ADVERTISEMENT

Close
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Editorial

23-07-2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Editorial

22-07-2026

ഭരണക്കഞ്ഞിയിൽ പാറ്റ വീഴരുത്

Editorial

21-07-2026

വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!

Editorial

20-07-2026

ഇതും ലോകകപ്പാ പ്രതിഭയുടെ മറ്റൊരംശം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kozhikode

പാമ്പിനെ ചാക്കിലാക്കി കെട്ടിവച്ച സംഭവം അന്വേഷണം തുടങ്ങി നഗരസഭ

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പിനെ ചാക്കിലാക്കി കെട്ടിവച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നഗരസഭ. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

ഹരിതകർമസേനാംഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു.ഭാഗ്യം കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.ചാക്ക് കെട്ട് അട്ടി വെച്ചതിന്‍റെ കൂടെ ഒരു ചാക്കിൽ പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി മാലിന്യചാക്കുകള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നു.
ചാക്കില്‍ കൂടുതല്‍ മാലിന്യങ്ങള്‍ നിറയ്ക്കാനായി കെട്ടഴിച്ചപ്പോള്‍ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ പറയുന്നത്. സ്ഥിരമായി ഇവിടെയാണ് വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ സേന കൊണ്ടുവന്ന് വയ്ക്കാറുള്ളത്.

കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സമീപത്തെ കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പരിശോധന തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

Thiruvananthapuram

വനിതകള്‍ക്കായി നഗരത്തില്‍ ഇനി പിങ്ക് ബസും

തിരുവനന്തപുരം: ദിവസവും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യേണ്ടിവരുന്ന സ് ത്രീകള്‍ക്കായി തിരുവനന്തപുരം നഗരത്തില്‍ ഇനി പിങ്ക് ബസും. യുഡിഎഫ് സര്‍ക്കാരിന്‍റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച "പിങ്ക് ബസ് - ലേഡീസ് ഒണ്‍ലി' ബസ് സര്‍വീസുകള്‍ ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍നിന്നും ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുക. കിഴക്കേക്കോട്ടയില്‍നിന്നും ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന ഇടങ്ങള്‍ വഴിയാണ് ബസ് സര്‍വീസ് നടത്തുക.
രാത്രി ഒന്‍പത് മണിക്കു ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സര്‍വീസ് നടത്തുക. വിവിധ തൊഴില്‍ മേഖലകളില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് ഏറെ സഹായകമാകും. പകല്‍ സമയത്തും തെരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുണ്ടാകും.

രുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ പുതുതായി എത്തിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് പിങ്ക് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. ഭാവിയില്‍ സമയകൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനും ഇലക്ട്രിക് ബസുകള്‍ പദ്ധതിയുടെ ഭാഗമാക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ തുടര്‍ച്ചയായാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ പിങ്ക് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

Kollam

പട്ടാഴിയില്‍ കാട്ടുപന്നി, തെരുവുനായ ശല്യം രൂക്ഷം

പട്ടാഴി: പട്ടാഴി പഞ്ചായത്തില്‍ കാട്ടുപന്നി ശല്യവും തെരുവുനായ ശല്യവും രൂക്ഷമാകുന്നു. പകലും രാത്രിയും ജനം പൊറുതിമുട്ടുകയാണ്.

കാട്ടുപന്നികളും തെരുവുനായ്ക്കളും സൈ്വര്യവിഹാരം നടത്തുമ്പോള്‍ വലയുന്നത് ജനങ്ങളാണ്. കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹന യാത്രക്കാര്‍ക്കും കാട്ടുപന്നികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കടിയേറ്റിട്ടുണ്ട്. പന്ത്രണ്ടുമുറി വാര്‍ഡിലാണ് ഏറ്റവുമധികം ശല്യം അനുഭവപ്പെടുന്നത്.

ചില സ്വകാര്യ വ്യക്തികള്‍ സ്വന്തം പുരയിടത്തില്‍ കാട്ടുമൃഗങ്ങളെയും തെരുവുനായ്ക്കളെയും സംരക്ഷിക്കുന്നുമുണ്ട്. ഇതിനെതിരേ അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുമുണ്ടാകുന്നില്ല. എത്രയും വേഗം കാട്ടുപന്നി ശല്യത്തിനും തെരുവുനായ ശല്യത്തിനുമെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Pathanamthitta

നായയെ പിടിക്കാൻ ഫണ്ടില്ല; സംരക്ഷിക്കാൻ പദ്ധതിയുമില്ല

പത്തനംതിട്ട: തെരുവുനായ നിർമാർജനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ടില്ല. തെരുവുനായ വന്ധ്യംകരണ പദ്ധതിയും നിലച്ചു. എബിസി പദ്ധതിക്കായി തുടങ്ങിവച്ച കെട്ടിടംപണിയും ഇഴയുന്നു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവയുടെ പെരുപ്പം കുറയ്ക്കുകയെന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപ്പാക്കി വന്ന പദ്ധതിയും രണ്ടു വർഷമായി നിലച്ച മട്ടാണ്.
തെരുവുനായ ശല്യം രൂക്ഷമായതോടെ ആരംഭിച്ച പദ്ധതി 2023വരെ സജീവമായി തുടർന്നു. ഗ്രാമപഞ്ചായത്തുകളും നഗരസഭകൾക്കും പിന്തുണയുമായി ജില്ലാ പഞ്ചായത്തും രംഗത്തെത്തിയതോടെ പദ്ധതിക്കുവേണ്ടി ഫണ്ട് കണ്ടെത്താനും എളുപ്പമായിരുന്നു. തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി പദ്ധതി നടപ്പാക്കി. എന്നാൽ പിന്നീട് പദ്ധതിക്കുള്ള ഫണ്ട് നിലച്ചതോടെ നായ പിടിത്തവും വന്ധ്യംകരണവും നിലച്ചു. എബിസി കേന്ദ്രത്തിനു പണം നൽകാനുള്ള നിർദേശം വന്നെങ്കിലും ഗ്രാമപഞ്ചായത്തുകൾ ഇതിനും തയാറായില്ലെന്ന് പറയുന്നു.

തെരുവുനായ്ക്കളെ പിടികൂടി ഇവയ്ക്ക് പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ നൽകുന്ന പദ്ധതി പിന്നീട് നടപ്പാക്കി. രണ്ടു വർഷം ഇതു നല്ലരീതിയിൽ തുടർന്നു. 2019ൽ തെരുവുനായ്ക്കളുടെ കണക്കെടുപ്പിനുശേഷമാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഭാഗമായി ഇതംഗീകരിച്ചതോടെ വാക്സിനേഷൻ നടപടികൾ നടത്താനായി. 2019ലെ കണക്കിൽ ജില്ലയിൽ 14,058 തെരുവുനായ്ക്കൾ ഉണ്ടായിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. പിന്നീടുള്ള കണക്കെടുപ്പുകൾ പുറത്തുവന്നിട്ടില്ല. തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുകയെന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവേറിയ പദ്ധതിയായിരുന്നു. നായ്ക്കളെ പിടികൂടാൻ ആളെ നിയോഗിക്കുന്നതും ഇവർക്ക് വേതനം നൽകുന്നതുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾ മുഖേനയായിരുന്നു. വളർത്തുനായ്ക്കൾക്കും ഇതിനൊപ്പം വാക്സിനേഷൻ നൽകാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു.

എബിസി കെട്ടിടം പ്രഖ്യാപനത്തിലൊതുങ്ങി

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി പ്രകാരം എബിസി ജില്ലാ കേന്ദ്രത്തിന്‍റെ നിർമാണം തുടങ്ങിയത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും ഏതാനും ദിവസങ്ങൾ ഇവയെ സംരക്ഷിക്കുന്നതിനുമായിരുന്നു കേന്ദ്രം. നേരത്തേ പ്രാദേശികതലത്തിൽ എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതയിട്ടിരുന്നെങ്കിലും സ്ഥലലഭ്യതയില്ലാത്തതിനാൽ ഉപക്ഷിച്ചു. കടപ്ര വെറ്ററിനറി ആശുപത്രിക്കു സമീപമായാണ് കെട്ടിടം നിർമിക്കുന്നത്. 1.5 കോടി രൂപയുടെ പദ്ധതിയിൽ 81.87 ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ടെൻഡറെടുത്തത്. കരാർ കാലാവധി 2025 ജനുവരിയിൽ പൂർത്തിയായതാണ്. തൂണുകളുടെ നിർമാണം മാത്രമാണ് അപ്പോൾ പൂർത്തിയായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കെട്ടിടം തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടെങ്കിലും നടന്നില്ല.

ജില്ലാ പഞ്ചായത്ത് ഫണ്ടിനൊപ്പം ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് കൂടി പദ്ധതിക്കുവേണമെന്ന നിർദേശം വന്നതോടെയാണ് നടപടിക്രമങ്ങൾ ഇഴഞ്ഞത്. ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 66.61 ലക്ഷം രൂപ കണ്ടെത്തി നൽകുന്നതിൽ വീഴ്ചയുണ്ടായി. നിർവഹണ ഏജൻസിയായ മൃഗസംരക്ഷണ വകുപ്പിന്‍റെ ഭാഗത്തും മെല്ലപ്പോക്ക് പ്രകടമായി.
50 നായ്ക്കളെ പാർപ്പിക്കാൻ കഴിയുന്ന സംവിധാനം കെട്ടിടത്തിനുണ്ടായിരുന്നു. ആവശ്യമായ കൂടുകളും പദ്ധതിയിൽ പൂർത്തിയാക്കും. പ്രത്യേക കമ്മിറ്റിക്കാണ് എബിസി കേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല.

Idukki

ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്ക്: മുന്‍ ഭരണസമിതിക്കെതിരേ സർചാര്‍ജ്

നെടുങ്കണ്ടം: ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്‍റെ മുന്‍ ഭരണസമിതിക്കെതിരേ കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ചാര്‍ജ് ചുമത്തിയതായി നിലവിലെ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. യുഡിഎഫ് ഭരിച്ചിരുന്ന ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് അഡ്മിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

2020ല്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരം ഏറ്റതിനു ശേഷം ഇടുക്കി ജോ. രജിസ്ട്രാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുഡിഎഫ് ഭരണകാലത്ത് വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. 96 ലക്ഷം രൂപ പലിശ സഹിതം മുന്‍ പ്രസിഡന്‍റ് പരേതനായ ശ്രീമന്ദിരം ശശികുമാര്‍, ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമായ മുകേഷ് മോഹന്‍, ടി.കെ. ഉഷാകുമാരി, അജി മക്കൊള്ളില്‍ എന്നിവരോടു തിരികെ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വായ്പാ കുടിശികയുള്ളവര്‍ക്ക് ഇളവോടെ വായ്പ തിരിച്ചടക്കുന്നതിന് 27ന് വിവിധ ശാഖകളില്‍ അദാലത്ത് നടക്കുമെന്ന് പ്രസിഡന്‍റ് എസ്. മോഹനന്‍, ഭരണസമിതി അംഗങ്ങൾ എന്നിവർ അറിയിച്ചു.

Kottayam

ആരോഗ്യമന്ത്രി അറിയാൻ... ജില്ലയുടെ ആരോഗ്യമേഖല പരാധീനതയിലാണ്

കോട്ടയം: ജില്ലയുടെ ആരോഗ്യമേഖല ഇപ്പോഴും പരാധീനതയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും ആശുപത്രി കെട്ടിടകളുടെ പഴക്കവുമൊക്കെയായി പല ആതുരാലയങ്ങളും ശോച്യാവസ്ഥയിലാണ്. ഡോക്ടര്‍മാരുടെ കുറവും മരുന്നിന്‍റെ ക്ഷാമവും മൂലം രോഗികള്‍ക്ക് പലപ്പോഴും ചികിത്സ കിട്ടാതെ വരുന്നുണ്ട്. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി പൊതുജനാഭിപ്രായവും സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കായകല്‍പം എന്ന പേരില്‍ ജനസമ്പര്‍ക്കപരിപാടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഇന്നു കോട്ടയത്ത് എത്തുകയാണ്. രാവിലെ 9.30 മുതല്‍ കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് പരിപാടി. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിലേക്ക് ദീപിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

മെഡിക്കല്‍ കോളജ് ആശുപത്രി

കോട്ടയം: മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ ചോര്‍ച്ച, തകര്‍ന്നുവീഴുന്ന സീലിംഗുകള്‍, പ്ലംബിംഗ് തകരാറുകള്‍, പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഗുരുതര അപാകതകളുണ്ട്. മോട്ടോര്‍ പമ്പുകളുടെ തകരാര്‍ മൂലം പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെടുകയും തന്മൂലം നിരവധി ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടതായും വന്നിരുന്നു.

പാലാ ജനറല്‍ ആശുപത്രിയില്‍
ആവശ്യത്തിനു ഡോക്ടര്‍മാരില്ല

പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നാലു വര്‍ഷമായി കാര്‍ഡിയോളജി വിഭാഗത്തിലും ഒരു വര്‍ഷമായി നെഫ്രോളജി വിഭാഗത്തിലും ഡോക്ടറില്ല. പോസ്റ്റുമോര്‍ട്ടത്തിന് ഫോറന്‍സിക് സര്‍ജനില്ല. ലഹരി മോചന കേന്ദ്രത്തില്‍ സൈക്യാട്രിക് വിഭാഗത്തിലും ഡോക്ടറില്ല. പഴയ ബ്ലോക്കിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. മൃതദേഹം സൂക്ഷിക്കുന്ന നാല് ഫ്രീസറില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. പാര്‍ക്കിംഗ് സൗകര്യവും മെച്ചപ്പെടുത്തണം.

കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍
ജീവനക്കാരുടെ കുറവ്

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ പ്രധാന ആശ്രയമായ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ആവശ്യത്തിനു ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാഹിത വിഭാഗത്തില്‍ രാത്രികാലങ്ങളിൽ ഒരു ഡോക്ടര്‍ മാത്രമാണ്. കാത്ത് ലാബിൽ ഡോക്ടര്‍മാരില്ലാത്തതിനാൽ ചൊവ്വാഴ്ച മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തുന്നില്ല.

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം

മുണ്ടക്കയം: കോട്ടയം- ഇടുക്കി ജില്ലകളിലെ സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണം. ബഹുനില കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും ഇപ്പോഴും കുടുംബാരോഗ്യകേന്ദ്രം മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ഥാടനകാലത്തടക്കം മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയില്‍ നിരവധി വാഹന അപകടങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ പരിമിതമായ സൗകര്യത്തില്‍ മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല.

മന്ത്രി മനസു വച്ചാല്‍ എരുമേലി
ആശുപത്രിയുടെ രോഗം മാറും

എരുമേലി: ശബരിമല പാതയില്‍ അടിയന്തര ചികിത്സാ സൗകര്യം ഏറ്റവും വേണ്ട സ്ഥലമാണ് എരുമേലി. ശബരിമല സീസണില്‍ ദിവസവും കുറഞ്ഞത് അഞ്ച് പേരെയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കേണ്ടി വരുന്നുണ്ട്. അടിയന്തര ചികിത്സാ സംവിധാനം എരുമേലിയിലെ ആശുപത്രിയില്‍ ഒരുക്കിയാല്‍ ഈ മരണപ്പാച്ചില്‍ ഒഴിവാക്കാം. എന്തിനേറെ എക്‌സ്റേ സംവിധാനം പോലുമില്ല.

അറുനൂറ്റിമംഗലത്ത്
കിടത്തി ചികിത്സ ഇല്ല

കടുത്തുരുത്തി: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്‍റെ പരിധിയിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണ് അറുനൂറ്റിമംഗലം ആശുപത്രി. ഇവിടെ കിടത്തിചികിത്സാവിഭാഗം പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലേറെയായി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. പിന്നീടാണ് കുട്ടികളുടെ വാര്‍ഡ് ഉള്‍പ്പെടെ 20 കിടക്കകളുള്ള ഐപി വിഭാഗം അടയ്ക്കുന്നത്.

അതിരമ്പുഴയില്‍ സായാഹ്ന ഒപിയും
കിടത്തി ചികിത്സയും വേണം

അതിരമ്പുഴ: ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമാണ്. സ്ത്രീ, പുരുഷ വാര്‍ഡുകളിലായി 20 ബെഡുകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടത്തി ചികിത്സയില്ല. 24 മണിക്കൂറും ഡോക്ടറുടെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എക്‌സ്റേ, ഇസിജി, ലാബ് പരിശോധനകളും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

വെള്ളമില്ല, പാമ്പാടി ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തി

പാമ്പാടി: താലൂക്ക് ആശുപത്രിയില്‍ ആറു ഡയാലിസിസ് യൂണിറ്റ് എത്തിച്ചിട്ട് വര്‍ഷം ഒന്നായിട്ടും വെള്ളം എത്താത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയാണ്. ഒരു ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 1000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും വെള്ളം പുറത്തുനിന്നു വിലയ്ക്ക് വാങ്ങണം. യൂണിറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കുറഞ്ഞത് 24 പേര്‍ക്കെങ്കിലും ഡയാലിസിസ് ചെയ്യാന്‍ കഴിയും.

ചങ്ങനാശേരി താലൂക്ക് ആശുപത്രി
ബഹുനില കെട്ടിടം പൂര്‍ത്തിയാക്കണം

ചങ്ങനാശേരി: താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തിയെങ്കിലും ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടില്ല. എണ്‍പത് കോടി രൂപമുടക്കി നിര്‍മിക്കുന്ന ബഹുനില കെട്ടിടം പൂര്‍ത്തിയാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം. കാഷ്വാലിറ്റിയിലേക്ക് അഞ്ചു ഡോക്ടര്‍മാരെ കൂടി നിയമിക്കണം. ഡയാലിസിസ് യൂണിറ്റും കാര്‍ഡിയോളജി വിഭാഗവും ആരംഭിക്കണം.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
താലൂക്കാശുപത്രിയായി ഉയര്‍ത്തണം

ഈരാറ്റപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രോപ്പോസല്‍ സമര്‍പ്പിക്കുകയും ഹൈക്കോടതി ഉത്തരവുണ്ടാകുകയും ചെയ്തിട്ടും തുടര്‍ നടപടികളുണ്ടായില്ല. ജില്ലയിൽ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മാത്രമാണ് താലൂക്കാശുപത്രിയില്ലാത്തത്. താലൂക്ക് ആശുപത്രി ഈരാറ്റുപേട്ടയില്‍ അനുവദിച്ചാല്‍ സമീപത്തെ എട്ട് മലയോര പഞ്ചായത്തുകള്‍ക്കും ഉപകാരപ്പെടും.

വൈക്കം ആശുപത്രിയില്‍
ഹൃദ്രോഗ വിഭാഗം ആരംഭിക്കണം

വൈക്കം: രാജഭരണകാലത്ത് ആരംഭിച്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി 40 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാര്‍ഗമധ്യേ പലരും മരണപ്പെടുകയാണ്.

Ernakulam

സ്വകാര്യ നിക്ഷേപത്തോടെ പുതുവൈപ്പില്‍ മറൈന്‍ ടൂറിസം പദ്ധതി

കൊച്ചി: കൊച്ചിയുടെ ടൂറിസം ഭൂപടത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ പുതുവൈപ്പ് തീരത്തെ, ലോകോത്തര മറൈന്‍ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് അഥോറിറ്റി ഒരുങ്ങുന്നു. പുതുവൈപ്പ് ബീച്ചിനോട് ചേര്‍ന്ന് പോര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നിനാണ് ആലോചന. നൂറു കോടിക്ക് മേലെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി അടുത്ത മാസം ആദ്യം ടെണ്ടര്‍ ക്ഷണിക്കും.

പുതുവൈപ്പിലെ മനോഹരമായ കടല്‍ത്തീരവും നഗരത്തോട് അടുത്തുള്ള ഭൗമശാസ്ത്രപരമായ പ്രത്യേകതയും വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് പോര്‍ട്ട് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഫോര്‍ട്ടുകൊച്ചിയിലും മറൈന്‍ ഡ്രൈവിലും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

പദ്ധതിക്കായി തിരിച്ചറിഞ്ഞിരിക്കുന്ന ഭൂമി ദീര്‍ഘകാല ലീസിന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയാകും പദ്ധതി നടപ്പാക്കുക. ബീച്ച് റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് ഹോട്ടലുകള്‍, ഇക്കോ റിസോര്‍ട്ടുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, യാച്ചുകള്‍ക്കും വിനോദബോട്ടുകള്‍ക്കുമായി മറീന, വെല്‍നസ് ടൂറിസം പദ്ധതികള്‍, സാംസ്‌കാരിക വേദികള്‍, റസ്റ്ററന്‍റുകള്‍, കഫേകള്‍ എന്നിങ്ങനെ ടുറിസത്തിന് ഊന്നല്‍ നല്‍കുന്ന സൗകര്യങ്ങള്‍ക്ക് ഈ സ്ഥലം വിനിയോഗിക്കാം.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ആവശ്യമായ അനുമതികളും നേടുക എന്നത് കമ്പനികളുടെ ഉത്തരവാദിത്തമായിരിക്കും.

തീരദേശ നിയന്ത്രണ മേഖല (സിആര്‍സെഡ്) നിയമങ്ങളുടെ പരിധിയിലായതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. തീരദേശ ജൈവവൈവിധ്യത്തിനോ മത്സ്യബന്ധന മേഖലയ്‌ക്കോ ദോഷകരമായ വികസനം അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ കൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കുന്നതോടൊപ്പം നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഹോട്ടല്‍, റസ്റ്ററന്‍റ്, ഗതാഗതം, വാട്ടര്‍ സ്‌പോര്‍ട്‌സ്, പ്രാദേശിക വ്യാപാരം തുടങ്ങിയ അനുബന്ധ മേഖലകളില്‍ വളര്‍ച്ചയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
കൊച്ചിന്‍ പോര്‍ട്ട് അഥോറിറ്റിക്കും ദീര്‍ഘകാല ലീസ് വരുമാനം ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

 

Thrissur

ലഹരിക്കെതിരേ മാരത്തണും ബോധവത്കരണവും നാളെ

തൃശൂർ: യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരേ റോട്ടറി ക്ലബ് ഓഫ് തൃശൂർ എലൈറ്റ്, സിറ്റി പോലീസിന്‍റെയും കോർപറേഷന്‍റെയും സഹകരണത്തോടെ ഹൊറൈസണ്‍ ഫൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണപരിപാടി സംഘടിപ്പിക്കുന്നു.

നാളെ രാവിലെ ഏഴിനു തെക്കേ ഗോപുരനടയിൽനിന്ന് ആരംഭിക്കുന്ന മാരത്തണോടെയാണ് പരിപാടികൾക്കു തുടക്കമാകുക. തുടർന്ന് 9.30ന് ടൗണ്‍ഹാളിൽ നാർക്കോട്ടിക് സെൽ, ക്രൈം ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ, സൈബർ ക്രൈം ബോധവത്കരണ ക്ലാസ്, സ്പോർട്സ് കിറ്റ്, മ്യൂസിക് ഇൻസ്ട്രുമെന്‍റ്സ് എന്നിവയുടെ വിതരണം, നടകാവതരണം എന്നിവയും ഉണ്ടായിരിക്കും. രാജൻ ജെ. പല്ലൻ എംഎൽഎ ഉദ് ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ വി.ജെ. ആന്‍റണി, ടിന്‍റോ ജോസ്, അഡ്വ. വിഷ്ണു ഹരി, അമൽ സുരേന്ദ്രൻ, പവൻ ചന്ദ് എന്നിവർ പങ്കെടുത്തു.

Palakkad

കാഷ് ബിൽ അച്ചടിയിൽ ചട്ടലംഘനമെന്ന് ധനകാര്യ പരിശോധനാവിഭാഗം

നെല്ലിയാമ്പതി: നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ കാഷ് ബിൽ അച്ചടിക്കുന്നതിനായി ഏജൻസിയെ തെരഞ്ഞെടുക്കുന്നതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ട്.
ദർഘാസ് ക്ഷണിക്കാതെയും ക്വട്ടേഷൻ സ്വീകരിക്കാതെയുമാണ് അച്ചടി ജോലികൾ അർധസർക്കാർ സ്ഥാപനമായ പാലക്കാട് കോ- ഓപറേറ്റീവ് പ്രിന്‍റിംഗ് പ്രസിന് നൽകിയതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഫാമിൽ വിൽക്കുന്ന കാർഷിക ഉത്പന്നങ്ങൾക്കും മറ്റു സാധനങ്ങൾക്കും നൽകുന്ന രസീതുകൾ വർഷങ്ങളായി പാലക്കാട് കോ- ഓപറേറ്റീവ് പ്രിന്‍റിംഗ് പ്രസിലാണ് അച്ചടിച്ചു വരുന്നത്. എന്നാൽ സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് അച്ചടി ജോലികൾ നൽകിയതെന്ന് പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
2016- 17 മുതൽ 2023- 24 വരെയുള്ള ആഭ്യന്തര കണക്കുപരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് തയാറാക്കിയത്. ഈ കാലയളവിൽ ജിഎസ്ടി ബിൽ ബുക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഒബ്ജക്്ഷൻ ഉയർന്നതിനെ തുടർന്ന് നിലവിൽ ഉപയോഗിച്ചിരുന്ന ബിൽബുക്ക് തന്നെ തുടർഉത്തരവ് ലഭിക്കുന്നതുവരെ ഉപയോഗിക്കാൻ അഡീഷണൽ ഡയറക്ടർ അനുമതി നൽകിയിരുന്നുവെന്നാണ് ഫാം അധികൃതരുടെ വിശദീകരണം.

എന്നാൽ സർക്കാർ പ്രസിന് പുറത്തുള്ള സ്ഥാപനത്തിൽ അച്ചടി നടത്താൻ അഡീഷണൽ ഡയറക്ടറുടെ അനുമതി മാത്രം മതിയാകില്ലെന്നാണ് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഇത്തരത്തിലുള്ള അനുമതി നൽകാനുള്ള അധികാരം കൃഷിവകുപ്പ് ഡയറക്ടർക്കുപോലുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഫാമിന് സമീപത്തുള്ള അർധസർക്കാർ സ്ഥാപനമായതിനാലാണ് കോ- ഓപറേറ്റീവ് പ്രസിനെ തെരഞ്ഞെടുത്തതെന്ന വിശദീകരണവും ഫാം അധികൃതർ നൽകിയിട്ടുണ്ട്.
അതേസമയം, എത്ര കാഷ് ബില്ലുകൾ അച്ചടിച്ചു, അതിനായി എത്ര തുക ചെലവഴിച്ചു തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. കൃഷിവകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിലവിൽ ഫാമിൽ ജിഎസ്ടി ബില്ലുകൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

എന്നാൽ അച്ചടി ജോലികൾ ഉൾപ്പെടെ എല്ലാ വാങ്ങലുകളും സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്ന് പരിശോധനാ വിഭാഗം കർശനമായി നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കൃത്യസമയത്ത അടയ്ക്കുന്നതിലും ഫാമിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിന്‍റെ ഭാഗമായി പിഴയും പലിശയും അടയ്ക്കേണ്ട സാഹചര്യമുണ്ടായതായും ഭാവിയിൽ ഇത്തരം സാമ്പത്തിക നഷ്ടങ്ങളുണ്ടായാൽ ഉത്തരവാദികളായ ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരിശോധനാ വിഭാഗം ശുപാർശ ചെയ്യുന്നു.
ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിൽ അർഹതയില്ലാത്ത തൊഴിലാളികളെ ഉൾപ്പെടുത്തിയ സംഭവവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഇവരിൽ നിന്നീടാക്കിയ തുക തിരിച്ചുനൽകാൻ സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടർക്ക് നിർദേശം നൽകണമെന്നും പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയോ മറ്റു ശിക്ഷാനടപടികളോ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടില്ല. നിർദേശങ്ങളും ഭരണപരമായ തിരുത്തൽ നടപടികളും മാത്രമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

Malappuram

36 ആദിവാസി വിഭാഗങ്ങളെയും നേരിട്ട് കാണും: മന്ത്രി ഷിബുബേബി ജോണ്‍

നിലമ്പൂര്‍: വനം വകുപ്പും കര്‍ഷകരും ഗോത്രവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കാന്‍ ഊരുണര്‍വ് പദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി ഷിബുബേബി ജോണ്‍.

സംസ്ഥാനത്തെ 36 ആദിവാസി വിഭാഗങ്ങളെയും നേരിട്ട് കാണും. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ ഊരുകളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് ഊരുണര്‍വ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ വനം ഉദ്യോഗസ്ഥരെയും പൊതു ജനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കും. പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് ഭൂമി നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വാണിയമ്പുഴയിലെ അര്‍ഹരായവര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുമെന്നും രണ്ട് കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വനത്തിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി സുരക്ഷിതമായ മേഖലകളില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷല്‍ റിസര്‍വ് ഫോഴ്‌സില്‍ ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന

നിലമ്പൂര്‍: വനം വകുപ്പിലേക്ക് പുതുതായി നിയമിക്കുന്ന 500 അംഗ സ്‌പെഷല്‍ റിസര്‍വ് ഫോഴ്‌സില്‍ കായികക്ഷമതയുള്ള ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍. വനമേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രാദേശിക ആദിവാസി യുവാക്കളെ ഗൈഡുമാരായും ഗാര്‍ഡുമാരായും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം അദാലത്തുകള്‍ നടത്തും. കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി കര്‍ഷക അദാലത്ത്, അനുമതികള്‍ വേഗത്തിലാക്കാന്‍ എന്‍ഒസി അദാലത്ത്, നിസാര വനകുറ്റകൃത്യങ്ങള്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കുന്നതിനായി വനകുറ്റകൃത്യ അദാലത്ത് എന്നിവയാണ് സംഘടിപ്പിക്കുക.

തടസങ്ങളില്ലാത്ത എന്‍ഒസി അപേക്ഷകള്‍ മൂന്നു മുതല്‍ ആറ് മാസങ്ങള്‍ക്കുള്ള തീര്‍പ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്‍റെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കി നിയമപരിധിക്കുള്ളില്‍ വനംവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kozhikode

പാമ്പിനെ ചാക്കിലാക്കി കെട്ടിവച്ച സംഭവം അന്വേഷണം തുടങ്ങി നഗരസഭ

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പിനെ ചാക്കിലാക്കി കെട്ടിവച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നഗരസഭ. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

ഹരിതകർമസേനാംഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു.ഭാഗ്യം കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.ചാക്ക് കെട്ട് അട്ടി വെച്ചതിന്‍റെ കൂടെ ഒരു ചാക്കിൽ പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി മാലിന്യചാക്കുകള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നു.
ചാക്കില്‍ കൂടുതല്‍ മാലിന്യങ്ങള്‍ നിറയ്ക്കാനായി കെട്ടഴിച്ചപ്പോള്‍ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ പറയുന്നത്. സ്ഥിരമായി ഇവിടെയാണ് വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ സേന കൊണ്ടുവന്ന് വയ്ക്കാറുള്ളത്.

കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സമീപത്തെ കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പരിശോധന തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

Wayanad

മൂടക്കൊല്ലിയില്‍ കാട്ടാന 200ഓളം വാഴ നശിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: മൂടക്കൊല്ലി ക്ഷേത്രത്തിനടുത്തുള്ള കൃഷിയിടങ്ങളില്‍ കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടുകൊമ്പന്‍ 200 ഓളം വാഴ നശിപ്പിച്ചു.

മാവത്ത് മോഹന്‍, കുന്നേല്‍ ശ്രീനേഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വിളവെടുപ്പിന് പാകമായ വാഴകളാണ് ആന നശിപ്പിച്ചതെന്ന് ശ്രീനേഷ് പറഞ്ഞു. വാഴയ്ക്കുപുറമേ കാപ്പിച്ചെടികളും കമുകുകളും നശിപ്പിച്ചു.
പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷര്‍ക്കുണ്ടായത്. "ഒന്നരക്കൊമ്പന്‍’ എന്നറിയപ്പെടുന്ന ആനയാണ് കൃഷിയിടങ്ങളില്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അര്‍ധരാത്രിയോടെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആന രാവിലെയാണ് വനത്തിലേക്ക് മടങ്ങിയത്.

സമീപപ്രദേശമായ മണ്ണുണ്ടിയും ആനശല്യമുണ്ട്. മറ്റൊരു കൊമ്പനാണ് ഇവിടെ നിത്യേനയെന്നോണം എത്തുന്നത്. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ കാര്യാലയത്തിനും മുമ്പില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനാതിര്‍ത്തിയിലെ തകരാറിലായ വേലികള്‍ നന്നാക്കുമെന്നും ആനകള്‍ പതിവായി കടന്നുവരുന്ന മൂന്ന് കടവുകളില്‍ പുതിയ വേലി സ്ഥാപിക്കുമെന്നും ജനകീയ സമിതിക്ക് വനം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും നടപടി വൈകുകയാണ്.

രാത്രി വനസേന പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഫലപ്രദമായ കാട്ടാന പ്രതിരോധത്തിന് ഉതകുന്നില്ല. വനംവകുപ്പ് നല്‍കിയ ഉറപ്പ് എത്രയും വേഗം പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kannur

ചുഴലിയിൽ കാടിളക്കിയിട്ടും പുലി ഇളകിയില്ല

ശ്രീകണ്ഠപുരം: ചുഴലിയിൽ പശുക്കിടാവിനെ പുലികടിച്ചുകൊന്നതിന് പിന്നാലെ നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കാടിളക്കി നടത്തിയ തെരച്ചലിലും കണ്ടെത്താനായില്ല. പുലിയുടെ കാൽപ്പാടുകൾ കാണപ്പെട്ട ചെങ്ങളായിയിലെ ചുഴലി, പടിഞ്ഞാറെമൂല, കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്‌ണൻ, ശ്രീകണ്‌ഠപുരം സെക്‌ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിന, വൈസ് പ്രസിഡന്‍റ് കെ.കെ. രവി, വില്ലേജ് ഓഫീസർ എ.പി. രാജൻ, എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പിന്‍റെ വിവിധ സെക്ഷനിലെ ജീവനക്കാർ, വാർഡ് മെംബർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ സജ്ജം അംഗങ്ങൾ, ബെന്നി മറ്റത്തിലിന്‍റെ നേതൃത്വത്തിലുള്ള കർഷകരക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവരടങ്ങിയ 60 അംഗങ്ങൾ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

എന്നാൽ പുലിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഒന്പതു മുതൽ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിവരികയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. നിരീക്ഷണ കാമറകളിലും പിന്നീട് ഒന്നും പതിഞ്ഞിട്ടില്ല. അതേസമയം വിനോദിന്‍റെ വീട്ടിലെ വളർത്തുനായയെ കാണാതായിട്ടുണ്ട്. പുലർച്ചെ മൂന്നു വരെ കാമറയിൽ നായയുടെ ദൃശ്യമുണ്ടായിരുന്നു. ഇതിന് ശേഷം കാണാതാവുകയായിരുന്നു.

വനംവകുപ്പിന്‍റെ സഹായതോടെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇന്നലെ സമീപപ്രദേശമായ കൊളത്തൂരിലും പുലിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വെൽഡിംഗ് തൊഴിലാളിയായ അജയൻ ആണ് നാട്ടുകാരെ വിവരം അറിയിച്ചത്. രാത്രിയിൽ ശബ്ദംകേട്ട് വീടിന് പുറത്തേക്ക് നോക്കിയപ്പോൾ പന്നിക്കുട്ടിയെ കടിച്ച് റബർതോട്ടത്തിലേക്ക് പുലി നടക്കുന്നത് കണ്ടുവെന്നാണ് അജയൻ പറയുന്നത്. തുടർന്ന് വിവരം വനംവകുപ്പിനെയും വില്ലേജ് ഓഫീസറേയും അറിയിക്കുകയായിരുന്നു. പുലിഭീതി കാരണം ഇരുചക്ര വാഹനയാത്ര രാത്രി പലരും ഒഴിവാക്കു ന്നുണ്ട്. വീടിന് പുറത്തിറങ്ങാനും പലർക്കും ഭയമുണ്ട്.

Kasaragod

റാണിപുരം ടൂറിസം കോംപ്ലക്സ് ഓഗസ്റ്റില്‍ തുറന്നുകൊടുക്കും

കാസര്‍ഗോഡ്: റാണിപുരം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിടിപിസി നിര്‍മിച്ച ടൂറിസം കോംപ്ലക്സ് ഓഗസ്റ്റില്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനമായി. ശുചീകരണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത മാസം തന്നെ പദ്ധതി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ടൂറിസം പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റാണിപുരത്ത് നടത്തിയത്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള 12 മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കോംപ്ലക്‌സില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നു. 65 ലക്ഷം രൂപ ചെലവില്‍ ഗസ്റ്റ് ഹൗസ് നവീകരണം, 13 ലക്ഷം രൂപ ചെലവില്‍ ശുചിമുറികളുടെയും കോട്ടേജുകളുടെയും നവീകരണം, പവലിയന്‍റെയും മീറ്റിംഗ് ഹാളിന്‍റെയും നവീകരണം തുടങ്ങിയവയാണ് നവീകരണ പദ്ധതികളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇരിപ്പിടങ്ങള്‍, റീടെയ്‌നിംഗ് വാള്‍, സ്വിമ്മിംഗ് പൂള്‍, എന്‍ട്രന്‍സ് ഗേറ്റ്, കോംപൗണ്ട് വാള്‍, ലാന്‍ഡ് സ്‌കേപ്പിംഗ് വിവിധ കളിയുപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു. റാണിപുരം സന്ദര്‍ശന വേളയില്‍ ജില്ലാ കളക്ടര്‍ ടൂറിസം കോംപ്ലക്സ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പക്ഷികളുടെ പറുദീസയായ കിദൂര്‍ പക്ഷി ഗ്രാമത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാസര്‍ഗോഡ് വികസന പാക്കേജുമായി ചേര്‍ന്ന നടത്തുന്ന പദ്ധതി യാഥാര്‍ത്ഥ്യമായി. പക്ഷി ഗ്രാമത്തില്‍ ആദ്യ പരിസ്ഥിതി പഠന പരിപാടി ഈ മാസം നടക്കും. ആരിക്കാടി വാക് വേ കയാക്കിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും.
പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന പക്ഷിനിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കുമായി താമസസൗകര്യം മെച്ചപ്പെടുത്തി, സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ഡോര്‍മെറ്ററി നിര്‍മിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത താമസമുറികള്‍, ശുചിമുറികള്‍, അടുക്കള, ഓഫീസ് മുറി തുടങ്ങിയ എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയ ഡോര്‍മെറ്ററിയുടെ നിര്‍മാണം പൂര്‍ത്തിയായി. 40 പേര്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഡോര്‍മെറ്ററി നിര്‍മിച്ചിരിക്കുന്നത്. നിര്‍മിതികേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.

മഞ്ഞംപൊതിക്കുന്നിലെ നിര്‍മാണപ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായി

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞംപൊതിക്കുന്നില്‍ നടത്തുന്ന ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തിയായി. 3.60 കോടി രൂപ മുതല്‍ മുടക്ക് വരുന്ന പ്രാരംഭ ഘട്ടത്തില്‍ സ്വാഗത കമാനം, വ്യൂയിംഗ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയിന്‍റ്, ടോയ‌്‌ലറ്റ് മഴവെള്ള സംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രദേശത്തിന്‍റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏറ്റെടുത്തിരിക്കുന്ന നിര്‍മാണപ്രവൃ ത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ഉടനെ സ്ഥലം സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ പഞ്ഞു.

പൊസഡിഗുംപെ പദ്ധതിഒക്ടോബറില്‍ പ്രവര്‍ത്തനംആരംഭിക്കുംയാത്രികര്‍

ക്ക് നവ്യാനുഭവം നല്‍കുന്ന പൊസഡിഗുംപെ പദ്ധതി പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായി. വെള്ളം, വെളിച്ചം, ഇരിപ്പിടം തുടങ്ങിയവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശിച്ചു പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിരുന്നു. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ആര്‍ക്കിടെക്ട് സ്ഥലം സന്ദര്‍ശിച്ച്, അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ഭൂമി ലഭ്യത ഉറപ്പുവരുത്തുന്നതിനും പദ്ധതിയുടെ ഘടകങ്ങള്‍ നിശ്ചയിക്കുന്നതിനും പൈവെളിഗെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ ടൂറിസം, റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ സംയുക്ത സ്ഥല സന്ദര്‍ശനം നടത്തി. കാസര്‍ഗോഡ് പുതിയ സ്റ്റാന്‍ഡിലെ ബൈപ്പാസ് റോഡിന് താഴെയുള്ള സ്ഥലത്ത് സിറ്റി ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ വി പാര്‍ക്ക് പദ്ധതിയില്‍ അഞ്ചു കോടി രൂപയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചു.
വനം വകുപ്പ് കോട്ടഞ്ചേരി മേഖലയില്‍ പുതിയതായി ആരംഭിക്കുന്ന ഇക്കോടൂറിസം പദ്ധതിയുടെ പ്രപ്പോസല്‍ കേന്ദ്ര വനം വകുപ്പില്‍ നിന്ന് അനുമതി ഉടന്‍ ലഭിക്കു മെന്ന് ഡിഎഫ്ഒ അറിയിച്ചു. നിലവില്‍ ട്രെക്കിംഗ് പാത ആരംഭിക്കുന്നതിന് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന് ബളാല്‍ പഞ്ചായത്തിന്‍റെ സഹകരണം ഡിഎഫ്ഒ ആവശ്യപ്പെടുകയും പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു, ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ഫോര്‍ട്ട് സര്‍ക്യൂട്ട് ആരംഭിക്കും

ഫോര്‍ട്ട് സര്‍ക്യൂട്ടിനായുള്ള പ്രപ്പോസല്‍ ടൂറിസം വകുപ്പിനും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിനും സമര്‍പ്പിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ചന്ദ്രഗിരി കോട്ടയില്‍ അറ്റകുറ്റപ്പണികള്‍ അടുത്ത ആഴ്ച ആരംഭിക്കും.
ചന്ദ്രഗിരി കോട്ട അതിവേഗം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പുരാവസ്തു വകുപ്പില്‍ നിന്നു നടത്തിപ്പിന് ഡിടിപിസിക്ക് കൈമാറിയ കോട്ടയുടെ പരിസരത്തുള്ള ശൗചാലയങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിനും ഭക്ഷ്യശാലകള്‍ക്കുള്ള കിയോസ്‌കുകള്‍ സജ്ജീകരിക്കുന്നതിനും കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും. കോട്ടയുടെ പുരാവസ്തു മൂല്യത്തിന് കോട്ടം തട്ടാതിരിക്കാന്‍ പുതിയ നിര്‍മിതികള്‍ കോട്ടയില്‍ ഉണ്ടാവില്ല. ചന്ദ്രഗിര കോട്ട സംസ്ഥാന പുരാവസ്തു വകുപ്പുമായി സഹകരിച്ച് നടത്തിപ്പും പരിപാലനവും ഡിടിപിസി മുഖേന ചെയ്യുന്നതിന് കരാര്‍ വച്ചിട്ടുണ്ട്.
കാസർഗോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട.് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. ടോയ്‌ലറ്റ്, സൈന്‍ബോര്‍ഡ് എന്നിവ സ്ഥാപിക്കും. ബേക്കല്‍ കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പുനരാരംഭിക്കുന്നതിന് എംഒഎ പുതുക്കുന്നതിന് ടൂറിസം വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ കോട്ടകളിലൂടെ നടത്തിയ യാത്രയുടെ തുടര്‍ നടപടിയായി ഫോര്‍ട്ട് സര്‍ക്യൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. നേരത്തെ ജില്ലാ കളക്ടര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിക്കുകയും സമയം ദീര്‍ഘിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയം പരിഗണനയിലാണെന്ന് അറിയിച്ചു.

തീരദേശ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും

കാസര്‍ഗോഡ് ബീച്ച് വികസനത്തിന് ഒരു മാസത്തിനകം നഗരസഭയുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കി. ചെമ്പരിക്ക ബീച്ചില്‍ സൗന്ദര്യവത്കരണത്തിന് തീരദേശ നിയന്ത്രണ അനുമതി ലഭിച്ചാല്‍ ഉടന്‍ അടിസ്ഥാനവികസന സൗകര്യങ്ങളുടെ നിര്‍മാണം ആരംഭിക്കും.
ടോയ്‌ലറ്റ്, പാര്‍ക്കിംഗ്,കിയോസ്‌ക്ക്, ലൈറ്റിംഗ് എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. കാസര്‍ഗോഡ് ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ വൈകുന്നേരം നാലു മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം.

ഇതു മറ്റു പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്സ് ആന്‍ഡ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും. ജില്ലാകളക്ടറുടെ നെല്ലിക്കുന്ന്, ചെമ്പരിക്ക ബീച്ച്, കാസർഗോഡ് ലൈറ്റ് ഹൗസ് സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് നടപടി. ബാവിക്കര ടൂറിസം പദ്ധതി നിര്‍മാണപ്രവൃത്തി ആരംഭിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ പദ്ധതികള്‍ വിവരിച്ചു. ടൂറിസം എടിഐഒ അഞ്ജു മോഹന്‍, നിര്‍മിതി ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍, കെഡിപി പ്രോജക്ട് അസിസ്റ്റന്‍റ് അബ്ദുള്‍ സാബിദ് എന്നിവര്‍ പങ്കെടുത്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

മറിയാമ്മ തോമസ്

എടത്വ: മരിയാപുരം വേഴക്കാട് പുതുവലില്‍ മറിയാമ്മ തോമസ് (പെണ്ണമ്മ-80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മരിയാപുരം വള്ളാംപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ്: പി.സി തോമസ് (റിട്ടയേര്‍ഡ് ഓണററി ക്യാപ്റ്റൻ, എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി മുന്‍ കൈക്കാരൻ). മക്കള്‍: അനില്‍ തോമസ് (കാനഡ), സുനില്‍ തോമസ് (പൂന), സുജ സിബിച്ചന്‍, വിനില്‍ തോമസ് (ദുബായ്). മരുമക്കള്‍: സുനു അനില്‍ പറമ്പുകര (കോട്ടയം), കേണല്‍ ഡോ. ഗീത സുനില്‍ അനുഗ്രഹ (കോയമ്പത്തൂര്‍), സിബിച്ചന്‍ ജോസഫ് വേളശേരില്‍ (എടത്വ), ജോയ്‌സ് വിനില്‍ വാണിയപുരയ്ക്കല്‍ (ചമ്പക്കുളം).

സെബാസ്റ്റ്യൻ

ചേർത്തല: നഗരസഭ 28ാം വാർഡിൽ കുന്നംകുളങ്ങര വീട്ടിൽ സെബാസ്റ്റ്യൻ (74) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ചേർത്തല മുട്ടം ഫൊറോനപള്ളിയിൽ. ഭാര്യ: പരേതയായ ഫിലോമിന സെബാസ്റ്റ്യൻ വാളമ്മകാട്ട് കുടുംബാംഗം. മക്കൾ: ട്രീസ സെബാസ്റ്റ്യൻ, മരിയ സെബാസ്റ്റ്യൻ (ടീച്ചർ സെന്‍റ് ആൻസ് പബ്ലിക് സ്‌കൂൾ, ചേർത്തല), പോൾ സെബാസ്റ്റ്യൻ (ഡ്രീംസ് ഹോം ഡിസൈനിംഗ്). മരുമക്കൾ: സേവ്യർ പള്ളിപ്പറമ്പിൽ (അർത്തുങ്കൽ), ജോമോൻ കൈതക്കുഴി (പൂച്ചാക്കൽ), ഏയ്ഞ്ചൽ മേരി കാക്കരിയിൽ (അർത്തുങ്കൽ).

വി.സി. തോമസ്

പയപ്പാര്‍: മുണ്ടയ്ക്കല്‍ വി.സി. തോമസ് (തൊമ്മച്ചന്‍-96) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് അന്ത്യാളം സെന്‍റ് മാത്യൂസ് പള്ളിയില്‍. ഭാര്യ: റോസമ്മ തോമസ് (തങ്കമ്മ) ചിറക്കടവ് പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗം. മക്കള്‍: ഡാനി തോമസ് ( മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ ഓപ്പറേറ്റ് ബാങ്ക്, പാറത്തോട്),റോസ് റാണി (ടീച്ചര്‍, സെന്‍റ് ആന്‍റണീസ് എച്ച് എസ്, മുണ്ടക്കയം), അലക്‌സ് ടോം (റോബിച്ചന്‍).മരുമക്കള്‍: പോള്‍ ജോസഫ് ഇടക്കാട്ട് പാറത്തോട് (സി-ഡിറ്റ്, മുണ്ടക്കയം), ജിജി ജോണ്‍ പറയരുപറമ്പില്‍ (മുണ്ടക്കയം), ആല്‍ബിന്‍ അലക്‌സ് പ്ലാത്തോട്ടം (പൂഞ്ഞാര്‍). മൃതദേഹം നാളെ രാവിലെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവരും.

അച്ചാമ്മ സെബാസ്റ്റ്യൻ

പൈക: പാംബ്ലാനിയിൽ അച്ചാമ്മ സെബാസ്റ്റ്യൻ (87) അന്തരിച്ചു.സംസ്‌കാരം ഞായറാഴ്ച 11.30ന് പൈക സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. പരേത ഇളങ്ങുളം മണിമല കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എസ്.സെബാസ്റ്റ്യൻ (കുട്ടിസാർ). മക്കൾ: നെബു, സാബു, ജെയ്ബു. ഷിബു. മരുമക്കൾ: എൽസമ്മ ചെത്തിമറ്റത്തിൽ (കുമളി), ബീന നെടുംകോട്ടിൽ (അറുനൂറ്റിമംഗലം), സിന്ധു വടക്കേട്ട് (മാനത്തൂർ), ബിനു ആഞ്ഞിലിമൂട്ടിൽ (ചോറ്റി). മൃതദേഹം നാളെ വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും.

റോസമ്മ കുര്യൻ

ചങ്ങനാശേരി: കൂനന്താനത്ത് പുത്തൻപുരയ്ക്കൽ (ബെന്നി ട്രാവൽസ്) റോസമ്മ കുര്യൻ (94) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഇത്തിത്താനം സെന്‍റ് മേരീസ് പള്ളിയിൽ. പരേത ചന്പക്കുളം പള്ളത്തുശേരിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. കുര്യൻ. മക്കൾ: സിബി കുര്യൻ, റോയി കുര്യൻ, ജെസമ്മ തോമസ്, രാജു കുര്യൻ, പരേതനായ ബാബു കുര്യൻ, ഷാജി കുര്യൻ, ബൈജു കുര്യൻ, സോണി കുര്യൻ, ബെന്നി കുര്യൻ, ജൂഡി തോമസ്, ഷാർലറ്റ് കുര്യൻ. മരുമക്കൾ: ജെസി മാത്യു ചേപ്പില തിരുവല്ല, ലൗലി റോയി വില്ലുവിരത്തിൽ വേഴപ്ര, തോമസ്കുട്ടി പഴയചിറ തൃക്കൊടിത്താനം, ബീന കുര്യൻ കരിങ്ങണാമറ്റം കൊടിനാട്ടുകുന്ന്, ലിസി ഫിലിപ്പ് തുണ്ടുപറന്പിൽ പച്ച, ജോളിമ്മ ഷാജി കൊല്ലാറ ചങ്ങനാശേരി, ലാലി ബൈജു ചെറപറന്പിൽ ആലപ്പുഴ, ബിജി സോണി വള്ളികാട് പൂന്തോപ്പ്, സോണിയ സേവ്യർ പല്ലാട്ട് തൃശൂർ, പ്രകാശ് ജേക്കബ് നെയ്യാരപ്പിള്ളി ചേർത്തല, ജോമോൾ ഷാർലറ്റ് കാട്ടൂപറന്പിൽ കൊടിനാട്ടുകുന്ന്.

കെ.സി.മേരി

തൊടുപുഴ: നടുക്കണ്ടം തോട്ടുങ്കല്‍ പറമ്പില്‍ കെ.സി.മേരി (83, റിട്ട. എച്ച്എം മുട്ടം പഞ്ചായത്ത് എല്‍പി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ചുങ്കം സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത മ്രാല കൊന്നക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: ടി.ഒ.ഫിലിപ്പ്. മക്കള്‍: ജോസ് ടി. ഫിലിപ്പ് (റിട്ട. പോലീസ് വിരലടയാള വിദഗ്ധന്‍), ജിജിമോള്‍ (ഓസ്‌ട്രേലിയ), ജിനിമോള്‍ (എച്ച്എം, എല്‍പിഎസ് മാങ്ങടപ്പള്ളി), ലിറ്റില്‍ ഫ്‌ളവര്‍ (ഐസിഡിഎസ്, മൂവാറ്റുപുഴ ). മരുമക്കള്‍: ത്രേസ്യാമ്മ തോമസ്, കപ്പക്കാലായില്‍ (കോതനല്ലൂര്‍), ബെന്നി ജോര്‍ജ് പടയിഞ്ചയില്‍ (പിറവം), ജോയ് ജോണ്‍ പാണാലിക്കല്‍ (പിറവം), സാലസ് ചാക്കോ മുളയിങ്കില്‍ (ചുങ്കം).

എം.ഡി. ചെറിയാൻ

ഊന്നുകൽ : ഉപ്പുകുളം മാമ്മൂട്ടിൽ അറയ്ക്കൽ റിട്ട. അധ്യാപകൻ എം.ഡി. ചെറിയാൻ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പെരുമണ്ണൂർ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ചെപ്പുകുളം മാമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: മേഴ്‌സി കുര്യൻ (റിട്ട. അധ്യാപിക), പരേതയായ ലൗലി, ജോസ്ബിൻ (ജീവ മിൽക്ക്), ജിയോബിൻ (റിട്ട. ബിഎസ്എഫ്), അജയ് (കെഎസ്ഇബി). മരുമക്കൾ: ഒ.എ. കുര്യൻ (റിട്ട. അധ്യാപകൻ) ഓലിക്കത്തോട്ടിയിൽ കലൂർ, സോഫി വെള്ളപ്ലാക്കൽ ആരക്കുഴ, ബിന്ദു പരുന്തുംപ്ലാക്കൽ പഴയരിക്കണ്ടം, ലിൻസി മഞ്ചിയിൽ തട്ടേക്കണ്ണി.

ഹെന്നി ബേബി

കളമശേരി : സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം തേവയ്ക്കൽ പുളിക്കൽ വീട്ടിൽ ഹെന്നി ബേബി (55) അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മുതൽ കങ്ങരപ്പടി മിനിടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം 11ന് തെങ്ങോട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിൽ. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കളമശേരി നഗരസഭാ പ്രതിപക്ഷ നേതാവ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: സിപിഎം കളമശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബേബി. മകൾ: ഹെബീന ബേബി (വിദ്യാർഥി).

വറിയത് തോമസ്

നെടുമ്പാശേരി: അകപ്പറമ്പ് പാനികുളങ്ങര വറിയത് തോമസ് (92) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് നാലിന് അകപറമ്പ് കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: പരേതയായ റോസി, അയിരൂർ മഞ്ഞളി കുടുംബാംഗം. മക്കൾ: മേഴ്സി ( റിട്ട. അധ്യാപിക, നിർമല സ്കൂൾ ആലുവ), വിൽസൺ (പിഡബ്ല്യുഡി, കോൺട്രാക്ടർ), പോളി (യുകെ), മോണി (അമേരിക്ക). മരുമക്കൾ: ദേവസിക്കുട്ടി പള്ളത്തുകൂടി (പിഡബ്ല്യുഡി കോൺട്രാക്ടർ), റൂബി ( സീനിയർ നഴ്സിംഗ് ഓഫീസർ , ആലുവ താലൂക്ക് ആശുപത്രി), ലവ്സി ( യുകെ) ,ഡ്രീമി ( അമേരിക്ക).

വൈദീകരുടെ സംസ്കാരം ഇന്ന്

വടക്കഞ്ചേരി : മിഷണറീസ് ഓഫ് സെന്‍റ് ഫ്രാൻസിസ് ഡി സെയിൽസ് (എംഎസ് എഫ്എസ്) വൈദീക സഭാംഗങ്ങളായ പാലാ പ്രവിത്താനം ആനിക്കാലായിൽ (കുഴിഞ്ഞാലിൽ) പരേതരായ കുരുവിള - റോസ വെള്ളമരുതുങ്കൽ ദമ്പതികളുടെ മകൻ ഫാ.തോമസ് ആനിക്കാലായിൽ (96), എറണാകുളം പിറവം മുളക്കുളം തേനേത്ത് പരേതരായ പൈലി - റോസമ്മ കന്നുംകുഴിയിൽ ദമ്പതികളുടെ മകൻ ഫാ. പോൾ തേനേത്ത് (72) എന്നീ വൈദീകരുടെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് വടക്കഞ്ചേരി ചുവട്ടുപ്പാടത്തുള്ള എംഎസ്എഫ് എസ് മെർമിയര്‍ ഭവനിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പ്രധാന കാർമികത്വം വഹിക്കും. എംഎസ്എഫ്എസ് വിശാഖപട്ടണം പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജദു ജോസഫ് റെഡി തുടങ്ങിയ വൈദീകരും പങ്കെടുക്കും.

മാർഗറേറ്റ്

മരുതോങ്കര: മംഗലശേരിയിൽ മാർഗറേറ്റ് (കുഞ്ഞമ്മ- 77) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മരുതോങ്കര സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. കാഞ്ഞിരപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: എം.സി. സെബാസ്റ്റ്യൻ (തെയ്യാച്ചൻ). മക്കൾ: ബിനു സെബാസ്റ്റ്യൻ (അമേരിക്ക), ബിന്ദു സെബാസ്റ്റ്യൻ (ഡൽഹി), ബീന സോയപ്പൻ, ബിനി ജോയപ്പൻ (ഇരുവരും കോഴിക്കോട്). മരുമക്കൾ: സോണിയ ബിനു (അമേരിക്ക), രശ്മി ബിന്ദു (ഡൽഹി), സോയപ്പൻ സെബാസ്റ്റ്യൻ (കോഴിക്കോട്), ജോയപ്പൻ സെബാസ്റ്റ്യൻ (ദുബായ്).

ഫാ. ജയിംസ് വാമറ്റത്തില്‍

കോടഞ്ചേരി: താമരശേരി രൂപതാംഗം ഫാ. ജയിംസ് വാമറ്റത്തില്‍ (61) അന്തരിച്ചു. തോട്ടുമുഴിയിലെ സഹോദരന്‍ റോയി വാമറ്റത്തിന്‍റെ ഭവനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സംസ്‌കാര കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ തുടര്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തും. 1965 ഒക്ടോബര്‍ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തില്‍ വര്‍ക്കി- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി ജനിച്ചു. പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എല്‍പി സ്‌കൂളിലും ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1982 ല്‍ തലശേരി അതിരൂപതയിലെ സെന്‍റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1992 ഡിസംബര്‍ 29ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് പുല്ലൂരാംപാറ സെന്‍റ് ജോസഫ് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. മരിയാപുരം ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും പനംപ്ലാവ്, തിരൂര്‍, വെറ്റിലപ്പാറ, മഞ്ഞുവയല്‍, കൂടരഞ്ഞി, പെരിന്തല്‍മണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ നാഷണല്‍ വൊക്കേഷന്‍ സര്‍വീസ് സെന്‍ററില്‍ സ്പിരിച്വാലിറ്റിയില്‍ ഉന്നത പഠനം നടത്തിയ ഫാ. ജയിംസ് വാമറ്റത്തില്‍ താമരശേരി സെന്‍റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ സ്റ്റാഫ് മെംബറും തുടര്‍ന്ന് സെമിനാരിയിലെ സ്പിരിച്വല്‍ ഡയറക്ടറായും സേവനം ചെയ്തു. ഇക്കാലയളവില്‍ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്തു. താമരശേരി രൂപതയുടെ ഇന്‍റേണല്‍ ഓഡിറ്ററായും രൂപതാ കണ്‍സള്‍ട്ടറായും പ്രവര്‍ത്തിച്ച ഫാ. ജയിംസ് രൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലെയും പാസ്റ്ററല്‍ കൗണ്‍സിലിലെയും സജീവാംഗമായിരുന്നു. സഹോദരങ്ങള്‍: റോയി വാമറ്റത്തില്‍, ലിസി അന്തീനാട്ട് (കൂടരഞ്ഞി).

ഏലിക്കുട്ടി

ചെമ്പേരി: കൊട്ടാരത്തിൽ ഏലിക്കുട്ടി (89) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ചെമ്പേരി പേരക്കാട്ട്പൊതിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് (കൊച്ചേട്ടൻ) കൊട്ടാരത്തിൽ. മക്കൾ: ലീലാമ്മ, സിസ്റ്റർ സീലിയ എഫ്സിസി (മലപ്പുറം), ജോസ് (വ്യാപാരി, ചെമ്പേരി), തങ്കച്ചൻ (വ്യാപാരി, ചെമ്പേരി), സാജു (യുകെ), ക്ലെമന്‍റ് (വ്യാപാരി, ചെമ്പേരി). മരുമക്കൾ: ജോസ് പ്ലാത്തോട്ടത്തിൽ (പുലിക്കുരുമ്പ), അൽഫോൻസ (കീഴ്പ്പള്ളി), റോസിലി (മൂന്നാംപറമ്പ്, അങ്കമാലി), റോസമ്മ (ചന്ദനക്കാംപാറ), ബിന്ദു (എടൂർ).

അന്നക്കുട്ടി

കാഞ്ഞങ്ങാട് : നിട്ടടുക്കത്തെ കോടിമറ്റം അന്നക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത തൊടുപുഴ പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്:പരേതനായ ജോസഫ്. മക്കള്‍: ബേബി (തീക്കോയി), എല്‍സി, വിക്ടര്‍ (റിട്ട.അധ്യാപകന്‍, കുമ്പള ഹോളിഫാമിലി യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ഫൊറോന കോ-ഓര്‍ഡിനേറ്റര്‍), ഫാ.ജോര്‍ജ് (തലശേരി അതിരൂപതാംഗം, ജോഡ്പൂര്‍), ജാന്‍സി, പരേതനായ മാത്യു (എണ്ണപ്പാറ). മരുമക്കള്‍: റോസമ്മ അമ്പാട്ട്, മാത്യു കിഴക്കേമുട്ടം (നീലേശ്വരം കുഞ്ഞിപുളിക്കാല്‍), ബിജി ചെന്നിത്തല (അധ്യാപിക, കുമ്പള ഹോളിഫാമിലി യുപി സ്‌കൂള്‍), സോണി കാരിക്കല്‍ (ജൂബിലി ചിറ്റ്‌സ്, കാഞ്ഞങ്ങാട്), ഷീബ നമ്പ്യാമഠത്തില്‍ (കുമ്പളപ്പള്ളി).

മറിയാമ്മ

രാജപുരം : പാലംകല്ലിലെ പെരുമാനൂർ മറിയാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ നാലിന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. പരേത കോട്ടയം മാഞ്ഞൂർ എളമ്പാശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: തോമസ്, ജോസ്, ഫാ.ജോർജ് (അരുണാചൽപ്രദേശ്), മേരി (റിട്ട. അധ്യാപിക, രാജപുരം ഹോളിഫാമിലി സ്കൂൾ), സ്റ്റീഫൻ (പരിയാരം), ജോയ് (ആന്ധ്രാപ്രദേശ്), ജോണി, ടോമി.മരുമക്കൾ: അമ്മിണി, മേരി, ജോസഫ്, ജാൻസി (പരിയാരം ഗവ. മെഡിക്കൽ കോളജ്), ഷൈല (ആന്ധ്രാപ്രദേശ്), മിനി (പൂടംകല്ല് താലൂക്ക് ആശുപത്രി), ജിൻസി. ഫാ.സുനിൽ പെരുമാനൂർ (വികാരി, കോട്ടയം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി) ചെറുമകനാണ്.

കെ.മൊയ്തീന്‍കുട്ടി ഹാജി

ചട്ടഞ്ചാല്‍: കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ കരാറുകാരനും കോണ്‍ഗ്രസ് നേതാവും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പട്ടുവത്തില്‍ കെ.മൊയ്തീന്‍കുട്ടി ഹാജി (92) അന്തരിച്ചു. കബറടക്കം നടത്തി. ചട്ടഞ്ചാല്‍ എന്‍ജിനിയറിംഗ് ഇന്‍ഡസ്ട്രീസ് ഉടമയായ മൊയ്തീന്‍കുട്ടി ഹാജി പഴശി ഡാം, ചന്ദ്രഗിരി പാലം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് യാഥാര്‍ഥ്യമാക്കി. കെപിസിസി അംഗം, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ, ഇക്ബാല്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), താഹിറ, ഫൈസല്‍ (കോണ്‍ട്രാക്ടര്‍). മരുമക്കള്‍: കെ.എസ്. ഹബീബ്, എന്‍.എ.ഹാരിസ് (എംഎല്‍എ, ബംഗളുരു ശാന്തിനഗര്‍), ഖൈറുന്നിസ, ഡോ. റമീസ് മഹമൂദ്.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

24-07-2026

'അമ്മ'യില്‍ പടയൊരുക്കം; ശ്വേതയ്ക്കെതിരേ 'പെൺമക്കൾ'

താരസംഘടനയായ "അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരേ പടയൊരുക്കം. "പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരണോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.

ശ്വേതക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. "അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

"അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും "പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ് അടിച്ചത്.

സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫറ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്ന് ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.

താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ ചേരിപ്പോര് വീണ്ടും കടുത്തിരിക്കുകയാണ്.

24-07-2026

'അമ്മ'യില്‍ പടയൊരുക്കം; ശ്വേതയ്ക്കെതിരേ 'പെൺമക്കൾ'

താരസംഘടനയായ "അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരേ പടയൊരുക്കം. "പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരണോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.

ശ്വേതക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. "അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

"അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും "പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ് അടിച്ചത്.

സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫറ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്ന് ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.

താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ ചേരിപ്പോര് വീണ്ടും കടുത്തിരിക്കുകയാണ്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

21-07-2026

കളം നിറഞ്ഞ് ശാന്തി, കനലാളും കാർത്തി

സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്‌ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്‍റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്‌നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.

"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്‍റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.

അനന്തൻകാട് പറയുന്നത്...?

ഓള്‍ഡ് സ്‌കൂള്‍ മാസ് എന്‍റര്‍ടെയ്‌നര്‍ എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.

എന്‍റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന്‍ പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്‍ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.

ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?

സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്‍റെ വിധിയെന്ന് അവള്‍ അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്‍റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.

വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോ‌ടെയുള്ള പെരുമാറ്റമാണ് കാർത്തി‌യു‌ടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന്‍ പൊടിയന്‍ വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.

രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

24-07-2026

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

മെൽബൺ: ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്‍ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.

പ്രവാസി സമൂഹത്തിന്‍റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.

പരിപാടിയിലേക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

24-07-2026

കൊല്ലം പ്രവാസി അസോസിയേഷൻ: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച

മനാമ: ബഹ്‌റനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ (കെപിഎ) 2026 - 2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും മുന്‍ ഭരണസമിതിക്കുള്ള ആദരവും 2026-ലെ വിളക്കുമരം സുവനീർ പ്രകാശനവും വെള്ളിയാഴ്ച വൈകുന്നേരം ആറിന് കെസിഎ ഹാളിൽ നടക്കും.

ബഹ്‌റിൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ബഹ്‌റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും.

സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിളക്കുമരം 2026 സുവനീര്‍ മുതിര്‍ന്ന കെപിഎ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും.

തുടർന്ന് കെപിഎയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെപിഎ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്‍റ് എന്നിവയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണാഭമായ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.

സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്‌റിനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

24-07-2026

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കും

ഫിലാഡൽഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ ജനകീയ സംഘടനയും വിവിധ മലയാളി സംഘടനകളുടെ ഐക്യവേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിക്കുന്ന "പൊന്നോണം വന്നോണം' എന്ന മെഗാ ഓണാഘോഷത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.

ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഫിലാഡൽഫിയയിലെ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 Academy Road, Philadelphia, PA 19114) വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം നടക്കുക.

പ്രവാസ ലോകത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നു. മുൻവർഷങ്ങളിൽ വി.ഡി. സതീശൻ, യുഎസ് കോൺഗ്രസ്മാൻമാരായ മൈക്ക് ഫിറ്റ്സ്പാട്രിക്കും ബ്രെൻഡൻ ബോയലും പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ, മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖർ ഈ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

ജീവിതത്തിലെ തിരക്കുകൾക്കിടയിലും സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുകയും സ്വന്തം മേഖലയിൽ മികവ് തെളിയിക്കുകയും ചെയ്ത വ്യക്തികളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് അറിയിച്ചു.

അവാർഡ് നിർണയത്തിലെ സുതാര്യതയും അർഹരായ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്ന സമീപനവുമാണ് ഈ പുരസ്കാരങ്ങളുടെ മൂല്യം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൃഹാതുരത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ പ്രത്യേകതയെന്ന് ചെയർമാൻ ലെനോ സ്കറിയ പറഞ്ഞു. മലയാളികളുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജോബി ജോർജ് വ്യക്തമാക്കി.

ഓണസദ്യ, അത്തപ്പൂക്കളം, ഘോഷയാത്ര, പഞ്ചാരിമേളം, സാംസ്കാരിക സമ്മേളനം, മെഗാ തിരുവാതിര, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്ന്, ഫയർ വർക്സ് എന്നിവ ഉൾപ്പെടെ വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് ഓണാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ട്രഷറർ രാജൻ ശാമുവേൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ റോണി വർഗീസ്, സെക്രട്ടറി സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ ജോർജ് - 267 970 4267.

24-07-2026

ചൈനീസ് ഉത്പന്നങ്ങൾക്കെതിരേ യൂറോപ്യൻ യൂണിയന്‍റെ കടുത്ത നടപടി; ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ

ബ്രസൽസ്: വ്യാജവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.

ഉപഭോക്തൃസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഉത്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യൂറോപ്യൻ കമ്മീഷന്‍റെ നടപടി.

വ്യാജ വസ്ത്രങ്ങൾ, സുരക്ഷിതമല്ലാത്ത കളിപ്പാട്ടങ്ങൾ, നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ, അപകടകരമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിൽ ആലിഎക്സ്പ്രസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.

പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ചകൾ ഒക്ടോബറിനകം പരിഹരിക്കണമെന്നാണ് കമ്പനിക്ക് നൽകിയ നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കൂടുതൽ കർശന നടപടികളും അധിക പിഴയും നേരിടേണ്ടിവരുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്കെതിരായ യൂറോപ്യൻ യൂണിയന്‍റെ വ്യാപക നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞ മേയിൽ മറ്റൊരു പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ടെമുവിനും സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 200 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ വർഷം തന്നെ ആലിഎക്സ്പ്രസിനെതിരേ ലഹരിമരുന്നുകൾ, നിരോധിത മരുന്നുകൾ, ഭക്ഷ്യസുരക്ഷാ ഭീഷണി ഉയർത്തുന്ന ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.

പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ പരിശോധനകളിൽ ആ വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിയമവിരുദ്ധവും വ്യാജവുമായ ഉത്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ആവശ്യമായ ജീവനക്കാരുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും അഭാവമാണ് കമ്പനിയുടെ പ്രധാന പോരായ്മയെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തി.

ഇതുമൂലം അപകടകരമായ ഉത്പന്നങ്ങൾ നീക്കം ചെയ്യപ്പെടാതെ ഉപഭോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുകയും കൂടുതൽ പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായും കമ്മീഷൻ വ്യക്തമാക്കി.

വിലക്കുറവാണ് ആലിഎക്സ്പ്രസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ന് ഓർഡർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ഉത്പന്നം വീട്ടിലെത്തുന്ന അതിവേഗ ഡെലിവറി സംവിധാനവും ഉപഭോക്താക്കൾക്ക് ഏറെ ആകർഷകമാണ്.

എന്നാൽ കുറഞ്ഞ വിലയ്‌ക്കൊപ്പം നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച സംഭവിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആലിഎക്സ്പ്രസിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ യൂറോപ്യൻ ഉപഭോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കമ്മീഷണർ ഹെന്ന വീർക്കുനെൻ പറഞ്ഞു.

കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കുന്ന യൂറോപ്യൻ കമ്പനികൾക്ക് ഇത് അനീതിയാണെന്നും ഭാവിയിലും ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അവർ വ്യക്തമാക്കി.

24-07-2026

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

മെൽബൺ: ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്‍ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.

പ്രവാസി സമൂഹത്തിന്‍റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.

പരിപാടിയിലേക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

22-07-2026

ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന്

ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്‍റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്‍റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്‍റ് തോമസ് സ്കൂളിൽ നടക്കും.

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.

അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.

സെന്‍റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്‍റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.

ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ബിജെപിക്ക് ഒടുവിൽ സിജെപിയുടെ മുൻപിൽ വഴങ്ങേണ്ടി വന്നോ
കൊച്ചിയിൽ തീപ്പൊരി പ്രസംഗവുമായി വീണ്ടും രഞ്ജിനി
വൻ ബജറ്റിൽ നേർക്കുനേർ കൊമ്പുകോർക്കാൻ ദുൽഖറും പൃഥ്വിരാജും
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg