ADVERTISEMENT

Close
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

11-08-2026

കാവ്യനീതിയുടെ കൈവിലങ്ങ്

Editorial

10-08-2026

ഉത്തരം കിട്ടാത്ത ഉത്കണ്ഠ

Editorial

08-08-2026

പാർലമെന്‍റിനെ ഭയക്കുന്ന നേതാക്കള്‍

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 116-ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം

കുടമാളൂർ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 116-ാം ജന്മദിനാഘോഷങ്ങള്‍ക്ക് അൽഫോൻസാ ഭവനിൽ തുടക്കം. ഇന്നലെ വൈകുന്നേരം അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ കുടമാളൂർ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍ കൊടിയേറ്റി. 19 വരെയാണ് ആഘോഷം.

എല്ലാ ദിവസവും വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന. ഇന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ കാര്‍മികത്വം വഹിക്കും.
നാളെ ഫാ. ജിനു മാന്തിയില്‍, 13ന് ഫാ. തോമസ് കാഞ്ഞിരക്കോണം, 14ന് ഫാ. ഫിലിപ് തയ്യില്‍, 15ന് കുടമാളൂര്‍ ഇടവകക്കാരായ വൈദികര്‍, 16ന് ഫാ. ടോമി കാട്ടാമ്പള്ളി, 17ന് ഫാ. ജോസഫ് മുട്ടത്തുപാടം, 19ന് ഫാ. ജോസഫ് വട്ടപ്പറമ്പില്‍, ഫാ. സിജോ ചേന്നാട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.

19ന് വൈകുന്നേരം 4.30ന്‍റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച വിതരണം എന്നിവ നടക്കും. സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പാരീഷ് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി, അല്‍ഫോന്‍സ ഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി, ഫാ. തോമസ് പാറത്തോട്ടാല്‍, റോയി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Thiruvananthapuram

കർക്കടക വാവുബലി തർപ്പണംഅധിക സർവീസുകൾ നടത്തുമെന്നു മന്ത്രി

തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി മന്ത്രി സി.പി ജോൺ.

നാളെ പുലർച്ചെ രണ്ടു മുതൽ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിനു പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽനിന്നു കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്‍റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകളാണ് ഏർപ്പെടുത്തിയിരുന്നതെങ്കിൽ, ഇത്തവണ ഏകദേശം 100 ബസുകൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബലിതർപ്പണ കേന്ദ്രങ്ങളിലെ യാത്രാത്തിരക്ക് കൃത്യമായി നിരീക്ഷിച്ച് യഥാസമയം വാഹനങ്ങൾ ലഭ്യമാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക സംഘത്തെയും ഓഫിസർമാരെയും കെഎസ്ആർടിസി മുൻകൂട്ടി നിയോഗിച്ചിട്ടുണ്ട്.

തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ ബസുകൾ സർവീസ് നടത്തുക. തിരക്ക് വർധിക്കുന്നതനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയക്കാനുള്ള സംവിധാനമുണ്ടെന്നും സി. പി. ജോൺ കൂട്ടിച്ചേർത്തു.

Kollam

അമ്മയെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി

പരവൂര്‍: പുത്തന്‍കുളത്ത് മകന്‍ അമ്മയെ തീവച്ചു കൊലപ്പെടുത്തി. പൊള്ളലേറ്റ മകനും മരിച്ചു. തലക്കുളം ഗോകുലത്തില്‍ തങ്കമ്മ(96 ), മകന്‍ ശിവദാസന്‍ (78) എന്നിവരാണ് മരിച്ചത്.

പൂതക്കുളം ഇടയാടിയില്‍ താമസക്കാരനായ ശിവദാസൻ അമ്മയുടെ ഐഎന്‍എ പെന്‍ഷന്‍ എല്ലാ മാസവും എത്തി വാങ്ങുമായിരുന്നു. ഇത്തവണ പെന്‍ഷന്‍ തുക നല്‍കാന്‍ തങ്കമ്മയുടെ ഇളയമകള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവരുമായി വഴക്ക് ഉണ്ടായി.

പിന്നീട് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെട്രോളുമായി എത്തിയ ശിവദാസന്‍ തങ്കമ്മയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവദാസന്‍റെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും പൊലീസും എത്തി തീ കെടുത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Pathanamthitta

വയോധികൻ കെട്ടിടത്തിൽ മരിച്ച നിലയിൽ

എടക്കര: എടക്കര ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന വയോധികനെ മരിച്ച നിലയിൽ കാണപ്പെട്ടു. ചേനപ്പറന്പിൽ സുരേന്ദ്രനെയാണ് (68) തിങ്കളാഴ്ച ഉച്ചക്ക് ടൗണിന് പിന്നിലെ കെട്ടിടത്തിന്‍റെ കോണിക്കൂട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഈ കോണിക്കൂടിനടിയിലാണ് ഇയാൾ വർഷങ്ങളായി രാത്രി കിടന്നിരുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ഇയാൾ എടക്കര ടൗണിലുണ്ട്. മൂത്തേടത്ത് ബന്ധുക്കൾ ഉള്ളതായി എടക്കര പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Idukki

മുണ്ടന്‍മുടി പുരയിടം സിറ്റിയിലെ പാറ പൊട്ടിച്ചുനീക്കാന്‍ കളക്‌ടറുടെ ഉത്തരവ്

പാറ യാത്രക്കാരുടെ എതിര്‍ദിശയിലെ കാഴ്ച മറയ്ക്കുന്നതായിരുന്നു

വണ്ണപ്പുറം: ആലപ്പുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ വാഹന ഗതാഗതത്തിന് ഭീഷണിയായി മാറിയിരുന്ന മുണ്ടന്‍മുടിപുരയിടം സിറ്റിയിലെ പാറ ദുരന്തനിവാരണ നിയമപ്രകാരം നീക്കം ചെയ്യാന്‍ ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അടിയന്തര നിര്‍ദേശം നല്‍കി. പാറ യാത്രക്കാരുടെ എതിര്‍ദിശയിലെ കാഴ്ച മറയ്ക്കുകയും അപകടത്തിന് കാരണമാകുന്നതായും ചൂണ്ടിക്കാട്ടി ദീപിക ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കളക്‌ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ സ്ഥലംവും ജില്ലാ കളക്‌ടര്‍ സന്ദര്‍ശിച്ചു. തകര്‍ന്ന ഭാഗം അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ റോഡ് നിര്‍മാണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി വനം വകുപ്പില്‍നിന്ന് വിട്ടുകിട്ടാന്‍ അളവ് സഹിതം എസ്റ്റിമേറ്റ് തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയറോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനു പുറമേ റോഡരികിലെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളും പാറയും നീക്കം ചെയ്യുന്നതിന് പരിവേഷ് പോര്‍ട്ടില്‍ അപേക്ഷ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൊടുപുഴ താഹസീല്‍ദാര്‍, ഇളംദേശം ബിഡിഒ, വില്ലജ് ഓഫീസര്‍മാര്‍, കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും കളക്‌ടറോടൊപ്പമുണ്ടായിരുന്നു.

Alappuzha

വിശ്വാസത്തിന്‍റെ ആദിമതീരം: തെക്കന്‍ പള്ളിപ്പുറം പള്ളി

എഡി 52ല്‍ ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തി സുവിശേഷം പ്രസംഗിക്കുകയും പൂര്‍വികരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്ത കാലഘട്ടത്തില്‍ പള്ളിപ്പുറം പള്ളിയുടെ പ്രാഗ് രൂപം സ്ഥാപിതമായി എന്ന് വിശ്വസിച്ചു പോരുന്നു.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ഇടപ്പള്ളി മുതല്‍ കുറവിലങ്ങാട് വരെയുള്ള ദേവാലയങ്ങളുടെ മാതൃ ദേവാലയമാണ് പള്ളിപ്പുറം പള്ളി. പള്ളിപ്പുറം അങ്ങാടിയുടെ മധ്യഭാഗത്ത് മൂന്നാം നൂറ്റാണ്ടിലാണ് ആദ്യ ദേവാലയം സ്ഥാപിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. തുടര്‍ന്ന് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരായ തച്ചുശാസ്ത്രജ്ഞന്മാര്‍ പുതുക്കിപ്പണിത ദേവാലയത്തിന്‍റെ മദ്ബഹ നിലനിര്‍ത്തി 1980ലും 2014ലും പള്ളി പുനര്‍നിര്‍മിച്ചിട്ടുണ്ട്.

സുറിയാനി ക്രിസ്ത്യാനികള്‍ക്കായി കോട്ടയം വികാരിയാത്ത് രൂപീകരിച്ചപ്പോള്‍ 1891ല്‍ പള്ളിപ്പുറം പള്ളി ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 1964ല്‍ ബോംബെയില്‍ നടത്തപ്പെട്ട ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ യാത്ര ചെയ്തിരുന്ന ബോയിംഗ് വിമാനത്തിലെ മെനുവിന്‍റെ മറുവശത്ത് അടിച്ചിരുന്നത് പള്ളിപ്പുറം പള്ളിയുടെ ചിത്രമായിരുന്നു.

1998ല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായും 2016ല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏക ചാവറ തീര്‍ഥാടന കേന്ദ്രമായും പള്ളിപ്പുറം പള്ളി പ്രഖ്യാപിക്കപ്പെട്ടു.

1961-63 കാലത്ത് വരാപ്പുഴ വികാരി അപ്പൊസ്‌തലിക്കയായിരുന്ന ബിഷപ് റെയ്മണ്ട് സൂര്യ ജോസഫിന്‍റെ അംഗീകാരപ്രകാരമാണ് പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാൾ പള്ളിയില്‍ ആഘോഷിച്ചുവരുന്നത്.

കൊടിയേറ്റ് ഇന്ന്

മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്‍റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിന് ഇന്നു കൊടിയേറും. 15നാണ് പ്രധാന തിരുനാൾ. 22ന് എട്ടാമിടത്തോടെ സമാപിക്കും.

ഇന്നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. ഏഴിന് വിശുദ്ധ ഡൊമിനിക്കിന്‍റെ തിരുനാള്‍ - ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം - റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ. 10.15ന് പ്രസുദേന്തിയുടെ ഭവനത്തില്‍നിന്നു തിരുനാളിനുള്ള കാഴ്ചവസ്തുക്കളുടെ സമര്‍പ്പണം. 10.30ന് ജൂബിലി കുര്‍ബാന - ഫാ. ജോളി പതിയാമൂല.

വൈകുന്നേരം 4.30ന് ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. എറണാകുളം-അങ്കമാലി അതിരൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയുയർത്തൽ. വികാരി ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്‌വ്, ലൈത്തോരന്മാരുടെ തെരഞ്ഞെടുപ്പ്.

വിപുലമായ ഒരുക്കങ്ങൾ

13 മുതൽ 15വരെ ചേർത്തല, എറണാകുളം ഭാഗങ്ങളിൽനിന്നു പള്ളിയിലേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കും. 14ന് ഉച്ചയ്ക്ക് ഒന്നു മുതൽ 15ന് രാത്രി 9.30 വരെ വൈക്കത്തുനിന്നു പള്ളിപ്പുറത്തെ പള്ളിക്കടവിലേക്ക് ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവീസ് ഉണ്ടായിരിക്കും. 15നു രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നു വരെ പള്ളിപ്പുറത്തെ മാട്ടേൽ മാർത്തോമ്മാ തീർഥാടന കേന്ദ്രത്തിലേക്ക് ബോട്ട് സർവീസുണ്ടാകും. 15നു രാവിലെ 10 മുതൽ പാരിഷ് ഹാളിൽ നേർച്ചക്കഞ്ഞി വിതരണം തുടങ്ങും.

തീർഥാടകരുടെ സുരക്ഷയ്ക്ക് പള്ളിയും പരിസരവും പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. പോലീസിന്‍റെ വാച്ച് ടവറും പോലീസ്, എക്സൈസ് സംഘങ്ങളുടെ നിരീക്ഷണവും ഉണ്ടാകും. ഇ-ശുചിമുറി, വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണം, മാലിന്യ നിർമാർജനത്തിന് ക്രമീകരണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്നു വികാരി ഫാ. ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.

Kottayam

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 116-ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം

കുടമാളൂർ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 116-ാം ജന്മദിനാഘോഷങ്ങള്‍ക്ക് അൽഫോൻസാ ഭവനിൽ തുടക്കം. ഇന്നലെ വൈകുന്നേരം അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ കുടമാളൂർ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍ കൊടിയേറ്റി. 19 വരെയാണ് ആഘോഷം.

എല്ലാ ദിവസവും വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന. ഇന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ കാര്‍മികത്വം വഹിക്കും.
നാളെ ഫാ. ജിനു മാന്തിയില്‍, 13ന് ഫാ. തോമസ് കാഞ്ഞിരക്കോണം, 14ന് ഫാ. ഫിലിപ് തയ്യില്‍, 15ന് കുടമാളൂര്‍ ഇടവകക്കാരായ വൈദികര്‍, 16ന് ഫാ. ടോമി കാട്ടാമ്പള്ളി, 17ന് ഫാ. ജോസഫ് മുട്ടത്തുപാടം, 19ന് ഫാ. ജോസഫ് വട്ടപ്പറമ്പില്‍, ഫാ. സിജോ ചേന്നാട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.

19ന് വൈകുന്നേരം 4.30ന്‍റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച വിതരണം എന്നിവ നടക്കും. സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പാരീഷ് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി, അല്‍ഫോന്‍സ ഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി, ഫാ. തോമസ് പാറത്തോട്ടാല്‍, റോയി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Ernakulam

കളർ ഇന്ത്യ സീസൺ 5 കളർഫുൾ

കൊച്ചി: കുഞ്ഞുമനസുകളിലെ സ്നേഹനിറങ്ങൾ കളർ ഇന്ത്യയുടെ കാൻവാസുകളിലേക്കു പെയ്തിറങ്ങി.... വരകളിൽ വർണങ്ങൾ ചാലിച്ച് അവരൊരുക്കിയതു ദേശസ്നേഹത്തിന്‍റെ ആകാശങ്ങളിൽ പുത്തൻ മഴവില്ലഴക്.

ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ 5 എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് സർഗാത്മകതയുടെയും ദേശീയോദ്ഗ്രഥനത്തിന്‍റെയും ആഘോഷമായി. ജില്ലയിലെ 840 സ്കൂളുകളിലായി ലക്ഷത്തിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലാണു കളർ ഇന്ത്യയുടെ ജില്ലാതല ഉദ്ഘാടനം നടന്നത്. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യപ്രതിബദ്ധതയോടെ 140 വർഷങ്ങൾ പൂർത്തിയാക്കിയ ദീപിക, വിദ്യാർഥികളിൽ ദേശസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരാൻ സംഘടിപ്പിക്കുന്ന കളർ ഇന്ത്യ കേരളത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിജ്ഞാനപീഠം സ്കൂൾസ് മാനേജർ ഫാ. ഡോ. ബിജു ആന്‍റണി തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസി ഡേവിസ് വിദ്യാർഥികൾക്കു ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദീപിക കൊച്ചി റസിഡന്‍റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഗ്രാമപഞ്ചായത്തംഗം ലില്ലി സെബാസ്റ്റ്യൻ, വിജ്ഞാനപീഠം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ബിനിത മാത്യു, ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് ഫ്രിനി പോൾദാസ്, ഹെഡ്ബോയ് സ്റ്റെഫാൻ എസ്. പൈനാടത്ത്, ദീപിക കൊച്ചി സീനിയർ സർക്കുലേഷൻ മാനേജർ ബിനോ വർഗീസ് എന്നിവർ പ്രസംഗിച്ചു.

‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’

രാജ‍്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ച് ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം സംഘടിപ്പിച്ചത്.

കെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്കൂൾ, ജില്ലാതലങ്ങളില്‍ ആകർഷകമായ സമ്മാനങ്ങളും നൽകും. സിനിമാതാരം മമിത ബൈജുവിന്‍റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കും.

 

Thrissur

സാങ്കേതികപിഴവ് തിരുത്തി; കോൺക്രീറ്റിംഗ് തുടങ്ങി

കൊരട്ടി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കൊരട്ടിയിൽ മൂന്നു സ്പാനുകളിലായി തൂണുകളിൽ ഉയർത്തുന്ന മേൽപാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്പാനുകൾ ഉറപ്പിക്കുന്നതിനുമുന്നോടിയായി ഒരേ നിരയിലുള്ള തൂണുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കോൺക്രീറ്റിംഗ് ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ചു.

നിർമാണത്തിനായി മൂന്ന് ആഴ്ച മുമ്പ് തയാറാക്കിയിരുന്ന കമ്പിക്കൂട് സാങ്കേതികപ്പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പൂർണമായും അഴിച്ചുമാറ്റിയിരുന്നു. ഡ്രോയിംഗിൽ നിർദേശിച്ചിരുന്ന അളവിലും ഡിസൈനിലും വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് എൻഎച്ച്എഐ നിയോഗിച്ച കൺസൾട്ടൻസി അധികൃതർ നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.

തുടർന്ന് കമ്പിക്കൂട് പൊളിച്ചുമാറ്റി പുതുതായി നിർമാണം നടത്തുകയായിരുന്നു. ടൺ കണക്കിന് ഭാരമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന ദേശീയപാതയിലെ നിർമാണത്തിൽ സംഭവിച്ച പാകപ്പിഴയിൽ പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധത്തിലായിരുന്നു. ഇതേത്തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ കമ്പികൾ കെട്ടി നിർമാണം പൂർത്തിയാക്കുകയായിരുന്നു. റെഡിമിക്സ് ആയി എത്തിക്കുന്ന കോൺക്രീറ്റ് മിശ്രിതം ബൂം പ്ലേസർ കോൺക്രീറ്റ് പമ്പിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇപ്പോൾ തൂണുകൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റിംഗ് നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ബ്രിഡ്ജ് എൻജിനീയറും സ്ഥലത്ത് സന്നിഹിതനാണ്.

കോൺക്രീറ്റിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സൈറ്റിൽ കോൺക്രീറ്റ് സ്ലംപ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് മിശ്രിതത്തിന്‍റെ ഉറപ്പും ജലാംശവും പരിശോധിക്കുന്നതിനാണ് സ്ലംപ് ടെസ്റ്റ് നടത്തുന്നത്.

അതേസമയം, മേൽപാലത്തിന്‍റെ തൂണുകളുടെ ആദ്യഘട്ട നിർമാണത്തിൽ റെഡിമിക്സ് കോൺക്രീറ്റ് വാഹനത്തിൽനിന്ന് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് കോരിയെടുത്ത് ഒഴിച്ച നടപടി നേരത്തെ വിവാദമായിരുന്നു.

അപ്രോച്ച് റോഡ് നിർമാണവും മെല്ലെപ്പോക്കിൽ

മേൽപാലത്തിന്‍റെ ഇരുഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കായി പ്രീകാസ്റ്റ് റിട്ടെയ്‌നിംഗ് കോൺക്രീറ്റ് ഭിത്തികൾ നിർമിക്കുന്ന ജോലികളും മന്ദഗതിയിലാണ്. മണ്ണ് നിറയ്ക്കുന്നതിനായി പ്രധാനപാത അടച്ചതോടെ ഇരുവശങ്ങളിലൂടെയുള്ള സർവീസ് റോഡുകൾ വഴിയാണ് നിലവിൽ വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
അഞ്ചര കിലോമീറ്റർ പരിധിയിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളും കൊരട്ടിയിൽ മേൽപാലവുമാണ് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. മൂന്ന് സ്ഥലങ്ങളിലും ഒരേസമയം നിർമാണം ആരംഭിച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ആദ്യഘട്ടത്തിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണവും കൊരട്ടിയിൽ ഡ്രെയിനേജ് നിർമാണവുമാണ് ആരംഭിച്ചത്.
നിലവിൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടും കൊരട്ടിയിലെ പ്രധാന നിർമാണത്തിന് പ്രതീക്ഷിച്ച വേഗതയില്ല.

തിരുനാൾക്കാലത്ത് ഗതാഗതം എങ്ങനെ?

കഴിഞ്ഞവർഷത്തെ കൊരട്ടിമുത്തിയുടെ തിരുനാൾ സമയത്ത് പ്രധാനപാത പൊളിക്കാതെ കാനനിർമാണം മാത്രമാണ് നടന്നിരുന്നത്. തീർഥാടകരുടെയും വാഹനങ്ങളുടെയും വൻതിരക്കുണ്ടായിരുന്നെങ്കിലും പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ ഗതാഗതം നിയന്ത്രിക്കാനായി. എന്നാൽ ഇത്തവണ പ്രധാനപാത തന്നെ പൊളിച്ച സാഹചര്യത്തിൽ സർവീസ് റോഡുകളെ ആശ്രയിച്ചാണ് ഗതാഗതം.

കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ടും നിർമാണത്തിലെ മെലലെപ്പോക്കും ദേശീയപാത ഉപയോഗിക്കുന്നവർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

പ്രധാനപാത അടച്ചതോടെ കൊരട്ടി ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് യു - ടേൺ എടുക്കുന്നതിനായി സർക്കാർ പ്രസിനും പോലീസ് സ്റ്റേഷൻ പരിസരത്തേക്കും പോകേണ്ട സ്ഥിതിയാണുള്ളത്.
മേൽപാലത്തിന്‍റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി ഒരു സ്പാനിന്‍റെ നിർമാണമെങ്കിലും തിരുന്നാളിന് മുമ്പ് വാഹനഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

Palakkad

നെൽക്കതിർ അവാർഡ് നിറവിൽ നെന്മേനി പാടശേഖര സമിതി

കൊല്ലങ്കോട്: നെന്മേനിയിൽ മണ്ണിൽ പൊന്നുവിളയിച്ച് വിജയഗാഥ രചിച്ച പാടശേഖരസമിതി അംഗങ്ങൾ സന്തോഷ ലഹരിയിൽ. സംസ്ഥാന കൃഷിവകുപ്പിന്‍റെ ഇക്കൊല്ലത്തെ കെ. വിശ്വനാഥൻ സ്മാരക നെൽക്കതിർ അവാർഡ് നെന്മേനി പാടശേഖര സമിതിക്ക്. മൂന്നുലക്ഷവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം.

നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയിൽ ഗ്രൂപ്പ് ഫാമിംഗ് നടപ്പാക്കുന്ന പാടശേഖര സമിതികളെ ആദരിക്കുന്നതിനുമാണ് പുരസ്‌കാരം എല്ലാവർഷവും നൽകി വരുന്നത്. തെന്മല താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഈ സമിതി, കൊല്ലങ്കോട് കൃഷിഭവൻ കീഴിലെ പാടശേഖരങ്ങളിൽ ഏറ്റവും വിസ്തൃതികൂടിയ ഒന്നാണ് (275 ഏക്കർ). വിനോദസഞ്ചാരികളുടെ മനംകവരുന്ന കുടിലിടവും, താമരപ്പാടവും ഇതിൽ ഉൾപ്പെടുന്നു.

രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ഒന്നാംവിളയ്ക്ക് മുന്നോടിയായി പയർവർഗങ്ങളും ഡെയ്ഞ്ചയും വിതച്ച് പുട്ടി ഉഴുതുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെൽത്ത് മാനേജ്മെന്‍റിന്‍റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർ സ്വന്തമായി ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നീ ജീവാണു വളങ്ങൾ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ച് 100 ഏക്കർ സ്ഥലത്ത് പ്രയോഗിക്കുന്നതു പുരസ്കാരനേട്ടത്തിനു തുണയായി. സംസ്ഥാന വിത്തു വികസന അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ നെൽവിത്ത് നൽകുന്നത് കൊല്ലങ്കോടാണ്.

സക്കീർ ഹുസൈൻ എന്ന കർഷകൻ അന്യസംസ്ഥാന ഇനങ്ങളും കേരളത്തിന്‍റെ തനത് ഇനങ്ങളും ഉൾപ്പെടെ നിരവധി നെൽവിത്തുകൾ ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഭാരതീയ പ്രകൃതികൃഷി പദ്ധതി, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് തുടങ്ങി നിരവധി കേന്ദ്ര- സംസ്ഥാന പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്.
പാടവരമ്പുകളിൽ ചെണ്ടുമല്ലിയും, സൂര്യകാന്തിയും വച്ചുപിടിപ്പിച്ചും ഫാം ടൂറിസം പ്രയോജനപ്പെടുത്തിയും സമിതി മാതൃകയായി. കഴിഞ്ഞ 28 വർഷമായി ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം ക്ഷേത്രങ്ങളിലേക്ക് കതിര്‍ക്കറ്റകൾ നൽകുന്നത് നെന്മേനി പാടശേഖരത്തിൽ നിന്നാണ്.ഇതിനുള്ള പുത്തരിക്കൊയ്ത്ത് നടത്തുന്നത് ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്‍റെ പാടത്തുനിന്നാണ്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ 1.05 കോടി രൂപ ചെലവഴിച്ച് സമിതിക്കായി പുതിയ കാർഷിക സംഭരണശാല നിർമിച്ചിട്ടുണ്ട്.

ആർ. കൃഷ്ണകുമാർ പ്രസിഡന്‍റും പി. രാജൻ സെക്രട്ടറിയുമായ സമിതിയാണ് നെന്മേനി പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Malappuram

മഴക്കെടുതി ദുരന്ത നിവാരണത്തിൽ മലപ്പുറം മാതൃക: മന്ത്രി പി.കെ. ബഷീർ

മലപ്പുറം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ജില്ലയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ. ബഷീർ ആസൂത്രണസമിതി കോണ്‍ഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചത്.

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സർക്കാരിന്‍റെ നൂറുദിന കർമപരിപാടി അവലോകനവും മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.

ജില്ലയിൽ മഴക്കെടുതിയിൽ നാലു മരണം ഉണ്ടായെന്നും ഇവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കളക്ടർ അറിയിച്ചു. പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റ പണികൾക്ക് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തെന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ റോഡ് താൽക്കാലികമായി അടയ്ക്കുമെന്നും യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയിൽ ജില്ലയിലുടനീളം 65 ചെറിയ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുജനങ്ങൾ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയിലെ അനധികൃത ഖനനം തടയുന്നതിനായി പോലീസ്, റവന്യു, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കും. ജിയോളജി വകുപ്പിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
800 പേരടങ്ങുന്ന സിവിൽ ഡിഫൻസ് ടീം പ്രവർത്തന സജ്ജമാണെന്ന് ഫയർ ഫോഴ്സ് വിഭാഗം യോഗത്തിൽ അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളിലും വിവിധ പോലീസ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കെഎസ്ഇബി സർക്കിളുകൾക്ക് കീഴിലും 24 മണിക്കൂറും കണ്‍ട്രോൾ യൂണിറ്റുകൾ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് ഇൻഷ്വറൻസ് കാന്പയിൻ നടന്നുവരികയാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

Kozhikode

ബസ് കാത്തിരിക്കുകയാണോ? വെയില്‍ ഏല്‍ക്കും, നനയും

കോഴിക്കോട്: നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലൊന്നായ എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ബാലുശേരി, നരിക്കുനി, കക്കോടി, സിവിൽ സ്‌റ്റേഷൻ, താമരശേരി, അടിവാരം, മലാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കടന്നുപോകുന്ന വഴിയാണിത്.

ഇഎസ്‌ഐ ആശുപത്രി, കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തുടങ്ങി സുപ്രധാന സ്ഥാപനങ്ങളിലേക്കായി ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത്. റോഡിന്‍റെ രണ്ടുവശത്തും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഇല്ല. മഴയും വെയിലും കൊണ്ട് റോഡിന്‍റെ വശങ്ങളിൽ തന്നെ ബസ് കാത്തു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ബസ് വെയിറ്റിംഗ് ഷെഡ്, റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഇത് മാറ്റുകയായിരുന്നു.

എരഞ്ഞിപ്പാലം ജംഗ്ഷനിലെ സിഗ്നലിൽ വാഹനങ്ങൾ ഏറെ സമയം കാത്തുകിടക്കുന്നതിനാൽ വാഹനങ്ങളുടെ നീണ്ട നിര യാത്രക്കാർ ബസ് കാത്തുനിൽക്കുന്നയിടത്തേക്ക് വരെ എത്താറുണ്ട്. ഈ സമയം റോഡിന്‍റെ വശങ്ങളിൽ പോലും ബസ് കാത്തു നിൽക്കാനാവാത്ത അവസ്ഥയാണ്.

നേരത്തെ ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിന് ഫണ്ട് പാസായതാണ്. എന്നാൽ സമീപത്തെ ചിലർ തടസ്സം നിന്നതിനാൽ അത് നടന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

റോഡിൽ സീബ്രാലൈനുകൾ ഇല്ലാത്തതും യാത്രക്കാരെ നന്നായി വലയ്ക്കുന്നുണ്ട്. തിരക്കേറിയ ജംഗ്ഷനായതിനാൽ ഇവിടെ റോഡ് മുറിച്ചു കടക്കുന്നത് ഞാണിന്മേൽ കളിയാണ്. പലപ്പോഴും ജീവൻ തന്നെ പണയം വെച്ചാണ് യാത്രക്കാർ റോഡിന് ഇരുവശങ്ങളിലേക്കും നടന്നു നീങ്ങുന്നത്. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ നിറുത്തിക്കൊടുക്കാത്ത സ്ഥിതിയുമുണ്ട്.

റോഡ് നവീകരണ ജോലികൾ ഇഴഞ്ഞ് നീങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നവീകരണത്തിന്‍റെ ഭാഗമായി വീതി കൂട്ടിയെങ്കിലും ഇരുവശങ്ങളിലുമുള്ള ഓവുചാലിന്‍റെ നിർമാണം പൂർത്തിയായിട്ടില്ല. ഇതും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്‍റെ നിർമാണം വൈകുന്നതിനും കാരണമാകുന്നുണ്ട്

യാത്രക്കാര്‍ പറയുന്നു...

എല്ലാ ദിവസവും ജോലിയുടെ ഭാഗമായി എരഞ്ഞിപ്പാലത്ത് വന്നു പോകുന്നയാളാണ് ഞാൻ. വൈകീട്ട് ഇവിടെ ബസ് കാത്തു നിൽക്കുന്നത് ശ്രമകരമായ കാര്യമാണ്. നാളുകളായി ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. മഴ പെയ്താലും വെയിലായാലും കുട ചൂടിപ്പിടിച്ച് വേണം നിൽക്കാൻ. ബസ് കാത്തു നിൽക്കുന്ന യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള ബസുകൾ എത്തുന്ന സ്ഥലമായതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ നന്നായി വലയ്ക്കുന്നുണ്ട്,

കാക്കൂർ സ്വദേശി പി. രമ്യ

മഴയുണ്ടാവുമ്പോൾ നമ്മൾ മുഴുവനായും നനയും. വൈകുന്നേരങ്ങളിലും രാവിലെയും തിരക്കുകൂടിയ സമയത്ത് ഇവിടെ നിന്ന് ബസ് കയറുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്,

ബാലുശേരി സ്വദേശി ഗംഗാധരൻ

Wayanad

എകെസിസി മാനന്തവാടി മേഖലാ സമിതിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു

മാനന്തവാടി: എകെസിസി മാനന്തവാടി മേഖലാ സമിതിയുടെ നേതൃത്വത്തിൽ കണിയാരം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നേതൃസംഗമം സംഘടിപ്പിച്ചു.
രാജ്യത്തിനും സമൂഹത്തിനും സീറോ മലബാർ സമുദായം നൽകിയ സംഭാവനകളെ ഇളംതലമുറയിലേക്ക് കൈമാറുക എന്ന മഹത്തായ ലക്ഷ്യമാണ് നമുക്കുള്ളതെന്നും പൂർവപിതാക്കൾ പകർന്നു നൽകിയ സമുദായ ബോധവും സാമൂഹ്യബോധവും നഷ്ടപ്പെടരുതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഓർമപ്പെടുത്തി. മാനന്തവാടി ഫൊറോന പ്രസിഡന്‍റ് റോബി താണികുന്നേൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ "എന്‍റെ സമുദായം എന്‍റെ അഭിമാനം' എന്ന വിഷയത്തിൽ എകെസിസി രൂപത ജനറൽസെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ ക്ലാസെടുത്തു. ഫൊറോനയിൽനിന്നുള്ള തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ പൊന്നാട അണിയിച്ചു.

പള്ളികളോടൊപ്പം പള്ളിക്കൂടവും, ഉച്ചഭക്ഷണവും സംസ്കൃത പഠനം തുടങ്ങിയ മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ പിൻഗാമികളാണ് നാമെന്ന കാര്യം മറന്നു പോകരുതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട്, എകെസിസി മാനന്തവാടി മേഖല ഡയറക്ടർ ഫാ. തോമസ് പ്ലാശനാൽ, ഗ്ലോബൽ സമിതി അംഗം ഗ്ലാഡിസ് ചെറിയാൻ, രൂപത വൈസ് പ്രസിഡന്‍റ് റെനിൽ കഴുതാടിയിൽ, ഫൊറോന സെക്രട്ടറി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം എൽസി ജോയ്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്‍റ് സുജിത്ത് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി 130 പ്രതിനിധികൾ പങ്കെടുത്തു.

Kannur

നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

ഒടുവള്ളി: ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്‍റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി ഓതറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജേഷ് പൂവനാട്ട്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. നസീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പ്രേമലത, പഞ്ചായത്ത് അംഗം പി. സുഭാഷ്, ജോസ് പറയൻകുഴിയിൽ, ടി. പ്രഭാകരൻ, ഒ.പി. ഇബ്രാഹിംകുട്ടി, എം.എസ്. രജീവൻ, ഡോ. ഇ.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.

Kasaragod

വർണാഭമായി ദീപിക കളർ ഇന്ത്യ മത്സരം

കാഞ്ഞങ്ങാട്: കുഞ്ഞുഭാവനകളുടെ വർണങ്ങൾ വാരിവിതറി ജില്ലയിലെ വിവിധ സ്കൂളുകളിൽ ദീപിക കളർ ഇന്ത്യ മത്സരങ്ങൾ നടന്നു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ വി.വി. രമേശൻ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ മൂല്യവും സന്ദേശവും വരുംതലമുറകളിലേക്കുകൂടി പകർന്നുനൽകുകയെന്ന മാതൃകാപരമായ ദൗത്യമാണ് ഇതിലൂടെ ദീപിക നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മുഖ്യാതിഥിയായ ചിത്രകാരൻ ശ്യാമ ശശി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതിന്‍റെ പ്രതീകാത്മക ചിത്രം കുട്ടികൾക്കു മുമ്പാകെ വരച്ചു. ദീപിക കണ്ണൂർ യൂണിറ്റ് അസി. റസിഡന്‍റ് മാനേജർ ഫാ. എഡ്‌വിൻ കോയിപ്പുറം അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്‍റ് ബഷീർ ആറങ്ങാടി, അധ്യാപകരായ പ്രിയ സന്തോഷ്, സ്മിത, ദീപിക ഏരിയ മാനേജർ ഷിജോ സ്രായിൽ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സംസ്‌കാരം നാളെ

അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദികന്‍ കഴിഞ്ഞദിവസം അന്തരിച്ച തെങ്ങുംതോട്ടത്തില്‍ റ്റി. എ. ഫിലിപ്പോസ് തരകന്‍ കോര്‍ എപ്പിസ്‌കോപ്പാ (85)യുടെ സംസ്‌കാരം നാളെ 11ന് അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.ഭാര്യ: പരേതയായ സാറാമ്മ ഫിലിപ്പോസ് മുളംകുളം പൂവത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: മേരി ഫിലിപ്പോസ് തരകന്‍ (പ്രിന്‍സിപ്പൽ, എംജിഎം സ്‌കൂള്‍, തുമ്പമണ്‍), സൂസന്‍ ഫിലിപ്പോസ് തരകന്‍ (കാതോലിക്കേറ്റ് ഹൈസ്‌കൂള്‍, പത്തനംതിട്ട), എലിസബേത്ത് ഫിലിപ്പോസ് തരകന്‍ (സിറ്റാഡല്‍ സ്‌കൂള്‍ റാന്നി) . മരുമക്കള്‍: ചെറിയാന്‍ വി. ചെറിയാന്‍ (ബിസിനസ്), വി.എം. ബിന്നി (ബിസിനസ്), സിബു വർഗീസ് (ബിസിനസ്).

ക്ലാരമ്മ ഏബ്രഹാം

കാഞ്ഞിരപ്പള്ളി: ആനക്കല്ല് നായ്പ്പുരയിടം ക്ലാരമ്മ ഏബ്രഹാം (80) അന്തരിച്ചു. സംസ്‌കാരം നാളെ ഒന്നിന് ആനക്കല്ല് നായ്പ്പുരയിടം തറവാട് ഭവനത്തില്‍ ആരംഭിച്ച് സെന്‍റ് ആന്‍റണീസ് പള്ളിയില്‍. പരേത തൊടുപുഴ (കടവൂര്‍) ഇല്ലിപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ്: ബേബി ഏബ്രഹാം (ബേബിച്ചന്‍ നായ്പ്പുരയിടം-യുഎസ്എ). മക്കള്‍: ഡോ. സിബി ഏബ്രഹാം (യുഎസ്എ), സിറില്‍ ഏബ്രഹാം (യുഎസ്എ). മരുമക്കള്‍: ആശ മുട്ടത്ത് (ചങ്ങനാശേരി), മര്‍ത്ത (യുഎസ്എ). മൃതദേഹം നാളെ രാവിലെ എട്ടിനു ആനക്കല്ല് തറവാട് ഭവനത്തില്‍ കൊണ്ടുവരും.

കെ.ജെ. ജോസഫ്

അതിരന്പുഴ: പാറോലിക്കൽ ഓണംകുളം കെ.ജെ. ജോസഫ് (ഔസേപ്പച്ചൻ-84) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് അതിരന്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ജോസഫ് മരങ്ങോലി കൊഴുപ്പൻകുറ്റി കുടുംബാംഗം. മക്കൾ: മേഴ്സി ജെറോം, റാണി പ്രിൻസ്, സിസ്റ്റർ റ്റെസി ഓണംകുളം (എസ്എബിഎസ് അമലഭവൻ, ചങ്ങനാശേരി), അജയ സിബി. മരുമക്കൾ: ജെറോം ചരളുകുഴി, പ്രിൻസ് അരഞ്ഞാണി പുത്തൻപുര പിണ്ണാക്കനാട്, സിബി പ്ലാത്തോട്ടം. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ആഗ്നസ് ഡിക്രൂസ്

ചെത്തിപ്പുഴ: തുണ്ടില്‍ ആഗ്നസ് ഡിക്രൂസ് (92) അന്തരിച്ചു. സംസ്‌കാരം നാളെ11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി മേരിമൗണ്ട് റോമന്‍ കത്തോലിക്ക (കുന്നേല്‍ പളളി) പളളിയില്‍. പരേത ചങ്ങനാശേരി ലോബോ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വില്‍ഫ്രെഡ് ഡിക്രൂസ് (റിട്ട.എസ്ബിറ്റി മാനേജര്‍). മക്കള്‍: ഷേര്‍ളി സോസ, മാര്‍ട്ടിന്‍ ഡിക്രൂസ് (റിട്ട.എസ്ബിറ്റി), എലിസബത്ത് ഡിസില്‍വ, വില്‍സണ്‍ ഡിക്രൂസ് (റിട്ട. ഡല്‍ഹി പോലീസ്), ആല്‍ബര്‍ട്ട് ഡിക്രൂസ്. മരുമക്കള്‍: പരേതനായ ജോര്‍ജ് സോസ എറണാകുളം, സാലിക്കുട്ടി മാര്‍ട്ടിന്‍ കടുത്താനം (റിട്ട. സെക്രട്ടറി, തൃക്കൊടിത്താനം കോ-ഓപ്പറേറ്റീവ് ബാങ്ക്), ജോസഫ് ഡിസില്‍വ മൂന്നാര്‍, സോഫിയാ ഡിക്രൂസ് തൊടുപുഴ, ജെറി ഡിക്രൂസ് മാറേട്ട് ചങ്ങനാശേരി. മൃതദേഹം ഇന്ന്12.30ന് ഭവനത്തില്‍ കൊണ്ടുവരും.

ത്രേസ്യാമ്മ ജോസഫ്

മറ്റക്കര: പരയ്ക്കാട്ട് ത്രേസ്യാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ പള്ളിയിൽ. പരേത നിലമ്പൂർ പെരുമ്പാംപള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി.കെ. ജോസഫ് (കുഞ്ഞേപ്പ്). മക്കൾ: സിസ്റ്റർ ലീമ റോസ് സിഎംസി (അമല പ്രൊവിൻസ്, കാഞ്ഞിരപ്പള്ളി, റിട്ട. അധ്യാപിക, അസംപ്ഷൻ എച്ച് എസ് പാലമ്പ്ര), പി .ജെ. കുര്യാച്ചൻ (റിട്ട. എച്ച്എം, എസ്എഫ്എസ്എസ്എസ്, അലിഗഡ്, യുപി), പരേതനായ ബേബി (ആധാരം എഴുത്ത്), മോളി (ആഗ്ര), പരേതയായ ഓമന. മരുമക്കൾ: ആൻസി അക്കരതകിടിയിൽ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, അലിഗഡ് മെഡിക്കൽ കോളജ്), ലിസി ഇലഞ്ഞിക്കൽ (അയർക്കുന്നം), ഡോ. ബിജി ബി (യൂറോളജിസ്റ്റ്, ആഗ്ര).

മേരി ആന്‍റണി

ഇടമറുക്: മൂക്കൻതോട്ടത്തിൽ മേരി ആന്‍റണി (95) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഇടമറുക് സെന്‍റ് ആന്‍റണീസ് പള്ളിയിൽ. പരേത കളത്തൂക്കടവ് താന്നിപ്പൊതിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്‍റണി സാർ. മക്കൾ: മോളി, പൊന്നി, ഷീല, ഷാജി. മരുമക്കൾ: പരേതനായ തോമസ് മൂത്തേടം ഭരണങ്ങാനം, ജോളി മാന്നാത്ത് എരുമേലി, പരേതനായ പ്രഫ. തോമസ് സെബാസ്റ്റ്യൻ വാഴയിൽ മോനിപ്പള്ളി, ബെറ്റി (റിട്ട. ടീച്ചർ, സെന്‍റ്മേരീസ് എച്ച്എസ്എസ് തീക്കോയി) കണ്ണമുണ്ടയിൽ കട്ടപ്പന. മൃതദേഹം ഇന്നു രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരും.

കുര്യാച്ചൻ

മുട്ടുകാട്: കുന്നേൽ കുര്യാച്ചൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മുട്ടുകാട് സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പൊന്നത്ത് (കട്ടപ്പന). മക്കൾ: ജെയിംസ് മൂവാറ്റുപുഴ, ജോസഫ് കോഴിക്കോട്, ജോയി മുട്ടുകാട്, ജെസി മറ്റപ്പിള്ളിൽ രാജാക്കാട്, തോമസ് മുട്ടുകാട്, സിസ്റ്റർ ജോസ്‌ന (സിഎംസി ഗുജറാത്ത്), സോഫി പേണ്ടാനത്ത് ചെമ്മണ്ണാർ, പരേതനായ സാബു. മരുമക്കൾ: പരേതയായ സെലിൻ മലയിൽ, ഗ്രേസി പുളിയ്ക്കൽ, മോളി ജോസഫ്‌ കളത്തിൽ, സാലി ജോയി വെട്ടിക്കാപ്പിള്ളിയിൽ, ഷാജി മറ്റപ്പള്ളിൽ, ബെന്നി പേണ്ടാനത്ത്, ജിൻസി തോമസ് മഠത്തിപ്പറമ്പിൽ.

കുഞ്ഞുമോൾ രാജു

കാഞ്ചിയാർ: പത്തുപറമ്പിൽ കുഞ്ഞുമോൾ രാജു (റോസമ്മ - 65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ ആരംഭിച്ച് പേഴുംകണ്ടം സെന്‍റ് ജോസഫ് പള്ളിയിൽ. പരേത ഇരട്ടയാർ താഴത്തുതുണ്ടിയിൽ കുടുംബാംഗം. ഭർത്താവ്: രാജു. മക്കൾ: പ്രീതി, പ്രിൻസി, പ്രിന്‍റോ (സിഡബ്ലുസി മെംബർ, ഇടുക്കി). മരുമക്കൾ: അജി പരുത്തിപറ ( ബ്ലൂ ബെറി ബേക്കറി കട്ടപ്പന), ബിജു തത്തക്കാട്ട് ചെല്ലർകോവിൽ (എക്സ്സൈസ് ഓഫീസ് വണ്ടിപ്പെരിയാർ), ടീന കൊല്ലംപറമ്പിൽ വള്ളക്കടവ് (നഴ്സിംഗ് ട്യൂട്ടർ സെന്‍റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന).

സിസ്റ്റർ പാൻക്രാസിയ മത്തായി

മൂവാറ്റുപുഴ: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (എസ്‌സിസിജി) കോഴിക്കോട് പ്രൊവിൻസ് സഭാംഗവും കോതമംഗലം അരിക്കുഴ സെന്‍റ് സെബാസ്റ്റ്യൻസ് ഇടവകാംഗവുമായ സിസ്റ്റർ പാൻക്രാസിയ മത്തായി (83) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗറിലുള്ള പ്രതീക്ഷാ ഭവൻ കോൺവെന്‍റിൽ ആരംഭിച്ച് സംസ്കാരം ചെമ്പുമുക്ക് സെന്‍റ് മൈക്കിൾസ് പള്ളിയിൽ. കാക്കനാട്ട് മത്തായി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മത്തായി, അന്നക്കുട്ടി, ജോൺ, മറിയക്കുട്ടി. ഫാ. ജെയിംസ് കല്ലുങ്കൽ വിസി സഹോദരി പുത്രനാണ്. മൂന്ന് പതിറ്റാണ്ടിലധികം ഉദ്യോഗമണ്ഡൽ ജെഎൻഎം ആശുപത്രിയിൽ നഴ്സും മേട്രണും ആയിരുന്നു പരേത. നിർമല ഹോസ്പിറ്റൽ കോഴിക്കോട്, ഫാദർ മുള്ളേഴ്‌സ് കങ്കനാഡി, ഡോൺ ബോസ്കോ നോർത്ത് പറവൂർ, ലൂർദ് ഹോസ്പിറ്റൽ എറണാകുളം, ജൂബിലി മെമ്മോറിയൽ തിരുവനന്തപുരം, സെന്‍റ് റീത്താസ് ചങ്ങനാശേരി, പ്രതീക്ഷ ഭവൻ കാക്കനാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറിയം

മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ കാഞ്ഞാമ്പുറത്ത് മറിയം (മാമി-92) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11.30ന് പെരുമ്പല്ലൂര്‍ വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍. പരേത അരിക്കുഴ ചാണ്ടിക്കൊല്ലിയില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കള്‍: സിസിലി, ജെയിംസ്, കുഞ്ഞുമോള്‍. മരുമക്കള്‍: വര്‍ക്കി മണ്ഡോത്തികുടിയില്‍ പെരിങ്ങഴ, റോസിലി വള്ളശേരികുടിയില്‍ കരിമണ്ണൂര്‍, റോയി മുണ്ടക്കല്‍ നെയ്യശേരി. കൊച്ചുമക്കള്‍: സിജി ജോയ്, സിജോ വര്‍ക്കി, ജയ്‌നി ജെയിംസ്, ജയ്മി ജെയിംസ്, ജയ്‌സി ജെയിംസ്, ജയ്‌മോന്‍ ജെയിംസ്, ഫാ. ജോസഫ് മുണ്ടക്കല്‍ (കോതമംഗലം മൈനര്‍ സെമിനാരി), ഫാ. ഇമ്മാനുവല്‍ മുണ്ടക്കല്‍ (വികാരി, കാവക്കാട് സെന്‍റ് മേരീസ് പള്ളി).

സിസ്റ്റർ മേഴ്സിറ്റ

പാലക്കാട്: കോയന്പത്തൂർ ആരോഗ്യമാതാ വൈസ് പ്രോവിൻസിലെ പൊള്ളാച്ചി ആരോഗ്യമാതാ ഭവനാംഗം സിസ്റ്റർ മേഴ്സിറ്റ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടിക്കുളങ്ങര മേരിലാന്‍റ് ഹൗസിൽ പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്‍റെ കാർമികത്വത്തിൽ നടക്കും. കൊരട്ടി നാലുകെട്ട് കണ്ണന്പുഴ പരേതരായ പൗലോസ്-അന്നംകുട്ടി ദന്പതികളുടെ മകളാണ്. ആളൂർ, വടക്കഞ്ചേരി, അകമലവാരം, കാഞ്ഞിരപ്പുഴ, ചിറ്റൂർ, മേരിലാന്‍റ്, കൊല്ലങ്കോട്, പൊന്നങ്കോട്, മേലാർകോട്, ത്രിത്വമല, പുത്തൻചിറ, ചുള്ളിയാംകുളം, പരുത്തിക്കാട്, രാജഗിരി, സുളൂർ, പൊള്ളാച്ചി, എന്നിവിടങ്ങളിൽ അധ്യാപിക, ബോർഡിംഗ് സിസ്റ്റർ, ജൂണിയർ മിസ്ട്രസ്, ട്രഷറർ, സുപ്പീരിയർ, ഹെഡ്മിസ്ട്രസ്, അസിസ്റ്റന്‍റ് സുപ്പീരിയർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പോളി, ജോയി, സോബി, പരേതരായ ഡേവിസ്, ജെസി, പുഷ്പം, ബാബു.

നാരായണൻ നായർ

കണ്ണപുരം : മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ (94) അന്തരിച്ചു. സംസ്‌കാരം ഇന്ന്10 ന് സമുദായ ശ്മശാനത്തിൽ. ഇന്ത്യൻ ആർമി റിട്ട. ഹവിൽദാറാണ്. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തിലും 1965 , 1971 വർഷങ്ങളിലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. പാലങ്ങാട്ട് തറവാട് കാരണവരാണ്. ഭാര്യ: നാരായണി അമ്മ. മക്കൾ: അനിൽകുമാർ (സെക്യൂരിറ്റി സ്‌റ്റാഫ്, ശ്രീനാരായണഗുരു എൻജിനിയറിംഗ് കോളജ്, കോറോം), അനിത സുകുമാരൻ, സുശീൽ കുമാർ (മെറ്റൽ ഫാബ്രിക്കേഷൻ വർക്സ്, മട്ടന്നൂർ‌), രാജേഷ് പാലങ്ങാട്ട് (സംസ്ഥാന പ്രസിഡന്‍റ്, കേരള മൺപാത്രനിർമാണ സമുദായ സഭ), ദിനു മൊട്ടമ്മൽ (അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, താവം പോസ്റ്റോഫീസ്, എഫ്എൻപിഒ സംസ്ഥാന അസി. സെക്രട്ടറി). മരുമക്കൾ: ഡോ. പി.ടി. സുകുമാരൻ (സ്‌കിൻ സ്പെഷലിസ്റ്റ്, കണ്ണപുരം), ബിന്ദുജ (അധ്യാപിക, ചെന്നൈ), രൂപ (മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

11-08-2026

കുരങ്ങുമായി റീൽ ചെയ്തു, ചിയാൻ വിക്രം വിവാദത്തിൽ; അന്വേഷണവുമായി വനം വകുപ്പ്

കുരങ്ങുമായി റീൽ ചെയ്ത് നടൻ ചിയാൻ വിക്രം വിവാദത്തിൽ. വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായിട്ടായിരുന്നു താരത്തിന്‍റെ റീൽ. എന്നാൽ ഇത് വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലിറ്റ് ചെയ്തു.

ലാർ ഗിബ്ബൺ എന്ന വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ എടുത്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായുള്ള സൈറ്റ്സ് (CITES) ന് കീഴിലും സംരക്ഷിക്കുന്ന കുരങ്ങുമായുള്ള വീഡിയോയാണ് വിക്രത്തെ വിവാദത്തിലാക്കിയത്.

വിക്രമിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും ബിസിനസുകാരനുമായ സി.കെ രംഗനാഥന് വംശനാശം നേരിടുന്ന അപൂർവ ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഇത്തരം ജീവിയുമൊത്തുള്ള വിക്രമിന്‍റെ വീഡിയോ.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടും ഇവയെ കൈവശം വച്ചതിന്‍റെ പേരിലും രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിക്രമിന്‍റെ വീഡിയോയിൽ ഉള്ള കുരങ്ങിനെ രംഗനാഥൻ മണിപ്പൂരിൽ നിന്നും വാങ്ങിയതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അനുബന്ധം I-ൽ ലാർ ഗിബ്ബണുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആവശ്യമായ CITES ഇറക്കുമതി, കയറ്റുമതി അനുമതികൾ, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഡോക്യുമെന്റേഷൻ, അത് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി എന്നിവയില്ലാതെ സ്വന്തമാക്കാൻ കഴിയില്ല.

കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയന്ത്രിക്കുന്ന എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര പറഞ്ഞു.

മണിപ്പൂരിൽ നിന്നും ചെന്നൈയിലെത്തിയ കുരങ്ങിനെ ദത്തെടുക്കലിന്‍റെ ഭാഗമായാണ് കൈമാറ്റം ചെയ്തതെന്നാണ് രേഖകൾ ഉള്ളത്. എന്നാൽ ഇതിന് ഇപ്പോഴും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിവാദം ഉണ്ടായിരിക്കുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും കുരങ്ങിനെ കടത്തിയതാകാമെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. നിലവിൽ കുരങ്ങ് എങ്ങനെ ഇന്ത്യയിലെത്തിയെന്നതിന്‍റെ രേഖകൾ പരിശോധിച്ചുവരികയാണെന്നും കുരങ്ങ് എവിടെ നിന്നും വന്നു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്രമിന്‍റെ വിഡിയോയിലുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചെയത്തിയാതാണെന്നും എത്ര കാലമായി ഈ കുരങ്ങിനെ പിടികൂടിയി തടവിലാക്കിയിട്ടെന്ന് വന്യജീവി സംരക്ഷണപ്രവർത്തകർ ആശങ്കയറിയിക്കുന്നുണ്ട്.

മലേഷ്യ, ഇന്തോനീഷ്യ, തായ്ലൻഡ്, മ്യാൻമർ,ലാവോസ് എന്നീ രാജ്യങ്ങളിലാണ് ഗിബ്ബണുകൾ ഉള്ളത്. ഉയർന്ന മരങ്ങളുള്ള കാടുകളിലാണ് സാധാരണയായി ലാർ ഗിബ്ബൺ കുരങ്ങുകൾ അതിജീവിക്കുന്നത്. ഇന്ത്യയിൽ ഈ ഗിബ്ബണ്‍ വളരുന്നില്ല. ഇവയെ മെരുക്കി വളർത്താൻ കഴിയില്ലെന്നും കൂട്ടിലിട്ടു വളർത്തുന്നതും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റിനിർത്തുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നു.

11-08-2026

കുരങ്ങുമായി റീൽ ചെയ്തു, ചിയാൻ വിക്രം വിവാദത്തിൽ; അന്വേഷണവുമായി വനം വകുപ്പ്

കുരങ്ങുമായി റീൽ ചെയ്ത് നടൻ ചിയാൻ വിക്രം വിവാദത്തിൽ. വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായിട്ടായിരുന്നു താരത്തിന്‍റെ റീൽ. എന്നാൽ ഇത് വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലിറ്റ് ചെയ്തു.

ലാർ ഗിബ്ബൺ എന്ന വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ എടുത്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായുള്ള സൈറ്റ്സ് (CITES) ന് കീഴിലും സംരക്ഷിക്കുന്ന കുരങ്ങുമായുള്ള വീഡിയോയാണ് വിക്രത്തെ വിവാദത്തിലാക്കിയത്.

വിക്രമിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും ബിസിനസുകാരനുമായ സി.കെ രംഗനാഥന് വംശനാശം നേരിടുന്ന അപൂർവ ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഇത്തരം ജീവിയുമൊത്തുള്ള വിക്രമിന്‍റെ വീഡിയോ.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടും ഇവയെ കൈവശം വച്ചതിന്‍റെ പേരിലും രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിക്രമിന്‍റെ വീഡിയോയിൽ ഉള്ള കുരങ്ങിനെ രംഗനാഥൻ മണിപ്പൂരിൽ നിന്നും വാങ്ങിയതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അനുബന്ധം I-ൽ ലാർ ഗിബ്ബണുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആവശ്യമായ CITES ഇറക്കുമതി, കയറ്റുമതി അനുമതികൾ, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഡോക്യുമെന്റേഷൻ, അത് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി എന്നിവയില്ലാതെ സ്വന്തമാക്കാൻ കഴിയില്ല.

കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയന്ത്രിക്കുന്ന എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര പറഞ്ഞു.

മണിപ്പൂരിൽ നിന്നും ചെന്നൈയിലെത്തിയ കുരങ്ങിനെ ദത്തെടുക്കലിന്‍റെ ഭാഗമായാണ് കൈമാറ്റം ചെയ്തതെന്നാണ് രേഖകൾ ഉള്ളത്. എന്നാൽ ഇതിന് ഇപ്പോഴും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിവാദം ഉണ്ടായിരിക്കുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും കുരങ്ങിനെ കടത്തിയതാകാമെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. നിലവിൽ കുരങ്ങ് എങ്ങനെ ഇന്ത്യയിലെത്തിയെന്നതിന്‍റെ രേഖകൾ പരിശോധിച്ചുവരികയാണെന്നും കുരങ്ങ് എവിടെ നിന്നും വന്നു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്രമിന്‍റെ വിഡിയോയിലുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചെയത്തിയാതാണെന്നും എത്ര കാലമായി ഈ കുരങ്ങിനെ പിടികൂടിയി തടവിലാക്കിയിട്ടെന്ന് വന്യജീവി സംരക്ഷണപ്രവർത്തകർ ആശങ്കയറിയിക്കുന്നുണ്ട്.

മലേഷ്യ, ഇന്തോനീഷ്യ, തായ്ലൻഡ്, മ്യാൻമർ,ലാവോസ് എന്നീ രാജ്യങ്ങളിലാണ് ഗിബ്ബണുകൾ ഉള്ളത്. ഉയർന്ന മരങ്ങളുള്ള കാടുകളിലാണ് സാധാരണയായി ലാർ ഗിബ്ബൺ കുരങ്ങുകൾ അതിജീവിക്കുന്നത്. ഇന്ത്യയിൽ ഈ ഗിബ്ബണ്‍ വളരുന്നില്ല. ഇവയെ മെരുക്കി വളർത്താൻ കഴിയില്ലെന്നും കൂട്ടിലിട്ടു വളർത്തുന്നതും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റിനിർത്തുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നു.

07-08-2026

ആവേശകരവും വ്യത്യസ്തവുമായ "തുടക്കം"

മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് "തുടക്കം". മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.

കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ "ബ്ലാസ്റ്റ്" എന്ന തമിഴ് സിനിമയും സാമന്ത നായികയായ "മാ ഇണ്ടി ബങ്കാരം" എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് "തുടക്കം".

ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്‌ത്രീ കഥാപാത്രത്തിന്‍റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്‌ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ "തുടക്കം" ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.

വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്‍റെയും രചയിതാക്കളുടെയും വിജയമാണ്. തന്‍റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്‌ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്‌മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ - പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.

വലിയ സങ്കീർണതകളൊന്നുമില്ലാതെ സാവകാശം വികസിച്ചുവരുന്ന കഥയും കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയുമാണ് തുടക്കത്തിന്‍റേത്. കൊടും ക്രൂരനായ ഒരു ക്രിമിനൽ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ നോട്ടമിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഇത്തരം സംഭവങ്ങൾ ഉപരിപ്ലവമായി ഒരു നാട്ടിൽപുറത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതും കഥയുടെ ഭാഗമായി മാറുന്നു. ഇരയായേക്കാവുന്ന പെൺകുട്ടിയെ വേട്ടക്കാരനെക്കാൾ ക്രൂരതയോടെ നോക്കുന്ന കാഴ്ചക്കാരും ഒരു യാഥാർഥ്യമാണെന്ന് ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.

ലിനീഷ് നെല്ലിക്കലിന്‍റെ കഥയും, ജൂഡ് ആന്തണിയും, അഖിൽ കൃഷ്‌ണയും കൂടി ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തുന്നു. വില്ലൻമാരും നല്ലവരുമായ കഥാപാത്രങ്ങൾ വ്യക്തമായ ക്യാരക്ടറുകളോടെ മിഴിവാർജിച്ചു നിൽക്കുന്നത് ആ മികവിന്‍റെ ലക്ഷണങ്ങളാണ്. ജൂഡ് ആന്തണിയുടെ സംവിധാനമികവ് ഒരിക്കൽകൂടി മലയാളി പ്രേക്ഷകർ ഇവിടെ തിരിച്ചറിയുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകനായ ആശിഷ് ജോ ആന്‍റണിയും ബോബി കുര്യനും അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ എടുത്തു പറയേണ്ടവയാണ്.

മലയാള സിനിമയ്ക്ക് ഭാവി പ്രതീക്ഷയായി മറ്റൊരു താരപുത്രൻകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ആശിഷിന്‍റെ കാര്യത്തിൽ അടിവരയിട്ടുപറയാം. തുടക്കത്തിലെ, കൊടും ക്രൂരനായ സൈക്കോ വില്ലൻ വേഷം ആശിഷിൽ ഭദ്രമായിരുന്നു. സായ് കുമാർ അവതരിപ്പിച്ച, നായികയുടെ പിതാവിന്‍റെ വേഷം, മനോജ് കെ ജയന്‍റെ സി.ഐ. വേഷം തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. കാമിയോ റോളിൽ ഒരു സീനിൽ നിറഞ്ഞാടിയ മോഹൻലാലിന്‍റെ കഥാപാത്രം ആവോളം കയ്യടി നേടി.

ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ എഡിറ്റിംഗ്, ജോമോൻ ടി. ജോണിന്‍റെയും അഖിൽ ജോർജിന്‍റെയും ഛായാഗ്രഹണം, യാനിക് ബെൻ- സ്റ്റണ്ട് സിൽവ ടീമിന്‍റെ ആക്ഷൻ തുടങ്ങിയവയെല്ലാം തുടക്കത്തിന്‍റെ മാറ്റ് വർധിപ്പിച്ചു.

ചുരുക്കത്തിൽ "തുടക്കം" ഒരു നല്ല തുടക്കം തന്നെ എന്നു വിലയിരുത്താം. വിസ്മയ മോഹൻലാലിന്‍റെയും ആശിഷ് ജോ ആന്‍റണിയുടെയും തുടക്കം എന്ന നിലയിൽ മാത്രമല്ല, സമൂഹം നേരിടുന്ന വലിയ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കാഴ്ചക്കാർക്ക് കരുത്തു നൽകുന്ന, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ മികച്ച സന്ദേശങ്ങൾ നൽകുന്ന, സ്‌ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വിജയചിത്രങ്ങളുടെ നീണ്ട നിര പിന്നാലെ വരട്ടെ എന്ന് ആഗ്രഹിക്കാം.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-08-2026

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

ഹൂസ്റ്റൺ: സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ വലിയ പെരുന്നാൾ ഈ മാസം 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ഈ മാസം ഒമ്പതിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം ഒന്ന് മുതൽ 13 വരെ എല്ലാ ദിവസവും രാത്രി ഏഴിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും.14ന്രാത്രി ഏഴിന് വിശുദ്ധ കുർബാനയോടെ 15 ദിവസത്തെ നോമ്പിന്‍റെ സമാപനമായ നോമ്പുവിടൽ നടക്കും.

തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് ഭക്തിനിർഭരമായ വചനപ്രഘോഷണം നടത്തും. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്‍റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.

 

11-08-2026

കുവൈറ്റ് സെന്‍റ് ഗ്രിഗോറിയോസ് മഹാ ഇടവക സപ്തതി സംഗമം പുതുപ്പള്ളിയിൽ 29ന്

കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഇടവക സപ്തതി സംഗമം ഈ മാസം 29ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

കുവൈറ്റ് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ ഇടവകാംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള സപ്തതി സംഗമത്തിന്‍റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ്, മലങ്കര സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ എന്നിവർ പങ്കെടുക്കും.

കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്‍റെ മുഖ്യ ആകർഷണമായിരിക്കും. മുൻ ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഉന്നതമായ നിലയിൽ കുവൈറ്റ് മഹാ ഇടവക എത്തുവാനുള്ള മുഖ്യ കാരണമെന്നും ഒരു വർഷം നീണ്ടുനിൽക്കുന്ന 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സപ്തതി ആഘോഷങ്ങളുടെ സമാപനം 2027 ജനുവരിയിൽ നടക്കുമെന്നും സംഘാടക സമിതിക്ക് വേണ്ടി ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കലും ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

11-08-2026

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

ഹൂസ്റ്റൺ: സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ വലിയ പെരുന്നാൾ ഈ മാസം 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ഈ മാസം ഒമ്പതിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം ഒന്ന് മുതൽ 13 വരെ എല്ലാ ദിവസവും രാത്രി ഏഴിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും.14ന്രാത്രി ഏഴിന് വിശുദ്ധ കുർബാനയോടെ 15 ദിവസത്തെ നോമ്പിന്‍റെ സമാപനമായ നോമ്പുവിടൽ നടക്കും.

തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് ഭക്തിനിർഭരമായ വചനപ്രഘോഷണം നടത്തും. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്‍റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.

 

11-08-2026

ജർമനിയെ ഞെട്ടിച്ച നഴ്സിന്‍റെ ക്രൂരത; 120-ലധികം പുതിയ കേസുകളിൽ അന്വേഷണം, 46 മൃതദേഹങ്ങൾ പുറത്തെടുത്തു

ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.

നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.

46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു

കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത

നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.

പഴയ കേസുകളും അന്വേഷണ പരിധിയിൽ

2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.

കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു

2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.

07-08-2026

ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡാർവിനിൽ

ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ  മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.

08-08-2026

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.

ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും.

വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്‍റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ്‌ ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-08-2026

വൃക്കതകരാര്‍ സാധ്യത കൂടുതൽ ആരിലൊക്കെ?

 

വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്‍റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.

രോഗലക്ഷണങ്ങൾ എപ്പോൾ?

75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.

വൃക്ക തകരാര്‍ സാധ്യത

· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.

മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.

മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.

ആദ്യഘട്ടത്തിൽ കണ്ടെത്തണം

വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്‍റ്
നെഫ്രോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

11-08-2026

വൃക്കതകരാര്‍ സാധ്യത കൂടുതൽ ആരിലൊക്കെ?

 

വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്‍റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.

രോഗലക്ഷണങ്ങൾ എപ്പോൾ?

75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.

വൃക്ക തകരാര്‍ സാധ്യത

· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.

മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.

മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.

ആദ്യഘട്ടത്തിൽ കണ്ടെത്തണം

വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്‍റ്
നെഫ്രോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഇതെന്തു മാധ്യമപ്രവർത്തനം?; ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി
ഡിജിറ്റൽ ലോകത്തെ ടിപ്പിംഗ് വിപ്ലവം: അറിയാം ബൈ മി എ കോഫിയെക്കുറിച്ച്.
വിവാദ ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ വകുപ്പിന് പങ്കില്ല; അധ്യാപകർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up