ADVERTISEMENT

Close
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Editorial

23-07-2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Editorial

22-07-2026

ഭരണക്കഞ്ഞിയിൽ പാറ്റ വീഴരുത്

Editorial

21-07-2026

വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kollam

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളതിന്‍റെ പകുതി പോലും ജീവനക്കാരില്ല


ചാത്തന്നൂര്‍: പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും ആവശ്യമായ ജീവനക്കാര്‍ ഇല്ല. നിലവില്‍ 500 കിടക്കകളാണ് ഉള്ളതെങ്കിലും 549 കിടക്കകള്‍ വരെയാണ് ഉപയോഗിക്കുന്നത്. ആശുപത്രി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നത് 300 കിടക്കകളായിരുന്നു. അതിന്‍റെ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. 2012ന് ശേഷം ഒരു തസ്തികയില്‍ പോലും നിയമനം നടത്തുകയോ പുതിയ തസ്തികകള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ കിടക്കകളുടെ എണ്ണം ഇരട്ടിയോളമാവുകയും ചെയ്തു.

കോവിഡ് കാലത്തിന് ശേഷം രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുണ്ടായെങ്കിലും അതിനനുസൃതമായി തസ്തിക അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ളതിന്‍റെ ഇരട്ടിയോളം ജീവനക്കാരെയാണ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടതെന്ന് കേരള ഗവ.നഴ്‌സസ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രിയില്‍ ഒരു ചീഫ് നഴ്‌സിംഗ് ഓഫീസറെ നിയമിക്കേണ്ടതാണ്. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യിൽ‍ ഈ തസ്തിക അനുവദിച്ചിട്ടില്ല. നഴ്‌സിംഗ് സുപ്രണ്ട് തസ്തികയില്‍ നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാരുടെ എണ്ണത്തില്‍ കൂടുതല്‍ വന്നതിനാല്‍ ജിആര്‍ഐ നഴ്‌സിംഗ് സൂപ്രണ്ടിനെ നിയമിക്കണം.ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടുമാര്‍ നിലവില്‍ മൂന്ന് പേരാണുള്ളത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ വര്‍ധിപ്പിക്കണം.

സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 12 പേരാണുള്ളത്. 38 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. നഴ്‌സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 120 പേരാണുള്ളത്. വാര്‍ഡുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും കുറഞ്ഞത് 100 പേരെ കൂടി എങ്കിലും നിയമിക്കണം. നഴ്‌സിംഗ് അസിസ്റ്റന്‍റുമാര്‍ നിലവില്‍ 20 പേരാണുളളത്. ഇതില്‍ 10 പേര്‍ ഒപി, ഒടി എന്നിവിടങ്ങളിലുമാണ്. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും വാര്‍ഡുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി 80 പേരെക്കൂടി നിയമിക്കണം.

ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1. നിലവില്‍ ആറു പേരാണുള്ളത്. രോഗികളെ എക്‌സ്-റേ, സിടി സ്‌കാന്‍ എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതു റഫറന്‍സ് വന്നാല്‍ കൊണ്ടുപോകേണ്ടതും ഇവരാണ്. കൂടാതെ വാര്‍ഡുകള്‍ ശുചിയാക്കുന്നതിനും ഇവരെയാണ് നിയോഗിക്കുന്നത്. ഒരു വാര്‍ഡില്‍ ഒരാള്‍ വീതം വരണം. 35 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്. (ക്ലീനിംഗ് സ്റ്റാഫ്) നിലവില്‍ 15 പേരാണുള്ളത്. കുറഞ്ഞത് 80 പേര്‍ വേണം.

ഡയാലിസിസ് ടെക്‌നീഷ്യന്‍: നിലവില്‍ 12 ഡയാലിസിസ് മെഷിനുകളാണുള്ളത്. പക്ഷേ രണ്ട് ടെക്‌നീഷ്യന്മാര്‍ മാത്രമാണുള്ളത്. 14 പേര്‍ കൂടി ഉണ്ടെങ്കിലെ നാല് സൈക്കിള്‍ ഡയാലിസിസ് ചെയ്യാന്‍ പറ്റുകയുള്ളു. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനും കഴിയുകയുള്ളൂ. ടെക്‌നിഷ്യന്മാര്‍ ഇല്ലാത്തതിന്‍റെ കുറവ് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഇസിജി ടെക്‌നിഷ്യന്‍: നിലവില്‍ സ്ഥിരം ജീവനക്കാരില്ല. അഞ്ച് പേരെയെങ്കിലും നിയമിക്കണം. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ നിലവിലില്ല. അതുകൊണ്ട് തന്നെ ലിഫ്റ്റ് പലപ്പോഴും കേടാവുന്നു. അഞ്ച് പേരെയെങ്കിലും നിയമിക്കണം. തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ എസിയുടെ തകരാറുകള്‍ പരിഹരിക്കണം.
ഡോബി: നിലവില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന എത്തിയ രണ്ടു പേരും വര്‍ക്കിംഗ് അറേഞ്ച്‌മെന്‍റില്‍ ഒരാളുമാണുള്ളത്. സ്ഥിരം ജീവനക്കാരില്ല. നാലു പേരെ സ്ഥിരം ജീവനക്കാരായി നിയമിക്കണം. മോര്‍ച്ചറി മാന്‍ ഇല്ല. രണ്ട് പേരെയെങ്കിലും പോസ്റ്റ് ചെയ്യണം.

ബാര്‍ബര്‍: ആരുമില്ല. ബാര്‍ബറുടെ ജോലി ഇപ്പോള്‍ ചെയ്യേണ്ടിവരുന്നത് നഴ്‌സിംഗ് അസിസ്റ്റ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1 എന്നി തസ്തികയിലുളളവരാണ്. ബാര്‍ബര്‍ തസ്തികയിലും നിയമനം നടത്തണം.ട്രോമാ കെയര്‍ യൂണിറ്റ്: ഇതുവരെയും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. അടിയന്തരമായി നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കണം.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. യന്ത്രോപകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്കും. ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഇതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം.

ആരോഗ്യ വകുപ്പുമന്ത്രിയിലാണ് രോഗികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. ഈ മാസം ആദ്യം ആശുപത്രി സന്ദര്‍ശിച്ച മന്ത്രി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന പ്രത്യാശയാണ് പകര്‍ന്നിരിക്കുന്നത്.ജീവനക്കാരുടെ കുറവുകളെക്കുറിച്ചും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളെക്കുറിച്ചും കേരള ഗവ. നഴ്‌സസ് യൂണിയന്‍ മന്ത്രിക്ക് കണക്കുകള്‍ വ്യക്തമാക്കി നിവേദനം നല്‍കി.

 

Thiruvananthapuram

ടൂര്‍ പാക്കേജുകളൊരുക്കി കെഎസ്ആര്‍ടിസി

കോഴിക്കോട്: ആകർഷകമായ വിനോദസഞ്ചാര പാക്കേജുകളുമായി കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ.മൂന്നാർ, മാമലക്കണ്ടം, ഇല വീഴാപൂഞ്ചിറ, നെല്ലിയാമ്പതി, മൈസൂർ, നിലമ്പൂർ, വയനാട് ജംഗിൾ സഫാരി, സൈലന്‍റ് വാലി, ഗവി, പൈതൽമല, പാഞ്ച പാണ്ഡവ, ഗുണ്ടൽപേട്ട്, ജനകിക്കാട് തുടങ്ങി 13 കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഓഗസ്റ്റ് 8,22,26 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ ബസിൽ മാമലക്കണ്ടത്തേക്ക് നടത്തുന്ന യാത്രയുടെ നിരക്ക് 1,870 ആണ്. ബസ് യാത്ര, താമസം, ഒരു ഉച്ചഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടും. ഓഗസ്റ്റ് 15, 29 തീയതികളിൽ സൂപ്പർ ഡീലക്സ് ബസിൽ മൂന്നാറിലേക്കുള്ള യാത്രക്ക് 1,830 ആണ് ചാര്‍ജ്.ബസ് യാത്രയും താമസവും പാക്കേജിന്‍റെ ഭാഗമാണ്.

ഓഗസ്റ്റ് 1,8,15,22,27,30 തീയതികളിൽ ഇല്ലവീഴാപൂഞ്ചിറയിലേക്ക് സൂപ്പർ ഡീലക്സ് ബസിൽ 1,500 നിരക്കിലും ഓഗസ്റ്റ് 2,9,16,27,30 തീയതികളിൽ നെല്ലിയാമ്പതിയിലേക്ക് ഷോർട്ട് വീൽ ബസിൽ 1,000 നിരക്കിലും യാത്രകൾ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 2,16,23,30 തീയതികളിൽ മൈസൂരിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസിൽ 1,000 നിരക്കിൽ യാത്ര നടത്താം. ഓഗസ്റ്റ് 9,23,29 തീയതികളിൽ നിലമ്പൂർ പാക്കേജിന് 440 രൂപയാണ്. വയനാട് ജംഗിൾ സഫാരിയിലേക്ക് ഓഗസ്റ്റ് 8,29 തീയതികളിൽ 1,020 നിരക്കിൽ യാത്ര സംഘടിപ്പിക്കും. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. ബസ് യാത്രക്കൊപ്പം പ്രവേശന ഫീസും ജംഗിൾ സഫാരിയും ഇതിൽ ഉൾപ്പെടും.

ഓഗസ്റ്റ് 24ന് സൈലന്‍റ് വാലിയിലേക്ക് സൂപ്പർ ഫാസ്റ്റ് ബസിൽ ഫുൾ പാക്കേജായി 1,610 നിരക്കിൽ യാത്ര സംഘടിപ്പിക്കും.ഓഗസ്റ്റ് 23, 29 തീയതികളിൽ എസി.ലോ ഫ്ലോർ ബസിൽ ഗവിയിലേക്കുള്ള യാത്രക്ക് 3,500 ആണ് നിരക്ക്. ബസ് യാത്ര, പ്രവേശന ഫീസ്, ഒരു ഉച്ചഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടും. ഓഗസ്റ്റ് 9,23 തീയതികളിൽ പൈതൽമലയിലേക്ക് 680 നിരക്കിലും ഓഗസ്റ്റ് 18, 27 തീയതികളിൽ പഞ്ച പാണ്ഡവയിലേക്ക് സൂപ്പർ ഡീലക്സ് ബസിൽ 2,180 നിരക്കിലും യാത്രകളുണ്ട്. പ്രകൃതി ഭംഗിക്ക് പേരുകേട്ട ഗുണ്ടൽപേട്ടിലേക്ക് ഓഗസ്റ്റ് 8,9,15,22,23,26,29 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ ബസിൽ 775 രൂപാ നിരക്കിൽ യാത്രയുണ്ടാകും.

കുടുംബസമേതം ജനകിക്കാട്ടിലേക്ക് ഓഗസ്റ്റ് 12, 27 തീയതികളിൽ ഷോർട്ട് വീൽ ബസിൽ 360 രൂപാ നിരക്കിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്രകളുടെ സ്വഭാവമനുസരിച്ച് ചില പാക്കേജുകളിൽ താമസം, ഉച്ചഭക്ഷണം, പ്രവേശന ഫീസ്, ജംഗിൾ സഫാരി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്നും കെഎസ്ആർടിസി. അധികൃതർ അറിയിച്ചു.ഫോണ്‍: 99460 68832, 91889 38532.

Kollam

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളതിന്‍റെ പകുതി പോലും ജീവനക്കാരില്ല


ചാത്തന്നൂര്‍: പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും ആവശ്യമായ ജീവനക്കാര്‍ ഇല്ല. നിലവില്‍ 500 കിടക്കകളാണ് ഉള്ളതെങ്കിലും 549 കിടക്കകള്‍ വരെയാണ് ഉപയോഗിക്കുന്നത്. ആശുപത്രി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നത് 300 കിടക്കകളായിരുന്നു. അതിന്‍റെ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. 2012ന് ശേഷം ഒരു തസ്തികയില്‍ പോലും നിയമനം നടത്തുകയോ പുതിയ തസ്തികകള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ കിടക്കകളുടെ എണ്ണം ഇരട്ടിയോളമാവുകയും ചെയ്തു.

കോവിഡ് കാലത്തിന് ശേഷം രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുണ്ടായെങ്കിലും അതിനനുസൃതമായി തസ്തിക അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ളതിന്‍റെ ഇരട്ടിയോളം ജീവനക്കാരെയാണ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടതെന്ന് കേരള ഗവ.നഴ്‌സസ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രിയില്‍ ഒരു ചീഫ് നഴ്‌സിംഗ് ഓഫീസറെ നിയമിക്കേണ്ടതാണ്. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യിൽ‍ ഈ തസ്തിക അനുവദിച്ചിട്ടില്ല. നഴ്‌സിംഗ് സുപ്രണ്ട് തസ്തികയില്‍ നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാരുടെ എണ്ണത്തില്‍ കൂടുതല്‍ വന്നതിനാല്‍ ജിആര്‍ഐ നഴ്‌സിംഗ് സൂപ്രണ്ടിനെ നിയമിക്കണം.ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടുമാര്‍ നിലവില്‍ മൂന്ന് പേരാണുള്ളത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ വര്‍ധിപ്പിക്കണം.

സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 12 പേരാണുള്ളത്. 38 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. നഴ്‌സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 120 പേരാണുള്ളത്. വാര്‍ഡുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും കുറഞ്ഞത് 100 പേരെ കൂടി എങ്കിലും നിയമിക്കണം. നഴ്‌സിംഗ് അസിസ്റ്റന്‍റുമാര്‍ നിലവില്‍ 20 പേരാണുളളത്. ഇതില്‍ 10 പേര്‍ ഒപി, ഒടി എന്നിവിടങ്ങളിലുമാണ്. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും വാര്‍ഡുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി 80 പേരെക്കൂടി നിയമിക്കണം.

ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1. നിലവില്‍ ആറു പേരാണുള്ളത്. രോഗികളെ എക്‌സ്-റേ, സിടി സ്‌കാന്‍ എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതു റഫറന്‍സ് വന്നാല്‍ കൊണ്ടുപോകേണ്ടതും ഇവരാണ്. കൂടാതെ വാര്‍ഡുകള്‍ ശുചിയാക്കുന്നതിനും ഇവരെയാണ് നിയോഗിക്കുന്നത്. ഒരു വാര്‍ഡില്‍ ഒരാള്‍ വീതം വരണം. 35 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്. (ക്ലീനിംഗ് സ്റ്റാഫ്) നിലവില്‍ 15 പേരാണുള്ളത്. കുറഞ്ഞത് 80 പേര്‍ വേണം.

ഡയാലിസിസ് ടെക്‌നീഷ്യന്‍: നിലവില്‍ 12 ഡയാലിസിസ് മെഷിനുകളാണുള്ളത്. പക്ഷേ രണ്ട് ടെക്‌നീഷ്യന്മാര്‍ മാത്രമാണുള്ളത്. 14 പേര്‍ കൂടി ഉണ്ടെങ്കിലെ നാല് സൈക്കിള്‍ ഡയാലിസിസ് ചെയ്യാന്‍ പറ്റുകയുള്ളു. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനും കഴിയുകയുള്ളൂ. ടെക്‌നിഷ്യന്മാര്‍ ഇല്ലാത്തതിന്‍റെ കുറവ് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഇസിജി ടെക്‌നിഷ്യന്‍: നിലവില്‍ സ്ഥിരം ജീവനക്കാരില്ല. അഞ്ച് പേരെയെങ്കിലും നിയമിക്കണം. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ നിലവിലില്ല. അതുകൊണ്ട് തന്നെ ലിഫ്റ്റ് പലപ്പോഴും കേടാവുന്നു. അഞ്ച് പേരെയെങ്കിലും നിയമിക്കണം. തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ എസിയുടെ തകരാറുകള്‍ പരിഹരിക്കണം.
ഡോബി: നിലവില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന എത്തിയ രണ്ടു പേരും വര്‍ക്കിംഗ് അറേഞ്ച്‌മെന്‍റില്‍ ഒരാളുമാണുള്ളത്. സ്ഥിരം ജീവനക്കാരില്ല. നാലു പേരെ സ്ഥിരം ജീവനക്കാരായി നിയമിക്കണം. മോര്‍ച്ചറി മാന്‍ ഇല്ല. രണ്ട് പേരെയെങ്കിലും പോസ്റ്റ് ചെയ്യണം.

ബാര്‍ബര്‍: ആരുമില്ല. ബാര്‍ബറുടെ ജോലി ഇപ്പോള്‍ ചെയ്യേണ്ടിവരുന്നത് നഴ്‌സിംഗ് അസിസ്റ്റ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1 എന്നി തസ്തികയിലുളളവരാണ്. ബാര്‍ബര്‍ തസ്തികയിലും നിയമനം നടത്തണം.ട്രോമാ കെയര്‍ യൂണിറ്റ്: ഇതുവരെയും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. അടിയന്തരമായി നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കണം.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. യന്ത്രോപകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്കും. ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഇതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം.

ആരോഗ്യ വകുപ്പുമന്ത്രിയിലാണ് രോഗികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. ഈ മാസം ആദ്യം ആശുപത്രി സന്ദര്‍ശിച്ച മന്ത്രി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന പ്രത്യാശയാണ് പകര്‍ന്നിരിക്കുന്നത്.ജീവനക്കാരുടെ കുറവുകളെക്കുറിച്ചും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളെക്കുറിച്ചും കേരള ഗവ. നഴ്‌സസ് യൂണിയന്‍ മന്ത്രിക്ക് കണക്കുകള്‍ വ്യക്തമാക്കി നിവേദനം നല്‍കി.

 

Pathanamthitta

എസ്. ജാനകിയുടെ സ്മരണയില്‍ യുവ ഗായികയ്ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തും

പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു.ഗാന കോകിലം എസ്. ജാനകിയുടെ പേരില്‍ മലയാള സിനിമയിലെ യുവഗായികയ്ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ അനുസ്മരണ സമ്മേളനം തീരുമാനിച്ചു .

പത്തനംതിട്ട ശാന്തി റെസിഡന്‍സിയില്‍ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരന്‍ വിനോദ് ഇളകൊള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രേക്ഷക കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു .

അലക്‌സ് കെ. പോള്‍, അബിത കബീര്‍, ഏബല്‍ മാത്യു, എ. റഷീദ്, എസ്. അഫ്‌സല്‍, ഏയ്ഞ്ചലീനാ സാറാ ഏബല്‍ എന്നിവര്‍ ഗാനാഞ്ജലി നടത്തി .കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി, സണ്ണി മര്‍ക്കോസ, എ. ഷബീര്‍ അഹമ്മദ് , ഡോ. ബിന്ദു സാജന്‍ , റോയി നാരകത്തിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Idukki

രാമക്കല്‍മേടിനൊപ്പം ആമപ്പാറയെയും ലോക ടൂറിസംമാപ്പില്‍ എത്തിക്കും: സേനാപതി വേണു എംഎല്‍എ

നെടുങ്കണ്ടം: രാമക്കല്‍മേടിനൊപ്പം ആമപ്പാറയെയും ലോക ടൂറിസം മാപ്പില്‍ എത്തിക്കുമെന്ന് സേനാപതി വേണു എംഎൽഎ. ആമപ്പാറ ടൂറിസം കേന്ദ്രം അദ്ദേഹം സന്ദര്‍ശിച്ചു. ആമപ്പാറയിലേക്ക് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള സാധ്യത പഠിക്കുമെന്നും എംഎൽഎ അറിയിച്ചു.
സാഹസിക വിനോദസഞ്ചാരികള്‍ ഒരിക്കലെങ്കിലും ഇവിടം വന്ന് കാണണം. ഡിടിപിസി, ടൂറിസം വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ച് ആറു മാസത്തിനുള്ളില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

സേനാപതി വേണുവിനൊപ്പം ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ സോണിയ മാര്‍ട്ടിന്‍, ജനപ്രതിനിധികളായ ഷിംലാ ബീബി, എം.എസ്. മഹേശ്വരന്‍, വിജയന്‍ പിള്ള, രഞ്ജിത്ത് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.

Alappuzha

റോഡുകൾ തകർന്നു; വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

ഹരിപ്പാട്: പള്ളിപ്പാട് നരീഞ്ചിൽക്ഷേത്രം-കോട്ടയിൽ ജംഗ്ഷൻ, കോട്ടയ്ക്കകം വായനശാല - നെടിയമഠത്തിൽ ജംഗ്ഷൻ റോഡുകൾ പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന പ്രധാന വഴികളാണിത്. ടാറിംഗ് ഇളകി വൻ കുഴികൾ രൂപപ്പെട്ട പാതകളിൽ മഴക്കാലമായതോടെ വെള്ളക്കെട്ട് നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവു സംഭവമാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനും കടുത്ത പ്രയാസമാണ് നേരിടുന്നത്. പള്ളിപ്പാട് പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലൂടെയും ഹരിപ്പാട് നഗരസഭയിലെ 13-ാം വാർഡിലൂടെയും കടന്നുപോകുന്ന നരീഞ്ചിൽ ക്ഷേത്രം-കോട്ടയിൽ ജംഗ്ഷൻ റോഡ്, ഹരിപ്പാട്ടെയും നങ്ങ്യാർകുളങ്ങരയിലെയും സ്കൂൾ, കോളജ് കുട്ടികളുടെ പ്രധാന യാത്രാമാർഗമാണ്.

മുട്ടം-പള്ളിപ്പാട് റോഡിലെ കോട്ടയ്ക്കകം വായനശാലയിൽ നിന്ന് മണിമല-വഴുതാനം റോഡിൽ എത്തിച്ചേരുന്ന വായനശാല- നെടിയമഠത്തിൽ ജംഗ്ഷൻ റോഡ് തളിക്കൽ ക്ഷേത്രത്തിലേക്കുള്ള ഭക്തരടക്കം നിരവധി യാത്രക്കാരാണ് ഉപയോഗിക്കുന്നത്.

റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kottayam

അവഗണനയില്‍ തളര്‍ന്ന് അതിരമ്പുഴ ഗവ. ആശുപത്രി

അതിരമ്പുഴ: നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന അതിരമ്പുഴ ഗവ. ആശുപത്രി വര്‍ഷങ്ങളായി കടുത്ത അവഗണനയില്‍. ദിവസേന മുന്നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. കിടത്തി ചികിത്സയ്ക്കായി 20 ബെഡുകളുള്ള രണ്ട് വാര്‍ഡുകളുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് രണ്ടു വരെയായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ കോട്ടയത്തു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഗവ. ആശുപത്രികളുടെ സ്ഥിതി ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. അതിരമ്പുഴ ഗവ. ആശുപത്രിയുടെ അവസ്ഥ വിവരിച്ച് ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിക്കു നിവേദനവും നല്‍കി.
മുമ്പ് 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ സെന്‍റര്‍കൂടിയായ ഇവിടെ ഇന്‍പേഷ്യന്‍റ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ രണ്ടു വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഉള്ളത്. അതുകഴിഞ്ഞാല്‍ രോഗികള്‍ക്ക് സ്വകാര്യാശുപത്രികളെ ആശ്രയിക്കുകയേ തരമുള്ളൂ. ആശുപത്രിയിലെ എക്‌സ് - റേ യൂണിറ്റ് പ്രവര്‍ത്തന രഹിതമാണ്. ഇസിജി, ലാബ് പരിശോധനകളും പരിമിതമാണ്. നിർധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് ആശുപത്രിയുടെ പൂര്‍ണ പ്രയോജനം ലഭിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനും ഏഴു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജോയി ചാക്കോയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ മന്ത്രി കെ. മുരളീധരന് നിവേദനം നല്‍കി.

Ernakulam

ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

മരട്: മരട് നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. മരട് കൊട്ടാരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഞണ്ടും കൊഞ്ചും, നെട്ടൂരിലെ മെഫ്‌സല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കൊട്ടാരം റസ്റ്റോറന്‍റ്, ന്യൂക്ലിയസ് മാളിന് സമീപത്തെ ന്യൂഉഷ ബേക്കറി, 11ാം ഡിവിഷനിലെ ഇഡലിക്കട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ കണ്ടെത്തി. സ്ഥാപനങ്ങളില്‍ നിന്നും പിഴയിടാക്കി.
വരും ദിവസങ്ങളില്‍ നഗരസഭാ പരിധിയിലെ എല്ലാ ഭക്ഷ്യശാലകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

Thrissur

കാഞ്ഞാണി സെന്‍ററിൽ വീണ്ടും അപകടം: മൂന്നുപേർക്ക് പരിക്ക്

കാഞ്ഞാണി: ജംഗ്ഷനിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം.

ഏനാമാവ് ഭാഗത്തുനിന്നുവന്ന കാറും വാടാനപ്പള്ളി ഭാഗത്തുനിന്നു പാലുമായിവന്ന വാനുമായാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനകം 10 ലധികം വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ജംഗ്ഷനിൽ മുന്നറിയിപ്പ് ബോർഡില്ലാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.

അപകടങ്ങൾ പെരുകിയതോടെ ആഴ്ചകൾക്ക് മുൻപ് മണലൂർ പഞ്ചായത്ത് മുൻകെെയെടുത്ത് പോലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേർന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. വിഷയത്തിൽ എംഎൽഎ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Palakkad

അത്തിക്കോട് ഭാഗത്ത് തെരുവുനായശല്യം രൂക്ഷം

ചിറ്റൂർ: അത്തിക്കോട് നാൽക്കവല റോഡിനു സമീപം തെരുവ് നായകളുടെ വിളയാട്ടം. ഇരുചക്ര വാഹന, കാൽനടയാത്ര ഭീതിജനകം. നാലും, അഞ്ചും നായകൾ സംഘങ്ങളായാണ് റോഡിൽ വിലസുന്നത്.

ഇടയ്ക്കിടെ പരസ്പരം കടിച്ചുകീറി റോഡ്മുറിച്ചു പരക്കം പായുന്നതിനാൽ ഇരുചക്ര വാഹന സഞ്ചാരികളാണ് അപടത്തിൽപ്പെടുന്നത്. തെരുവുനായകൾ ഇടിച്ച് ഇരുചക്രവാഹന യാത്രികർ നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് സംഭവമാണ്.

വിദ്യാർഥികൾ സ്‌കൂളിലേക്ക് പോയി തിരിച്ചുവരുന്നത് വരെ രക്ഷിതാക്കളുടെ ചങ്കിടിപ്പ് കൂടുകയാണ്.

അത്തിക്കോട് ഭാഗത്തുള്ളവർ തെരുവ് നായകളുടെ ഭീഷണിയിൽ നാട്ടുകൽ വഴി അധികദൂരം ചുറ്റി സഞ്ചരിച്ച് കൊഴിഞ്ഞാമ്പാറ ടൗണിൽ എത്തേണ്ടതായ ഗതികേടിലാണ്. ശല്യക്കാരായ നായകളെ ഒഴിവാക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ മൗനം പാലിക്കുന്നതിൽ നാട്ടുകാരുടെ അമർഷം കൂടിവരികയാണ്.

Malappuram

കാട്ടുപന്നി വേട്ട വ്യാപകം ; കുഴിച്ചു മൂടാൻ വേണം; ഫണ്ടും സ്ഥലവും

മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും കൃഷിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്ന കാട്ടുപന്നികളെ വകവരുത്തല്‍ തുടരുന്നു. വനംവകുപ്പിന്‍റെയുംം വിവിധ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കണക്കും റിപ്പോര്‍ട്ടുകളും പ്രകാരം ജില്ലയില്‍ ഇതുവരെ 5000-ത്തിലധികം കാട്ടുപന്നികളെയാണ് എംപാനല്‍ഡ് ഷൂട്ടര്‍മാര്‍ വേട്ടയാടി വെടിവച്ചുകൊന്നത്.

എന്നാല്‍ വെടിവെച്ചുകൊല്ലുന്ന പന്നികളെ കുഴിച്ചുമൂടാന്‍ സ്ഥലം കണ്ടെത്തുന്നതിലെ പ്രതിസന്ധി മന്ത്രിമാരെ ബോധ്യപ്പെടുത്തി കാത്തിരിക്കുകയാണ് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍. മലയോരമേഖലകില്‍ വ്യാപക പന്നിവേട്ട തുടരുന്നതിനാല്‍ ഇവയുടെ ജഡം വനത്തില്‍ കുഴിച്ചുമൂടാനാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം തദ്ദേശ ഭരണ സമിതി അധ്യക്ഷന്മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കിയതോടെയാണ് പന്നിവേട്ടയ്ക്ക് വേഗത കൂടിയത്.

നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി താലൂക്കുകളിലെ മലയോര പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പന്നികളെ വെടിവച്ചുകൊന്നത്.ജില്ലയിലൊട്ടാകെ തോക്ക് ലൈസന്‍സുള്ള 70ലധികം എംപാനല്‍ഡ് ഷൂട്ടര്‍മാരാണുള്ളത്. മരച്ചീനി, വാഴ, തെങ്ങ്, നെല്ല്, ചേമ്പ് തുടങ്ങി ഗ്രാമീണ മേഖലകളിലെ പ്രധാന വിളകളെല്ലാം തന്നെ പന്നിക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്.

ഇതിനു പുറമേ, രാത്രികാലങ്ങളില്‍ റോഡിലേക്ക് ചാടുന്ന പന്നികള്‍ മൂലം ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് വെടിവച്ചുകൊല്ലുന്ന പന്നികളുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയാറാക്കി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.

പന്നികളെ വെടിവയ്ക്കാനുള്ള നടപടികള്‍ ലളിതമാക്കിയത് കൃഷിനാശം ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.എന്നാല്‍ കൊന്നൊടുക്കുന്ന പന്നികളുടെ സംസ്‌കാരച്ചെലവുകള്‍ക്കുള്ള ഫണ്ട് പഞ്ചായത്തുകള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നാണ് ആവശ്യം. കൂടുതല്‍ ഷൂട്ടര്‍മാരെ പാനലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Kozhikode

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചു; എല്‍ഡിഎഫ് പ്രക്ഷോഭത്തിന്

കോഴിക്കോട്:തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചത് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി എല്‍ഡിഎഫ്.ഇതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളില്‍ കോര്‍പറേഷനിലേക്കും എല്ലാ പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. ബജറ്റ് വിഹിതത്തിന്‍റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നല്‍കി വരുന്നുണ്ട്.

ഇത് 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്. മുന്‍ സര്‍ക്കാര്‍ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി ഈ ഇനത്തില്‍ വകയിരുത്തിയിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത് വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിന്‍റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.ലൈഫ് ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവെയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്എസ്കെ വിഹിതം, വയോമിത്രം വിഹിതം, ഐകെഎം വിഹിതം തുടങ്ങിയവയ്ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ആരോപിച്ചു.യോഗത്തില്‍ കെ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു.

Wayanad

ഡബ്ല്യുഐപി 24 വര്‍ഷത്തിനിടെ സാന്ത്വന പരിചരണം ലഭ്യമാക്കിയത് 39,018 പേര്‍ക്ക്

കല്‍പ്പറ്റ: വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലയില്‍ കഴിഞ്ഞ 24 വര്‍ഷത്തിനിടെ സാന്ത്വന പരിചരണം ലഭ്യമാക്കിയത് 39,018 പേര്‍ക്ക്. 11,031 കാന്‍സര്‍ ബാധിതരും 2,180 വൃക്കരോഗികളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഡബ്ല്യുഐപി ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ 6,933 പേരാണ് പരിചരണത്തില്‍. ഇതില്‍ 1,432 കാന്‍സര്‍, 696 വൃക്ക രോഗികളുണ്ട്. വാര്‍ധക്യജന്യരോഗങ്ങള്‍ പിടിപെട്ട 1,523-ഉം മാനസിക പ്രശ്‌നങ്ങളുള്ള 742-ഉം ആളുകള്‍ സാന്ത്വന ചികിത്സ നേടുന്നുണ്ട്. സിവിഎ-807, പിവിഡി-376, പാരാപ്ലീജിയ-257, എച്ച്‌ഐവി-24, മറ്റുള്ളവര്‍ 1,076 എന്നിങ്ങനെയാണ് പരിചരണത്തിലുള്ള ബാക്കി ആളുകളുടെ എണ്ണം.

ജില്ലയില്‍ കല്‍പ്പറ്റ ശാന്തി പാലിയേറ്റീവ് കെയര്‍, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍, വെള്ളമുണ്ട പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ സൗജന്യമായും സൗജന്യനിരക്കിലും ഡയാലിസിസ് സൗകര്യമുണ്ട്. വെള്ളമുണ്ട, മേപ്പാടി, പടിഞ്ഞാറത്തറ, പിണങ്ങോട്, കല്‍പ്പറ്റ, കണിയാമ്പറ്റ, പുല്‍പ്പള്ളി യൂണിറ്റുകളില്‍ സാമൂഹികാധിഷ്ഠിത മാനസികാരോഗ്യപദ്ധതി നടപ്പാക്കിയിട്ടുണ്ട്. വെള്ളമുണ്ട യൂണിറ്റില്‍ ഫിസിയോ തെറാപ്പി ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. മുട്ടില്‍ സ്പര്‍ശം പാലിയേറ്റീവ് യൂണിറ്റ് 35 വൃക്കരോഗികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം ലഭ്യമാക്കുന്നുണ്ട്. കെയര്‍ ഹോം ആരംഭിക്കാനിരിക്കയാണ്.

മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍ ഭിന്നശേഷിക്കാരായ 58 കുട്ടികള്‍ക്ക് തെറാപ്പികള്‍ ലഭ്യമാക്കുന്നുണ്ട്. പുല്‍പ്പള്ളി കാരുണ്യ പാലിയേറ്റീവ് യൂണിറ്റ് പ്രതിമാസം 31 വൃക്കരോഗികള്‍ക്ക് 3,000 രൂപ വീതവും 23 എച്ച്‌ഐവി ബാധിതര്‍ക്ക് 1,500 രൂപ വീതവും നല്‍കുന്നുണ്ട്. നഴ്‌സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഡബ്ല്യുഐപി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. സ്റ്റുഡന്‍റ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാണ്.

വരുന്ന അഞ്ച് വര്‍ഷത്തിനിടെ ജില്ലയിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലും നിലവിലുള്ളതിലും 20 ശതമാനം കൂടി ആളുകള്‍ക്ക് സാന്ത്വന പരിചരണം ആവശ്യമാകുമെന്ന് ഡബ്ല്യുഐപി ഭാരവാഹികള്‍ പറഞ്ഞു. എല്ലാവര്‍ക്കും സമയബന്ധിതവും കൃത്യവുമായ സേവനം ലഭ്യമാക്കുന്നതിന് കൂടുതല്‍ വോളണ്ടിയര്‍മാരെ കണ്ടെത്തേണ്ടതുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

Kannur

അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആലക്കോട് പഞ്ചായത്തിൽ തുടക്കമായി

ആലക്കോട്: അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആലക്കോട് ഗ്രാമപഞ്ചായത്തിൽ ഹമാരാ സാഥ് പരിപാടിക്ക് തുടക്കമായി. ആലക്കോട് ഗ്രാമപഞ്ചായത്ത്, തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മലമ്പനി, ഫൈലേറിയ, ചർമരോഗങ്ങൾ, ക്ഷയം തുടങ്ങിയവയും രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നു.

പരിശോധനയ്ക്കുശേഷം തൊഴിലാളികൾക്ക് പരിശോധന വിവരങ്ങൾ രേഖപ്പെടുത്തി ഹെൽത്ത് കാർഡ് നൽകുകയും ചെയ്യുന്നു. താമസസ്ഥലങ്ങളിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ച് ആരോഗ്യ സംഘത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തും. ആലക്കോട് വ്യാപാരഭവനിൽ സംഘടിപ്പിച്ച ഹമാരാ സാഥ് പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആലക്കോ ട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസി ബോബി നിർവഹിച്ചു.

പഞ്ചായത്തംഗം സി.ജി. ഗോപൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്‌ടർമാരായ രാജേഷ് പ്രശാന്തിയിൽ, കെ. ശ്രീരാജ്, കെ. നിധീഷ്, മെൽബിൻ സെബാസ്റ്റ്യൻ, ബി. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

 

 

Kasaragod

കാസർഗോഡ് പള്ളത്ത് റോഡുകൾ തകർന്നു; പഴയ കെട്ടിടങ്ങളും അപകടഭീഷണിയാകുന്നു

കാസർഗോഡ്: പള്ളം പ്രദേശത്ത് രണ്ടിടങ്ങളിൽ റോഡുകൾ തകർന്നു. പള്ളം റോഡിലെ കോൺക്രീറ്റ് സ്ലാബ് പൊട്ടിയും ജയിലിനു പിൻവശത്തുകൂടിയുള്ള റോഡിലെ ടാറിംഗ് ഇളകിയുമാണ് തകർന്നത്. റോഡരികിലുള്ള പഴയ കെട്ടിടങ്ങളും അപകടഭീഷണിയാവുകയാണെന്ന് നാട്ടുകാർ പറയുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ടൗൺ യുപി സ്കൂളും ഉൾപ്പെടെ നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരക്കേറിയ റോഡാണ് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായത്. അഞ്ചു വർഷമായി ഈ റോഡുകളുടെ അറ്റകുറ്റപണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ കുഴികളിൽ മഴവെള്ളം നിറഞ്ഞ് വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്ന നിലയാണ്. സ്ലാബ് പൊട്ടിയ ഭാഗത്ത് വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാവാതിരിക്കാൻ നാട്ടുകാർ കല്ലുകളും മരച്ചില്ലകളും വച്ചിരിക്കുകയാണ്. റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടവും ഏതു സമയത്തും ഇടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി നഗരസഭയുടെ ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

തങ്കമ്മ

കുന്നോത്ത് : സെന്‍റ് ജൂഡ് നഗറിലെ കൊട്ടാരത്തിൽ തങ്കമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കുട്ടനാട് വേഴപ്ര ഉള്ളാട്ടുകളത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബാബു ജോസഫ് (സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി തലശേരി അതിരൂപത മുൻ പ്രസിഡന്‍റ്), ബൈജു ജോസഫ് (ബിഎബി ട്രേഡിംഗ്സ്, എറണാകുളം), ബിനു ജോസഫ് (ബിഎബി ട്രേഡിംഗ്സ്, എറണാകുളം), ബെന്നി ജോസഫ് (യുകെ). മരുമക്കൾ: ജെസി ബാബു ചീരംവേലിൽ (കണിച്ചാർ), ഡോളി പൂണോളിൽ (പുറവയൽ), ആശ കാര്യാങ്കൽ (എടയാർ), സൂസൻ പറമ്പത്ത് (കൂത്താട്ടുകുളം).

സിജോ കെ. ഡൊമിനിക്ക്

കരുവഞ്ചാൽ: കാസർഗോഡ് കരിവേടകം സെന്‍റ് മേരീസ് എൽപി സ്കൂൾ അധ്യാപകൻ ചാണോക്കുണ്ട് കരിവേടൻകുണ്ടിലെ കാഞ്ഞിരത്തുംമൂട്ടിൽ സിജോ കെ. ഡൊമിനിക്ക് (39) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കരുണാപുരം സെന്‍റ് ജൂഡ്സ് പള്ളിയിൽ. വായാട്ടുപറമ്പ് സെന്‍റ് ജോസഫ്സ് യുപി സ്കൂൾ, വയത്തൂർ യു പി സ്കൂൾ ഉളിക്കൽ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീപിക ദിനപത്രം ആലക്കോട് മുൻ ലേഖകനാണ്. കേരള യൂത്ത് ഫ്രണ്ട്-എം കണ്ണൂർ ജില്ലാ മുൻ വൈസ് പ്രസിഡന്‍റും കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്‍റുമാണ്. പരേതനായ ഡൊമിനിക്ക്-കുളങ്ങര ആലീസ് ദന്പതികളുടെ മകനാണ്. ഭാര്യ: ജോയ്സി പാത്തൻപാറ വരകിൽ കുടുംബാംഗം. മക്കൾ: അൻസ, അൻഷ് (ഇരുവരും വിദ്യാർഥികൾ, കരിവേടകം സെന്‍റ് മേരീസ് സ്കൂൾ). സഹോദരി: ജിഷ സാഷ് (അധ്യാപിക, അസംപ്ഷൻ സ്കൂൾ, ബത്തേരി).

കെ.രാജമ്മ

തഴവ: കുതിരപ്പന്തി പനയ്ക്കത്തറ (പനച്ചത്തറ) കെ.രാജമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: ദേവികുളങ്ങര പ്രയാര്‍ വടക്ക് തറയിലയ്യത്ത് പരേതനായ ടി.വി.നാണപ്പപണിക്കര്‍. മക്കള്‍: ടി.എന്‍. മഹിപാല്‍, പരേതനായ എന്‍. ഷാജിലാല്‍, ആര്‍. പ്രശാന്തി (യുഡിസി പിഎച്ച് സെക്‌ഷന്‍ വാട്ടര്‍ അഥോറിറ്റി കായംകുളം), എന്‍. മഹേഷ് (അസി. രജിസ്ട്രാര്‍, എംജി യൂണിവേഴ്സിറ്റി. മരുമക്കള്‍: എസ്. ശ്രീജ, ആര്‍. രേണുക (അസി: സബ് ഇന്‍സ്‌പെക്ടര്‍ ഡിഎച്ച് ക്യു ആലപ്പുഴ), കെ. സത്യന്‍, സി.എസ്. ധന്യ (ഗവ. എച്ച്എസ്എസ്ടി തലശേരി ) സഞ്ചയനം ബുധൻ എട്ടിന്.

ലില്ലിക്കുട്ടി മാത്യൂസ്

മല്ലപ്പള്ളി: തുണ്ടിയംകുളത്ത് ലില്ലിക്കുട്ടി മാത്യൂസ് (94) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്തവ്: പരേതനായ ടി.എം. മാത്യൂസ് (കല്ലൂപ്പാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്). മക്കൾ: മോഹൻ(റിട്ട.എസ്ബിഐ, മാനേജർ), ലൈല, റോയി (യുഎസ്എ), രാജൻ (കുവൈറ്റ്), റെജി (യുഎസ്എ). മരുമക്കൾ: സോമി കുരിശുമൂട്ടിൽ തിരുവല്ല, ബാബു പഞ്ഞിക്കാട്ടിൽ അയിരൂർ, ബിനു നെല്ലിമൂട്ടിൽ അടൂർ (യുഎസ്എ), ലൗവ്സി വയലാമണ്ണിൽ അഞ്ചൽ (കുവൈറ്റ്), സിലി കുറ്റിക്കാട്ട് സിബു കോട്ടേജിൽ കായംകുളം (യുഎസ്എ).

മേരിക്കുട്ടി ജോസഫ്

കുര്യനാട് : കിഴക്കേ നെടുന്പാറപ്പുറത്ത് (താന്നിക്കൽ മുതുകുളത്തേൽ) മേരിക്കുട്ടി ജോസഫ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മോനിപ്പിള്ളി ചീങ്കല്ലേൽ സെന്‍റ് തോമസ് പള്ളിയിൽ. പരേത കടപ്ലാമറ്റം വെടിക്കുന്നേൽ (നെല്ലിക്കുന്നേൽ) കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.ഡി. ജോസഫ് (റിട്ട. അധ്യാപകൻ). മക്കൾ: ബെറ്റി, റാണി (റിട്ട. പ്രിൻസിപ്പൽ, വിച്ച്എസ്എസ് കുറിച്ചിത്താനം), സിബി. ഡോ. ജോസ് കെ. സേവ്യർ നരിതൂക്കിൽ പൈക (റിട്ട. പ്രഫസർ, സെന്‍റ് തോമസ് കോളജ് പാലാ), അഡ്വ. തോമസ് ഡേവിഡ് കൊട്ടുകാപ്പള്ളി (കാപ്പുന്തല), റിനി പ്രിയ അലക്സ് ഇലഞ്ഞിമറ്റം അന്പാറനിരപ്പേൽ (ടീച്ചർ, ജിഎച്ച്എസ്എസ് പൊറ്റശേരി, പാലക്കാട്).

ലില്ലിക്കുട്ടി തോമസ്

ചന്പക്കര: മാന്തുരുത്തി കാനാരിക്കാവുങ്കൽ (പൗവ്വത്തിൽ) ലില്ലിക്കുട്ടി തോമസ് (ലില്ലിക്കുട്ടി ടീച്ചർ-89, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഭവനത്തിൽ ആരംഭിച്ച് ചന്പക്കര സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേത പനയന്പാല മറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: കെ.സി. തോമസ് (റിട്ട. സപ്ലൈ ഓഫീസർ). മക്കൾ: സുജ, സജനി, സുനു. മരുമക്കൾ: പി.ടി. ജോസഫ് പീടികത്തുണ്ടിയിൽ (ചങ്ങനാശേരി), സണ്ണിച്ചൻ മാന്നല (കുറുന്പനാടം), പി.വി. ജയിംസ് പാലമറ്റം (മുടിയൂർക്കര). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ കൊണ്ടുവരും.

മറിയാമ്മ മാത്യു

കൈപ്പുഴ : കണ്ടത്തിൽ മറിയാമ്മ മാത്യു (96) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കൈപ്പുഴ സെന്‍റ് ജോർജ് ക്നാനായ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.കെ. മാത്യു (കൊച്ചപ്പൻ). മക്കൾ: ലീല, റോസി, ടെസി, മെൽവി, ഷാജു, മത്തായി, ജോസി, പീറ്റർ. മരുമക്കൾ: തോമസ് ചാക്കോ കുറ്റുവളച്ചേൽ (ഓണത്തുരുത്ത്), മാമ്മൻ ഏബ്രഹാം ഇടക്കടമ്പിൽ (ഏറ്റുമാനൂർ), ലൂക്കോസ് പൂഞ്ചാൽ (വള്ളിച്ചിറ), തോമസ് മഠത്തിപ്പറമ്പിൽ (കല്ലറ), എൽസമ്മ തുണ്ടിയിൽ (കല്ലറ), ജിജി ഉച്ചിലയിൽ (മാങ്ങടപ്പിള്ളി), ബീന വട്ടുകുളത്തിൽ (പാലത്തുരുത്ത്), സിജി കരിമനാൽ (കുറവിലങ്ങാട്). മൃതദേഹം നാളെ 12ന് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

എലമ്മ

അങ്കമാലി: കരയാംപറമ്പ് പൈനാടത്ത് എലമ്മ (98) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് കരയാംപറമ്പ് സെന്‍റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: അമ്മിണി, ഷൈനി, റീജ, യാക്കോബ് (ബഹ്റിൻ), ഷൈല, എൽദോ (ബഹ്റിൻ), പരേതനായ താരു, പരേതനായ യോഹന്നാൻ, പരേതനായ വർഗീസ്. മരുമക്കൾ: വർക്കി (റിട്ട. കെഎസ്ആർടിസി), മേരി, ജെസി, കെ.എം. ജോസഫ് (പിഡബ്ല്യുഡി കോൺട്രാക്ടർ), ബിന്ദു (ബഹ്റിൻ), പി.വി. കുഞ്ഞ് (നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്), ജെസി (ബഹ്റിൻ), പരേതനായ പൗലോസ്.

റോസി

പെരുമ്പാവൂർ: താന്നിപ്പുഴ കല്ലൂക്കാടൻ റോസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് താന്നിപ്പുഴ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. കൊറ്റമം ആത്തപ്പിള്ളി കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സെലീന, ഫ്രാൻസീസ് (കേരള കോൺഗ്രസ്-എം ഒക്കൽ മണ്ഡലം പ്രസിഡന്‍റ്), നെൽസൺ (നളന്ദ ബുക്സ്, കാലടി). മരുമക്കൾ: വൽസൺ പടയാട്ടി ചെങ്ങൽ (ഫാഷൻസ് ഫാൻസി സ്റ്റോഴ്‌സ്, കാലടി), സീന ജോസഫ് ആലപ്പുഴ (എൽഎഫ് ആശുപത്രി, അങ്കമാലി), ജെസി ഉള്ളാട്ടികുളം ചാലക്കുടി.

തോമസ്. കെ. ചെറിയാൻ

നിലന്പൂർ: തിരുവല്ല മേപ്രാൽ കണിയാന്ത്ര തോമസ്.കെ. ചെറിയാൻ (95) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്കുശേഷം 3.30 ന് വടപുറം സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസിന്‍റെ കാർമികത്വത്തിൽ നടക്കും. ഭാര്യ: തിരുവല്ല കൊച്ചിലിൽ ഡെയ്സി. മക്കൾ: സുനിൽ (പ്ലാന്‍റർ), ഡോ. ഫിലിപ്പ്, സുനിത (ബംഗളൂരു). മരുമക്കൾ: കോശി ഈപ്പൻ, പള്ളിപ്പുറത്ത് അനില, മീന. വടപുറം സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി, മലബാർ ഭദ്രാസന കൗണ്‍സിൽ അംഗം, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം, കാര്യന്പാടി കണ്ണാശുപത്രി ഗവേണിംഗ് ബോർഡ് അംഗം, നിലന്പൂർ ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, വടപുറം ക്ഷീര കർഷക സൊസൈറ്റി പ്രസിഡന്‍റ്, തിരുവല്ല മേപ്രാൽ സെന്‍റ് ജോണ്‍സ് യുപി സ്കൂൾ മാനേജർ, തിരുവല്ല മേപ്രാൽ സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അന്നക്കുട്ടി

തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേത്ത് അന്നക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുല്ലൂരാംപാറ സെന്‍റ് ജോസഫ് പള്ളിയിൽ. പരേത തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യർ. മക്കൾ: പോൾ സേവ്യർ, ആനിയമ്മ മാത്യു, മേരിക്കുട്ടി ജയിംസ്, സൂസമ്മ ടോമി, കൊച്ചുറാണി വർക്കി, ജോസഫ് സേവ്യർ, തോമസ് സേവ്യർ. മരുമക്കൾ: തങ്കമ്മ പതാലിൽ (ചേനപ്പാടി), മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം), പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി), ടോമി മണിയങ്ങാട്ട് (കാളികാവ്), വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി), ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).

തങ്കമ്മ

കുന്നോത്ത് : സെന്‍റ് ജൂഡ് നഗറിലെ കൊട്ടാരത്തിൽ തങ്കമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കുട്ടനാട് വേഴപ്ര ഉള്ളാട്ടുകളത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബാബു ജോസഫ് (സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റി തലശേരി അതിരൂപത മുൻ പ്രസിഡന്‍റ്), ബൈജു ജോസഫ് (ബിഎബി ട്രേഡിംഗ്സ്, എറണാകുളം), ബിനു ജോസഫ് (ബിഎബി ട്രേഡിംഗ്സ്, എറണാകുളം), ബെന്നി ജോസഫ് (യുകെ). മരുമക്കൾ: ജെസി ബാബു ചീരംവേലിൽ (കണിച്ചാർ), ഡോളി പൂണോളിൽ (പുറവയൽ), ആശ കാര്യാങ്കൽ (എടയാർ), സൂസൻ പറമ്പത്ത് (കൂത്താട്ടുകുളം).

സിജോ കെ. ഡൊമിനിക്ക്

കരുവഞ്ചാൽ: കാസർഗോഡ് കരിവേടകം സെന്‍റ് മേരീസ് എൽപി സ്കൂൾ അധ്യാപകൻ ചാണോക്കുണ്ട് കരിവേടൻകുണ്ടിലെ കാഞ്ഞിരത്തുംമൂട്ടിൽ സിജോ കെ. ഡൊമിനിക്ക് (39) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കരുണാപുരം സെന്‍റ് ജൂഡ്സ് പള്ളിയിൽ. വായാട്ടുപറമ്പ് സെന്‍റ് ജോസഫ്സ് യുപി സ്കൂൾ, വയത്തൂർ യു പി സ്കൂൾ ഉളിക്കൽ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീപിക ദിനപത്രം ആലക്കോട് മുൻ ലേഖകനാണ്. കേരള യൂത്ത് ഫ്രണ്ട്-എം കണ്ണൂർ ജില്ലാ മുൻ വൈസ് പ്രസിഡന്‍റും കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്‍റുമാണ്. പരേതനായ ഡൊമിനിക്ക്-കുളങ്ങര ആലീസ് ദന്പതികളുടെ മകനാണ്. ഭാര്യ: ജോയ്സി പാത്തൻപാറ വരകിൽ കുടുംബാംഗം. മക്കൾ: അൻസ, അൻഷ് (ഇരുവരും വിദ്യാർഥികൾ, കരിവേടകം സെന്‍റ് മേരീസ് സ്കൂൾ). സഹോദരി: ജിഷ സാഷ് (അധ്യാപിക, അസംപ്ഷൻ സ്കൂൾ, ബത്തേരി).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

26-07-2026

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും

സ്‌പൈഡർമാൻ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

2ഡി, 3ഡി സ്ക്രീൻ എക്സ്, 4ഡിഎക്സ് 3ഡി, ഡോൾബി സിനിമ 3ഡി, ഐസ് 3ഡി, ഡോൾബി സിനിമ 2ഡി, എംഎക്സ് 4ഡി 3 ഡി, 3ഡി, പി (എക്സ്എൽ ), ബിഗ് പിക്സ് എന്നീ വലിയ ഫോർമാറ്റുകളിൽ പ്രേക്ഷകർക്ക് കാണാനാകും.

'സ്‌പൈഡെർമാൻ : നോ വേ ഹോം ' ന് നാലു വർഷത്തിന് ശേഷമാണ് പരമ്പരയിലെ പുതിയ ഈ ചിത്രം റിലീസ് ആകുന്നത്. സ്‌പൈഡർമാനായ പീറ്റർ പാർക്കർ ഇന്ന് ഏകാന്തനായ വ്യക്തിയാണ്. പീറ്റർ പാർക്കറുടെ ഓർമ മാഞ്ഞു പോയ, ആ പേര് പോലും ഓർക്കാനാകാത്ത ന്യൂയോർക്ക് നഗരത്തിലെ കുറ്റകൃത്യങ്ങൾക്കെതിരേ സ്‌പൈഡർമാൻ പോരാടുന്നു.

ചിത്രത്തിൽ സ്‌പൈഡർമാനായി ടോം ഹോളണ്ടും, കാമുകിയായി സെൻഡായയും വീണ്ടുമെത്തുന്നു. ഹൾക്ക്, ഡെയർഡെവിൾ, പണിഷർ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന ക്രിസ് മെകന്ന, എറിക് സോമേഴ്‌സ്, ജസ്റ്റിൻ കുറിത്‌സ്കെസ് എന്നിവർ ചേർന്നാണ്.

26-07-2026

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും

സ്‌പൈഡർമാൻ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

2ഡി, 3ഡി സ്ക്രീൻ എക്സ്, 4ഡിഎക്സ് 3ഡി, ഡോൾബി സിനിമ 3ഡി, ഐസ് 3ഡി, ഡോൾബി സിനിമ 2ഡി, എംഎക്സ് 4ഡി 3 ഡി, 3ഡി, പി (എക്സ്എൽ ), ബിഗ് പിക്സ് എന്നീ വലിയ ഫോർമാറ്റുകളിൽ പ്രേക്ഷകർക്ക് കാണാനാകും.

'സ്‌പൈഡെർമാൻ : നോ വേ ഹോം ' ന് നാലു വർഷത്തിന് ശേഷമാണ് പരമ്പരയിലെ പുതിയ ഈ ചിത്രം റിലീസ് ആകുന്നത്. സ്‌പൈഡർമാനായ പീറ്റർ പാർക്കർ ഇന്ന് ഏകാന്തനായ വ്യക്തിയാണ്. പീറ്റർ പാർക്കറുടെ ഓർമ മാഞ്ഞു പോയ, ആ പേര് പോലും ഓർക്കാനാകാത്ത ന്യൂയോർക്ക് നഗരത്തിലെ കുറ്റകൃത്യങ്ങൾക്കെതിരേ സ്‌പൈഡർമാൻ പോരാടുന്നു.

ചിത്രത്തിൽ സ്‌പൈഡർമാനായി ടോം ഹോളണ്ടും, കാമുകിയായി സെൻഡായയും വീണ്ടുമെത്തുന്നു. ഹൾക്ക്, ഡെയർഡെവിൾ, പണിഷർ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന ക്രിസ് മെകന്ന, എറിക് സോമേഴ്‌സ്, ജസ്റ്റിൻ കുറിത്‌സ്കെസ് എന്നിവർ ചേർന്നാണ്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

21-07-2026

കളം നിറഞ്ഞ് ശാന്തി, കനലാളും കാർത്തി

സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്‌ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്‍റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്‌നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.

"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്‍റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.

അനന്തൻകാട് പറയുന്നത്...?

ഓള്‍ഡ് സ്‌കൂള്‍ മാസ് എന്‍റര്‍ടെയ്‌നര്‍ എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.

എന്‍റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന്‍ പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്‍ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.

ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?

സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്‍റെ വിധിയെന്ന് അവള്‍ അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്‍റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.

വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോ‌ടെയുള്ള പെരുമാറ്റമാണ് കാർത്തി‌യു‌ടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന്‍ പൊടിയന്‍ വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.

രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

25-07-2026

ഐപിഎസ്എഫ് 2026 ഇന്‍റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമാകുന്നു

എഡിൻബർഗ്: ടെക്സസ്, ഒക്‌ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.

എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.

16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ

2007-ൽ ഗാർലാൻഡ് സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്‍റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.

നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബിസിനസ് നെറ്റ്‌വർക്കിംഗും വിനോദസഞ്ചാരവും

കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:

സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്‌റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.

RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്‌പേസ് എക്‌സ് സെന്‍റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്‍റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.

IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.

25-07-2026

അകക്കണ്ണിന്‍റെ കാഴ്ചവട്ടത്തിൽ ദൃശ്യവിസ്മയങ്ങൾ തീർത്ത അനിൽ കുമ്പനാട് നാട്ടിലേയ്ക്ക്

അബുദാബി: പ്രവാസ ഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അനന്യസാധാരണമായ കലാപ്രതിഭ കൊണ്ട് വിസ്മയക്കാഴ്ചകളുടെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി ശ്രദ്ധേയനായ അനിൽ കുമ്പനാട് കേരളത്തിലേക്ക് മടങ്ങുന്നു.

32 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അനിൽ നാട്ടിലേയ്ക്ക് മടങ്ങുന്നത്. യുഎഇയുടെ ഓരോ ദേശീയദിനത്തിലും അനിൽ ഒരുക്കിയ ദൃശ്യ വിരുന്നുകൾ, അസാമാന്യ കരവിരുതിന്‍റെ അത്ഭുതം ഒളിപ്പിച്ചിരുന്ന കലാസൃഷ്ടികളായിരുന്നു.

യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും ഭീമാകാരമായ ഛായാചിത്രങ്ങൾ ആയിരക്കണക്കിന് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മദീന സായിദ് ഷോപ്പിംഗ് മാളിന് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കൂടാതെ 18 മീറ്റർ ഉയരത്തിലുള്ള ബലൂൺ കൊണ്ടും വെള്ളം ഉപയോഗിച്ചും ഒരുക്കിയ വാട്ടർ ഫ്ലാഗ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു.

പ്രമേഹ രോഗത്തെത്തുടർന്ന് കണ്ണിന്‍റെ കാഴ്ചയ്ക്ക് കാര്യമായ മങ്ങലേറ്റുവെങ്കിലും അകക്കണ്ണിന്‍റെ പരിമിതമായ കാഴ്ചവട്ടത്തിൽ നിന്നുമാണ് അനിൽ അനുപമമായ തന്‍റെ കലാനൈപുണ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.

ചിത്രകലയിൽ മാത്രമല്ല, ഗാനരചനയിലും കഴിവ് പുലർത്തിയിരുന്ന അനിൽ

തൊഴിലിനിടയിൽ കിട്ടുന്ന ഒഴിവ് സമയം പാട്ടെഴുതുവാനും വിനിയോഗിച്ചിരുന്നു. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാല് സെലിബ്രേഷൻ ഗാനം രചിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

1994 ഓഗസ്റ്റ് 15നു ദുബായിലെത്തി. രണ്ടു വർഷം അൽ ബ്രാവോ അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത ശേഷം തൊഴിൽ തേടി അബുദാബിയിൽ വരികയായിരുന്നു.

തുടർന്ന് 11 വർഷം മദീന സായിദ് മാളിൽ അൽ ജസീറ മാനേജ്‌മെന്‍റിൽ ജോലിയിൽ പ്രവേശിക്കുകയും മാൾ ലുലു ഗ്രൂപ്പ് ഏറ്റെടടുത്തതിന് ശേഷം മാളിലെ സർവീസസ്, ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്‍റനൻസ് ചാർജ് അനിലിനായിരുന്നു.

ജീവിതത്തിന്‍റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സഹായിച്ച പ്രവാസഭൂമിയോടുള്ള കടപ്പാടിന്‍റെ പ്രതീകമായി, താൻ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പ്രദേശങ്ങളായ മദീന, ഖാലിദിയ എന്നിവയിൽ നിന്നുള്ള അക്ഷരങ്ങൾ ചേർത്താണ് പെണ്മക്കൾക്ക് അൽദിന, അൽദിയ എന്നീ പേരുകൾ നൽകിയതെന്ന് അനിൽ പറഞ്ഞു.

ഭാര്യ ലിസിക്കും മക്കൾക്കും ഒപ്പം കഴിയുന്നതും നാട്ടിൽ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടരുന്നതുമാണ് അനിലിന്‍റെ പുതിയ ലക്ഷ്യങ്ങൾ.

അനിൽ സി. ഇടിക്കുള

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

25-07-2026

ഐപിഎസ്എഫ് 2026 ഇന്‍റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമാകുന്നു

എഡിൻബർഗ്: ടെക്സസ്, ഒക്‌ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.

എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.

16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ

2007-ൽ ഗാർലാൻഡ് സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്‍റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.

നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബിസിനസ് നെറ്റ്‌വർക്കിംഗും വിനോദസഞ്ചാരവും

കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:

സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്‌റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.

RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്‌പേസ് എക്‌സ് സെന്‍റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്‍റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.

IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.

25-07-2026

ഇയുവിന്‍റെ പുതിയ ബയോമെട്രിക് സിസ്റ്റം: വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ

 

ബെർലിൻ: യൂറോപ്പിൽ വേനൽക്കാല അവധിക്കാല തിരക്ക് ശക്തമായതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വൻ യാത്രാദുരിതം. യൂറോപ്യൻ യൂണിയൻ പുതിയതായി നടപ്പിലാക്കിയ ബോർഡർ പരിശോധനാ സംവിധാനമായ എൻട്രി-എക്സിറ്റ് സിസ്റ്റം കാരണം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.

ബ്രിട്ടൻ, ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ബോർഡർ പരിശോധനകൾക്കായി വിമാനത്താവളങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നത്.

ഷെങ്കൻ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ വിരലടയാളം, ഫേഷ്യൽ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മടങ്ങുന്ന സമയത്ത് ഈ വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യും. ഒരിക്കൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾക്ക് മൂന്ന് വർഷത്തെ സാധുതയുണ്ടായിരിക്കും.

ആറ് മണിക്കൂർ വരെ നീളുന്ന കാത്തിരിപ്പ്; എയർലൈനുകളുടെ മുന്നറിയിപ്പ്

വേനൽക്കാല യാത്രാത്തിരക്ക് വർധിക്കുമ്പോൾ ചില വിമാനത്താവളങ്ങളിൽ ബോർഡർ പരിശോധനകൾക്കായുള്ള കാത്തിരിപ്പ് സമയം ആറ് മണിക്കൂർ വരെ നീണ്ടേക്കാമെന്ന് ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.

സാങ്കേതിക തടസങ്ങളും ആൾക്ഷാമവും കാരണം പലയിടത്തും ഇഇഎസ് സംവിധാനം മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി കരുതി വേണം വിമാനത്താവളങ്ങളിൽ എത്താനെന്ന് പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറും അറിയിച്ചിട്ടുണ്ട്.

ഇഇഎസ് തടസങ്ങളില്ലാതെ സന്ദർശിക്കാവുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ

പുതിയ ബയോമെട്രിക് സംവിധാനത്തിലെ തടസങ്ങൾ ഒഴിവാക്കി സുഗമമായി സന്ദർശിക്കാൻ കഴിയുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ (ഇവ ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ളവയാണ്):

  • സൈപ്രസ്: ഇയു അംഗമാണെങ്കിലും പൂർണമായും ഷെങ്കൻ മേഖലയിൽ ഉൾപ്പെടാത്തതിനാൽ ഇവിടെ ഇഇഎസ് തടസങ്ങളില്ല.
  • അയർലൻഡ്: ഷെങ്കൻ ഇഇഎസ് സംവിധാനം നടപ്പിലാക്കുന്നില്ല.
  • അൽബേനിയ: യൂറോപ്പിന്‍റെ മനോഹര തീരം എന്നറിയപ്പെടുന്ന അൽബേനിയയിലും ഇഇഎസ് തടസങ്ങളില്ല.
  • ബോസ്നിയ & ഹെർസെഗോവിന
  • നോർത്ത് മാസിഡോണിയ
  • മോൾഡോവ
  • മോണ്ടെനെഗ്രോ
  • കൊസോവോ
  • സെർബിയ
  • യുണൈറ്റഡ് കിംഗ്ഡം: യുകെയും ഷെങ്കൻ മേഖലയ്ക്ക് പുറത്തായതിനാൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും സമയനഷ്ടവും ഒഴിവാക്കി യൂറോപ്യൻ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ രാജ്യങ്ങൾ നിലവിൽ മികച്ച ബദലാവുകയാണ്.

25-07-2026

വാഹനാപകടം; മലയാളി യുവതി ഓസ്‌ട്രേലിയയിൽ മരിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്‍റെ ഭാര്യയും ഹോളി ആൻ ശരതിന്‍റെ മാതാവുമാണ്.

വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

25-07-2026

ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജം എക്സിക്യൂട്ടീവ് യോഗം ചേർന്നു

ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്‍റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.

തുടർന്ന് പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്‍റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.

തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്‍റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.

ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

25-07-2026

ശരീരത്തിനുള്ളിലെ സിഗ്‌നലുകൾ; രഹസ്യങ്ങളറിയുന്ന മനുഷ്യന്‍റെ ആറാം ഇന്ദ്രിയം!

നുഷ്യന് ആറാം ഇന്ദ്രിയം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

 

മനുഷ്യന്‍റെ മാനസികാരോഗ്യത്തെപ്പോലും സ്വാധീനിക്കാൻ ശേഷിയുള്ള, ശരീരത്തിനുള്ളിലെ രഹസ്യങ്ങളറിയുന്ന ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാഴ്ച, കേൾവി, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ, ആറാം ഇന്ദ്രിയത്തെ ശാസ്ത്രജ്ഞർ ഇന്‍ററോസെപ്ഷൻ (Interoception) എന്നാണു വിളിക്കുന്നത്. ശരീരത്തിന്‍റെ ആന്തരികാവയവങ്ങളിൽനിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാനും വിശകലനം ചെയ്യാനും തലച്ചോറിനെ സഹായിക്കുന്നത് ഈ ഇന്ദ്രിയമാണെന്നാണു ഗവേഷകരുടെ അഭിപ്രായം.

എന്താണ് ഇന്‍ററോസെപ്ഷൻ
നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, വിശപ്പ്, ദാഹം, ശരീരതാപനില, ക്ഷീണം തുടങ്ങിയ ആന്തരിക മാറ്റങ്ങൾ അറിയിക്കുന്നത് ഈ ഇന്ദ്രിയമാണ് ഗവേഷകർ പറയുന്നു. ‌ശരീരത്തിനുള്ളിലെ അന്തരീക്ഷം സമതുലിതമായി നിലനിർത്താനും സാധാരണ ശാരീരികപ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ആന്തരിക സിഗ്നലുകൾ തലച്ചോറിനെ സഹായിക്കുന്നു.

മാനസികാരോഗ്യവും ആറാം ഇന്ദ്രിയവും
ശരീരത്തിനുള്ളിൽ നിന്നുള്ള സിഗ്നലുകളെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും മൊത്തത്തിലുള്ള മാനസികാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്‍ററോസെപ്ഷൻ പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധ മാനസികാരോഗ്യപ്രശ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

അമിത ഉത്കണ്ഠ: ഉത്കണ്ഠയുള്ള ഒരാൾക്കു തന്‍റെ ഹൃദയമിടിപ്പ് അല്പം കൂടുമ്പോൾ തന്നെ അതു വലിയൊരു അപകടത്തിന്‍റെ സൂചനയായി തോന്നാം. യഥാർഥത്തിൽ അവിടെ ഭീഷണി ഉണ്ടാകില്ലെങ്കിലും, തലച്ചോറ് ഈ സിഗ്നലിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂലമാണിത്.
വിഷാദവും മറ്റ് അസുഖങ്ങളും: ഡിപ്രഷൻ, പിടിഎസ്ഡി, ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുള്ളവരിലും ഈ ആന്തരിക അവബോധത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലർക്ക് വിശപ്പ്, ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയ പ്രധാന സിഗ്നലുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അനോറെക്സിയ നെർവോസ: അമിതമായി പട്ടിണി കിടന്നവർ, പിന്നീട് കൃത്യമായ ശാരീരിക ഭാരം വീണ്ടെടുത്താൽ പോലും അവർക്ക് വിശപ്പിന്‍റെ സിഗ്നലുകൾ തിരിച്ചറിയാൻ കടുത്ത ബുദ്ധിമുട്ടു നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറ് ആന്തരിക സിഗ്നലുകൾ പ്രോസസ് ചെയ്യുന്ന രീതിയിൽ വരുന്ന മാറ്റം മൂലമാണിതെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ചികിത്സാരീതി
ശരീരത്തിന്‍റെ ആന്തരിക സിഗ്നലുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതു വഴി മാനസികാരോഗ്യപ്രശ്നങ്ങൾക്കു പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ വികാരങ്ങളെ നന്നായി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയും. എങ്കിലും ഇതു വ്യാപകമായി ശിപാർശ ചെയ്യുന്നതിനു മുൻപ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ആറാം ഇന്ദ്രിയത്തെ എങ്ങനെ നിർവചിക്കണം എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് ഒരൊറ്റ ഇന്ദ്രിയമല്ല, മറിച്ച് ശരീരത്തിന്‍റെ ആന്തരികാവസ്ഥ നിരീക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന പല പ്രക്രിയകളുടെ കൂടിച്ചേരലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും, ആറാം ഇന്ദ്രിയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ മാനസികരോഗനിർണയത്തിലും ചികിത്സയിലും വലിയൊരു വിപ്ലവത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. പുറംലോകത്തെ മനസിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരത്തിനുള്ളിലെ സിഗ്നലുകൾക്കു കാതോർക്കുന്നതെന്നും ശാസ്ത്രലോകം.

25-07-2026

ശരീരത്തിനുള്ളിലെ സിഗ്‌നലുകൾ; രഹസ്യങ്ങളറിയുന്ന മനുഷ്യന്‍റെ ആറാം ഇന്ദ്രിയം!

നുഷ്യന് ആറാം ഇന്ദ്രിയം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

 

മനുഷ്യന്‍റെ മാനസികാരോഗ്യത്തെപ്പോലും സ്വാധീനിക്കാൻ ശേഷിയുള്ള, ശരീരത്തിനുള്ളിലെ രഹസ്യങ്ങളറിയുന്ന ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാഴ്ച, കേൾവി, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ, ആറാം ഇന്ദ്രിയത്തെ ശാസ്ത്രജ്ഞർ ഇന്‍ററോസെപ്ഷൻ (Interoception) എന്നാണു വിളിക്കുന്നത്. ശരീരത്തിന്‍റെ ആന്തരികാവയവങ്ങളിൽനിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാനും വിശകലനം ചെയ്യാനും തലച്ചോറിനെ സഹായിക്കുന്നത് ഈ ഇന്ദ്രിയമാണെന്നാണു ഗവേഷകരുടെ അഭിപ്രായം.

എന്താണ് ഇന്‍ററോസെപ്ഷൻ
നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, വിശപ്പ്, ദാഹം, ശരീരതാപനില, ക്ഷീണം തുടങ്ങിയ ആന്തരിക മാറ്റങ്ങൾ അറിയിക്കുന്നത് ഈ ഇന്ദ്രിയമാണ് ഗവേഷകർ പറയുന്നു. ‌ശരീരത്തിനുള്ളിലെ അന്തരീക്ഷം സമതുലിതമായി നിലനിർത്താനും സാധാരണ ശാരീരികപ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ആന്തരിക സിഗ്നലുകൾ തലച്ചോറിനെ സഹായിക്കുന്നു.

മാനസികാരോഗ്യവും ആറാം ഇന്ദ്രിയവും
ശരീരത്തിനുള്ളിൽ നിന്നുള്ള സിഗ്നലുകളെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും മൊത്തത്തിലുള്ള മാനസികാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്‍ററോസെപ്ഷൻ പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധ മാനസികാരോഗ്യപ്രശ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

അമിത ഉത്കണ്ഠ: ഉത്കണ്ഠയുള്ള ഒരാൾക്കു തന്‍റെ ഹൃദയമിടിപ്പ് അല്പം കൂടുമ്പോൾ തന്നെ അതു വലിയൊരു അപകടത്തിന്‍റെ സൂചനയായി തോന്നാം. യഥാർഥത്തിൽ അവിടെ ഭീഷണി ഉണ്ടാകില്ലെങ്കിലും, തലച്ചോറ് ഈ സിഗ്നലിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂലമാണിത്.
വിഷാദവും മറ്റ് അസുഖങ്ങളും: ഡിപ്രഷൻ, പിടിഎസ്ഡി, ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുള്ളവരിലും ഈ ആന്തരിക അവബോധത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലർക്ക് വിശപ്പ്, ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയ പ്രധാന സിഗ്നലുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അനോറെക്സിയ നെർവോസ: അമിതമായി പട്ടിണി കിടന്നവർ, പിന്നീട് കൃത്യമായ ശാരീരിക ഭാരം വീണ്ടെടുത്താൽ പോലും അവർക്ക് വിശപ്പിന്‍റെ സിഗ്നലുകൾ തിരിച്ചറിയാൻ കടുത്ത ബുദ്ധിമുട്ടു നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറ് ആന്തരിക സിഗ്നലുകൾ പ്രോസസ് ചെയ്യുന്ന രീതിയിൽ വരുന്ന മാറ്റം മൂലമാണിതെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ചികിത്സാരീതി
ശരീരത്തിന്‍റെ ആന്തരിക സിഗ്നലുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതു വഴി മാനസികാരോഗ്യപ്രശ്നങ്ങൾക്കു പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ വികാരങ്ങളെ നന്നായി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയും. എങ്കിലും ഇതു വ്യാപകമായി ശിപാർശ ചെയ്യുന്നതിനു മുൻപ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ആറാം ഇന്ദ്രിയത്തെ എങ്ങനെ നിർവചിക്കണം എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് ഒരൊറ്റ ഇന്ദ്രിയമല്ല, മറിച്ച് ശരീരത്തിന്‍റെ ആന്തരികാവസ്ഥ നിരീക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന പല പ്രക്രിയകളുടെ കൂടിച്ചേരലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും, ആറാം ഇന്ദ്രിയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ മാനസികരോഗനിർണയത്തിലും ചികിത്സയിലും വലിയൊരു വിപ്ലവത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. പുറംലോകത്തെ മനസിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരത്തിനുള്ളിലെ സിഗ്നലുകൾക്കു കാതോർക്കുന്നതെന്നും ശാസ്ത്രലോകം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വാംഗ്ചുക്: അന്നത്തെ മണ്ടൻ, ഇന്നത്തെ ഹീറോ
മോദിയുടെ 'രാത്രി സന്ദേശം'; ട്രോൾ മഴയിൽ സോഷ്യൽ മീഡിയ!
"ഞാൻ വന്നത് അവൾക്ക് വേണ്ടി!"; ജന്തർ മന്തറിലെ സമരപ്പന്തലിൽ പ്രണയത്തിന്റെ വേറിട്ട കാഴ്ച
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg