ADVERTISEMENT

Close
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial

13-08-2026

‘ഓപറേഷൻ ഗ്രിപ്’ വഴുതരുത്

Editorial

12-08-2026

ചെറുക്കണം, ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം

Editorial

11-08-2026

കാവ്യനീതിയുടെ കൈവിലങ്ങ്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Pathanamthitta

കൃഷിഭവനുകളില്‍ കര്‍ഷകദിനാചരണം

പത്തനംതിട്ട: ചിങ്ങപ്പിറവിയോടനുബന്ധിച്ച് ഇന്ന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകദിനാചരണം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധതുറകളില്‍പെട്ട കര്‍ഷകരെ ഇതോടനുബന്ധിച്ച് ആദരിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ക്കും കൃഷിഭവനുകളില്‍ തുടക്കമാകും. പ്രളയക്കെടുതിയിലായ കൃഷിഭവനുകളിലൊഴികെ വിപുലമായ രീതിയില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. മികച്ച കര്‍ഷകര്‍ക്കുള്ള ആദരവിനൊപ്പം വനിത, യുവ, പട്ടിജാതി, സമ്മിശ്ര, ക്ഷീര കര്‍ഷകരെയും ആദരിക്കും.

രണ്ടാഴ്ച മുമ്പുണ്ടായ പ്രളയത്തിന്‍റെ കനത്ത ആഘാതത്തിലാണ് ഇത്തവണ കര്‍ഷകദിനാചരണം. കാര്‍ഷിക മേഖലയില്‍ വന്‍ നാശമാണ് പ്രളയം ജില്ലയില്‍ വരുത്തിവച്ചത്. 13 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിപണിയിലേക്കെത്തേണ്ട വിളകള്‍ ഉള്‍പ്പെടെയാണ് മഴക്കെടുതിയില്‍ നഷ്‌ടമായത്.

Thiruvananthapuram

വയോധികനു നേരെ വധശ്രമം: അറസ്റ്റിലായ ബന്ധുക്കൾ റിമാൻഡിൽ

വൈപ്പിൻ: ഗാർഹിക പീഡനക്കേസിൽ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷക വയോധികനായ പിതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അഭിഭാഷകന്‍റെ ബന്ധുക്കളായ മുരുക്കുംപാടം കോമത്ത് വീട്ടിൽ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റർ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റർ (45) എന്നിവരാണ് റിമാൻഡിലായത്. വയോധികന്‍റെ മകൻ അഡ്വ. ഡോൾഗോവ് മുഖേന ഒന്നാം പ്രതിയായ ഡാസ്റ്ററുടെ ഭാര്യയാണ് ഗാർഹിക പീഡനം ആരോപിച്ച് ഹർജി നൽകിയിട്ടുളളത്.

ഇക്കാര്യം ചോദിക്കാനാണ് ബന്ധുക്കൾ കൂടിയായ പ്രതികൾ അഭിഭാഷകന്‍റെ വീട്ടിലെത്തിയതും പിതാവ് മുരുക്കുംപാടം തോട്ടുങ്കൽ പറമ്പിൽ മോഹൻദാസിനെ (80) കത്തികൊണ്ട് കഴുത്തറത്തും വയറ്റിൽ കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചതും. മോഹൻദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.

Kollam

കുളത്തൂപ്പുഴയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിന്

കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കുളത്തൂപ്പുഴയില്‍ പിന്നീട് നടന്നത് വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതിഷേധങ്ങളും. എന്നാല്‍ ബഷീര്‍ എന്ന വയോധികന്‍ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടു ആഴ്ചകള്‍ പിന്നിടുമ്പോഴും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തുമെന്നും സൗരോര്‍ജ വേലികള്‍ വേഗത്തില്‍ സ്ഥാപിക്കുമെന്നും മന്ത്രി ഉള്‍പ്പെടെ നല്കിയ വാക്കുകളെല്ലാം പാഴ്‌വാക്കായി.

ഇപ്പോഴും കാട്ടുപോത്തുകള്‍ കൂട്ടമായി എത്തുകയാണ്. കുളത്തൂപ്പുഴ പട്ടണത്തോട് ചേര്‍ന്നുള്ള 16 ഏക്കറില്‍ നിന്നു പുറത്തുവരുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പട്ടാപ്പകല്‍ വീട്ടിലേക്ക് വാഹനം കയറ്റുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ ജെറിന്‍ ജെയിംസ് വീടിന് വശത്തേക്ക് നോക്കിയപ്പോള്‍ കാണുന്നത് തൊട്ടടുത്ത് മതിലിനോടു ചേര്‍ന്ന് കൂറ്റന്‍ കാട്ടുപോത്തുകളെയായിരുന്നു. ഉടനെ ബഹളം വച്ചും നാട്ടുകാരെ കൂട്ടിയും കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് തുരത്തുകയായി രുന്നു.

എന്നാല്‍ മാസങ്ങളായി ജനവാസ മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താനായി പ്രത്യേക നടപടി ഉണ്ടാകുമെന്നും പിന്നീട് വേഗത്തില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്നുമായിരുന്നു വനംവകുപ്പ് മുമ്പ് നൽകിയ ഉറപ്പ്. പ്രവര്‍ത്തനം ഈമാസം ഒമ്പതിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിച്ചില്ലെന്നു മാത്രമല്ല പഴയതിനേക്കാള്‍ കാട്ടുപോത്തുകള്‍ ഇപ്പോള്‍ ജനവാസ മേഖലയിലേക്ക് എത്തുകയാണ്. ബഷീര്‍ മരിച്ചപ്പോള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ച ഇടതുപക്ഷവും സമരത്തെ ആക്ഷേപിച്ചു തള്ളിയ ഭരണപക്ഷവും ഇപ്പോള്‍ മൗനത്തിലാണ്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ്.

Pathanamthitta

കൃഷിഭവനുകളില്‍ കര്‍ഷകദിനാചരണം

പത്തനംതിട്ട: ചിങ്ങപ്പിറവിയോടനുബന്ധിച്ച് ഇന്ന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകദിനാചരണം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധതുറകളില്‍പെട്ട കര്‍ഷകരെ ഇതോടനുബന്ധിച്ച് ആദരിക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ക്കും കൃഷിഭവനുകളില്‍ തുടക്കമാകും. പ്രളയക്കെടുതിയിലായ കൃഷിഭവനുകളിലൊഴികെ വിപുലമായ രീതിയില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. മികച്ച കര്‍ഷകര്‍ക്കുള്ള ആദരവിനൊപ്പം വനിത, യുവ, പട്ടിജാതി, സമ്മിശ്ര, ക്ഷീര കര്‍ഷകരെയും ആദരിക്കും.

രണ്ടാഴ്ച മുമ്പുണ്ടായ പ്രളയത്തിന്‍റെ കനത്ത ആഘാതത്തിലാണ് ഇത്തവണ കര്‍ഷകദിനാചരണം. കാര്‍ഷിക മേഖലയില്‍ വന്‍ നാശമാണ് പ്രളയം ജില്ലയില്‍ വരുത്തിവച്ചത്. 13 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിപണിയിലേക്കെത്തേണ്ട വിളകള്‍ ഉള്‍പ്പെടെയാണ് മഴക്കെടുതിയില്‍ നഷ്‌ടമായത്.

Idukki

മണ്ണും മട്ടുപ്പാവും പുന്നൂസ് ജേക്കബിന് വിളഭൂമി

തൊടുപുഴ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ ഉത്സവമായ ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഓണസദ്യക്കായി വിളകളും വിഭവങ്ങളും തയാറാക്കുകയാണ് ജൈവകൃഷിയുടെ ഉപാസകനായ മംഗലത്ത് പുന്നൂസ് ജേക്കബ്. 5000 ചതുരശ്രയടി സ്ഥലത്താണ് മഴമറ കൃഷി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്.
വിഷരഹിത പച്ചക്കറികളും മറ്റു വിളകളും മട്ടുപ്പാവിലും വീടിന്‍റെ പരിസരത്തുമായി തഴച്ചുവളരുന്നു. വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായ തൊടുപുഴയാറിനോടു ചേര്‍ന്ന് കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപം മംഗലം നോര്‍ത്ത് എന്‍ഡ് കെട്ടിടത്തിനു മുകളിലാണ് മഴമറ കൃഷി.

വിഷരഹിത പച്ചക്കറി

വിഷരഹിത പച്ചക്കറികളാണ് പുന്നൂസിന്‍റെ മഴമറയ്ക്കുള്ളില്‍ വിളയുന്നത്. തക്കാളി, വെണ്ട, വഴുതന, പയര്‍, നാടന്‍ ചീര, സ്വാദിഷ്ടമായ ഓസ്‌ട്രേലിയന്‍ ചീര, വെള്ളരി, കോവല്‍, പാവല്‍, പുതിന, സാമ്പാറിന് ഉപയോഗിക്കുന്ന ലോംഗ് കൊറിയന്‍ഡര്‍, കറിവേപ്പില എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. തക്കാളിയുടെ പ്രധാന തണ്ടിന്‍റെ വശത്തെ കിളിര്‍പ്പ് മുറിച്ചെടുത്ത് വേരുപിടിപ്പിച്ചു നട്ടാല്‍ വേഗം കായ്ഫലം നല്‍കുമെന്ന് പുന്നൂസ് പറയുന്നു.

മറ്റു വിളകള്‍

പറമ്പിക്കുളം ഇഞ്ചി, ചേമ്പ്, ചേന, ചെറുനാരകം, ക്വിന്‍റല്‍ വാഴ, പേര, കമുക്, വെറ്റിലക്കൊടി, തേന്‍വരിക്ക ജെ 33 ഇനങ്ങളില്‍പ്പെട്ട പ്ലാവ്, അടതാപ്പ്, മരച്ചീനി, മഞ്ഞള്‍, മാവ്, സപ്പോട്ട, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, ബെയര്‍ ആപ്പിള്‍, മാതാളനാരകം, പാഷന്‍ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രോ ബാഗിലും ഡ്രമ്മിലുമാണ് ഭൂരിപക്ഷം വിളകളും നട്ടുവളര്‍ത്തിയിരിക്കുന്നത്.
വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലും വിളകള്‍ നട്ടു പരിപാലിച്ചുവരുന്നു.

ശാസ്ത്രീയമായ കൃഷിരീതി

ശാസ്ത്രീയമായ കൃഷിരീതിയാണ് ഇദ്ദേഹത്തിന്‍റെ വിജയമന്ത്രം. വീക്കിലി ഷെഡ്യൂള്‍ തയാറാക്കിയാണ് കൃഷി. ഓരോ ദിവസത്തെയും പരിചരണം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, കുമ്മായം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം 12-15 ദിവസത്തിനുശേഷം മണ്ണില്‍ ചേര്‍ത്ത് ചെടികള്‍ക്ക് നല്‍കും. ആവശ്യമായ നനയും നല്‍കിവരുന്നു.

ജൈവ പ്രതിരോധം

കീടങ്ങളെ ഒഴിവാക്കുന്നതിന് ജൈവപ്രതിരോധ മാര്‍ഗമാണ് സ്വീകരിക്കുന്നത്. പ്രാണികളെ അകറ്റാന്‍ ഫിറമോണ്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. പ്രതിരോധത്തിനായി സ്യൂഡോമോണോഫോസ്, വെര്‍ട്ടി സീലിയം എന്നീ ജൈവനിയന്ത്രണ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വാഴക്കുളം വിഎഫ്‌സിയില്‍നിന്നാണ് തൈകള്‍ വാങ്ങുന്നത്. ഗുണമേന്മയുള്ള തൈകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. രാസവളമോ കീടനാശിനികളോ ഒരിക്കല്‍പോലും മണ്ണില്‍ ചേര്‍ത്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

വിപണനം

കൃഷിയുടെ രസതന്ത്രമറിഞ്ഞ ഈ കര്‍ഷകന്‍റെ കൃഷി കാണാനും മനസിലാക്കുന്നതിനും വിഷരഹിത പച്ചക്കറികളും മറ്റും വിളകളും വാങ്ങുന്നതിനുമായി ധാരാളം പേര്‍ എത്തുന്നുണ്ട്. ഇതാണ് പ്രധാന വിപണനരീതി. ബാക്കിയുള്ളവ മംഗലം ഫാംസ് എന്ന ബ്രാന്‍ഡില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വില്‍ക്കും.
തക്കാളി കിലോ - 90, വെണ്ട - 90, പയര്‍- 100, വഴുതന - 60, ചീര - 80 എന്നിങ്ങനെ എല്ലാ വിളകള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്.

തുടക്കം പൗള്‍ട്രി ഫാമില്‍

1988-98 കാലയളവില്‍ പൗള്‍ട്രി ഫാം നടത്തിയിരുന്ന പുന്നൂസ് 2012ലാണ് പച്ചക്കറി കൃഷിയിലേക്കും മറ്റു വിളകളുടെ പരിപാലനത്തിലേക്കും തിരിഞ്ഞത്. നഗരസഭ, ജില്ല, സംസ്ഥാന തലങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
2022ല്‍ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചിരുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മട്ടുപ്പാവ് കൃഷി അനന്തസാധ്യതയുടെ വാതിലാണ് തുറന്നിടുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യ ബീനയുടെയും മക്കളായ സാറയുടെയും സൂസന്‍റെയും പിന്തുണയും നാട്ടിലും വിദൂരത്തുമുള്ള അനേകരുടെയും പ്രോത്സാഹനവുമാണ് പുത്തന്‍ ഊര്‍ജം പകരുന്നതെന്ന് പറയുമ്പോള്‍ പുന്നൂസ് ജേക്കബിന്‍റെ മുഖത്ത് വിടരുന്ന ആവേശം ചെറുതല്ല.

Alappuzha

നൈപുണ്യയിൽ സ്വാതന്ത്ര്യ ദിനാഘോഷം

ചേർത്തല: രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ചേർത്തല സ്കൂൾ ഓഫ് മാനേജ്മെന്‍റിൽ നടന്നു. എൻസിസി, എൻഎസ്എസ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച്‌ പാസ്റ്റ്, പരേഡ് റാലി, ദേശഭക്തി ഗാനം എന്നീ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

കോളജിൽ നിന്ന് ആരംഭിച്ച റാലി മനോരമ കവല ചുറ്റി കാമ്പസിൽ തിരിച്ചെത്തി. കോളജ് ഡയറക്ടറും പ്രിൻസിപ്പളുമായ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പതാക ഉയർത്തി. എൻസിസി ഓഫീസർ ലഫ്റ്റനന്‍റ് ജിന്നറ്റ് മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോയൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

നവംബർ 14ന് അസമിൽ നടക്കുന്ന എൻസിസി ദേശീയ കാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോളജിലെ പാർവതി അനീഷിനെ പ്രിൻസിപ്പൽ അനുമോദിച്ചു.

 

Kottayam

നെല്ല് സംഭരണം: വില പ്രഖ്യാപിക്കാത്തതില്‍ ആശങ്ക

ചങ്ങനാശേരി: നെല്ലു സംഭരണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുമെന്നും നെല്ലിന്‍റെ സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നുമുള്ള യുഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ നെല്‍കര്‍ഷകര്‍.

2026-27 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷാ നടപടികളും ആരംഭിച്ചിട്ടും നെല്ലിന്‍റെ സംഭരണവില സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഉണ്ടാകാത്തത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി രണ്ടര മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ വ്യക്തമായ നയം പ്രഖ്യാപിക്കാത്തതാണ് കർഷകരിൽ ആശങ്ക വർധിപ്പിക്കുന്നത്. ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.

ഈ സീസണിലും നെല്ല് സംഭരിച്ചതിന്‍റെ വില കര്‍ഷകര്‍ക്ക് ബാങ്ക് വായ്പാ സംവിധാനത്തിലൂടെയാണ് ലഭ്യമാക്കുന്നതെന്നു ബന്ധപ്പെട്ട സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ സംഭരണ സീസണിലെ വില സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല.

2005 ജൂണ്‍ നാലിലെ കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കൈകാര്യച്ചെലവ് ക്വിന്‍റലിന് 12 രൂപ മാത്രമാണ്. എന്നാല്‍, യഥാര്‍ഥ കൈകാര്യ ചെലവ് 250 നും 300 രൂപയ്ക്കും ഇടയിലാണ്. കൂടാതെ, കേന്ദ്ര എംഎസ്പി വര്‍ധനയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ നെല്ലിന്‍റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് ക്വിന്‍റലിന് 72 രൂപ വര്‍ധിപ്പിച്ചതോടെ എംഎസ്പി നിരക്ക് 2,441 ആയി ഉയര്‍ന്നു. ഈ വര്‍ധന സംസ്ഥാനത്തെ നെല്ലുസംഭരണ വിലയിൽ പ്രതിഫലിക്കുമോയെന്നും കര്‍ഷകര്‍ ചോദിക്കുന്നു.

കേന്ദ്ര എംഎസ്പി വര്‍ധനയുടെ ആനുകൂല്യം സംസ്ഥാന സംഭരണ വിലയില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയാല്‍ നിലവിലുള്ള 3,000 രൂപ എന്നത് ക്വിന്‍റലിന് 3,072 രൂപയായി ഉയരും. എന്നാല്‍ ഉത്പാദനച്ചെലവില്‍ ഉണ്ടായിരിക്കുന്ന വന്‍ വര്‍ധനയും കാലാവസ്ഥാ പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍ ഇതു കര്‍ഷകര്‍ക്ക് മതിയായ ആശ്വാസമാകില്ല. നിലവിലെ സാഹചര്യത്തില്‍ നെല്ലിന്‍റെ സംഭരണവില, പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതുപോലെ, ക്വിന്‍റലിന് 3,500 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ശക്തമായ ആവശ്യം.

Ernakulam

നികുതി അടച്ചില്ല; മിന്നല്‍പരിശോധനയില്‍ പിടിയിലായത് 72 അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍

കാക്കനാട്: കേരളത്തില്‍ റോഡ് നികുതി അടക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വ്യാപക മിന്നല്‍ പരിശോധന. ഒന്പത് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 72 ഇതരസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി ഈടാക്കുന്നതിന് വാഹന ഉടമകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കളമശേരി, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഫോഴ്‌സ്‌മെന്‍റ് സംഘവും ഓഫീസ് സ്‌ക്വാഡും സംയുക്തമായി മിന്നല്‍ പരിശോധന നടത്തിയത്. യാത്രക്കാര്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്ത രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ നടപടികള്‍.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും, സര്‍വീസ് നടത്തുന്ന അതാത് സംസ്ഥാനങ്ങളിലെ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും ലംഘിച്ചതായി അധികൃതര്‍ പറഞ്ഞു.

അനധികൃതമായി ചരക്കുകള്‍ കടത്തല്‍, എയര്‍ഹോണ്‍ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേട് വരുത്തല്‍, അതിതീവ്ര വെളിച്ചം വിതറുന്ന ലൈറ്റുകള്‍ തുടങ്ങി മറ്റ് ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളില്‍ കണ്ടെത്തി.

ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലത്തിന്‍റെ നിര്‍ദേശ പ്രകാരം എറണാകുളം 2 വില്‍ മധ്യമേഖലഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ സജിപ്രസാദിന്‍റെയും , മൂവാറ്റുപുഴ ആര്‍ടിഒ ബി. ഷഫീഖ്, എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ബിജു ഐസക് എന്നിവരുടെയും നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തുടനീളം നികുതി വെട്ടിപ്പ് തടയുന്നതിനായി ഇത്തരം സംയുക്ത പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Thrissur

സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും അകറ്റിനിർത്തണം: മന്ത്രി ഒ.ജെ. ജനീഷ്

തൃശൂർ: അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അകറ്റിനിർത്താനുള്ള ജാഗ്രത ഓരോ ഭരണകർത്താവും പുലർത്തേണ്ടതുണ്ടെന്നു മന്ത്രി ഒ.ജെ. ജനീഷ്. തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാസ്ഥാപനങ്ങളെ സ്വാർഥതാത്പര്യങ്ങൾക്ക് ഉപയോഗിക്കാതെ അവയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭരണകർത്താക്കൾ ഏറ്റെടുക്കണം. അഭിപ്രായസ്വാതന്ത്ര്യം അന്യന്‍റെ ആത്മാഭിമാനം ഹനിക്കപ്പെടാതെ നിർവഹിക്കപ്പെടണം. അനീതിക്കെതിരേ സധൈര്യം ശബ്ദമുയർത്താൻ കെൽപ്പുള്ള വ്യക്തികളായി സ്വയംമാറാൻ നാം ഓരോരുത്തർക്കും കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് വൻ ലഹരിമാഫിയ രാജ്യത്തിനകത്തു പ്രവർക്കുന്നുവെന്നതു വർത്തമാനകാലത്തിന്‍റെ ദുരന്തമാണ്.

വിദ്യാർഥികളെ നല്ല ചിന്തകളിലേക്കു തിരിച്ചുവിടാൻ അധ്യാപകർക്കു കഴിയണം. യുവജനങ്ങളുടെ ഭാവി ശോഭനമാകാൻ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ജനസംഖ്യ ഏറ്റവും വലിയ ആസ്ഥിയായി മാറും.

ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും സന്പത്തിന്‍റെയും പേരിലുള്ള വിവേചനം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. ഭരണഘടന ഉറപ്പുനല്കുന്ന മതേതരത്വം ഉൾപ്പടെയുള്ളവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, സിറ്റി ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, എഡിഎം എം. സന്ദീപ്, അസിസ്റ്റന്‍റ് കളകടർ എ.സി. പ്രീതി എന്നിവർ പങ്കെടുത്തു.

പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻസിസി, എസ്പിസി ഉൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. വിയ്യൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എം. മഹേഷ്കുമാർ പരേഡ് നയിച്ചു.

ഡിഎച്ച്ക്യു ക്യാന്പിലെ എസ്ഐ എം.പി. വിനയചന്ദ്രനായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കു മന്ത്രി പുരസ്കാരം സമ്മാനിച്ചു.

സായുധസേനാ പതാകനിധിയിലേക്കു കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കുള്ള റോളിംഗ് ട്രോഫി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനും 24 കേരള ബറ്റാലിയൻ എൻസിസി തൃശൂരിനും മന്ത്രി സമ്മാനിച്ചു.

പൂർണമായി ആലപിച്ചതിൽ തെറ്റില്ല, തെറ്റിക്കാതെ പാടണമായിരുന്നു: മന്ത്രി

തൃശൂർ: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു വലിയ പങ്കില്ലാത്തതിനാലാകാം ബിജെപിക്ക് ഈ ദിനം പ്രതിഷേധദിനമായി തോന്നുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ്. ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരേ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ തെറ്റില്ല. എന്നാൽ തെറ്റിക്കാതെ ആലപിക്കേണ്ടതായിരുന്നു. ബിജെപി ഇന്നു നടത്തിയ പ്രവർത്തനം സ്വാതന്ത്ര്യദിനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. അതു മോശമായിപ്പോയി.

വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന ഒരു വാർത്താചാനൽ എംഡിയുടെ വെല്ലുവിളിയെക്കുറിച്ച്, ഇത് ഒരു റിയാലിറ്റി ഷോയുടെ വിഷയമല്ലെന്നും മത്സരം നടത്തി ഇനാം പ്രഖ്യാപിക്കേണ്ട വിഷയമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥകൾക്ക് അനുസരിച്ചാണു വിഷയത്തിൽ തീരുമാനമുണ്ടാകേണ്ടത്. രാഷ്ട്രീയ നേതൃത്വമോ ഭരണനേതൃത്വമോ മറുപടി പറയേണ്ട വിഷയമല്ലെന്നും കൂട്ടിച്ചേർത്തു.

Palakkad

കോട്ടമൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യത്തിന്‍റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ. ഷംസുദ്ദീൻ

പാലക്കാട്: സ്വാതന്ത്ര്യത്തിന്‍റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിലും സാങ്കേതിക വളർച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്. അനുദിനം മുന്നേറുന്ന വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിലുള്ള പല കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ട വിദ്യാർഥികൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തരാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു.

ജനാധിപത്യബോധവും മതേതരത്വവും ഏവരും കാത്തുസൂക്ഷിക്കണം. സാമൂഹികനീതിയിൽ അധിഷ്ഠിതമായി അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തി സമത്വത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട്പോകുമെന്ന് പ്രതിജ്ഞാബദ്ധരാകണം. നാനാത്വത്തിൽ ഏകത്വം നിലനിർത്തണം. സ്വതന്ത്രമായ ചിന്തകൾക്ക് പ്രസക്തി ഉണ്ടാകണം. വ്യത്യസ്ത ഉപദേശീയതകളിലും മാതൃരാഷ്ട്രമെന്ന നിലയിൽ ഏകമനസ്‌സോടെ നിലകൊള്ളണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.

രാവിലെ ഒന്പതിന് ഒൗദ്യോഗികപരിപാടിക്ക് തുടക്കമായി. ജില്ലാ കളക്ടർ കെ. സുധീർ, ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. പോലീസ്, എക്സൈസ്, വനം, സ്റ്റുഡന്‍റ് പോലീസ്, കേരള ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിരക്ഷാസേന, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ 26 വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. കാണിക്കമാത, കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളുകളിലെ ബാൻഡ് പ്ലറ്റൂണുകളും പങ്കെടുത്തു. വാളയാർ സിഐ കെ.ഒ. പ്രദീപ്, ഡിഎച്ച്ക്യു ക്യാന്പിലെ സബ് ഇൻസ്പെക്ടർ റഫീക്ക് എന്നിവർ പരേഡ് നയിച്ചു.മികച്ച പ്രകടനം നടത്തിയ പ്ലറ്റൂണുകൾക്ക് മന്ത്രി മൊമന്‍റോ സമ്മാനിച്ചു. ഡൽഹി ആർ ഡി ക്യാന്പ്, തൽസേന ക്യാന്പ് എന്നിവയിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രമേഷ് പിഷാരടി എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സണ്‍ പി. സ്മിതേഷ്, എഡിഎം അബ്ദുൾ ലത്തീഫ്, പാലക്കാട് ആർഡിഒ കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Malappuram

മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിന് കോടികളുടെ പദ്ധതികൾ: മന്ത്രി പി.കെ. ബഷീർ

മലപ്പുറം: ജില്ലയുടെ വികസനത്തിനായി കോടികളുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പി.കെ. ബഷീർ. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകവേയാണ് മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് മന്ത്രി പറഞ്ഞത്.

മലപ്പുറത്തിന്‍റെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബൃഹത്തായ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി 100 കോടി രൂപ ചെലവിൽ മലപ്പുറം റോഡ് വികസനവും നഗര സൗന്ദര്യവത്കരണവും നടപ്പാക്കും.

75 കോടി രൂപ ചെലവിൽ മഞ്ചേരി സിറ്റി റോഡ് നവീകരണം, 350 കോടി രൂപ ചെലവിൽ പെരിന്തൽമണ്ണ - പാലക്കാട് ബൈപ്പാസ്, ദേശീയപാത 66-ഉമായി ബന്ധിപ്പിക്കുന്ന 260 കോടി രൂപയുടെ വേങ്ങര ഫ്ളൈഓവർ, മലപ്പുറം കളക്ടറേറ്റ് വളപ്പിൽ 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലപ്പുറം റവന്യു ടവർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ ഗൾഫ് മാതൃകയിൽ ജംഗ്ഷനുകൾ നവീകരിക്കും. കൊണ്ടോട്ടി മോങ്ങത്ത് ബൈപാസിനായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും പൊന്നാനി -കുറ്റിപ്പുറം, കോട്ടക്കൽ- മഞ്ചേരി, അരീക്കോട് -എടവണ്ണ- ഉൗട്ടിപാത ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കായിക, ആരോഗ്യ, ടൂറിസം മേഖലകളിലും വലിയ കുതിച്ചുചാട്ടത്തിനാണ്
ജില്ല ഒരുങ്ങുന്നത്. മലപ്പുറത്തിന്‍റെ ഫുട്ബോൾ പാരന്പര്യത്തിനും കായിക പ്രതിഭകൾക്കും പിന്തുണയേകി 100 കോടി രൂപ ആദ്യഘട്ട വിഹിതത്തോടെ ലോകോത്തര ഫുട്ബോൾ അക്കാഡമി സ്ഥാപിക്കും.

മലപ്പുറം ജില്ലാ ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാൻസർ ആശുപത്രിയും പൊന്നാനി, നിലന്പൂർ, ചാലിയാർ എന്നീ പ്രദേശങ്ങളെ സമഗ്രമായി ബന്ധിപ്പിച്ച് പുതിയ ടൂറിസം സർക്യൂട്ടും നടപ്പാക്കും.

മലപ്പുറത്തിനും മലബാറിനും പരിഗണന നൽകുന്ന പുതുയുഗ വികസന പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും നാടിന്‍റെ വികസന പദ്ധതികൾക്കായി സ്ഥലം നൽകുന്നതിലും നിർമാണ പ്രവർത്തനങ്ങളിലും ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Kozhikode

കേരളത്തിന്‍റെ ആരോഗ്യ മേഖലയെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളുമായി: മന്ത്രി എ.പി. അനിൽ കുമാർ

കോഴിക്കോട്: കേരളത്തിന്‍റെ ആരോഗ്യ മേഖലയെ താരതമ്യം ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളുമായല്ല ലോകത്തിലെ വികസിത രാജ്യങ്ങളുമായാണെന്ന് റവന്യു മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു.കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചിന്താവളപ്പ് മെജസ്റ്റിക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് സർക്കാരിന് ഒപ്പം സ്വകാര്യ മേഖലയും വലിയ സംഭാവനകളാണ് നൽകുന്നത്.

ഇതൊക്കെയാണ് കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. മിഷണറിമാരുടെ കാലത്ത് തന്നെ ആരോഗ്യ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ട്. 1957 മുതൽ മാറി മാറി വന്ന സർക്കാരുകൾ ആരോഗ്യ മേഖലയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. അത് നിലനിർത്തി കൊണ്ടുപോകാൻ ആരോഗ്യ മേഖലയിലെ ഓരോ സംഘടനകൾക്കും അതിന്‍റേതായ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎംഡിഎ സംസ്ഥാന പ്രസിഡന്‍റ് കെ.വി.എം. ഫിറോസ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയായി. മെഡിക്കൽ എക്സ്പോ ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം കെ. ജയന്ത് എംഎൽഎ, കെഎംഡിഎ വൈസ് പ്രസിഡന്‍റ് ഷാജൻ ആന്‍റണിയ്ക്ക് നൽകി പ്രകാശനം ചെയ്തു.

പ്രതിനിധി സമ്മേളനം വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് 25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങളെ ആദരിക്കും. മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.

Wayanad

ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ നിര്‍മിച്ച എട്ട് വീടുകളുടെ താക്കോല്‍ദാനം നടത്തി

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍ ദുരന്തബാധിതര്‍ക്ക് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ എട്ട് വീടുകളുടെ കൂദാശയും താക്കോല്‍ദാനവും നടത്തി.

മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാലില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി മൂന്നര എക്കര്‍ സ്ഥലത്താണ് എട്ട് വീടുകള്‍ നിര്‍മിച്ചത്. ഭവനങ്ങളുടെ കൂദാശാകര്‍മം സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് വടുവന്‍ചാല്‍ മാര്‍ത്തോമ്മ പാരിഷ് ഹാളില്‍ പൊതുസമ്മേളനം നടന്നു. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

സഭ കുന്നംകുളം-മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോല്‍ദാനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. ദുരന്തമുണ്ടായപ്പോള്‍ സമയോചിത ഇടപെടല്‍ നടത്തിയ സഭാസ്ഥാപനമായ നടവയല്‍ നെയ്ക്കുപ്പ മുക്തി ലഹരിമോചന കേന്ദ്രത്തെയും വടുവന്‍ചാല്‍ മാര്‍ത്തോമ്മ ഇടവകയെയും മെമന്‍റോ നല്‍കി ആദരിച്ചു.

സഭാ സെക്രട്ടറി എബി ടി. മാമ്മന്‍, ട്രസ്റ്റി അന്‍സില്‍ കോമാട്ട്, ഭദ്രാസന സെക്രട്ടറി സജു ബി. ജോണ്‍, ഭദ്രാസന ട്രസ്റ്റി ജീമോന്‍ മണലുകാലായില്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. കൃഷ്ണകുമാര്‍, പൊതുപ്രവര്‍ത്തകന്‍ യഹിയാഖാന്‍ തലയ്ക്കല്‍, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

Kannur

പരിശുദ്ധ അമ്മയുടെ സ്വർഗാരോപണം തിരുസഭയുടെ വിശ്വാസ സത്യം: മാർ ജോസഫ് പാംപ്ലാനി

ചെമ്പേരി: പരിശുദ്ധ അമ്മ, അനുഗ്രഹീതയും ഭാഗ്യവതിയുമായ കന്യാമറിയം ആത്മശരീരങ്ങളോടെ സ്വർഗാരോപണം ചെയ്യപ്പെട്ട് സ്വർഗ രാജ്ഞിയായി അവരോധിക്കപ്പെട്ടത് തിരുസഭയുടെ വിശ്വാസ സത്യമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. 1952 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ വലിയ വിശ്വാസ സത്യം പ്രഖ്യാപിച്ചപ്പോൾ അത് തിരുസഭക്ക് മുഴുവൻ മാർഗദീപമായതായും ആർച്ച്ബിഷ് മാർ പാംപ്ലാനി പറഞ്ഞു.

ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പ്രഖ്യാപനത്തിന്‍റെ രണ്ടാം വാർഷികവും പരിശുദ്ധ മാതാവിന്‍റെ സ്വർഗാരോപണ തിരുനാളും രാജ്യത്തിന്‍റെ എൺപതാം സ്വാതന്ത്യ ദിനവും സംയുക്തമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബസിലിക്കയിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.

ബസിലിക്ക പ്രഥമ റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, റെക്ടർ ഫാ. തോമസ് തയ്യിൽ എന്നിവർ സഹകാർമികരായിരുന്നു. കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഏകാന്തതയനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകി കൂടെ നിൽക്കുന്ന 'നെസ്റ്റ്' എന്ന സംരംഭത്തിന്‍റെ ഉദ്ഘാടനവും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.

ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, കുടിയാൻമല ഫാത്തിമ മാതാ പള്ളിവികാരി ഫാ. പോൾ വള്ളോപ്പിള്ളി, ചെമ്പേരി പാരിഷ് കോ-ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു. പരിശുദ്ധ കന്യാമറിയത്തിന് വിശ്വാസികളുടെ അടിമ വയ്ക്കൽ കർമത്തിനുശേഷം നേർച്ച ഭക്ഷണ വിതരണവും നടന്നു.

Kasaragod

സ്വാതന്ത്ര്യ സ്മരണയിൽ നാടുണർന്നു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യമെന്നത് അമൂല്യമായ പൈതൃകം മാത്രമല്ലെന്നും ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളാണ് നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ കരുത്തും ഭാവിയുമെന്നും അവര്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഉത്തരവാദിത്വ ബോധത്തോടെ സമൂഹത്തെ മുന്നോട്ടുനയിക്കുകയും ചെയ്യണമെന്നും വിസി പറഞ്ഞു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രഫ. വി.ബി. സമീര്‍ കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം.സി. മിനിമോള്‍, ഡീന്‍ അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും യോഗ പ്രദര്‍ശനവും അരങ്ങേറി.

ചിറ്റാരിക്കാൽ: തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി തല സ്വാതന്ത്ര്യദിനാഘോഷം തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം പതാക ഉയർത്തി. കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ് വോളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ പരേഡിൽ പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി സല്യൂട്ട് സ്വീകരിച്ചു. എൻസിസി കമാൻഡർ ജോസുകുട്ടി പാലമറ്റത്തിന്‍റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ബിനു, മുഖ്യാധ്യാപകൻ സജി ജയിംസ്, പിടിഎ പ്രസിഡന്‍റ് ബിജു പുല്ലാട്ട്, ആൻ ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ ഫ്ലാഷ് മോബും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ചു.

രാജപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്ളാർ ഉമ്മൻചാണ്ടി സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പെരുമ്പള്ളി ബെത്‌ലഹേം ആശ്രമത്തിലേക്ക് ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും വിതരണം ചെയ്തു. സാംസ്കാരിക വേദി രക്ഷാധികാരി ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഒ.ടി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഗീത, പി.എൽ. റോയ്, പഞ്ചായത്ത് അംഗം പി.എ. വാസു, ടി.ജി. രാധാകൃഷ്ണൻ നായർ, ബാബു കാരമൊട്ട, ടി.പി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.

വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര എൻഎസ്എസ് എയുപി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളിലെ പൂർവവിദ്യാർഥിയായ വയനാട് ഡെപ്യൂട്ടി കളക്ടർ പി.വി. മുരളി വിശിഷ്ടാതിഥിയായി. പഞ്ചായത്ത് അംഗം ജോമോൻ മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ടിജു മാത്യു അധ്യക്ഷനായി. മുഖ്യാധ്യാപിക തങ്കമണി ദേശീയ പതാക ഉയർത്തി. ശ്യാം ആർട്സ് രാമചന്ദ്രൻ വരച്ച ഗാന്ധിജിയുടെ ചായാചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, എംപിടിഎ പ്രസിഡന്റ് നയന സുധീഷ്, പൂർവവിദ്യാർഥി കെ.വി. നാരായണൻ, അധ്യാപിക പ്രസന്ന എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം

കോഴിക്കോട്: ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം (91) അന്തരിച്ചു. കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് കൂടത്തായി ലൂര്‍ദ് ആശ്രമത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കൂടത്തായി ആശ്രമ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷ നടത്തും. ഔസേപ്പ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ചങ്ങനാശേരി കരിക്കാട്ടൂരില്‍ 1935 മാര്‍ച്ച് 11 നാണ് ഫാ. ജേക്കബ് ചെസാരിയോസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന് 1961 മേയ് 17 ന് പൗരോഹിത്യം സ്വീകരിച്ചു. കാനഡയില്‍ ഡോക്ടറേറ്റോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിഎംഐ കോട്ടയം പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ മലബാറിന്‍റെ സാമൂഹിക വിദ്യാഭ്യാസ ആത്മീയ സേവനങ്ങള്‍ക്കായി 1969 ല്‍ ആരംഭിച്ച സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സിന്‍റെ രണ്ടാം വൈസ് പ്രൊവിന്‍ഷ്യാളായി 1975 ല്‍ ഫാ. ചെസാരിയോസ് നിയമിതനായി. ഫാ. ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് 1975 ല്‍ സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ സ്ഥാപിതമായത്.1978 ല്‍ സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സ്, തുടർന്ന് പ്രൊവിന്‍സായി ഉയര്‍ത്തപ്പെടുകയും പിന്നീട് പ്രഥമ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1981 മുതല്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലകനായും അമലാപുരി, കൂടത്തായി, മേരിക്കുന്ന് എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്‍സ്‌ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ചു. 2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മുകാഷ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. സഹോദരങ്ങള്‍: ജോസഫ്, ആന്‍റണി, മേരിക്കുട്ടി, അച്ചാമ്മ, ഏലിയാമ്മ (സിസ്റ്റര്‍ പ്രസന്‍റേഷന്‍), റോസമ്മ, അല്‍ഫോണ്‍സ.

മറിയക്കുട്ടി

കൂടരഞ്ഞി : പുഷ്പഗിരി കുരീക്കാട്ടിൽ മറിയക്കുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ കുരീക്കാട്ടിൽ ജോസഫ്. മക്കൾ: തങ്കച്ചൻ, ജോസ്, മേഴ്‌സി, ജോളി, ജോയി, ജെയ്സൺ, ലൗലി, മിനി. മരുമക്കൾ: സെലിൻ കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (തിരുവമ്പാടി), നിർമല മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), തോമസ് മനയാനി (കൂടരഞ്ഞി), ആൻസി ചക്കുംമൂട്ടിൽ (തമ്പലമണ്ണ), റോസമ്മ പാറയിൽ (അനക്കാംപൊയിൽ), സോളി പാലക്കൽ (പുല്ലൂരംപാറ), ബെന്നി കുളത്തിങ്കൽ (കുപ്പായക്കോട്), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), പരേതയായ ലൈസ വാമറ്റത്തിൽ.

ജോര്‍ജ് ഗ്രിഗറി

തത്തംപള്ളി: തൈശേരില്‍ കേണല്‍ ജോര്‍ജ് ഗ്രിഗറി (തമ്പിക്കുഞ്ഞ് -76) അന്തരിച്ചു. സംസ്‌കാരം നാളെ 2.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയിൽ. ഭാര്യ പ്രഫ. ഫിലോമിന ജോസഫ് (റിട്ട. സെന്‍റ് അലോഷ്യസ് കോളജ്, എടത്വ) എടത്വ കടമാട് കുടുംബാംഗം. മക്കള്‍: ആന്‍ ശാലിനി ജോര്‍ജ്, ഡോ. സ്‌നേഹ ജോര്‍ജ് തെരേസ, അലീന അല്‍ഫോന്‍സ ജോര്‍ജ് .മരുമക്കള്‍: ജൂലിയന്‍ രാജന്‍ ഇടയില്‍ (എറണാകുളം), എമില്‍ തോമസ് ചക്കാലയില്‍ (ചങ്ങനാശേരി), നിധിന്‍ കുഞ്ഞച്ചന്‍ കാട്ടുങ്കല്‍വെളിയില്‍ (പുന്നപ്ര).

മത്തായി ദേവസ്യ

കപ്പാട്: ചീരാംകുഴി മത്തായി ദേവസ്യ (ദേവസ്യാച്ചൻ -86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി ഇടമറുക് മൂക്കൻതോട്ടം കുടുംബാംഗം. മക്കൾ: സിബി (സൂറത്ത്), സാബു, സാജു (സൂറത്ത്), സിൽവി, സിന്ധു, മഞ്ജു (ഷാർജ). മരുമക്കൾ: ഷീബ വള്ളോപുരയ്ക്കൽ (എടത്വ), ജെയിൻ കുന്നേത്താഴെ (ആനിക്കാട്), ബിന്‍റാ ഉപ്പാംതടം (മരങ്ങാട്ടുപിള്ളി), ജോബിറ്റ് പരിന്തിരിക്കൽ (മല്ലികശേരി), സണ്ണി കട്ടയ്ക്കൽ (പാലപ്ര), ജിജോ തൊടുകയിൽ (കടയിനിക്കാട്). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി മൈക്കിൾ

മറ്റത്തിപ്പാറ: വെള്ളരിങ്ങാട്ട് ഏലിക്കുട്ടി മൈക്കിൾ (90) അന്തരിച്ചു. സംസ്കാരം നാളെ 10 .30 ന് കടനാട്ടിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയിൽ. പരേത ഏഴാച്ചേരി ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സിസ്റ്റർ പ്രതിഭ എഫ്എസ്എൽജി (മീററ്റ് ), ലിസി (അബുദാബി), റോബി (ഖത്തർ), മേരി ( മുംബൈ), സിബി (മറ്റത്തിപ്പാറ), ലിജി (സൗദി), ഷെൽബി. മരുമക്കൾ: ബാബു തോട്ടത്തിൽവിളതെക്കേതിൽ കൊട്ടാരക്കര (അബുദാബി), എൽസി ഇളയച്ചാനിയ്ക്കൽ (മേരിലാന്‍റ്), പരേതനായ അരവിന്ദ് തയ്യിൽ (മുംബൈ), ഷേർളി വട്ടോത്തുകുന്നേൽ (കൊല്ലപ്പള്ളി ), ബെന്നി ചക്കാംകുന്നേൽ അമനകര (സൗദി), മൈക്കിൾ പാമ്പാറ (പന്നിമറ്റം). മൃതദേഹം ഇന്ന് 4.30 ന് കടനാട്ടിലുള്ള മകൻ റോബിയുടെ വസതിയിൽ കൊണ്ടുവരും.

കുര്യാക്കോ വർഗീസ്

നാകപ്പുഴ : പുളിക്കൽ കുര്യാക്കോ വർഗീസ് (കുട്ടിച്ചേട്ടൻ- 96) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നാകപ്പുഴ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തെന്നത്തൂർ പതിയിൽ കുടുംബാംഗം. മക്കൾ: ജോണി, റോസമ്മ, തങ്കച്ചൻ, ലിസി, പരേതയായ ഷൈനി, സുമ. മരുമക്കൾ: ലില്ലി പള്ളിത്താഴത്ത് (കലൂർ), പരേതനായ ജോസ് കളപ്പുരക്കൽ (മാനത്തൂർ), ഷേർലി പുത്തൻപുരയ്ക്കൽ (പരീക്കണ്ണി), ജോയി വാഴപ്പിള്ളിൽ (കോയന്പത്തൂർ), പരേതനായ സ്റ്റീഫൻ വട്ടപ്പാറയിൽ (ആവോലി), ബേബി വാത്തുപറന്പിൽ (ചാലാശേരി).

ടി.എ. പത്രോസ്

പോത്താനിക്കാട്: തോലാനികുന്നേല്‍ ടി.എ. പത്രോസ് (92) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 9.30ന് പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച് സംസ്കാരം പോത്താനിക്കാട് ലോക്കല്‍ ചര്‍ച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാക്കുട്ടി. മക്കള്‍: നീന (കോയമ്പത്തൂര്‍), ഫ്രാങ്ക്ലിന്‍, ജൂലി (കളമശേരി). മരുമക്കള്‍: യേശുദാസ്, ഷീല, കുഞ്ഞുമോന്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ ട്രേഡ് ഇന്‍സ്ട്രക്ടറായിരുന്നു പരേതൻ. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളജിലും പാമ്പാക്കുട ഹോളി കിംഗ്സ് എൻജിനിയറിംഗ് കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കരുണൻ മാസ്റ്റർ

മണ്ണാർക്കാട്: എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒ യുപി സ്‌കൂൾ റിട്ട. അധ്യാപകൻ വളാപറമ്പിൽ വി.ആർ. കരുണൻ മാസ്റ്റർ(77) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മിനി ടീച്ചർ (റിട്ട. പ്രധാനാധ്യാപിക, പികെഎച്ച്എംഒ യുപി സ്കൂൾ, എടത്തനാട്ടുകര). മക്കൾ: രഞ്ജിത് വി. കരുൺ (അധ്യാപകൻ, എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ചേളന്നൂർ), രഞ്ജിത (അധ്യാപിക, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട്). മരുമക്കൾ: ധന്യ (പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്, തിരൂർ) മധു(ക്ലർക്ക്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്).

ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം

കോഴിക്കോട്: ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം (91) അന്തരിച്ചു. കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് കൂടത്തായി ലൂര്‍ദ് ആശ്രമത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കൂടത്തായി ആശ്രമ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷ നടത്തും. ഔസേപ്പ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ചങ്ങനാശേരി കരിക്കാട്ടൂരില്‍ 1935 മാര്‍ച്ച് 11 നാണ് ഫാ. ജേക്കബ് ചെസാരിയോസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന് 1961 മേയ് 17 ന് പൗരോഹിത്യം സ്വീകരിച്ചു. കാനഡയില്‍ ഡോക്ടറേറ്റോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിഎംഐ കോട്ടയം പ്രൊവിന്‍സിന്‍റെ നേതൃത്വത്തില്‍ മലബാറിന്‍റെ സാമൂഹിക വിദ്യാഭ്യാസ ആത്മീയ സേവനങ്ങള്‍ക്കായി 1969 ല്‍ ആരംഭിച്ച സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സിന്‍റെ രണ്ടാം വൈസ് പ്രൊവിന്‍ഷ്യാളായി 1975 ല്‍ ഫാ. ചെസാരിയോസ് നിയമിതനായി. ഫാ. ചെസാരിയോസിന്‍റെ നേതൃത്വത്തിലാണ് 1975 ല്‍ സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ സ്ഥാപിതമായത്.1978 ല്‍ സെന്‍റ് തോമസ് വൈസ് പ്രൊവിന്‍സ്, തുടർന്ന് പ്രൊവിന്‍സായി ഉയര്‍ത്തപ്പെടുകയും പിന്നീട് പ്രഥമ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1981 മുതല്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലകനായും അമലാപുരി, കൂടത്തായി, മേരിക്കുന്ന് എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്‍സ്‌ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ചു. 2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മുകാഷ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. സഹോദരങ്ങള്‍: ജോസഫ്, ആന്‍റണി, മേരിക്കുട്ടി, അച്ചാമ്മ, ഏലിയാമ്മ (സിസ്റ്റര്‍ പ്രസന്‍റേഷന്‍), റോസമ്മ, അല്‍ഫോണ്‍സ.

മറിയക്കുട്ടി

കൂടരഞ്ഞി : പുഷ്പഗിരി കുരീക്കാട്ടിൽ മറിയക്കുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ കുരീക്കാട്ടിൽ ജോസഫ്. മക്കൾ: തങ്കച്ചൻ, ജോസ്, മേഴ്‌സി, ജോളി, ജോയി, ജെയ്സൺ, ലൗലി, മിനി. മരുമക്കൾ: സെലിൻ കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (തിരുവമ്പാടി), നിർമല മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), തോമസ് മനയാനി (കൂടരഞ്ഞി), ആൻസി ചക്കുംമൂട്ടിൽ (തമ്പലമണ്ണ), റോസമ്മ പാറയിൽ (അനക്കാംപൊയിൽ), സോളി പാലക്കൽ (പുല്ലൂരംപാറ), ബെന്നി കുളത്തിങ്കൽ (കുപ്പായക്കോട്), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), പരേതയായ ലൈസ വാമറ്റത്തിൽ.

ഏബ്രഹാം

കൂടരഞ്ഞി : പൂവാറൻതോട് പൈക്കാട്ട് ഏബ്രഹാം (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പൂവാറൻതോട് സെന്‍റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം. മക്കൾ: സിസ്റ്റർ എമിലി സിഎംസി (നടവയൽ), പുഷ്പ കൊട്ടാരത്തിൽ (കക്കാടംപൊയിൽ), ബിജു, ബിന്ദു ഇടശേരിൽ (പൂവാറൻതോട്), ബിനോയ്‌, റോസമ്മ (മോളി) മ്ലാകുഴിയിൽ (കക്കാടംപൊയിൽ). മരുമക്കൾ: തങ്കച്ചൻ (കൊട്ടാരത്തിൽ), സിനി ചുരുളിയിൽ (തോട്ടുമുക്കം), ഷാജു (ഇടശേരിൽ), ജിഷ പിണക്കാട്ട് (തോട്ടുമുഴി), ബിജു മ്ലാകുഴിയിൽ.

ആയിഷ

കൊടുവള്ളി: കരീറ്റിപ്പറമ്പ് കുഴിമ്പിലാട്ട് ആയിഷ (64) അന്തരിച്ചു. പരേതയായ കുഴിമ്പിലാട്ട് ആമിനയുടെയും കുഞ്ഞോയി ഹാജിയുടെയും മകളാണ്. ഭർത്താവ്: ചേമ്പങ്ങൽ ഇമ്പിച്യാലി. മക്കൾ: ഹന്നത്ത് ബീവി, ഉബൈദ്, ഉനൈഫ്, ആത്തിക്ക, നൈനൂനസ്, ഹാഫിള് ഇബ്രാഹിം ബാദുഷ, മസ്റൂഹ്, സംറത്ത്, സൽമ. മരുമക്കൾ: ബീരാൻ കുട്ടി ബാബു ചെറുവാടി, ഹസീന സൗത്ത് കൊടുവള്ളി, ഉമ്മു ഹബീബ കാരശേരി, ഹാശിന കമ്പ്ലക്കാട്, മെഹജബി കുന്നമംഗലം, സിയാന ഫെബിൻ തിരുവമ്പാടി, ഫാത്തിമ ഷെറിൻ വെണ്ണക്കോട്, ജുനൈദ് വെണ്ണക്കോട്, പരേതനായ സലാം അമ്പലത്തിങ്ങൽ.

നാരായണി

മോറാഴ: കുളിച്ചാൽ വാടിരവി സ്മാരക മന്ദിരത്തിന് സമീപം ചെമ്മരവയൽ പാലക്കുന്ന് പുതിയ കാവിനടുത്ത് ചെബ്ലിങ്ങൻ നാരായണി (കുഞ്ഞാതി- 83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെമ്പേൻ ബാലൻ (മാട്ടൂൽ). മക്കൾ: രാഘവൻ (മാട്ടൂൽ സെൻട്രൽ), പ്രേമൻ (കെ.കണ്ണപുരം), സി. പ്രകാശൻ (ദേശാഭിമാനി പാപ്പിനിശേരി ലേഖകൻ), ലക്ഷ്മണൻ (കൺസ്ട്രക്ഷൻ വർക്സ്), പ്രമീള ( ഏഴോം), ഷർമ്മിള (ഇരിണാവ്, ഡാഫോഡിൽസ് സ്കൂൾ, ചെറുകുന്ന്), പരേതനായ ഹരീശൻ. മരുമക്കൾ: എൻ. വനജ (മാട്ടൂൽ), പി.പി. രമ (കെ. കണ്ണപുരം), ടി. നിഷ (മാട്ടൂൽ വനിത സഹകരണ സംഘം), വരയിൽ കുഞ്ഞമ്പു (ഏഴോം), കാമാച്ചി പ്രകാശൻ (ഡ്രൈവർ).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

16-08-2026

നിരോധിത പാൻ മസാല പരസ്യത്തിൽ അഭിനയിച്ച ഷാരുഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും നോട്ടീസ്  

നിരോധിത ഉത്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പ്രചാരണത്തിൽ (സറോഗേറ്റ് അഡ്വർടൈസിംഗ്) പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

മഹാരാഷ്ട്രയിൽ പൂർണമായി നിരോധിച്ചിട്ടുള്ള പാൻ മസാല ബ്രാൻഡിനെ വിമൽ എലായ്ച്ചി എന്ന പേരിൽ പ്രോത്സാഹിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് വിലയിരുത്തൽ.

15 ദിവസത്തിനുള്ളിൽ ലിഖിത വിശദീകരണം നൽകാനും, പരസ്യവുമായി ബന്ധപ്പെട്ട കരാറുകളും ഉത്പന്ന വിവരങ്ങളും സമർപ്പിക്കാനും എഫ്ഡിഎ നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ പത്ത് ലക്ഷം രൂപ വരെ പിഴയുൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടി വരും.

 

16-08-2026

നിരോധിത പാൻ മസാല പരസ്യത്തിൽ അഭിനയിച്ച ഷാരുഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും നോട്ടീസ്  

നിരോധിത ഉത്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പ്രചാരണത്തിൽ (സറോഗേറ്റ് അഡ്വർടൈസിംഗ്) പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

മഹാരാഷ്ട്രയിൽ പൂർണമായി നിരോധിച്ചിട്ടുള്ള പാൻ മസാല ബ്രാൻഡിനെ വിമൽ എലായ്ച്ചി എന്ന പേരിൽ പ്രോത്സാഹിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് വിലയിരുത്തൽ.

15 ദിവസത്തിനുള്ളിൽ ലിഖിത വിശദീകരണം നൽകാനും, പരസ്യവുമായി ബന്ധപ്പെട്ട കരാറുകളും ഉത്പന്ന വിവരങ്ങളും സമർപ്പിക്കാനും എഫ്ഡിഎ നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ പത്ത് ലക്ഷം രൂപ വരെ പിഴയുൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടി വരും.

 

12-08-2026

'ദേവദാസ്' പുനർജനിക്കുമ്പോൾ: DC റിവ്യൂ

1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.

പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.

"ദേവദാസ്" എന്ന ബംഗാളി നോവലിന്‍റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.

ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്‍റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.

ഈ ചലച്ചിത്രത്തിന്‍റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.

അവിടെയാണ് അനിരുദ്ധിന്‍റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്‌സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.

40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്‍റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്‍റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.

ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.

വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്‍റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.

അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.

തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.

ദേവദാസിനെ പിന്തുടരുന്ന ഭോജ്‌രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്‍റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.

ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്‌സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്‌റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

16-08-2026

മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാൽസിംഗ്ഹാമിലേക്ക്; മഹാതീർഥാടനം 29ന്

വാൽസിംഗ്ഹാം: മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോക്യൻ ആരാധനാപാരമ്പര്യത്തിന്‍റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുകെ റീജൺ സംഘടിപ്പിക്കുന്ന വാർഷിക വാൽസിംഗ്ഹാം മരിയൻ മഹാതീർഥാടനം ഈ മാസം 29ന് നടക്കും.

ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ റോമൻ കാത്തലിക് നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമാണ് വേദി. ‘Mary, Cause of Our Joy’ എന്ന ആപ്തവാക്യത്തിൽ നടക്കുന്ന തീർഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.

യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നു വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു വിശ്വാസികൾ വാൽസിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

രാവിലെ 10.30ന് പ്രാരംഭ പ്രാർഥനയോടെ തീർഥാടനത്തിനു തുടക്കമാകും. 11ന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കു ശേഷം 1.30ന് നടക്കുന്ന ആഘോഷപൂർവമായ വിശുദ്ധ കുർബാനയ്ക്ക് യൂറോപ്പിന്‍റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.

യുകെ റീജണിലെ വൈദികർ സഹകാർമികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്‍റെ സൗന്ദര്യവും സുറിയാനി പ്രാർഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന കുർബാന തീർഥാടനത്തിന്‍റെ മുഖ്യ ആകർഷണമാകും. പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളർച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർഥന നടത്തും.

പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകർന്നുനൽകാനുള്ള സഭാസമൂഹത്തിന്‍റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീർഥാടനം മാറും. വൈകുന്നേരം അഞ്ചിനു സമാപന പ്രാർഥന നടക്കും.

യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജണൽ കോഓർഡിനേറ്റർ ഡോ.ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി വർഗീസ് എന്നിവർ അറിയിച്ചു. 

15-08-2026

ഗ്രാൻഡ് ഹൈപ്പർ "50 സ്റ്റോറുകൾ, 50 ദിവസങ്ങൾ' ആഘോഷിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖമൾട്ടി-സ്റ്റോർ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്ഹൈപ്പർ, തങ്ങളുടെ ശാഖകളുടെ എണ്ണം 50 ആയി ഉയർന്നതിന്‍റെ ഭാഗമായി "50 സ്റ്റോറുകൾ, 50 ദിവസങ്ങൾ' ആഘോഷം പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെ 50 ദിവസം നീണ്ടുനിൽക്കുന്ന ഈ രാജ്യവ്യാപകഉത്സവം, കുവൈറ്റിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും വിനോദവും പ്രദാനം ചെയ്യും.

അൽ ആസിമ, ഹവല്ലി, ഫർവാനിയ, മുബാറക് അൽ കബീർ, അഹ്മദി, ജഹ്റ എന്നീ ആറ് ഗവർണറേറ്റുകളിലുമായി ഇപ്പോൾ പ്രവർത്തിക്കുന്ന 50 സ്റ്റോറുകളോടെ, ഓരോ കുവൈറ്റി കുടുംബത്തിനുംഏറ്റവും അടുത്തുള്ള റീട്ടെയിലർ എന്ന സ്ഥാനം ഗ്രാൻഡ് ഹൈപ്പർ ഉറപ്പിച്ചു.

ഗുണനിലവാരവും വൈവിധ്യവും സൗകര്യവും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന നയത്തിൽ അധിഷ്ഠിതമായ വർഷങ്ങളുടെ സ്ഥിരതയാർന്ന വളർച്ചയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്.

സൂപ്പർമാർക്കറ്റ്, ഫ്രെഷ് പ്രൊഡ്യൂസ്, ഇലക്ട്രോണിക്‌സ്, ഫാഷൻ, ഹോം എസൻഷ്യൽസ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിപുലമായ പ്രമോഷൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

50 ദിവസത്തെ ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ദിവസേനയുള്ള ഓഫറുകളും ബണ്ടിൽ ഡീലുകളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും.

കുടുംബത്തിനും കുട്ടികൾക്കുമായി വിവിധ സ്റ്റോറുകളിൽ മത്സര പരമ്പരകൾ നടക്കും. ഇത് ഉപഭോക്താക്കൾക്ക് കുടുംബ സൗഹൃദവും രസകരവുമായ ഷോപ്പിംഗ്അനുഭവം നൽകുന്നതോടൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കും.

ഉപഭോക്താക്കൾക്ക് പ്രത്യേക ഡിജിറ്റൽ പ്രമോഷനുകളും ആപ്പ്-എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും സൗകര്യപ്രദമായ ഹോം ഡെലിവറിയും ലഭ്യമാകും.

കുവൈറ്റിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയ അംഗീകാരത്തിനുള്ള പ്രത്യുപകാരമായാണ് ഈ ആഘോഷം ഒരുക്കിയിരിക്കുന്നതെന്ന് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു.

ഗ്രാൻഡ് ഹൈപ്പർ ഹവല്ലി കോർപ്പറേറ്റ് ഓഫീസിൽ നടന്ന സ്വകാര്യചടങ്ങിൽ സി ഇ ഓ മുഹമ്മദ് സുനീർ , സിസിഒ ഷരീഫ്, ജിഎം കുബേര റാവുവും മാറ്റ് കോർപ്പറേറ്റ് മാനേജർമാറും പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

15-08-2026

ഫൊക്കാന 56 ടൂർണമെന്‍റിൽ ഡെലവെയർ ടീം ചാമ്പ്യന്മാർ

പെൻസിൽവാനിയ: ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കാലഹാരി റിസോർട്ടിൽ സംഘടിപ്പിച്ച 56 ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റ് 56 ഗെയിംസ് പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡെലവെയർ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി.

സക്കറിയ പെരിയപുരം (ക്യാപ്റ്റൻ), ജിമ്മിച്ചൻ (വർഗീസ് തോമസ്) - ഡെട്രോയിറ്റ്, ഇട്ടൂപ്പ് - ടാമ്പ, ഫ്ലോറിഡ എന്നിവർ ഉൾപ്പെട്ട ടീമാണ് ചാമ്പ്യന്മാരായത്.

ഫിലാഡൽഫിയയിലെ പമ്പ ടീം എ രണ്ടാം സ്ഥാനം നേടി. ജോയ് തട്ടാർകുന്നേൽ (ക്യാപ്റ്റൻ), ജോൺ പണിക്കർ, വത്സ ജോയ് എന്നിവരടങ്ങിയതായിരുന്നു പമ്പ ടീം എ.

ഫിലഡൽഫിയയിലെ പമ്പ ടീം ബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രിജിറ്റ് വിൻസന്‍റാണ് ടീമിന്‍റെ ക്യാപ്റ്റൻ. ഫൊക്കാന കൺവൻഷന്‍റെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്‍റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ശ്രദ്ധേയമായ വേദിയായി.

മികച്ച കായികമികവിനൊപ്പം ടീമുകൾ തമ്മിലുള്ള സൗഹൃദവും സഹകരണവും മത്സരങ്ങളിൽ പ്രകടമായി. കൺവൻഷനിലെ മറ്റ് പരിപാടികൾക്കൊപ്പം ടൂർണമെന്‍റും പങ്കെടുത്തവർക്കും കാണികൾക്കും ആവേശകരമായ അനുഭവമായി.

ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്.

കൺവൻഷന്‍റെ ഭാഗമായി കായികമേഖലയ്ക്ക് നൽകിയ പ്രാധാന്യത്തിന്‍റെ ഭാഗമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. ഫൊക്കാനയുടെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ടൂർണമെന്‍റ് നിർണായകമായി.

പെൻസിൽവാനിയയിലെ പോക്കോനോസ് മേഖലയിലെ കാലഹാരി റിസോർട്ടിൽ നടന്ന ടൂർണമെന്‍റ് ഫൊക്കാന കൺവൻഷന്‍റെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നായി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങളുടെ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും ടൂർണമെന്‍റിന് മികച്ച ജനപങ്കാളിത്തം സമ്മാനിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

ടൂർണമെന്‍റിൽ പങ്കെടുത്ത ടീമംഗങ്ങളെ ഫൊക്കാന ഭാരവാഹികളും സംഘാടകരും അഭിനന്ദിച്ചു.

16-08-2026

മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാൽസിംഗ്ഹാമിലേക്ക്; മഹാതീർഥാടനം 29ന്

വാൽസിംഗ്ഹാം: മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോക്യൻ ആരാധനാപാരമ്പര്യത്തിന്‍റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുകെ റീജൺ സംഘടിപ്പിക്കുന്ന വാർഷിക വാൽസിംഗ്ഹാം മരിയൻ മഹാതീർഥാടനം ഈ മാസം 29ന് നടക്കും.

ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ റോമൻ കാത്തലിക് നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമാണ് വേദി. ‘Mary, Cause of Our Joy’ എന്ന ആപ്തവാക്യത്തിൽ നടക്കുന്ന തീർഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.

യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നു വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു വിശ്വാസികൾ വാൽസിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

രാവിലെ 10.30ന് പ്രാരംഭ പ്രാർഥനയോടെ തീർഥാടനത്തിനു തുടക്കമാകും. 11ന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കു ശേഷം 1.30ന് നടക്കുന്ന ആഘോഷപൂർവമായ വിശുദ്ധ കുർബാനയ്ക്ക് യൂറോപ്പിന്‍റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.

യുകെ റീജണിലെ വൈദികർ സഹകാർമികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്‍റെ സൗന്ദര്യവും സുറിയാനി പ്രാർഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന കുർബാന തീർഥാടനത്തിന്‍റെ മുഖ്യ ആകർഷണമാകും. പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളർച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർഥന നടത്തും.

പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകർന്നുനൽകാനുള്ള സഭാസമൂഹത്തിന്‍റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീർഥാടനം മാറും. വൈകുന്നേരം അഞ്ചിനു സമാപന പ്രാർഥന നടക്കും.

യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജണൽ കോഓർഡിനേറ്റർ ഡോ.ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി വർഗീസ് എന്നിവർ അറിയിച്ചു. 

15-08-2026

സജീവ് ജോസഫിന് മെൽബണിൽ ഉജ്വല സ്വീകരണം

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിയ എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ഉജ്വല സ്വീകരണം നൽകി.

ഐഒസി കേരള ചാപ്റ്ററിന്‍റെ നാഷണൽ പ്രസിഡന്‍റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റ് കുര്യൻ പുന്നൂസ്, വുമൺസ് കോഓർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ശനിയാഴ്ച മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഞായറാഴ്ച ഐഒസി നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച മെൽബൺ പാർലമെന്‍റ് സന്ദർശനത്തിന്‍റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ബുധനാഴ്ച സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

15-08-2026

ജ്വാല നഗർ സെന്‍റ് ജോൺസ് അക്കാദമിയിൽ സ്വാതന്ത്ര്യദിനാഘോഷം

ന്യൂഡൽഹി: ജ്വാല നഗർ സെന്‍റ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം അക്കാദമി അങ്കണത്തിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ ഐക്യവും ദേശസ്‌നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനീഷ് കുമാർ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിച്ച് ദേശീയ ഐക്യത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും സന്ദേശം പകരുന്ന വിവിധ പരിപാടികളും ചടങ്ങിന്‍റെ ഭാഗമായി നടന്നു.

അക്കാദമി പ്രിൻസിപ്പൽ റവ.ഫാ. ടി.ആർ. ബിബിൻ, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്‍റ് മാനേജർ റവ.ഫാ. ജോൺ ജോയ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന ജോസഫ്, റവ. സിസ്റ്റർ സരള ബർല സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-08-2026

ഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്...

ഹെപ്പറ്റൈറ്റിസ് എ, ഇ ത‌ടയാം

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

ശരിയായി കൈ കഴുകാം

· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക

ടോയ് ലറ്റ് ശുചിത്വം

· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.

രക്തപരിശോധന

· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.

കരുതലോടെ ആഘോഷങ്ങൾ

· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.

ഹെപ്പറ്റൈറ്റിസ് ബി, സി തടയാം‍

· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.

സുരക്ഷിതമാക്കാം ലൈംഗിക ജീവിതം

· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.

അണുവിമുക്തമാക്കാം

· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

 

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

15-08-2026

ഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്...

ഹെപ്പറ്റൈറ്റിസ് എ, ഇ ത‌ടയാം

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

ശരിയായി കൈ കഴുകാം

· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക

ടോയ് ലറ്റ് ശുചിത്വം

· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.

രക്തപരിശോധന

· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.

കരുതലോടെ ആഘോഷങ്ങൾ

· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.

ഹെപ്പറ്റൈറ്റിസ് ബി, സി തടയാം‍

· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.

സുരക്ഷിതമാക്കാം ലൈംഗിക ജീവിതം

· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.

അണുവിമുക്തമാക്കാം

· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

 

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അവയവദാന ദിനത്തിൽ നിഷ ജോസ് കെ. മാണി ഉറച്ചു പറയുന്നു
വല വീശാൻ ഇറങ്ങിയ ആളെ കാണാതായി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up