയായിരുന്നത് 60 രൂപയാക്കിയിട്ടുണ്ട്. ഇറച്ചി, ബിരിയാണി, തന്തൂരി ചിക്കന്‍ ഇനങ്ങളില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് ഊണിനും രാവിലത്തെ ഇഡ്ഡലിക്കും സബ്‌സിഡി നല്‍കി വരികയാണ്. സിഎസ്ആര്‍ ഫണ്ട്് ആദ്യകാലത്ത് ചില സ്ഥാപനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചത് കോര്‍പറേഷന് തിരിച്ചടിയായി മാറിയിരുന്നു.

ഭക്ഷണ പാചകത്തിനായി ആധുനിക പാചക സാമഗ്രികളും വിപുലമായ അടുക്കളയുമാണ് കൊച്ചിയിലുള്ളത്. ഉച്ചഭക്ഷണത്തിന് കായല്‍ മീന്‍ വിഭവങ്ങള്‍ ലഭിക്കുന്നതിനാല്‍ ധാരാളം പേര്‍ കുറച്ചുദൂരം യാത്ര ചെയ്തും ഭക്ഷണം കഴിക്കാന്‍ എത്തുന്നു. രാത്രിയിലെ ഇറച്ചി വിഭവങ്ങളും ബിരിയാണിയും ജനപ്രീതിയാര്‍ജിച്ചതിനാല്‍ രാത്രി പത്തുവരേയും നല്ല തിരക്കാണ്.

മീന്‍ ലഭ്യത

നീണ്ടകരയില്‍ ബോട്ടുകാരില്‍ നിന്നും കൊല്ലം പോര്‍ട്ട്, തങ്കശേരി- വാടി മത്സ്യബന്ധന കേന്ദ്രങ്ങള്‍, ശക്തികുളങ്ങര ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്ന് കേടാകാത്ത മത്സ്യം ലഭിക്കും.

അതിനാല്‍ മത്സ്യവിഭവങ്ങള്‍ ലഭ്യതക്കനുസരിച്ച് മെനുവില്‍ ഉള്‍പ്പെടുത്താനാകും. മത്സ്യലഭ്യത പ്രകാരം സ്‌പെഷ്യല്‍ ഇനങ്ങള്‍ക്ക് വില നിശ്ചയിക്കാനും കഴിയും. ലഭ്യതക്കനുസരിച്ച് സ്‌പെഷ്യല്‍ മീന്‍ വിഭവങ്ങള്‍ നല്‍കുന്നതാണ് കൊച്ചി ഇന്ദിരാ കാന്‍റീനിന്‍റെ പ്രത്യേകത. രാത്രിയില്‍ ബിരിയാണിയും പൊറോട്ടയും ഇറച്ചിയും അടങ്ങിയ പാക്കേജുകള്‍ ഉള്‍പ്പടുത്തിയാല്‍ കൂടുതല്‍പേര്‍ കഴിക്കാനെത്തും. സബ്‌സിഡി ഇല്ലാതെ നല്ല ലാഭത്തില്‍ വില്‍ക്കുന്ന വിഭവങ്ങളാണ് കൊച്ചിയിലെ സമൃദ്ധി കാന്‍റീനിന്‍റെ വിജയ ഫോർമുല.

Pathanamthitta

ആശങ്കയൊഴിയാതെ മലയോരം

പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകളില്‍ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ജനവാസ മേഖലകള്‍ ഒഴിവാക്കപ്പെടണമെന്ന ്ഓരോ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഇതു പരിഗണിക്കാതെ ഓരോ തവണയും വിജ്ഞാപനം വരുന്നതാണ് ജനങ്ങളില്‍ ആശങ്കയ്ക്കു കാരണമാകുന്നത്.

കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ്. ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണിവ. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഈ വില്ലേജുകളെ പ്രഖ്യാപിക്കുന്നത് ജനജീവിതത്തെയും കൃഷി ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും..

പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിയോഗിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് വീണ്ടും ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

2024ലെ കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്ഐ ഉള്‍പ്പെട്ടിരുന്നത് പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായതാണ് ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടാന്‍ കാരണമായതെന്ന് പറയുന്നു.

കാര്‍ഷികമേഖലയ്ക്കും ആശങ്ക

പരിസ്ഥിതിലോല മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നതിനാല്‍ ഭൂമി ഇളക്കിയുള്ള കൃഷിപോലും വിലക്കപ്പെടും. നിലവില്‍ കാട്ടുമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ് ഇവയിലേറെയും. മൃഗങ്ങളെ പ്രതിരോധിച്ചുള്ള കൃഷിരീതികളാണ് പലരും അവലംബിക്കുന്നത്. കര്‍ഷകരുടെ ഭൂപ്രദേശങ്ങളില്‍ നട്ടുവളര്‍ത്തിയിട്ടുള്ള മരങ്ങള്‍ മുറിക്കുന്നതിനുപോലും നിലവില്‍ നിയന്ത്രണങ്ങളാണ്. പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഭൂമി കൈമാറ്റം ചെയ്യാനുമാകില്ല. പട്ടയംപോലും ലഭിക്കാത്ത ഭൂപ്രദേശങ്ങളും ഈ വില്ലേജുകളിലുണ്ട്.

തണ്ണിത്തോട്ടില്‍ സര്‍വകക്ഷിയോഗം

കോന്നി: പശ്ചിമഘട്ട പരിസ്ഥിിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഏഴാമതു വിജ്ഞാപനത്തിലും തണ്ണിത്തോട് വില്ലേജ് ഉള്‍പ്പെട്ടതിനാല്‍ പ്രദേശവാസികള്‍ ആശങ്കയില്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്താനായി ജനങ്ങളുടെ അഭിപ്രായങ്ങളനുസരിച്ച് തീരുമാനമെടുക്കാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി ബാബു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.കെ. സാജു, ജനകീയ കര്‍ഷകസമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ചക്കിട്ടയില്‍ എന്നിവര്‍ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോയി ചിറ്റരുവിക്കല്‍, ജില്ലാ പഞ്ചായത്തംഗം എം.വി. അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. ശ്രീകുമാര്‍, പ്രിയ എസ്.തമ്പി, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വൈദികര്‍, സമുദായ നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ജനവാസ മേഖലകള്‍ ഒഴിവാക്കണം: എംസിഎ

മൈലപ്ര: ജനവാസഗ്രാമങ്ങളും കൃഷിഭൂമികളും ഇഎസ്‌എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും മലങ്കര കാത്തലിക് അസോസിയേഷന്‍ റാന്നി - പെരുനാട് വൈദികജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യോഗം ജില്ലാ വികാരി ജോസ് കളവിള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ വര്‍ഗീസ് ചാമക്കാല, ജോസ്് മാത്യു, സുജ ബാബു, റോസ് ജോണ്‍, ജോര്‍ജ് യോഹന്നാന്‍, ഏബ്രഹാം പുറത്തൂട്ട്, തോമസ് ഏബ്രഹാം, സജി അലക്‌സാണ്ടര്‍, ഡോ.വി. സി ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Idukki

കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി മേമ്മുട്ടം, ഉളുപ്പൂണി പ്രദേശങ്ങൾ

മൂലമറ്റം: കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മേമുട്ടം, ഉളുപ്പൂണി പ്രദേശങ്ങൾ. മൂലമറ്റം ടൗണിൽനിന്നു പത്തു കിലോമീറ്റർ അകലെയാണ് പതിപ്പള്ളി മേമുട്ടം, ഉളുപ്പൂണി പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്.
എന്നാൽ മികച്ച റോഡിന്‍റെ അപര്യാപ്തത സഞ്ചാരികൾക്ക് ദുരിതമാകുന്നു. രണ്ടു കിലോമീറ്റർ റോഡ് ഭാഗം ടാറിംഗ് ഇല്ലാത്തതാണ് ഇവിടേക്കുള്ള യാത്ര ദുഷ്കരമാകുന്നത്.

ടാറിംഗ് പൂർത്തിയായാൽ തൊടുപുഴയിൽനിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തിൽ വാഗമൺ, കട്ടപ്പന എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാനാകും. മൂലമറ്റത്തുനിന്നും കെ എസ്ഇബി കോളനി റോഡ് വഴിയാണ് ഉളുപ്പൂണിയിലേക്കെത്തുന്നത്.

റോഡിന്‍റെ വശങ്ങളിലായി കൺകുളിർക്കെ കാഴ്ചകളാണ് സഞ്ചാരികളെ കാത്ത് പ്രകൃതി ഒരുക്കിയിരിക്കുന്നത്. റോഡ് പൂർത്തിയായാൽ മൂലമറ്റം ടൗണിൽനിന്നു വാഗമണ്ണിന്‌ 22 കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്.

കുളമാവ് ജലാശയത്തിന്‍റെ വിദൂര ദൃശ്യം, മാനം മുട്ടി നിൽക്കുന്ന മലനിരകൾ, തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, ഉളുപ്പൂണി ടണൽ എന്നിവയ്ക്കു പുറമേ രാവിലെയും വൈകുന്നേരവും മഞ്ഞു മൂടിക്കിടക്കുന്ന ഇവിടം ആരേയും ആകർഷിക്കുന്നതാണ്.

ഓഫ് റോഡ് ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടപ്രദേശം കൂടിയാണിവിടം. വാഗമണ്ണിൽ നിന്നു നിരവധി ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടെ എത്തുന്നത്.
ഇവിടേക്കു വരുന്പോൾ വനം വകുപ്പിന്‍റെ ചെക്ക്പോസ്റ്റുണ്ട്. ജീപ്പുകൾക്ക് ഇവിടെ പാസെടുക്കണം. ഇവിടേക്കുള്ള റോഡ് ടാറിംഗ് പൂർത്തീകരിച്ചാൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Alappuzha

നീരേറ്റുപുറം പമ്പാ ജലമേള ഇന്ന്; 20 കളിവള്ളങ്ങള്‍ പങ്കെടുക്കും

എടത്വ: നീരേറ്റുപുറം പമ്പാ ജലമേള ഇന്ന് രണ്ടിന് പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആറു ചുണ്ടന്‍ വള്ളങ്ങളും വെപ്പ്, ഓടി, ചുരുളന്‍ ഉള്‍പ്പെടെ 20 ഓളം കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. രണ്ടിന് ജലഘോഷയാത്രയും തുടര്‍ന്ന് മാസ്ഡ്രില്ലും. 2.30ന് മത്സരം ആരംഭിക്കും. മത്സരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഈ വര്‍ഷം മാമ്മന്‍ മാപ്പിള ട്രോഫിയും ജനകീയ ട്രോഫിയും നല്‍കും.

വെപ്പ് ഒന്നാം വിഭാഗം വള്ളങ്ങളുടെ വിജയിയ്ക്ക് ചക്കുളത്തമ്മ വക ട്രോഫിയും ഉത്രാടം തിരുന്നാള്‍ ട്രോഫിയും സതീശ് ചാത്തങ്കേരി മെമ്മോറിയല്‍ ട്രോഫിയും നല്‍കും. കുറ്റമറ്റ സ്റ്റാര്‍ട്ടിംഗും കൃത്യമായ അകലം പാലിച്ചുള്ള ട്രാക്കും ഫോട്ടോ ഫിനിഷിംഗും മികച്ച ജഡ്ജസും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. 50 ഓളം ട്രോഫികളാണ് ജലമേളയുടെ വിജയികളെ കാത്തിരിക്കുന്നത്.

റെജി ചെറിയാന്‍ എംഎല്‍എ ജലമേളയും ആന്‍റോ ആന്‍റ ണി എംപി ജലഘോഷയാത്രയും ഉദ്ഘാടനം ചെയ്യും. പ്രഫ. പി.ജെ. കുര്യന്‍ മാസ്ഡ്രില്‍ സല്യൂട്ട് സ്വീകരിക്കും. വറുഗീസ് മാമ്മന്‍ എംഎല്‍എ പൊതുസമ്മേളനവും സിനിമാ സംവിധായകന്‍ ബ്ലെസി ഐപ് തോമസ് സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യും.

വര്‍ക്കിംഗ് പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ചെയര്‍മാന്‍ റെജി ഏബ്രഹാം അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നടത്തും. മത്സരവള്ളംകളി സ്ഥലത്ത് എത്താന്‍ തിരുവല്ല, എടത്വ, ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നും കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

പവിലിയനില്‍നിന്നു വള്ളംകളി ദര്‍ശിക്കാന്‍ പാസ് ക്രമീകരണമുണ്ട്. സ്പീഡ് ബോട്ടുകള്‍ പൊലിസ് അനുമതിയോടെ മാത്രം വാട്ടര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
ജലമേളയുടെ ക്രമീകരണങ്ങള്‍ക്കായി വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷം പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ റെജി ഏബ്രഹാം, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, ബിജു പാലത്തിങ്കല്‍, ജഗന്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്‍റുന്മാരായ ബാബു വലിയവീടന്‍, ആര്‍. ബാലചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Kottayam

ഇഎസ്എ പ്രശ്‌നം പരിഹരിക്കും: അപു ജോണ്‍ ജോസഫ്

പാലാ: ജനവാസകേന്ദ്രമായ മേലുകാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ഇഎസ്എ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് പഴയകാല പ്രതാപം ആര്‍ജിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും കാര്‍ഷിക മേഖലയുടെ സമൃദ്ധിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വന്യജീവി ആക്രമണവും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പ്രസിഡന്‍റ് ജയ്‌സണ്‍ ജോസഫ്, ജോസ്‌മോന്‍ മുണ്ടക്കൽ, സന്തോഷ് കാവുകാട്ട്, ജയിംസ് തെക്കേല്‍, തങ്കച്ചന്‍ മണ്ണൂശേരിൽ, ജോസഫ് കണ്ടത്തില്‍, ഷിബു പൂവേലില്‍, ജോയികുട്ടി തോക്കനാട്ട്, ജോബി കുറ്റിക്കാട്ട് ,ജോര്‍ജ് വലിയപറമ്പിൽ, ജോസ് വേരനാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ernakulam

കാലവര്‍ഷം ചതിച്ചു, കൃഷിയിടങ്ങളിൽ വരൾച്ച; കനാൽ തുറക്കണമെന്നാവശ്യം

കോതമംഗലം: കാലവർഷം ചതിച്ചതിനെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ജലക്ഷാമം തുടങ്ങി. ഇതോടെ വരൾച്ച ഒഴിവാക്കാൻ പെരിയാർവാലി കനാൽ തുറക്കണമെന്നാവശ്യം ശക്തമാകുന്നു. പൈനാപ്പിള്‍, വാഴ, നെല്ല് തുടങ്ങിയ കൃഷികളെയെല്ലാം ജലക്ഷാമം പ്രതികൂലമായി ബാധിക്കുവാൻ തുടങ്ങി. കിണറുകള്‍ ഉള്‍പ്പടെയുള്ള കുടിവെള്ള സ്രോതസുകള്‍ നേരത്തെ വറ്റുമെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പെരിയാര്‍വാലി കനാലുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നത്.

സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ ജൂണ്‍ മാസത്തിൽ അടയ്ക്കുന്ന പെരിയാർവാലി കനാല്‍ തുലാവര്‍ഷവും കഴിഞ്ഞ് ഡിസംബര്‍-ജനുവരി മാസങ്ങളോടെയാണ് തുറക്കാറുള്ളത്. മഴയിലുണ്ടായിട്ടുള്ള ഗണ്യമായ കുറവ് കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാകാന്‍ ഇടയുണ്ട്. ജലക്ഷാമം പരിഹരിക്കണമെങ്കില്‍ പെരിയാര്‍വാലി കനാലിലൂടെ ജലവിതരണം ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യം ഉന്നയിച്ച് ജലക്ഷാമം നേരിട്ടുതുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പെരിയാര്‍വാലി അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ കനാല്‍ പതിവിലും നേരത്തെ തുറക്കുന്നത് എളുപ്പമാകില്ലെന്നാണ് പെരിയാര്‍വാലി അധികൃതര്‍ സൂചിപ്പിക്കുന്നത്. കനാലുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് പ്രധാന കാരണം. ചെളിയും മാലിന്യങ്ങളും കാടും നീക്കി കനാലുകളുടെ ശുചീകരണം നടത്തിയിട്ട് വേണം കനാൽ തുറന്ന് വെള്ളം വിടാൻ.

Thrissur

കൊരട്ടിമുത്തിയുടെ തിരുനാൾ അവലോകനയോഗം

കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ഭക്തജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കുറ്റമറ്റതാക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. പഞ്ചായത്ത്, പൊലിസ്, റവന്യു, പൊതുമരാമത്ത്, ആരോഗ്യ, കെഎസ്ഇബി, വാട്ടർ അഥോറിറ്റി, ഇറിഗേഷൻ, ഫയർ ആൻഡ് റെസ്ക്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ മൂലം തിരുനാളിനെത്തുന്നവർക്ക് ഗതാഗതതടസമുണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസ് പറഞ്ഞു. കൂടുതൽ പോലീസിനെ നിയോഗിക്കും. മേൽപ്പാല നിർമാണത്തിനായി ഉയർത്തിയ റീറ്റെയ്‌നിംഗ് വാളുകൾക്കുള്ളിലെ ഭാഗം നിരപ്പാക്കിയാൽ നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാനാകുമെന്നും അദ്ദേഹം നിർദേശിച്ചു.

സർവീസ് റോഡുകളുടെ ടാറിംഗും നിലവിലുള്ള സ്ലാബുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതു സംബന്ധിച്ച വിഷയം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിഗണിച്ചുവരികയാണെന്നും അറിയിച്ചു.

തിരുനാൾ പ്രദേശത്ത് മോഷണംതടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഗതാഗത തടസമുണ്ടാക്കുന്ന വഴിയോരക്കച്ചവടം അനുവദിക്കില്ല. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിരീക്ഷണമുണ്ടാകും. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കും. 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കാനും മാലിന്യനീക്കത്തിന് ഹരിതകർമസേനയുടെ സേവനം ഉറപ്പാക്കാനും തീരുമാനിച്ചു.

തിരുനാളിന് മുമ്പായി ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുകയും പൊതുമരാമത്ത് റോഡുകളിലെ കുഴികൾ അടയ്ക്കുകയും ഡ്രെയിനേജുകളും പാതയോരങ്ങളും ശുചീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ അറിയിച്ചു. വൈദ്യുതി, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗമായുള്ള എല്ലാ സഹകരണവും ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ് ഉറപ്പുനൽകി. ഫാ. ജോൺസൺ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി പൗലോസ്, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ഇടവക ട്രസ്റ്റിമാരായ ജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കൺവീനർ ഡോ. ജോജോ നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

പൊലിസ്, ഫയർ ആൻഡ് റെസ്ക്യു, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യു, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ഇറിഗേഷൻ, കെഎസ്ആർടിസി, മർച്ചന്‍റ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Palakkad

അങ്കണവാടി കുട്ടികള്‍ക്കായി "ബാല്യസ്പന്ദനം' ആരോഗ്യപരിശോധനാ കാമ്പയിനു തുടക്കം

പാലക്കാട്: വനിതാ- ശിശു വികസനവകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യപരിശോധനാ കാമ്പയിന്‍- ബാല്യസ്പന്ദനത്തിന് ജില്ലയില്‍ തുടക്കമായി.

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ത്രൈമാസ പദ്ധതിയിലൂടെ ജില്ലയിലെ മൂന്നുമുതല്‍ ആറു വയസുവരെ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ആരോഗ്യവും വളര്‍ച്ചയും തുടര്‍ച്ചയായി നിരീക്ഷിക്കും.

കുട്ടികളിലെ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ പരിശോധന തുടരുകയാണ്. മൂന്നുമാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നതിനാല്‍ കാഴ്ച, കേള്‍വി, പോഷകാഹാരക്കുറവ് എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.
അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ അങ്കണവാടികളിലെത്തിയാണ് പരിശോധന നടത്തുന്നത്. തേങ്കുറിശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഷക്കീന നിര്‍വഹിച്ചു.

കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ബി. റിയാസ് മുഖ്യപ്രഭാഷണം നടത്തി.

ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ടി.വി. മിനിമോള്‍, കുഴല്‍മന്ദം സിഡിപിഒ എസ്. വനജ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനൂപ് റസാഖ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് റോസിലി, തേങ്കുറിശി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram

കൊടുംചൂടില്‍ വറ്റിവരണ്ട് വയലുകള്‍

ആശങ്കയിലായി കര്‍ഷകര്‍

മഴയെത്തുമെന്ന പ്രവചനത്തില്‍ പ്രതീക്ഷ

ചങ്ങരംകുളം: വേനലിനെ വെല്ലുന്ന വെയിലില്‍ വറ്റിവരണ്ട് വയലുകള്‍. തോടുകളിലെയും മറ്റ് ജലസ്രോതസുകളിലെയും ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ക്രമാതീതമായി കുറയുകയാണ്. ഓഗസ്റ്റ് അവസാന വാരം വെള്ളം നിറഞ്ഞുനിന്ന വയലുകളാണ് ഏതാനും ദിവസങ്ങളായി ചുട്ടുപൊള്ളുന്ന ചൂടില്‍ വരണ്ടു തുടങ്ങിയത്. ആലംകോട്, നന്നംമുക്ക്, എടപ്പാള്‍ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷി ചെയ്യുന്ന മുണ്ടകന്‍ കര്‍ഷകരാണ് വെള്ളം വറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ്.

കിള കഴിഞ്ഞ് വിത്തിട്ട് ഞാറ് പറിക്കാനും നടീലിനും തയാറെടുക്കുന്ന കര്‍ഷകരെയാണ് മഴ കുറഞ്ഞത് ആശങ്കയിലാക്കിയത്. ഈ മാസം നടീല്‍ തുടങ്ങാന്‍ പലരും വയല്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് നിലം ഒരുക്കിയെങ്കിലും പലയിടത്തും ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉണങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

സമീപത്തെ കുളങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നടീല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. എന്നാല്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ലഭിച്ചില്ലെങ്കില്‍ ഇത്തവണ കൃഷി പൂര്‍ത്തിയാക്കി വിളവെടുക്കാന്‍ പെടാപാട് പെടും.

ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വെള്ളം എത്തിച്ച് കൃഷി പൂര്‍ത്തിയാക്കേണ്ട അവസ്ഥ വന്നാല്‍ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ തുടര്‍ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനത്തില്‍ പ്രതീക്ഷയിലാണ് പല കര്‍ഷകരും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന നെല്‍പാടങ്ങളിലെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.

കാലാവസ്ഥ ചതിച്ചാൽ കാർഷിക മേഖല ദുരിതത്തിലാകും

വയലുകളിൽ പലയിടത്തും ട്രാക്ടർ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തോടുകൾ ആഴം കൂട്ടി നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതും ജലസ്രോതസുകൾ സംരക്ഷിക്കാത്തതും പ്രതിസന്ധി കൂട്ടുന്നുണ്ട്. തുടർദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥ വരും. അധികൃതർ സമയബന്ധിതമായി കർഷകരെ സഹായിക്കാൻ മുൻ കരുതൽ എടുക്കണം.

സുഹൈർ എറവറാംകുന്ന്-
പൈതൃക കർഷക സംഘം സെക്രട്ടറി

ചമ്രവട്ടം ബിയ്യം കായൽ ലിങ്ക് പദ്ധതി പ്രശ്നങ്ങൾക്ക് പരിഹാരമാകും

കടുത്ത വരൾച്ച പലപ്പോഴും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.മുണ്ടകൻ കർഷകരെ മാത്രമല്ല, പുഞ്ച കർഷകരെയും പ്രതിസന്ധി ബാധിക്കും. ചമ്രവട്ടം ബിയ്യം കായൽ ലിങ്ക് പദ്ധതി പ്രാവർത്തികമായാൽ കർഷകരുടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാമാകും. നൂറടിത്തോടിലൂടെ തൃശൂർ ജില്ലയിലെ കോൾ മേഖല വരെ വെള്ളമെത്തിക്കാൻ പദ്ധതിക്ക് കഴിയും. സർക്കാർ തലത്തിൽ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമം തുടരുന്നത് ആശ്വാസമാണ്.

പി.പി. യൂസഫലി- പൊന്നാനി കോൾ ഡവലപ്മെന്‍റ് കമ്മിറ്റി അംഗം

Kozhikode

മെഡിക്കല്‍ കോളജില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ഇല്ല വട്ടംകറങ്ങി രോഗികളും കൂട്ടിരിപ്പുകാരും

കോഴിക്കോട്:കോഴിക്കോട്‌ മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും വിവരങ്ങൾ നൽകാൻ സംവിധാനമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു.
വിവിധ വാർഡുകൾ, പരിശോധനാ സ്ഥലങ്ങൾ, ലാബുകൾ, ഫാർമസി, ആർഎസ്ബിവൈ കൗണ്ടറുകൾ, ബ്ലഡ് ബാങ്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ടെത്താൻ പലരും വട്ടംകറങ്ങുന്നസ്ഥിതിയാണുള്ളത്‌. മെഡിക്കൽ കോളജ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുള്ള പത്തോളജി ലാബ് ഉൾപ്പെടെ കണ്ടെത്തണമെങ്കിൽ ആരെങ്കിലും പറഞ്ഞുകൊട‌ുത്താൽ തന്നെ പറ്റാത്ത അവസ്ഥയാണ്.

സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വിശാലമായ ഇൻഫർമേഷൻ കൗണ്ടറും അവിടെ ഒരു ഇൻഫർമേഷൻ ഓഫീസറുമുണ്ടായിരുന്നു.സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ഇവിടെയുള്ള കൗണ്ടർ ഇപ്പോള്‍ ആളില്ലാതെ കിടക്കുകയാണ്. എംസിഎച്ച് ഒപിയിലെ അന്വേഷണ കൗണ്ടറും അനാഥമായി കിടക്കുകയാണ്.

നിലവിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും അത്യാഹിത വിഭാഗത്തിലും മാത്രമാണ് ഇൻഫർമേഷൻ ഓഫീസർമാരുടെ സേവനമുള്ളത്‌.പരിചയസമ്പന്നരായ സുരക്ഷാ ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. മെഡിക്കൽ കോളജിൽ 93 സുരക്ഷാ ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിലായി ഏഴ് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നത്. ഇതിൽ നാല്‍പത് പേരാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. ആളുകൾക്ക്‌ ശരിയായ വിവരം നൽകാൻ ഇവരിൽ പലർക്കും കഴിയുന്നില്ല.

Wayanad

പാചകവാതക ക്ഷാമം; ഇരിട്ടി ഗ്യാസ് ഏജൻസിക്കു മുന്നിൽ പ്രതിഷേധം

ഇരിട്ടി: പാചകവാതകത്തിന്‍റെ ലഭ്യതക്കുറവും ബുക്ക് ചെയ്തിട്ടും സിലിണ്ടർ ലഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച രാവിലെ ഒന്പതോടെ ഇരിട്ടി ഇൻഡൻ ഗ്യാസ് ഏജൻസിക്കു മുന്നിലാണ് ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചത്.

നേരത്തെ 45 ദിവസത്തെ ഇടവേളയിലായിരുന്നു പാചകവാതകം ബുക്ക് ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ഇത് 25 ദിവസമായി കുറച്ചതോടെ കൂടുതൽ പേർ ഒരേസമയം ബുക്ക് ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് ഏജൻസി അധികൃതർ പറഞ്ഞു.

പ്രതിദിനം രണ്ട് ലോഡ് ഗ്യാസ് ആവശ്യമായിരിക്കെ നിലവിൽ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമാണ് ഒരു ലോഡ് എത്തുന്നതെന്നും അധികൃതർ പറഞ്ഞു. 300 സിലിണ്ടറുകൾ വീതമുള്ള രണ്ട് ലോഡെങ്കിലും പ്രതിദിനം ലഭിച്ചാൽ മാത്രമേ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വിതരണം നടത്താനാകൂ. സാധാരണ ദിവസങ്ങളിൽ 50 മുതൽ 60 വരെ സിലിണ്ടറുകൾ ഏജൻസിയിൽനിന്ന് വിതരണം ചെയ്യാറുണ്ട്. എന്നാൽ ശനിയാഴ്ച സാധാരണയെത്തുന്നതിന്‍റെ മൂന്നിരട്ടി ഉപഭോക്താക്കൾ ഗ്യാസ് ആവശ്യപ്പെട്ട് എത്തിയതാണ് പ്രതിസന്ധിക്കും കാരണമായതെന്നും അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ഇരിട്ടി പൊലിസ് സ്ഥലത്തെത്തി. പരാതിയുള്ളവർ സ്റ്റേഷനിലെത്തി പരാതി നൽകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.

Kannur

കണിയാർവയൽ-ഉളിക്കൽ റോഡ് കാടുകയറി അപകടാവസ്ഥയിൽ

പയ്യാവൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് മികച്ച നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ കണിയാർവയൽ-ഉളിക്കൽ റോഡിന്‍റെ വശങ്ങളിൽ കാടുകൾ വളർന്നു കയറി അപകടാവസ്ഥയിലായി. പല ഭാഗങ്ങളിലും റോഡിലേക്കു നീണ്ടു വളർന്നതിനാൽ കാൽനടയാത്രപോലും ദുരിതത്തിലാണ്. റോഡിലെ വളവുകളിൽ പലതിലും മുന്നിലെ കാഴ്ച മറയുന്ന രീതിയിൽ കാട് വളർന്നിട്ടുണ്ട്. വയക്കരയ്ക്കും ബാലങ്കരിക്കും ഇടയിൽ പുഴയോരത്തോടു ചേർന്ന റോഡിന്‍റെ ഭാഗത്ത് കാടുകൾ ഏറെ കൂടുതലായിട്ടുണ്ട്.

റബർതോട്ടങ്ങളിലെ പയർ വള്ളികളാണു റോഡിലേക്കു പടർന്നു കയറിയിരിക്കുന്നത്. റോഡരികിലെ സൂചനാ ബോർഡുകളിലും കാടുമൂടിയ നിലയിലാണ്. എല്ലാ വർഷവും ഇത്തരത്തിൽ കാടുകയറുന്ന അവസ്ഥയുള്ളതിനാൽ ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Kasaragod

വികസന സദസുകൾ സംഘടിപ്പിക്കുന്നു

ഉദുമ: മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിനുള്ള ജനകീയ രൂപരേഖ തയ്യാറാക്കുന്നതിനായി വികസന സദസുകൾ സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ വികസന കാഴ്ചപ്പാട് തയ്യാറാക്കുന്നതിനാണ് സദസുകൾ നടത്തുന്നതെന്നും വികസന സങ്കല്പങ്ങളെ കാലാനുസൃതമായി പുന:ക്രമീകരിക്കേണ്ടതുണ്ടെന്നും കെ. നീലകണ്ഠൻ എംഎൽഎ അറിയിച്ചു.

വികസന സദസിന്‍റെ അജണ്ട തയ്യാറാക്കുന്നതിനായി ചേർന്ന മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഈ മാസം 30 നകം വികസന സദസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തു പ്രസിഡന്‍റുമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, കെ. ശോഭന കുമാരി, ഇ.കുഞ്ഞിരാമൻ, ആയിഷ അബൂബക്കർ, സി.കെ. സബിത, ചന്ദ്രൻ നാലാംവാതുക്കൽ, ടി.ശോഭന, എ.മുസ്‌തഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റര്‍ റോസ് ഗമാലിയ സിഎച്ച്എഫ്

കല്ലേറ്റുംകര: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ പാവനാത്മ പ്രോവിന്‍സിലെ കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ് ഭവനാംഗമായ സിസ്റ്റര്‍ റോസ് ഗമാലിയ (റോസി-87) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ് മഠം കപ്പേളയില്‍. ചാലക്കുടി പരിയാരം കടമ്പാട്ടുപറമ്പില്‍ കൊച്ചാപ്പു-മറിയം ദമ്പതികളുടെ മകളാണ്. പുത്തന്‍ചിറ ഹോളി ഫാമിലി കോണ്‍വന്‍റിൽ സുപ്പീരിയറായും അയ്യന്തോള്‍, ആളൂര്‍, പൂവത്തുശേരി, കുഴിക്കാട്ടുശേരി, താഴേക്കാട്, കൊടകര, അവിട്ടത്തൂര്‍, കല്ലേറ്റുംകര എന്നീ കോണ്‍വന്‍റുകളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സെലി, പരേതരായ മേരി, അന്തോണി, കൊച്ചുപൈലന്‍ ത്രേസ്യാമ്മ, ജോസ്, ലോനക്കുട്ടി, അന്നക്കുട്ടി, ജോണി.

വി. വേലപ്പന്‍നായര്‍

നെയ്യാറ്റിന്‍കര: വിശ്വഭാരതി പബ്ലിക് സ്കൂള്‍ മാനേജിംഗ് ട്രസ്റ്റിയും ചെയര്‍മാനുമായ കൃഷ്ണപുരം സംഗീതില്‍ നെയ്യാറ്റിന്‍കര വി. വേലപ്പന്‍നായര്‍(81)അന്തരിച്ചു. സംസ്കാരം ഇന്ന് 12.30-ന് വീട്ടുവളപ്പില്‍.വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിനും ആറു പതിറ്റാണ്ടിലേറെ കാലത്തെ അധ്യാപന മികവിനും നെയ്യാറ്റിന്‍കര നഗരസഭയും പൗരാവലിയും ഗുരുമഹിമ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാരദാംബാള്‍. മക്കള്‍: വി.എസ്. സരിത (അധ്യാപിക വിഎച്ച്എസ്എസ്, പുല്ലാമല), വി.എസ്. സജിത (അധ്യാപിക ബിഎന്‍വി എച്ച്എസ്എസ്, തിരുവല്ലം). മരുമക്കള്‍: ആര്‍.വി.സനില്‍കുമാര്‍ (വൈസ് ചെയര്‍മാന്‍, വിശ്വഭാരതി പബ്ലിക് സ്കൂള്‍), എം. മുരളീകൃഷ്ണന്‍ (മാനേജര്‍, വിശ്വഭാരതി പബ്ലിക് സ്കൂള്‍.

എ. ജെ. ചെറിയാന്‍

തിരുവല്ല: ദേശമംഗലം അഴിക്കകത്ത് എ. ജെ. ചെറിയാന്‍ (തങ്കച്ചന്‍ 87, റിട്ട. റീജണല്‍ മാനേജര്‍ കെഎസ്എഫ്ഇ തൃശൂര്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് മകളുടെ ഭവനത്തിലെ (തിരുവല്ല കിഴക്കന്‍മുത്തൂര്‍ രാജ് കോട്ട്) ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് കിഴക്കന്‍മുത്തൂര്‍ സെന്‍റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: ജോളി ചെങ്ങന്നൂര്‍ കുറ്റിക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: സുനിത (ബംഗളൂരു), വിനിത (എന്‍ ആര്‍ പുര), ബിനിത (മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവല്ല), അനിത (ഫോര്‍ട്ട് കൊച്ചി). മരുമക്കള്‍: തോമസ് മാത്യു വാക്കെചിറയില്‍ വാകത്താനം, എം. പി സണ്ണി മോളയില്‍ എന്‍ആര്‍ പുര , സതീഷ് രാജ്കോട്ട് കിഴക്കന്‍ മുത്തൂര്‍, പ്രവീണ്‍ ഗ്രേസ് വില്ലയില്‍ ഫോര്‍ട്ട് കൊച്ചി .

തങ്കമ്മ വർഗീസ്

പന്തളം: പകലോമറ്റം പൂഴിക്കാട് വെൺമണി വടക്കേതിൽ തങ്കമ്മ വർഗീസ് (76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൂഴിക്കാട് സെൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അടൂർ, നെല്ലിമുകൾ, കോട്ടാതുണ്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ് ഡാനിയേൽ (കേരള കോൺഗ്രസ്. ജില്ലാ വൈസ് പ്രസിഡന്‍റ്, ഹോളിസ്റ്റിക് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ). മക്കൾ: അനു ജോൺ, മിനു വർഗീസ്, ലിനു സിബി. മരുമക്കൾ: ജോൺ തോമസ് കുതിരവട്ടം, വർഗീസ് എം. കോശി മടവിളയിൽ, സിബി മാത്യു (അക്ബർ ട്രാവൽസ് മുംബൈ).

ഏലിയാമ്മ തോമസ്

എടത്വ: മണമേല്‍ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കൈനകരി വള്ളപുരയ്ക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.ഡി. തോമസ്. മക്കള്‍: മേഴ്സി തോമസ് (റിട്ട. മിലിട്ടറി നഴ്സ്), എം.ടി. ദേവസ്യ (വിമുക്തഭടൻ), ജോസഫ് തോമസ് (സൗദി), ജോയിസ് തോമസ്. മരുമക്കള്‍: വി.കെ. ജോമോന്‍ വട്ടപറമ്പില്‍ അമ്പലപ്പുഴ (വിമുക്തഭടൻ), ലിസമ്മ ദേവസ്യ കുന്നേല്‍ പെരുംന്തുരുത്തി (ഗവ. നഴ്സ്, ഹരിദ്വാര്‍), മിനി ജോസഫ് മാളിയേക്കല്‍ തായങ്കരി (സെന്‍റ് അലോഷ്യസ് കോളജ് എടത്വ), ടി.ഡി. തോമസ് താഴൂര്‍ വടക്കേക്കര (താഴൂര്‍ ഇലക്‌ട്രിക്കല്‍സ് & സാനിറ്റേഴ്സ് ചങ്ങനാശേരി).

കെ.ജെ. മേരിക്കുട്ടി

മുണ്ടക്കയം : നാന്പോഴിൽ കെ.ജെ. മേരിക്കുട്ടി (78, റിട്ട. അധ്യാപിക, സെന്‍റ് ആന്‍റണീസ് യുപിഎസ് മുണ്ടക്കയം) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ. പരേത കറുകപ്പള്ളി കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.ബി. ത്രിവിക്രമൻ പിള്ള. മക്കൾ: ടി.വി. ജോയസ് (അധ്യാപകൻ, സെന്‍റ് ആന്‍റണീസ് എച്ച്എസ് മുണ്ടക്കയം), ജ്യോത്സന (കാനഡ). മരുമക്കൾ: അനുമോൾ തോമസ് (അധ്യാപിക, തേവർവേലിൽ എൽപിഎസ് പെരുനാട്), ഷൈബു റാഫേൽ (കാനഡ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.

ജോസഫ് മാത്യു

കോട്ടയം: കളക്‌ട്രേറ്റിനു സമീപം ആഞ്ഞിലിവേലില്‍ (തൃക്കൊടിത്താനം) ജോസഫ് മാത്യു (കുട്ടപ്പന്‍-90, റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍. പരേതന്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യ പരേതയായ പ്രഫ. അമ്മിണി ജോസഫ് (റിട്ട. പ്രഫസർ, ബി.കെ കോളജ് അമലഗിരി) ചങ്ങനാശേരി മണക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: മിനി, ഡോ. സുനിത, സുനോജ്, ബിനോജ്. മരുമക്കള്‍: ബെന്നി വരകുകാലായില്‍ നീലൂര്‍ (മുംബൈ), ബിനോ വെണ്ണാലില്‍ ചങ്ങനാശേരി (യുഎഇ), ലിന്‍സി പാലത്ര തെക്കേക്കര (സൗദി), ഷാന്‍റി വാതല്ലൂര്‍ കാളകെട്ടി (യുഎഇ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിലും പ്രാർത്ഥനകള്‍ക്കുശേഷം 10 മുതല്‍ കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.

ഇത്തമ്മ വര്‍ക്കി

വാഴക്കുളം: കാഞ്ഞിരംകുന്നേല്‍ ഭാര്യ ഇത്തമ്മ വര്‍ക്കി (ബ്രജീത്ത-95) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വാഴക്കുളം സെന്‍റ് ജോര്‍ജ് ഫോറോന പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ഐപ്പ് വര്‍ക്കി. മക്കള്‍: റോസിലി, സിസ്റ്റര്‍. ആന്‍സി ജോര്‍ജ് എഫ്‌സിസി (എനാനല്ലൂര്‍), കൊച്ചുറാണി, ജിമ്മി, പരേതനായ ബെന്നി. മരുമക്കള്‍: ജോസ് ചക്കാലക്കുന്നേല്‍ (കല്ലൂര്‍ക്കാട്), ടോമി മാരാംകുഴക്കല്‍ (മൂവാറ്റുപുഴ), സിമ്മി ആനിക്കുടിയില്‍ (ആരക്കുഴ), വിജി മറ്റേക്കാടന്‍ (മഞ്ഞപ്ര).

കെ.എം. കോശി

കൊച്ചി: നിരണം കുറിച്ചിയേത്ത് കാളിയാങ്കൽ കിണറ്റുകര കെ.എം. കോശി (91, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് എറണാകുളം ശാലോം മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം എളംകുളം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സൗമിനി കോശി (റിട്ട. ഹൈസ്കൂൾ അധ്യാപിക) കോട്ടയം തട്ടാരത്ത് കുടുബാഗം. മക്കൾ: ബിനു സൂസൻ കോശി (കോളജ് അധ്യാപിക സൗത്ത് ആഫ്രിക്ക), ഡോ. ബിന്ദു അച്ചാമ്മ കോശി (ജെയിൽ യൂണിവേഴ്സിറ്റി കാക്കനാട്), ബിമൽ മാത്യു കോശി (ഇവൈ സ്മാർട്ട് സിറ്റി കാക്കനാട്). മരുമക്കൾ: ജോ ജേക്കബ് (കോളജ് അധ്യാപകൻ സൗത്ത് ആഫ്രിക്ക), മരിഷ്മ കോശി (ഇവൈ സ്‌മാർട്ട് സിറ്റി കാക്കനാട്).

മേരി

അങ്കമാലി: തുറവൂർ സെന്‍റ് മേരീസ് കപ്പേളയ്ക്ക് സമീപം പുന്നശേരി മേരി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തുറവൂർ സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത എടക്കുന്ന് വെമ്പിൽ വാളുക്കാരാൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: പാപ്പച്ചൻ (പുന്നശേരി ഫുഡ് പ്രോഡക്ട്സ് തുറവൂർ), ആഗസ്റ്റിൻ (പുന്നശേരി ഹാർഡ് വെയേഴ്സ് തുറവൂർ), ആന്‍റണി ( റിട്ട. പ്രിൻസിപ്പൽ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ തുറവൂർ), വിൻസന്‍റ് (പുന്നശേരി റബേഴ്സ് തുറവൂർ), ടെസി (റിട്ട. പ്രധാനധ്യാപിക ഭാരത റാണി സ്കൂൾ വാതക്കാട്), ടോമി (സ്പൈസി ഫുഡ് ട്രേഡിഗ് അങ്കമാലി), ജോൺസൻ (അധ്യാപകൻ സെന്‍റ് അഗസ്റ്റിൻസ് സ്കൂൾ തുറവൂർ), ലിൻസി. മരുമക്കൾ: ലിറ്റി, ഷീല, സീന (റിട്ട. ടീച്ചർ മാർ അഗസ്റ്റിൻസ് ഹൈ സ്കൂൾ തുറവൂർ), ഷേർളി, ജോണി, (റിട്ട. ടിടിആർ ഇന്ത്യൻ റെയിൽവേ), നിത, രെമി (ടീച്ചർ മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ), ആന്‍റു (മണിയഞ്ചേരി ഹാർഡ്‌വെയേഴ്സ് ആയത്തുപടി.

സിസ്റ്റര്‍ റോസ് ഗമാലിയ സിഎച്ച്എഫ്

കല്ലേറ്റുംകര: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ പാവനാത്മ പ്രോവിന്‍സിലെ കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ് ഭവനാംഗമായ സിസ്റ്റര്‍ റോസ് ഗമാലിയ (റോസി-87) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍ഷ്യല്‍ ഹൗസ് മഠം കപ്പേളയില്‍. ചാലക്കുടി പരിയാരം കടമ്പാട്ടുപറമ്പില്‍ കൊച്ചാപ്പു-മറിയം ദമ്പതികളുടെ മകളാണ്. പുത്തന്‍ചിറ ഹോളി ഫാമിലി കോണ്‍വന്‍റിൽ സുപ്പീരിയറായും അയ്യന്തോള്‍, ആളൂര്‍, പൂവത്തുശേരി, കുഴിക്കാട്ടുശേരി, താഴേക്കാട്, കൊടകര, അവിട്ടത്തൂര്‍, കല്ലേറ്റുംകര എന്നീ കോണ്‍വന്‍റുകളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സെലി, പരേതരായ മേരി, അന്തോണി, കൊച്ചുപൈലന്‍ ത്രേസ്യാമ്മ, ജോസ്, ലോനക്കുട്ടി, അന്നക്കുട്ടി, ജോണി.

ചിരി

കരിവെള്ളൂര്‍: അയത്രവയലില്‍ മുത്തല ചിരി (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് സമുദായ ശ്മശാനത്തില്‍. ഭർത്താവ്: പരേതനായ മാടായി കണ്ണൻ. മക്കള്‍: അശോകന്‍ (റിട്ട. റെയില്‍വേ ലോക്കോ പൈലറ്റ്), ഗീത (റിട്ട. മുഖ്യാധ്യാപിക, ജിഎംഎല്‍പിഎസ്, പാലക്കോട്), അനിത (ഫാര്‍മസിസ്റ്റ്, സ്റ്റോര്‍ കീപ്പര്‍ ഗവ. ആശുപത്രി, കാസർഗോഡ്), ബാബു (റിട്ട. മുഖ്യാധ്യാപകൻ, ജിഎല്‍പിഎസ് താരം തട്ടടുക്ക), മീന. മരുമക്കള്‍: പ്രീതി (ചാല, കണ്ണൂര്‍), ലക്ഷ്മണന്‍ (തൃക്കരിപ്പൂര്‍), മോഹനന്‍ (ചെറുവത്തൂര്‍), ശ്രീലത (അധ്യാപിക, ജിഎച്ച്എസ്എസ്, വെള്ളൂര്‍), സുരേഷ് ബാബു (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കുഞ്ഞാതി (ചെറുവത്തൂര്‍), പരേതരായ കുഞ്ഞമ്മ, അമ്പു, നാരായണി.

കല്യാണി അമ്മ

രാജപുരം: കുടുംബൂർ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ (97) അന്തരിച്ചു.ഭർത്താവ്: പരേതനായ ചേവിരി ചന്തു നായർ. മക്കൾ: ഓമന, ലക്ഷ്മി, രാധാകൃഷ്ണൻ, സുമതി, മോഹനൻ, സംശല, രവീന്ദ്രൻ, പരേതരായ ഭാർഗവി, നളിനി. മരുമക്കൾ: ലത, ശ്രീജ, ദിവ്യ, എം. നാരായണൻ നായർ (ബന്തടുക്ക), കെ.പി. രാഘവൻ നായർ (കരക്കയടുക്കം), പരേതരായ കെ. കുമാരൻ നായർ (പാക്കം), സി.ബാലകൃഷ്ണൻ നായർ (പ്ലാവുള്ളകയ), പി.കുഞ്ഞമ്പു നായർ (തടിച്ചലുംബര), എം.ബാലകൃഷ്ണൻ നായർ (ബന്തടുക്ക).

മാധവൻ നായർ

തട്ടുമ്മൽ : മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പൊടവടുക്കം മുണ്ടാത്ത് മാധവൻ നായർ (88) അന്തരിച്ചു. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്‍റ്, കോടോം-ബേളൂർ മണ്ഡലം പ്രസിഡന്‍റ്, ഡിസിസി മെംബർ, കോടോം-ബേളൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മകൻ: മുരളീധരൻ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കാർത്യായനിയമ്മ, പരേതരായ നാരായണിയമ്മ, കുഞ്ഞമ്പു നായർ, മാധവിഅമ്മ, കല്യാണിഅമ്മ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, പദ്മാവതിഅമ്മ.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

12-09-2026

'സംസ്‌കാരം സ്ത്രീയുടെ വസ്ത്രങ്ങളിൽ മാത്രമാണോ?'; സൈബർ ആക്രമണങ്ങൾക്കെതിരേ ഐശ്വര്യ ലക്ഷ്മി

സ്ത്രധാരണത്തിന്‍റെ പേരിൽ തനിക്കെതിരേ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നതായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

 

തന്‍റെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ ലക്ഷ്മി ശക്തമായ നിലപാടു വ്യക്തമാക്കിയത്: 'സ്ത്രീയുടെ വസ്ത്രധാരണത്തിലോ, ശരീരഭാഗങ്ങളിലോ മാത്രമാണോ സംസ്കാരം നിലനിൽക്കുന്നത്?' വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും ഇത്തരം ഇടുങ്ങിയ ചിന്താഗതികളിലൂടെ അളക്കാൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നും താരം അഭിപ്രായപ്പെട്ടു.

അധിക്ഷേപങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ല. സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നാണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ വസ്ത്രമല്ല, അവരുടെ ചിന്തയും പ്രവൃത്തിയുമാണു സംസ്കാരത്തിന്‍റെ അടയാളമെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം കാപട്യങ്ങളെ പൂർണമായും തള്ളുകയാണെന്നും താരം വ്യക്തമാക്കി.

മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിലപാടുകളിൽ എപ്പോഴും വ്യക്തത പുലർത്തുന്ന താരം, മുൻപും സിനിമയ്ക്കുള്ളിലെയും പുറത്തെയും സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

12-09-2026

'സംസ്‌കാരം സ്ത്രീയുടെ വസ്ത്രങ്ങളിൽ മാത്രമാണോ?'; സൈബർ ആക്രമണങ്ങൾക്കെതിരേ ഐശ്വര്യ ലക്ഷ്മി

സ്ത്രധാരണത്തിന്‍റെ പേരിൽ തനിക്കെതിരേ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നതായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

 

തന്‍റെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ ലക്ഷ്മി ശക്തമായ നിലപാടു വ്യക്തമാക്കിയത്: 'സ്ത്രീയുടെ വസ്ത്രധാരണത്തിലോ, ശരീരഭാഗങ്ങളിലോ മാത്രമാണോ സംസ്കാരം നിലനിൽക്കുന്നത്?' വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും ഇത്തരം ഇടുങ്ങിയ ചിന്താഗതികളിലൂടെ അളക്കാൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നും താരം അഭിപ്രായപ്പെട്ടു.

അധിക്ഷേപങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ല. സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നാണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ വസ്ത്രമല്ല, അവരുടെ ചിന്തയും പ്രവൃത്തിയുമാണു സംസ്കാരത്തിന്‍റെ അടയാളമെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം കാപട്യങ്ങളെ പൂർണമായും തള്ളുകയാണെന്നും താരം വ്യക്തമാക്കി.

മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിലപാടുകളിൽ എപ്പോഴും വ്യക്തത പുലർത്തുന്ന താരം, മുൻപും സിനിമയ്ക്കുള്ളിലെയും പുറത്തെയും സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

12-09-2026

അഭിഷേക് നായർക്ക് അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ മികച്ച അവതരണത്തിനുള്ള പുരസ്കാരം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ജലമേഖലയിലെ പ്രമുഖ പ്രഫഷണൽ സംഘടനയായ അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ (AWWA) ഒഹായോ സെക്ഷൻ നൽകുന്ന “Technical Program Award - Best Presentation at an Annual Conference” പുരസ്കാരം മലയാളിയായ അഭിഷേക് വി. നായർക്ക് ലഭിച്ചു.

2025-ൽ ക്ലീവ്ലൻഡിൽ നടന്ന One Water Conference-ൽ അവതരിപ്പിച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എന്ന സാങ്കേതിക അവതരണത്തിനാണ് അംഗീകാരം.

Brian Yates-നൊപ്പമാണ് അഭിഷേക് പുരസ്കാരം പങ്കിടുന്നത്.

പരിസ്ഥിതിയിലും കുടിവെള്ള സ്രോതസുകളിലും ദീർഘകാലം നിലനിൽക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്നറിയപ്പെടുന്ന ‘Forever Chemicals’ നശിപ്പിക്കുന്നതിനുള്ള വിവിധ നൂതന സാങ്കേതികവിദ്യകളെ വിലയിരുത്തുന്നതായിരുന്നു അവതരണത്തിന്‍റെ പ്രമേയം.

2025 One Water Conference-ലേക്ക് ലഭിച്ച ഏകദേശം 270 abstracts-ൽ നിന്ന് 86 അവതരണങ്ങളാണ് peer-review നടപടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. അവയിൽ ഉൾപ്പെട്ട അഭിഷേകിന്‍റെ അവതരണത്തിനാണ് പിന്നീട് Ohio Section AWWA Technical Program Committee-യുടെ അംഗീകാരമായി മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

നിലവിൽ അമേരിക്കയിലെ ഒഹായോയിൽ ജല-മലിനജല മേഖലയിലെ എൻജിനിയറായി പ്രവർത്തിക്കുന്ന അഭിഷേക്, ജലവിതരണം, ജലശുദ്ധീകരണം, മലിനജല ശുദ്ധീകരണം, PFAS തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സാങ്കേതിക പഠനങ്ങളിലും സജീവമാണ്. സിവിൽ എൻജിനിയറിംഗിൽ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുള്ള അഭിഷേകിന് എൻജിനിയറിംഗ് മേഖലയിൽ ഏകദേശം ഒൻപത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.

ഓഗസ്റ്റ് 19-ന് സിൻസിനാറ്റിയിൽ നടന്ന One Water Conference-ലെ OAWWA Member Appreciation Luncheon-ൽ പുരസ്കാരം സമ്മാനിച്ചത്.

12-09-2026

തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി; സഹായഹസ്തവുമായി ഒഐസിസി കുവൈറ്റ് കെയർ ടീം

കുവൈറ്റ് സിറ്റി: എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മിനി പുഷ്പറാണിക്ക് ആശ്വാസമായി ഒഐസിസി കുവൈറ്റ് കെയർ ടീമിന്‍റെ ഇടപെടൽ.

കുവൈറ്റിൽ ഗാർഹിക തൊഴിലെടുക്കുന്നതിനിടയിൽ വീണുണ്ടായ അപകടത്തിൽ കാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി, ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഒഐസിസി കെയർ ടീം രംഗത്തിറങ്ങിയത്.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാ രേഖകളും നിയമപരമായ നടപടികളും ഇവർ ദ്രുതഗതിയിൽ പൂർത്തിയാക്കി. തുടർന്ന് ജസീറ എയർവേയ്‌സ് വിമാനത്തിൽ മിനിയെ നാട്ടിലേക്ക് അയക്കാനുള്ള മുഴുവൻ യാത്രാക്രമീകരണങ്ങളും സംഘം ഏകോപിപ്പിച്ചു.

നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ശേഷം സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി നോർക്ക റൂട്ട്സിന്‍റെ സൗജന്യ ആംബുലൻസ് സേവനവും കെയർ ടീം ഉറപ്പാക്കിയിട്ടുണ്ട്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

12-09-2026

അഭിഷേക് നായർക്ക് അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ മികച്ച അവതരണത്തിനുള്ള പുരസ്കാരം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ജലമേഖലയിലെ പ്രമുഖ പ്രഫഷണൽ സംഘടനയായ അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്‍റെ (AWWA) ഒഹായോ സെക്ഷൻ നൽകുന്ന “Technical Program Award - Best Presentation at an Annual Conference” പുരസ്കാരം മലയാളിയായ അഭിഷേക് വി. നായർക്ക് ലഭിച്ചു.

2025-ൽ ക്ലീവ്ലൻഡിൽ നടന്ന One Water Conference-ൽ അവതരിപ്പിച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എന്ന സാങ്കേതിക അവതരണത്തിനാണ് അംഗീകാരം.

Brian Yates-നൊപ്പമാണ് അഭിഷേക് പുരസ്കാരം പങ്കിടുന്നത്.

പരിസ്ഥിതിയിലും കുടിവെള്ള സ്രോതസുകളിലും ദീർഘകാലം നിലനിൽക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്നറിയപ്പെടുന്ന ‘Forever Chemicals’ നശിപ്പിക്കുന്നതിനുള്ള വിവിധ നൂതന സാങ്കേതികവിദ്യകളെ വിലയിരുത്തുന്നതായിരുന്നു അവതരണത്തിന്‍റെ പ്രമേയം.

2025 One Water Conference-ലേക്ക് ലഭിച്ച ഏകദേശം 270 abstracts-ൽ നിന്ന് 86 അവതരണങ്ങളാണ് peer-review നടപടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. അവയിൽ ഉൾപ്പെട്ട അഭിഷേകിന്‍റെ അവതരണത്തിനാണ് പിന്നീട് Ohio Section AWWA Technical Program Committee-യുടെ അംഗീകാരമായി മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

നിലവിൽ അമേരിക്കയിലെ ഒഹായോയിൽ ജല-മലിനജല മേഖലയിലെ എൻജിനിയറായി പ്രവർത്തിക്കുന്ന അഭിഷേക്, ജലവിതരണം, ജലശുദ്ധീകരണം, മലിനജല ശുദ്ധീകരണം, PFAS തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സാങ്കേതിക പഠനങ്ങളിലും സജീവമാണ്. സിവിൽ എൻജിനിയറിംഗിൽ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുള്ള അഭിഷേകിന് എൻജിനിയറിംഗ് മേഖലയിൽ ഏകദേശം ഒൻപത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.

ഓഗസ്റ്റ് 19-ന് സിൻസിനാറ്റിയിൽ നടന്ന One Water Conference-ലെ OAWWA Member Appreciation Luncheon-ൽ പുരസ്കാരം സമ്മാനിച്ചത്.

12-09-2026

9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വാർഷികം: ലോകത്തെ മാറ്റിമറിച്ച കറുത്ത ദിവസത്തെ ഓർത്ത് ജർമനി

 

ബെർലിൻ: ചരിത്രത്തിൽ ഒരിക്കലും മായാത്ത കറുത്ത ഏടായി മാറിയ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് കാൽനൂറ്റാണ്ട്. ലോകത്തെ മുഴുവൻ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വാർഷികത്തിൽ അന്നത്തെ സംഭവങ്ങളും അവ ലോകരാഷ്ട്രങ്ങളിൽ വരുത്തിയ ദൂരവ്യാപകമായ മാറ്റങ്ങളും പുനർവായിക്കുകയാണ് ജർമനിയടക്കമുള്ള രാജ്യങ്ങൾ.

ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ തകർന്നു വീഴുന്ന ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ചു നിന്ന ലോകത്തോട് അന്നത്തെ (1999 - 2004) ജർമൻ പ്രസിഡന്‍റായിരുന്ന യൊഹാനസ് റൗ പറഞ്ഞത് "ഈ ദിവസം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു' എന്നായിരുന്നു.

ആ ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഏകദേശം 3,000 പേരിൽ 92 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. അതിൽ 11 പേർ ജർമൻ പൗരന്മാരായിരുന്നു എന്നത് രാജ്യത്തിന് ഏൽപ്പിച്ച ആഘാതം വലുതായിരുന്നു.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "ഹാംബർഗ് സെൽ' എന്ന ഭീകരസംഘത്തിന്‍റെ കേന്ദ്രം ജർമനിയായിരുന്നു എന്നത് രാജ്യാന്തരതലത്തിൽ വലിയ സുരക്ഷാ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അൽ-ഖ്വെയ്ദ ബന്ധമുള്ള ഈ സംഘത്തിന്‍റെ സൂത്രധാരൻ മുഹമ്മദ് അത്ത ഉൾപ്പെടെയുള്ളവർ ഹാംബുർഗിലാണ് താമസിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ ജർമ്മൻ സർക്കാർ ആഭ്യന്തര സുരക്ഷ ശക്തമാക്കുകയും കടുത്ത നിയമ നിർമ്മാണങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

ഭീകരവാദത്തിനെതിരേ സമാനതകളില്ലാത്ത ഐക്യദാർഢ്യമാണ് അന്നത്തെ ചാൻസലർ ഗെഹാർഡ് ഷ്രോഡർ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. തുടർന്ന് രാജ്യത്ത് ആന്‍റി-ടെററിസം നിയമങ്ങൾ പ്രാബല്യത്തിൽ വരികയും സുരക്ഷാ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.

എങ്കിലും മുറാദ് കുർനാസ് പോലുള്ള ജർമ്മൻ പൗരന്മാർ ഗുവാന്തനാമോ തടങ്കൽ പാളയത്തിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ പിന്നീട് ജർമൻ രാഷ്ട്രീയത്തിലും വലിയ കോളിളനങ്ങൾ സൃഷ്ടിച്ചിരുന്നു.

ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ താലിബാനു എതിരായ യുദ്ധത്തിലും ജർമൻ സൈന്യമായ ബുണ്ടസ്‌വേർ പങ്കാളിയായി. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ആ സംഘർഷത്തിൽ നിരവധി അന്താരാഷ്ട്ര സൈനികർക്കൊപ്പം ജർമൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

25 വർഷങ്ങൾക്കിപ്പുറവും 9/11 വരുത്തിയ ആഘാതങ്ങളും ഭീകരവാദത്തിനെതിരേയുള്ള കരുതലും ലോകരാഷ്‌‌ട്രങ്ങൾ അതീവ ഗൗരവത്തോടെയാണ് ഓർമിക്കുന്നത്.

11-09-2026

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് ശനിയാഴ്ച മെൽബണിൽ

മെൽബൺ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ കേരള ചാപ്റ്റർ മെൽബണിൽ ഫുട്ബോൾ ‌ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

ശനിയാഴ്ച മെൽബൺ കീസ്ബൊറോയിലുള്ള ടാറ്റഴ്സൺ പാർക്ക് സിന്തെറ്റിക് ഗ്രൗണ്ടിൽ വച്ചാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനമായി $ 2500 എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി $1000 ട്രോഫിയും നൽകും. $ 350 ആണ് രജിസ്ട്രേഷൻ ഫീസ്.

മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ടൂർണമെന്‍റ് കോഓർഡിനേറ്റർമാരായ ഇന്നസെന്‍റ് ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

പരിപാടികൾക്ക് ഐഒസി ഓസ്‌ട്രേലിയ കേരളം ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്‌കറിയ, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ റോബിൻ ജോസഫ്, ഇന്നസെന്‍റ ജോർജ്, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, കുര്യൻ പുന്നൂസ്, പോളി ചിറമേൽ, രാജി സാജു, സോണിഷ് ഇഞ്ചെനാനിയെൽ, റോഷൻ തോട്ടപ്പള്ളി, അനിഷ മാണി, ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ്, സുൽജിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെന്നി കൊച്ചുമുട്ടം, അലൻ എബ്രഹാം, ലിജോ കുടിലിൽ, ലിക്കു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക കമ്മിറ്റി നേതൃത്വം നൽകും.

09-09-2026

മയൂർ വിഹാർ ഫേസ് ത്രീയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

ന്യൂഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ മയൂർ വിഹാർ ഫേസ് ത്രീയിലെ എ-വൺ പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 31ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറിന് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ ഒന്നിന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന.

തുടർന്ന് 9:30നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 8130595922, 9810477949, 9650699114.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

12-09-2026

'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എന്‍റേതായ സ്വാതന്ത്ര്യവും വേണം'; 'ജെൻ സീ'യുടെ 'പ്രണയ' കാഴ്ചപ്പാടുകൾ

പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്‍റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങളിൽ വലിയ മാറ്റങ്ങളാണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പങ്കാളിക്കായി സ്വന്തം വ്യക്തിത്വം പൂർണമായും അടിയറവുവയ്ക്കുന്ന പഴയ രീതിക്കു പകരം, പ്രണയത്തിലും സ്വന്തമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണു പുതിയ തലമുറ സ്വീകരിക്കുന്നത്. ഇതു വ്യക്തികളുടെ മാനസികാരോഗ്യത്തിനും ദീർഘകാല ബന്ധങ്ങളുടെ നിലനിൽപിനും സഹായകരമാണെന്നു മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

 

ബന്ധങ്ങളിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും പരസ്പരം ആശ്രയിക്കുന്നതും സ്വാഭാവികമാണെങ്കിലും, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യങ്ങൾ, കരിയർ, സൗഹൃദങ്ങൾ എന്നിവയെ ബാധിക്കാൻ പാടില്ലെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് എന്‍റേതായ സ്വാതന്ത്ര്യവും വേണം' എന്ന കാഴ്ചപ്പാടാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ബന്ധത്തിൽ ആയിരിക്കുമ്പോൾതന്നെ സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതു വ്യക്തിഗത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

12-09-2026

'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എന്‍റേതായ സ്വാതന്ത്ര്യവും വേണം'; 'ജെൻ സീ'യുടെ 'പ്രണയ' കാഴ്ചപ്പാടുകൾ

പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്‍റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങളിൽ വലിയ മാറ്റങ്ങളാണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പങ്കാളിക്കായി സ്വന്തം വ്യക്തിത്വം പൂർണമായും അടിയറവുവയ്ക്കുന്ന പഴയ രീതിക്കു പകരം, പ്രണയത്തിലും സ്വന്തമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണു പുതിയ തലമുറ സ്വീകരിക്കുന്നത്. ഇതു വ്യക്തികളുടെ മാനസികാരോഗ്യത്തിനും ദീർഘകാല ബന്ധങ്ങളുടെ നിലനിൽപിനും സഹായകരമാണെന്നു മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

 

ബന്ധങ്ങളിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും പരസ്പരം ആശ്രയിക്കുന്നതും സ്വാഭാവികമാണെങ്കിലും, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യങ്ങൾ, കരിയർ, സൗഹൃദങ്ങൾ എന്നിവയെ ബാധിക്കാൻ പാടില്ലെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് എന്‍റേതായ സ്വാതന്ത്ര്യവും വേണം' എന്ന കാഴ്ചപ്പാടാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ബന്ധത്തിൽ ആയിരിക്കുമ്പോൾതന്നെ സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതു വ്യക്തിഗത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കേസെടുക്കണമെന്ന ഇഡി നിർദ്ദേശം, വിശദീകരണവുമായി പിണറായി.
കുട്ടികളിലെ വയലൻസ് ശ്രദ്ധിക്കാൻ സമയമായെന്ന് എഡിജിപി പി. വിജയൻ
പിണറായി വിജയനെതിരായ ഇഡി നീക്കം; നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up