ADVERTISEMENT

Close
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Editorial

05-06-2026

രോഗനിർണയമായി, ചികിത്സ തുടങ്ങാം

Editorial

04-06-2026

കറക്കുകമ്പനിയെ രക്ഷിച്ചു വിദ്യാർഥികളെ ശിക്ഷിച്ചു

Editorial

03-06-2026

‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

എടിഎം പ്രവർത്തനരഹിതം; നാട്ടുകാർ ദുരിതത്തിൽ

പെരുവന്താനം: സഹകരണബാങ്കിന്‍റെ എടിഎം പ്രവർത്തനരഹിതമായത് പെരുവന്താനത്തെ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.

മലയോര മേഖലയിലെ ആളുകളുടെ ഏക ആശ്രയമായിരുന്നു ജംഗ്ഷനിലെ സഹകരണബാങ്കിന്‍റെ എടിഎം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾക്ക് മുപ്പത്തഞ്ചാംമൈലിലോ മുണ്ടക്കയത്തോ എത്തി പണമിടപാട് നടത്തേണ്ട സ്ഥിതിയാണ്.

എടിഎം പ്രവർത്തനസജ്ജമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Thiruvananthapuram

തെരുവുനായ ആക്രമണം : നഗരസഭ കണ്ണുതുറന്നു; ആറു നായകളെ പിടിച്ചു

പേരൂര്‍ക്കട: ഒരു വയോധികനെ തെരുവു നായകള്‍ ആക്രമിച്ചു പരിക്കേൽപ്പിച്ചതി നു പിന്നാലെ കണ്ണുതുറന്ന തിരുവനന്തപുരം നഗരസഭ കഴിഞ്ഞ രാത്രി മാത്രം ആറു തെരുവുനായകളെ പിടികൂടി. പകുതിയിലേറെ പ്രദേശത്ത് തെരുവു നായ കൾ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

നിരവധി ഇടറോഡുകള്‍ ചേരുന്ന ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍നിന്നു നായ കൾ വന്നുകൂടുന്നുണ്ട്. ഇവയ്ക്ക് മാംസാഹാരം നല്‍കുന്നവരാണ് നായകളെ അക്രമാസക്തരാക്കുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ഇവ മനുഷ്യരെ ആക്രമിക്കുകയാണ്. വാഹനങ്ങളില്‍ പോകുന്നവരെപ്പോലും നായകൾ ആക്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുമായി ഇതുവഴിവരാന്‍ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും പ്ര ദേശവാസികൾ ആരോപിക്കുന്നു.

പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിയില്‍ കിടക്കുന്ന നായ്ക്കള്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ചാടിവീഴും. ഇവയെ ഫലപ്രദമായി വന്ധ്യംകരണം നടത്തുന്നതിന് അടിയന്തരനടപടികള്‍ ഉണ്ടാകണമെന്നു കട്ടച്ചല്‍ റസി. അസോസിയേഷന്‍ ഭാരവാഹി അനില്‍കുമാര്‍ ആവശ്യപ്പെടുന്നു.

കണ്ണിനു ഗുരുതര പരിക്കേറ്റ ചന്ദ്രന് ഒരു ശസ്ത്രക്രിയകൂടി വേണം

പേരൂര്‍ക്കട: തെരുവു നായകളുടെ ആക്രമണത്തില്‍ കണ്ണുകലങ്ങി മുഖം വികൃതമായ നിലയില്‍ ചികിത്സയിലുള്ള ഗൃഹനാഥന് ഒരു ശസ്ത്രക്രിയ കൂടി വേണം. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെആര്‍ഡബ്ല്യുഎ 192 സായിപ്രഭയില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദ്രനാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

വീട്ടില്‍നിന്നു കടയിലേക്കു പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായകള്‍ ചന്ദ്രനെ ആക്രമിച്ചത്. നില ത്തുവീണ ചന്ദ്രന്‍റെ കണ്ണിനു നായകളുടെ കടിയേറ്റതിനാ ൽ കണ്‍പോള നഷ്ടപ്പെട്ടു. കാഴ്ച തിരിച്ചുകിട്ടണമെങ്കില്‍ ഒരു ശസ്ത്രക്രിയകൂടി നടത്തണം. ചുണ്ടുകളുടെ കുറേഭാഗവും നഷ്ടപ്പെട്ടു. ബാക്കിഭാഗത്തു തുന്നലുകളിട്ടു. നായകളുടെ ശല്യത്തെക്കുറിച്ച് അധികാരികളോടു നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു കുടുംബം ആരോപിക്കുന്നു.

നായകളുടെ കടിയേറ്റു തൂങ്ങിയ കണ്ണിന്‍റെ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചാണ് ചന്ദ്രൻ വീട്ടിലേക്കെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഭാര്യ സരോജവും മകളും മാത്രമാണുണ്ടായിരുന്നത്. സമീപവാസികളോട് ആവശ്യപ്പെട്ടിട്ടും ആരും ഒപ്പം പോകാന്‍ തയാറായില്ല. ഇലക്ട്രിക് പണിയും ആശാരിപ്പണിയും ചെയ്തുവന്ന ചന്ദ്രന്‍ പ്രായാധിക്യത്തിനിടയിലും ജോലിക്കുപോയിരുന്നതാണ്. ആ മാര്‍ഗമാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. ആദ്യ ദിവസം മരുന്നിനും മറ്റുമായി 10,000 രൂപ ചെലവായി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണച്ചെലവുണ്ട്. മകളുടെ ജോലിയാണ് ചന്ദ്രന്‍റെ കുടുംബത്തിനിപ്പോള്‍ താങ്ങായിട്ടുള്ളത്.

കട്ടച്ചല്‍ റസി. അസോസിയേഷന്‍ ഭാരവാഹികള്‍ ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചന്ദ്രനുവേണ്ടി ഒരു സഹായനിധി രൂപീകരിക്കാനും ആവശ്യമായ സഹായം എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രന് എത്രനാള്‍ ചികിത്സ വേണ്ടിവരുമെന്നതിനെക്കുറിച്ച് ഡോക്ടർമാ രും വ്യക്തമാക്കിയിട്ടില്ല.

മധുവിനുനേരേയുള്ള നായകളുടെ ആക്രമണം വിവരിച്ച് ബന്ധുക്കള്‍

പേരൂര്‍ക്കട: ശനിയാഴ്ച അര്‍ധരാത്രിയോടുകൂടി തെരുവു നായകൾ വയോധികനെ കടിച്ചുപറിച്ച രംഗം വിവരിച്ച് ബന്ധുക്കള്‍. വലിയശാല സ്വദേശി മധു (65) വിനെയാണ് നായകള്‍ ക്രൂരമായി ആക്രമിച്ചത്.

വലിയശാല കാവല്ലൂര്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുകയായിരുന്ന മധു നായക്കൂട്ടത്തെ കണ്ടപ്പോൾ ആദ്യം ഓടിച്ചുവിടാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും എല്ലാംകൂടി വളഞ്ഞിട്ട് ആക്രമണമായി. കൈകള്‍കൊണ്ട് ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. ഇതിനിടെ ഇടതുകൈയില്‍നിന്ന് മാംസം ഒന്നോടെ നായകൾ കടിച്ചെടുത്തു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വേണുഗോപാല്‍ (32), വിപിന്‍ (22) എന്നിവര്‍ക്കും നായകളുടെ കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണു മധു.

തന്‍റെ കൈ വികൃതമായതിലുള്ള മനോവിഷമത്തിലാണ് മധു ആശുപത്രിക്കിടക്കയില്‍ കഴിയുന്നത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്നു ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടില്ല. വേദനയ്ക്കുള്ള ഇന്‍ജ്ക്ഷനും മരു ന്നുകളും നല്‍കുന്നുണ്ട്.

മാംസം പോയഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകമാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍പ്പോലും പഴയ പോലെയുള്ള അവസ്ഥയിലെത്താൻ സാധി ക്കുമോയെന്നു സംശയമുണ്ട്. പ്ലാസ്റ്റിക് സര്‍ജറിക്കുള്ള പണം കുടുംബത്തിന്‍റെ പക്കലില്ല. നിനച്ചിരിക്കാതെയുണ്ടായ തെരു വുനായ ആക്രമണത്തില്‍ പകച്ചിരിക്കുകയാണ് കുടുംബം. വലിയശാല മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ ആശുപത്രിയിലെത്തി മധുവിനോട് വിവരങ്ങള്‍ തേടി.

വയോധികനുനേരേ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം തിരുവനന്തപുരം നഗരസഭയുടെ ഡോഗ്‌സ്‌ക്വാഡ് ഊര്‍ജ്ജസ്വലമായി മുന്നിട്ടിറങ്ങി. നായകളുടെ ശല്യമുണ്ടെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളെല്ലാം അവഗണിച്ച നഗരസഭ ഒടുവില്‍ വിപത്തുണ്ടായപ്പോഴാണ് മുന്നിട്ടിറങ്ങിയതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം മധുവിനെ കടിച്ചത് പേപ്പട്ടിയാണോയെന്ന സംശയവുമു ണ്ട്. മധുവിനെയും കുടുംബത്തെയും സഹായിക്കുന്നതിന് തിരുവനന്തപുരം നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Kollam

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

ചവറ : മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ് നിരോധനം. മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യങ്ങളുടെ പ്രജനനകാലം സുരക്ഷിതമാക്കാനുമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതോടെ മത്സ്യമേഖലയില്‍ വറുതിയുടെ ദിനങ്ങള്‍ക്ക് തുടക്കമായി.

വലിയ വള്ളങ്ങള്‍ കരയ്ക്കു കയറ്റുന്നതോടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്‍ററുകളിലുമുള്ള ഡീസല്‍ ബങ്കുകള്‍ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബാങ്കുകള്‍ തുറന്നു കൊടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കേരള തീരം വിട്ടതായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രോളിംഗ് ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. എക്കോ സൗണ്ടര്‍, വയര്‍ലെസ്, ജിപിഎസ്, വല തുടങ്ങിയ സാധന സാമഗ്രികള്‍ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തിയ എല്ലാ ട്രോളിംഗ് ബോട്ടുകളും ഇന്നലെ വൈകുന്നേരത്തോടെ നീണ്ടകര പാലത്തിന് കിഴക്കു വശത്തേക്ക് മാറ്റിതുടങ്ങി. ഇന്ന് രാവിലെ എത്തുന്ന ബോട്ടുകള്‍ക്കും ഹാര്‍ബറുകളില്‍ മത്സ്യവിതരണം നടത്താം. ശേഷം നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റണം.

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിവരം.

ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കടലിലും ഉച്ചയ്ക്ക് ശേഷം തീരദേശ മേഖലയിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച അനൗണ്‍സ്‌മെന്‍റുകള്‍ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഐ.തസ്ലീമ ബീഗം എന്നിവര്‍ പറഞ്ഞു.

ട്രോളിംഗ് നിരോധനത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റ്, കോസ്റ്റല്‍ പോലീസ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. മുന്‍ വര്‍ഷങ്ങളെപോലെ ഇത്തവണയും മൂന്നു ബോട്ടുകള്‍ മറൈന്‍ എന്‍ഫോയിസ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പരിശോധനയ്ക്കായും ഉണ്ടാകും.

കൊല്ലം ഹാര്‍ബര്‍, നീണ്ടകര ഹാര്‍ബര്‍, അഴീക്കല്‍ ഹാര്‍ബര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോട്ടുകള്‍ ഉണ്ടാവുക. മൂന്ന് ഇടങ്ങളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറക്കും.ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും പരിശോധന ശക്തമാക്കും. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, കൊല്ലം ഹാര്‍ബറുകളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തും.


ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തിയ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി തുടങ്ങി.
മറ്റു ചിലര്‍ വള്ളങ്ങളിലും ഇതര മേഖലകളിലും തൊഴിലിനായി കുടിയേറും. പല ബോട്ട് ഉടമകളും പണം വായ്പയെടുത്തും കടമെടുത്തും ആണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരാറുള്ളത്. ഇനി വരും ദിവസങ്ങളില്‍ മത്സ്യ മേഖല വറുതിയുടെ ദിനങ്ങളായി മാറുകയാണ്.

 നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം: കളക്‌ടർ‍

കൊല്ലം : ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ട്രോളിംഗ് നിരോധന കാലയളവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് കളക്‌ടര്‍ ആനി ജൂല തോമസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാന പാലനത്തിനായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫിഷറീസ് മേഖലയിലെ തൊഴിലാളി യൂണിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും ചര്‍ച്ച നടത്തിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

തീരപ്രദേശത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നീണ്ടകര പാലത്തിന്‍റെ പടിഞ്ഞാറുഭാഗം, തങ്കശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്ര മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണമായി നിരോധിച്ചു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. അഷ്‌ടമുടിക്കായലിന്‍റെ കിഴക്കന്‍ തീരങ്ങളിലും കായല്‍ മുഖങ്ങളിലുമുള്ള സ്വകാര്യ ജെട്ടികളിലും വാര്‍ഫുകളിലും യന്ത്ര ബോട്ടുകള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുത്.

നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടണം. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇളവ് നല്‍കും. മുന്‍കൂര്‍ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് പമ്പ് ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്.

യന്ത്ര ബോട്ടുകള്‍ക്ക് അനധികൃതമായി ഇന്ധനം വിതരണം ചെയ്യുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകണം.

തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കൊല്ലം സബ് കളക്‌ടറുടെ ഏകോപനത്തില്‍ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി.
കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ അതത് പരിധികളില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍മാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്‌ടർ‍ വ്യക്തമാക്കി.

Pathanamthitta

കോഴഞ്ചേരി പാലം ഉദ്ഘാടനം ചെയ്തെങ്കിലും പണികൾ ബാക്കി

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പന്പാനദിക്കു കുറുകെയുള്ള സമാന്തര പാലത്തിന്‍റെ പണികള്‍ ത്വരിതപ്പെടുത്താൻ അബിൻ വർക്കി എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇന്നലെ പാലത്തിന്‍റെയും സമീപന പാതയുടെയും നിർമാണം വിലയിരുത്താനെത്തിയതായിരുന്നു എംഎൽഎ.


നിലവില്‍ പാലത്തിന്‍റെ പണികള്‍ അവസാന ഘട്ടത്തിലാണെങ്കിലും ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ മഴ കാരണം എന്ന് പൂര്‍ത്തിയാകുമെന്നു പറയാനാകില്ല. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയർ സി.ബി.സുഭാഷ് കുമാര്‍ എംഎല്‍എയെ ധരിപ്പിച്ചു.

പാലത്തിന്‍റെ നടപ്പാത, വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ മിനുക്കുപണികൾ, പെയിന്‍റിംഗ്, തോട്ടപ്പുഴശേരി ഭാഗത്ത് 80 മീറ്ററിലധികം ഭാഗത്തെ സമാന്തര റോഡ് നിര്‍മാണം, ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പാലവും സമന്തര പാതയും ഉള്‍പ്പെടെയുളള ടാറിംഗ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്‍വശത്തെ ഓടയുടെ നിര്‍മാണം എന്നിവയാണ് ഇനി പ്രധാനമായും പൂര്‍ത്തിയാകാനുള്ളത്. നിർമാണവുമായി ബന്ധപ്പെട്ട് ഇരുകരകളിലുമുള്ള അനുബന്ധ ജോലികളും ബാക്കിയാണ്.

കോ‌ഴഞ്ചേരി ഭാഗത്ത് മാര്‍ക്കറ്റിലേക്കുള്ള റോഡ് നിർമിക്കാനുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോമോന്‍ പുതുപറമ്പിലും വൈസ് പ്രസിഡന്‍റ് സുനിത ഫിലിപ്പും എംഎല്‍എയോടു പറഞ്ഞു. മാര്‍ക്കറ്റിലെ റോഡിൽ പൂട്ടുകട്ട പാകണമെന്ന് എംഎൽഎ നിർദേശിച്ചു.

ടികെ റോഡിലെ പഴയ പാലത്തിന്‍റെ സമീപത്തു നിന്ന് മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള വഴി റീടാറിംഗ് നടത്തുക, പുതിയ പാലത്തിന് അടി ഭാഗത്ത് നിര്‍മിച്ച താത്ക്കാലിക പാത വെളളം താഴുന്ന നിലയ്ക്ക് അടിയന്തരമായി ചെയ്യുക എന്നീ നിർദേശങ്ങളും അബിൻ വർക്കി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.

പുതിയ പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട പന്പാനദിയിൽ സ്ഥാപിച്ച താത്കാലിക പാതയും നിർമാണ സാമഗ്രികളും പള്ളിയോടങ്ങളുടെ യാത്രയെ തടസപ്പെടുത്തുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. പാലത്തിന് അടിയിലെ മണ്ണു നീക്കം ചെയ്യുന്നതിനൊപ്പം പുറ്റുകളും നീക്കം ചെയ്തു പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് നിർദേശം.

തോട്ടപ്പുഴശേരി ഭാഗത്ത് ഓടയുടെ നിര്‍മാണം പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍, വൈസ് പ്രസിഡന്‍റ് സി.എസ്.അനീഷ് കുമാര്‍ എന്നിവര്‍ എംഎൽഎയെ ധരിപ്പിച്ചു. ഈ ഭാഗത്ത് പഞ്ചത്ത് ഓഫീസിനു സമീപം നില്‍ക്കുന്ന മരം മുറിച്ചുമാറ്റാന്‍ അനുമതി ഇതേവരെ ലഭ്യമായിട്ടില്ല. ഓടയുടെ നിർമാണം പൂർത്തീകരിക്കണമെന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കണം. ഇതിനും നടപടിയായിട്ടില്ല.

സമീപന പാതയുടെ ഭാഗത്തുള്ള വൈദ്യുത തൂണുകള്‍ മാറ്റിയിടുന്നതിനു വൈദ്യുതി വകുപ്പിന് എസ്റ്റിമേറ്റ് നല്‍കിയെങ്കിലും പണം കെആര്‍എഫ് ഇതേവരെ നല്‍കിയിട്ടില്ല. ഇത്രയും പണികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാലവും റോഡും ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയുകയുള്ളുവെന്നും എംഎല്‍‌എ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ അടുത്തമാസം വീണ്ടും യോഗം ചേരുമെന്നും അബിൻ വർക്കി പറഞ്ഞു.

യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍സണ്‍ വിളവിനാൽ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജി അലക്‌സ്, സ്ഥിരം സമിതി അധ്യക്ഷന്‍ അശോക് ഗോപിനാഥ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു ലക്ഷ്മി, ബാബു പഴയിടത്തിൽ, പ്രകാശ്കുമാര്‍, ജിപ്സണ്‍ വെട്ടത്ത്, ഷെറിന്‍ റോയി, കോഴഞ്ചേരി പഞ്ചായത്തംഗങ്ങളായ അനീഷ് ചക്കുംങ്കൽ, ലതാ ചെറിയാന്‍ തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.

Idukki

ശബരി റെയില്‍വേ: സ്ഥലമെടുപ്പിനുള്ള തടസം നീക്കും: മുഖ്യമന്ത്രി

തൊടുപുഴ: ശബരി റെയില്‍ പദ്ധതിക്ക് സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും സ്ഥലവില വേഗത്തില്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശബരി റെയില്‍വേ സ്ഥലമുടകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി.

പദ്ധതിക്കായി കല്ലിട്ട് തിരിച്ച് 28 വര്‍ഷമായിട്ടും സ്ഥലവില ലഭ്യമാക്കാത്തതും കല്ലിട്ട സ്ഥലത്തിന് ബാങ്ക് വായ്പ ലഭിക്കാത്തതും സ്ഥല വില്പന നടത്താന്‍ കഴിയാത്തതും ഉടമകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി.

ആവശ്യമായ ഫണ്ട് അനുവദിച്ച് എത്രയും വേഗത്തില്‍ ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുമെന്നും സ്ഥലമെടുപ്പിന് തടസങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി സ്ഥലം ഉടമകള്‍ക്ക് ഉറപ്പ് നല്‍കി.

Alappuzha

കാൻസർ ബോധവത്കരണ സെമിനാർ

മങ്കൊമ്പ് : ചാസ് പൊങ്ങ മാർ സ്ലീവാ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ കാൻസർ അവബോധ-സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചമ്പക്കുളം സെന്‍റ്. മേരീസ് ഫൊറോനാ വികാരി ഫാ. ജയിംസ് പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പുതിയ ജീവിത ശൈലികൾ, ആധുനിക ഭക്ഷണ രീതികൾ, മൊബൈൽ ഫോണിന്‍റെ ഉപയോഗം, ശുദ്ധജലത്തിന്‍റെ അഭാവം തുടങ്ങിയവ രോഗവ്യാപനത്തിനു കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിറ്റ് പ്രസിഡന്‍റ് ആന്‍റണി ജോസഫ് അധ്യക്ഷത വഹിച്ചു. ചാസ് അതിരൂപതാ ഡയറക്ടർ ഫാ. ജോർജ് പനയ്‌ക്കേഴം ആമുഖ പ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികളായ സാജു കടമ്മാട്. പ്രതിഭാ ഷിനുക്കുട്ടൻ, സതിയമ്മ അരവിന്ദാക്ഷൻ, ചാസ് അതിരൂപതാ കോഡിനേറ്റർ ബിനു ജോസഫ്, ഫൊറോനാ കോഡിനേറ്റർ സിബിച്ചൻ, സെക്രട്ടറി ജോസഫ് സേവ്യർ എന്നിവർ പ്രസംഗിച്ചു.

 

Kottayam

എടിഎം പ്രവർത്തനരഹിതം; നാട്ടുകാർ ദുരിതത്തിൽ

പെരുവന്താനം: സഹകരണബാങ്കിന്‍റെ എടിഎം പ്രവർത്തനരഹിതമായത് പെരുവന്താനത്തെ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.

മലയോര മേഖലയിലെ ആളുകളുടെ ഏക ആശ്രയമായിരുന്നു ജംഗ്ഷനിലെ സഹകരണബാങ്കിന്‍റെ എടിഎം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾക്ക് മുപ്പത്തഞ്ചാംമൈലിലോ മുണ്ടക്കയത്തോ എത്തി പണമിടപാട് നടത്തേണ്ട സ്ഥിതിയാണ്.

എടിഎം പ്രവർത്തനസജ്ജമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Ernakulam

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: ലിയാ ഫൗണ്ടേഷൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഗ്രേറ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ചർച്ചിൽ നടന്ന ക്യാമ്പിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി ഡോ. ഡാമിയൻ ആന്‍റണി , സിസ്റ്റർ ക്ഷമ , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോ-ഓർഡിനേറ്റർ ജയൻ, ലയൺസ് ക്ലബ്‌ പ്രസിഡന്‍റ് മോളി സാബു, സാബു കരിക്കാശേരി എന്നിവർ പങ്കെടുത്തു

Thrissur

ഓണം ലക്ഷ്യമിട്ട് പൂകൃഷി ആരംഭിച്ചു

തൃശൂർ: കോർപറേഷൻ കാര്യാട്ടുകര ഡിവിഷന്‍റെ ആഭിമുഖ്യത്തിൽ പൂകൃഷിക്കു തുടക്കം. ഒഴിഞ്ഞുകിടക്കുന്ന പറന്പുകൾ ഉടമസ്ഥരുടെ അനുവാദത്തിൽ ഏറ്റെടുത്താണു കൃഷി.

പദ്ധതിയുടെ ഉദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തൈ നട്ട് ഉദ്ഘാടനംചെയ്തു. സ്ഥലം വിട്ടുകൊടുത്ത തോമസ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.

കൗണ്‍സിലർ കെ. സുമേഷ്, കോണ്‍ഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്‍റ് കെ. സുരേഷ്, ഡിവിഷൻ പ്രസിഡന്‍റ് വി. പ്രദീപ്, എം. അനിൽകുമാർ, കുടുംബശ്രീ എഡിഎസ് പ്രസിഡന്‍റ് ജെസി അശോകൻ, സെക്രട്ടറി നിഷ തോപ്പിൽ എന്നിവർ പങ്കെടുത്തു.

Palakkad

പാലക്കാട് ഐഐടിയിൽ വിദ്യാർഥികൾക്കു ഗണിതശാസ്ത്ര ശില്പശാല 28ന്

പാലക്കാട്: ഐഐടിയിൽ എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി 28ന് പാലക്കാട് മാത്ത് സർക്കിൾ 2026 സെലക്്ഷൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 28ന് കാന്പസിൽ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.

രാവിലെ 9. 30 ന് അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി വിവിധ ഗണിതശാസ്ത്ര പ്രവർത്തനങ്ങളും ചർച്ചകളും നടക്കും. ഉച്ചയ്ക്ക് 2.30 ന് തെരഞ്ഞെടുപ്പ് പരീക്ഷയും നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ 50 വിദ്യാർഥികളെ മൂന്ന് വർഷത്തെ മാത്ത് സർക്കിൾ പരിപാടിയിലേക്ക് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാക്കുന്നതുവരെ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും നാലാം ഞായറാഴ്ചയും വിവിധ സെഷനുകൾ നൽകും. ഒരു പ്രത്യേക ഗണിതവിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും ഓരോ സെഷനും നടക്കുന്നത്.

വിദഗ്ധരായ മെന്‍റർമാരിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനും അവരുമായി സംവദിക്കാനും അവസരമുണ്ടാകും. ഫീസോ നിർബന്ധിത ഹാജരോ പരീക്ഷകളോ ഉണ്ടായിരിക്കില്ല. സെഷനുകൾ ഐഐടി പാലക്കാട് കാന്പസിൽ നടക്കും. വിദ്യാർഥികൾക്ക് പാലക്കാട് നഗരത്തിൽ നിന്ന് കാന്പസിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഒരുക്കും.

താത്പര്യമുള്ള വിദ്യാർഥികൾക്ക് 10 മുതൽ 24 വരെ https://mathcircle.iitpkd.ac.in/ ൽ ഓണ്‍ലൈനായി അപേക്ഷിക്കാം.

Malappuram

കാളികാവ് ബസാർ സ്കൂളിന് പുതിയ കളിമുറ്റമായി

കാളികാവ്: കാളികാവ് ബസാർ ഗവണ്‍മെന്‍റ് യുപി സ്കൂളിന് റവന്യു മന്ത്രി എ.പി. അനിൽകുമാർ, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുക പ്രയോജനപ്പെടുത്തി നിലവാരമുള്ള കളിമുറ്റം സജ്ജമാക്കി. കളിമുറ്റം മന്ത്രി ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ 1500 കുരുന്നുകൾക്കിനി ആർട്ടിഫിഷൽ ഗ്രൗണ്ടിൽ കളിച്ചുവളരാം. വിദ്യാലയങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമാരാജൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാൻ അഞ്ചച്ചവടി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സവാദ്, മെംബർമാരായ ശിഹാബ്, ഹാരിസ്, ജമാൽ, റിയാസ്, ഷാഹിന, ജിംഷാദ്, മെഹ്റുന്നീസ, ശങ്കരൻ പുല്ലാണി, റിയാന, പഞ്ചായത്ത് സെക്രട്ടറി ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Kozhikode

മലിനജല ഭീഷണിയില്‍ ഫുഡ് സ്ട്രീറ്റ്

കോഴിക്കോട്: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോർപറേഷന്‍റെ കുറുക്കുവഴിയിൽ പകർച്ചവ്യാധി ഭീഷണിയിലായിരിക്കുകയാണ് കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ് പരിസരം. കച്ചവടക്കാരും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളും ഒരുപോലെ ആശങ്കയിലാണ്. വെള്ളം റോഡില്‍ നിന്നും ഫുഡ് സ്ട്രീറ്റിലേയ്ക്കൊഴുകി എത്തുകയാണ്.

മഴകനത്താല്‍ വെള്ളക്കെട്ടിനകത്താകുകയാണ് ഫുഡ് സ്ട്രീറ്റ്. മഴ കൂടുതല്‍ ശക്തമായാല്‍ ഫുഡ് സ്ട്രീറ്റ് മുഴുവനായി അടച്ചുപൂട്ടേണ്ടിവരും. തോരാമഴയിലെ തണുപ്പകറ്റാൻ ചൂടുചായയും കല്ലുമ്മക്കായ നിറച്ചതും കഴിക്കാനാശിച്ച് ബീച്ചിലേയ്ക്കിറങ്ങുമ്പോൾ ഇനി ഒരിക്കല്‍ക്കൂടി ആലോചിക്കേണ്ട അവസ്ഥയാണ്.

ഭംഗി മാത്രം നോക്കി ഫുഡ് സ്ട്രീറ്റ് ഒരുക്കിയപ്പോൾ റോഡിലെ മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി. മഴ കനത്തതോടെ കോർപറേഷൻ ഈ ഭാഗത്തെ കരിങ്കല്‍ കെട്ട് കുത്തിപ്പൊളിച്ച് വെള്ളം നേരെ ഫുഡ് സ്ട്രീറ്റ് ഭാഗത്തേക്ക് ഒഴുക്കി. ഇതുവഴിയുള്ള വെള്ളവും കെട്ട് കവിഞ്ഞുള്ള വെള്ളവും ഒരുപോലെ സ്ട്രീറ്റിലെത്തി. ഇതോടെ 12 കടകളാണ് പൂട്ടിയത്.

ഫുഡ് സ്ട്രീറ്റിലാകെ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വ്യാപാരികളും സന്ദർശകരും ഒരുപോലെ ആശങ്കയിലാണ്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

അതേസമയം കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലുണ്ടായ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേയർ ഒ. സദാശിവന്‍ വ്യക്തമാക്കി.ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്ത പിഡബ്ല്യുഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Wayanad

വന്യമൃഗങ്ങളെ അതിജീവിച്ച് കനകരാജിന്‍റെ പച്ചക്കറിക്കൃഷി

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം പതിവായ പ്രദേശത്ത് പച്ചക്കറിക്കൃഷി വിജയകരമായി നടത്തി ശ്രദ്ധേയനാകുകയാണ് ഗോത്ര യുവാവ് കനകരാജ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാളിച്ചിറ ഉന്നതിയില്‍ താമസിക്കുന്ന കനകരാജ് ജോലിത്തിരക്കുകള്‍ക്കിടയിലും കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കയാണ്.

അര ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയ പച്ചക്കറിത്തോട്ടം നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും പ്രചോദനമായി മാറി. കാളിച്ചിറയില്‍ കൃഷി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആന, മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ഏതുസമയത്തും കൃഷിയിടങ്ങളില്‍ കടന്നുകയറുന്ന സാഹചര്യമാണിവിടെ. ഈ പ്രതിസന്ധിയെ അതിജീവിച്ചാണ് കനകരാജ് കൃഷിയിടം പരിപാലിക്കുന്നത്.

വീടിനോട് ചേര്‍ന്ന സ്ഥലത്ത് ഇടവിളയായാണ് അദ്ദേഹം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പയര്‍, ബീന്‍സ്, കാബേജ്, ചീര, പച്ചമുളക്, പടവലം, വെള്ളരി, നേന്ത്രവാഴ തുടങ്ങിയ നിരവധി വിളകളാണ് കൃഷിയിടത്തിലുള്ളത്. ഓരോ സീസണിലും മികച്ച വിളവാണ് ലഭിക്കുന്നത്.

ദിവസേന ശരാശരി 30 കിലോഗ്രാം പയര്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് കനകരാജ് പറയുന്നു. വെള്ളരി, ചീര തുടങ്ങിയ വിളകളും നല്ല തോതില്‍ ലഭിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വിപണികളിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. നാട്ടുകാര്‍ കൃഷിയിടത്തിലെത്തിയും ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.

നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രമോട്ടറായി ജോലി ചെയ്യുന്ന കനകരാജ് ജോലിക്ക് പോകുന്നതിനുമുമ്പ് കൃഷിയിടത്തിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. പുലര്‍ച്ചെ ആറോടെ കൃഷിയിടത്തിലെത്തുന്ന അദ്ദേഹം ജലസേചനം, കളനീക്കം, വളപ്രയോഗം തുടങ്ങിയ ജോലികള്‍ നിര്‍വഹിച്ച ശേഷമാണ് ജോലിക്കിറങ്ങുന്നത്. വൈകുന്നേരങ്ങളിലും കൃഷിയിടത്തില്‍ സമയം ചെലവഴിക്കും.

വന്യമൃഗപ്രതിരോധത്തിന് വിവിധ മാര്‍ഗങ്ങള്‍ കനകരാജ് പരീക്ഷിക്കുന്നുണ്ട്. രാത്രി കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കൃഷിയിടം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമായ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ച അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ല.

ഓരോ നഷ്ടവും പുതിയ പാഠമായി ഉള്‍ക്കൊണ്ടാണ് മുന്നോട്ടുള്ള യാത്ര. നാടന്‍കോഴി വളര്‍ത്തലും കനകരാജിന്റെ വരുമാന മാര്‍ഗങ്ങളിലൊന്നാണ്. കൃഷിയില്‍നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് കോഴിവളര്‍ത്തല്‍. ഇതിലൂടെ കുടുംബത്തിന് അധിക വരുമാനം ലഭിക്കന്നുണ്ട്. കൃഷിയില്‍ ആഭിമുഖ്യമുണ്ടെങ്കില്‍ ഏത് സാഹചര്യത്തിലും വിജയം നേടാമെന്ന് കനകരാജ് പറയുന്നു.

Kannur

വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു

കരുവഞ്ചാൽ: വൈഎംസിഎ കരുവഞ്ചാലിന്‍റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നതവിജയികൾക്കുള്ള അനുമോദന സമ്മേളനവും കരുവഞ്ചാൽ വൈഎംസിഎ ഹാളിൽ നടന്നു.

വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ കരുവഞ്ചാൽ പ്രസിഡന്‍റ് പോൾ ജോർജ് മെച്ചേരിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിൻസ് ആന്‍റണി, വനിത ഫോറം സെക്രട്ടറി അനു ജയ്സൺ എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വൈഎംസിഎ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ വനിതാ ഫോറം സബ് റീജിയൻ ചെയർപേഴ്സൺ ടിന്‍റു ബിജി എന്നിവർ സ്ഥാനാരോഹണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭാരവാഹികളായി ലിജോ ജോൺ കളരിക്കൽ -പ്രസിഡന്‍റ്, മാത്യു തുണ്ടത്തിൽ -സെക്രട്ടറി, ട്രഷറർ ജോർജ്കുട്ടി കുറ്റ്യാനിക്കൽ എന്നിവർ സ്ഥാനമേറ്റു.
വിവിധ മേഖലകളിൽ വൈഎംസിഎയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷിനെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

ഫാ. ജോസഫ് ഈനാച്ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പി.എ. ബേബി, ജിയോ ജേക്കബ്, രാജു ചെറിയങ്കാലായിൽ, ജയ്സൺ ഓണംകുളം, ഗാഥ തോമസ്, ജെയിംസ് പുത്തൻപുര, സജി സക്കറിയാസ്, ചാക്കോച്ചൻ മഞ്ഞളാംകുന്നേൽ, സാബു മാത്യു ചാണകാട്ടിൽ, സ്വപ്ന തോമസ്, ഷാന്‍റി ഷൈജു, രാജു കിളിയംകുന്നേൽ, മാത്യു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വി.വി. ജോസ്, ബിജു അറക്കൽ, ഷൈജു കൊലഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Kasaragod

പരിസ്ഥിതിദിനാചരണം

മണ്ഡപം: സെന്‍റ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി മൾബറി തൈകൾ കൊണ്ട് ജൈവവേലി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

സ്കൂൾ മാനേജർ ഫാ. വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക കെ.സി. ലൈലാമ്മ, പിടിഎ പ്രസിഡന്‍റ് ജയിംസ് മാരൂർ, എംപിടിഎ പ്രസിഡന്‍റ് ശ്രീജ ബിനു, അധ്യാപകരായ ജയൻ പി. ജോൺ, പ്രെറ്റി മരിയ ജോസ്, സിസ്റ്റർ ജിറ്റി തോമസ്, യു.പി. ശാരിക എന്നിവർ പങ്കെടുത്തു. പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണ മത്സരങ്ങളും നടന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

എം. അന്നമ്മ

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13 -ാം വാർഡിൽ അമ്പിയായം വീട്ടിൽ എം. അന്നമ്മ (82, റിട്ട. കെഎസ്ആർടിസി സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് മുന്നിന് പൂന്തോപ്പ് സെന്‍റ് ഫ്രാൻസിസ് പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ദിവന്യാസിയോസ് (റിട്ട. എടിഒ, കെഎസ് ആർ ടി സി). മക്കൾ: തോമസ് ദിവന്നി (എസ്ബിഐ ആലപ്പുഴ മെയിൻ ബ്രാഞ്ച്), ഡോ.ഷേർളി ദിവന്നി (റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ഭാരതിയ ചികിത്സ വകുപ്പ്), സാം ദിവന്നി (ലോക്കോ പൈലറ്റ്), ഷീന ദിവന്നി. മരുമക്കൾ: ഷൈനി തോമസ്, ഷാജി നാൽപ്പതാംകളം, സിസി മാത്യു (റെയിൽവെ ആലപ്പുഴ), ജിജി പൊട്ടുകുളം.

തങ്കമ്മ

ചമ്പക്കുളം: പുത്തൻ പറമ്പിൽ കൊച്ചാലന്തറ തങ്കമ്മ (മറിയാമ്മ തോമസ് -85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചമ്പക്കളം കല്ലൂർക്കാട് സെന്‍റ് മേരിസ് ബസലിക്കയിൽ. പരേത മുട്ടാർ വാലുകളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമ്മാക്കുട്ടി. മക്കൾ: ജോയിച്ചൻ, കുഞ്ഞുമോൻ, ഷാജിമോൻ, റിൻസി, അന്നമ്മ. മരുമക്കൾ: ജോസുകുട്ടി പുതുക്കളം നാലുകോടി, ലാലിച്ചൻ ചൂരവടി, റോസിലിൻ തോട്ടത്തിൽ മൂവാറ്റുപുഴ, ജിൻസി തുണ്ടിയിൽ വേണട്ടുകാട്, അബിത തയ്യിൽ അർത്തുങ്കൽ.

ജെ. ഏബ്രഹാം

ചെറുവള്ളി: ഞള്ളിയിൽ ജെ. ഏബ്രഹാം (അവിരാച്ചൻ-94) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ പെരിങ്ങളം കോലോത്ത് കുടുംബാംഗം. മക്കൾ: സൂസോ, രാരിച്ചൻ (പാലക്കാട്), മിനി, ഫാ. തോമസ് (അഡ്മിനിസ്ട്രേറ്റർ, മരിയൻ കോളജ് കുട്ടിക്കാനം), പൊന്നി (എംജിഎം കാർഡിനേൽ പടിയറ പബ്ളിക് സ്കൂൾ മണിമല), ബോബി (യുഎസ്എ), എബി (അയർലൻഡ്). മരുമക്കൾ: സുജ വാകാനിൽ പുന്നവേലി, പരേതയായ സോണിയ തൂന്പുങ്കൽ കാനം, ജോസ് പുളിന്താനത്ത് എലിക്കുളം, ജോസ് ഒഴാക്കൽ മൂന്നിലവ് (ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം), ജൻസി മൂലക്കരിയിൽ അതിരന്പുഴ (യുഎസ്എ), ജിൻസി മുണ്ടത്താനത്ത് അന്തിനാട് (അയർലൻഡ്). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

മാത്യു വര്‍ക്കി

ളാക്കാട്ടൂര്‍: കടനാട് ഇരുവേലികുന്നേല്‍ മാത്യു വര്‍ക്കി (87) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് കണ്ണന്‍കുന്ന് കാപ്പിലാംതോട്ടം കൊട്ടുപ്പള്ളില്‍ സെബാസ്റ്റ്യന്‍ തോമസിന്‍റെ ഭവനത്തില്‍ ആരംഭിച്ച് ചേപ്പുംപാറ മര്‍ത്തു മറിയം പള്ളിയില്‍. ഭാര്യ: മേരി കടനാട് തെക്കേപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ റോസ് മാത്യു എസ്എബിഎസ് (മധ്യപ്രദേശ്), ഷീന ജോഷി ( ഇസ്രായേല്‍), ഷാന്‍റി ബിജു (നീലൂര്‍), ആനീസ് മാത്യു (സെന്‍റ് ജോസഫ് എച്ച് എസ് കുടക്കച്ചിറ, ബിഎല്‍ഒ കൂരോപ്പട പഞ്ചായത്ത്), എലിസബത്ത് ജോണ്‍സണ്‍ (ഇസ്രായേല്‍), അല്‍ഫോന്‍സ് മാത്യു (ളാക്കാട്ടൂര്‍). മരുമക്കള്‍: ജോഷി നെല്ലിക്കന്‍ (ഡല്‍ഹി), ബിജു പാറമ്പുഴയില്‍ (കെഎസ്ഇബി പള്ളം), സെബാസ്റ്റ്യന്‍ തോമസ് കൊട്ടുപ്പള്ളില്‍ (ളാക്കാട്ടൂര്‍), ജോണ്‍സണ്‍ ജോണ്‍ തയ്യില്‍ (മുട്ടുചിറ), ലിബിന്‍ കുര്യാക്കോസ് കൊട്ടുപ്പള്ളില്‍ (ളാക്കാട്ടൂര്‍).

ഐപ്പ് ചാണ്ടി

തിരുവഞ്ചൂർ: കേരള വാട്ടർ അതോറിറ്റി റിട്ട.ഉദ്യോഗസ്ഥൻ കിഴക്കനത്ത് ഐപ്പ് ചാണ്ടി (പാപ്പൂച്ചായി-95) അന്തരിച്ചു. സംസ്കാരം ഇന്ന്1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവഞ്ചൂർ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ പാമ്പാടി പൂവത്തുങ്കൽ കുടുംബാംഗം. മക്കൾ: കെ.സി. ഐപ്പ് (റിട്ട. കേരള വാട്ടർ അതോറിറ്റി, പള്ളം ബ്ലോക്ക് നീറിക്കാട് ഡിവിഷൻ മെമ്പർ), കെ.എ. ഏബ്രഹാം (റിട്ട. കേരള വാട്ടർ അതോറിറ്റി), അന്നമ്മ . മരുമക്കൾ: ലീലാമ്മ വാക്കച്ചേരി (കരുപ്പൂത്തട്ട് ), മേഴ്സി ഏബ്രഹാം പണിക്കരേടത്ത് (വടവാതൂർ), കുഞ്ഞൂഞ്ഞ് കമ്പിയിൽ (മണർകാട്) .

മത്തായി ജോസഫ്

ഇരട്ടയാർ: പൊട്ടംകുളത്ത് മത്തായി ജോസഫ് (92) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഇരട്ടയാർ സെന്‍റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: റോസമ്മ കാഞ്ചിയാർ കൊറ്റത്തിൽ കുടുംബാംഗം. മക്കൾ: സെലിൻ (റിട്ട.അധ്യാപിക, സെന്‍റ് ജെറോംസ് ഹൈസ്‌കൂൾ വെള്ളയാംകുടി), പി.ജെ.ജോസഫ് (ഡെപ്യൂട്ടി കമ്മിഷണർ പോലീസ്, ന്യൂയോർക്ക് സിറ്റി), സാലി, ലിസി, ഓമന, ബാബു, സണ്ണി (ബംഗളൂരു). മരുമക്കൾ: എം.എം.ജോസഫ് മംഗലത്തിൽ വെള്ളയാംകുടി, ഷൈനി നെടുംതകിടിയേൽ കാഞ്ഞിരപ്പള്ളി, ബാബു കുറ്റുവേലിൽ കുഞ്ചിത്തണ്ണി, ജോമി മടുക്കകുഴിയിൽ കട്ടപ്പന, ബിനോയി പെരുമ്പുഴപകുതിയിൽ തൊടുപുഴ, പ്രിൻസി തറപ്പേൽ ഇരട്ടയാർ, ദീപ പാംപ്ലാനിയിൽ പൈക.

ടി.വി. ജോസഫ്

വാഴക്കുളം : കാലായില്‍ ടി.വി. ജോസഫ് (83, റിട്ട. അധ്യാപകന്‍ ഐഎംഎച്ച്എസ് കലൂര്‍) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 11ന് വാഴക്കുളം സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: മേരി പുറപ്പുഴ നാഗശേരില്‍ കുടുംബാംഗം. മക്കള്‍: ബിനോളിന്‍ (യുഎസ് എ), ബിജോ (ഓസ്‌ട്രേലിയ), ബിനോജ് (യുഎസ്എ), ബിസ്റ്റോള്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ചെറിയാന്‍ തോമസ് പുത്തന്‍വീട്ടില്‍ (ഭുവനേശ്വര്‍), സിനി മേരി ആന്‍റണി വടക്കേടം തിരുവനന്തപുരം, ജിഷ മാത്യു കാവുങ്കല്‍ കട്ടപ്പന, ഫ്രാന്‍സിസ് പാനികുളം കാട്ടൂര്‍. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.

എ.വി. അഗ്‌നിശര്‍മന്‍ നമ്പൂതിരി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ആത്രശേരി മന എ.വി. അഗ്‌നിശര്‍മ്മന്‍ നമ്പൂതിരി (77, കെഎസ്ഇബി റിട്ട. സീനിയര്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് തൃക്കളത്തൂര്‍ ആത്രശേരി ഇല്ലം വളപ്പില്‍. ഭാര്യ: വത്സല (റിട്ട. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍) ചേലക്കര മണിത്തറ മന കുടുംബാംഗം. മക്കള്‍: ശ്രീജിത്ത്, ശ്രീനാഥ് (ഇരുവരും കാനഡ). മരുമക്കള്‍: ജിഷ പാണ്ടിക്കാട് ഒറവംപുറം മന, നിത്യ അരീക്കോട് കരിപ്പത്ത് മന (ഇരുവരും കാനഡ).

സിസ്റ്റർ ട്രീസ എഫ്സിസി

കോഴിക്കോട്: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിലെ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വെന്‍റിലെ അംഗം സിസ്റ്റർ ട്രീസ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്യാണ്‍ മുൻ രൂപത ബിഷപ് എമെരിറ്റസ് മാർ തോമസ് ഇലവനാലിന്‍റെ മുഖ്യ കാർമികത്വത്തിൽ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വന്‍റ് സെമിത്തേരിയിൽ. ചങ്ങനാശേരി ആനിത്തോട്ടത്തിൽ മാത്യു - മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.ആനന്ദ് എസ് വിഡി, മേരിക്കുട്ടി, അന്നമ്മ, ക്ളാരമ്മ, ജെസ്സി, സിസിലി, റീത്ത, ജോസ്. പരേത ചെന്പൻതൊട്ടി, കുടിയാന്മല, കണ്ണോത്ത്, മഞ്ഞക്കുന്ന്, മുക്കം, പന്തല്ലൂർ, കക്കയം, പൂതംപാറ, വേനപ്പാറ, വലിയകൊല്ലി, കൂടത്തായി, ഈരൂട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറിയക്കുട്ടി

കോടഞ്ചേരി: കേളംകുന്നേൽ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ഈരൂട് വലിയമറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: പരേതനായ ബേബി, സാലി, ജോൺസൺ, ഷീല, ഷാജു (വ്യാപാരി, കോടഞ്ചേരി), ബെന്നി, റീന (അമേരിക്ക), ബിനു. മരുമക്കൾ: ജെസി ഒൻപൈറ്റുവേലിൽ (കൂടരഞ്ഞി), പരേതനായ അപ്പച്ചൻ വള്ളിക്കുന്നേൽ (പുല്ലൂരാംപാറ), ഷാലി ഇടംപ്ലാവിൽ (കുപ്പായക്കോട്), മോളി ഐക്കരശേരി (കൂടരഞ്ഞി), മോളി കാച്ചപ്പള്ളി (കുണ്ടുതോട്), ബീന ചിങ്ങംതോട്ടത്തിൽ (അടിമണ്ണ്).

സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി

മാനന്തവാടി: കോണ്‍ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിൻസന്‍റ് ഡി പോൾ(വിൻസൻഷ്യൻ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി(85)അന്തരിച്ചു. സംസ്കാരം ഇന്ന് (6) രാവിലെ 11ന് വിൻസന്‍റ്ഗിരി ജനറലേറ്റ് ചാപ്പലിൽ. വിൻസൻഷ്യൻ സിസ്റ്റേഴ്സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗമാണ്. ജർമനിയിലെ ഫൈബുർഗ്, മധ്യപ്രദേശിലെ ബാറ്റ്കി, ആന്ധ്രപ്രദേശിലെ മേദ്രാമെറ്റ്ല എന്നിവിടങ്ങളിലും മാനന്തവാടിയിലും നഴ്സായി സേവനം ചെയ്തിട്ടുണ്ട്. കാസർഗോഡ് വടശേരിൽ പരേതരായ ഫ്രാൻസിസ്-കുരുവൻപ്ലാക്കൽ മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി പനന്താനത്ത്(ചെറുപുഴ), നിർമല എസ്ആർഎ (വാരാണസി), പരേതനായ കുട്ടിയച്ചൻ(പാലാ), അച്ചാമ്മ വട്ടക്കുന്നേൽ(ഭീമനടി), അസീസി(പാലാ), ബേബി (മൂവാറ്റുപുഴ), സണ്ണി (പാലാ), ബോസ്കോ(തിരുവനന്തപുരം), ജോസ്(കാസർഗോഡ്).

ബാബു

കുടിയാന്മല : മണ്ണംപ്ലാക്കൽ ബാബു (63) അന്തരിച്ചു. തൃശൂരിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തെത്തുടർന്നായിരുന്നു മരണം. സംസ്കാരം ഇന്ന് മൂന്നിന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. ആദ്യകാല കുടിയേറ്റ കർഷകർ പരേതരായ മണ്ണംപ്ലാക്കൽ സെബാസ്റ്റ്യൻ-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗ്രേസി ഒറ്റത്തൈ കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: എബിൻ, സിബിൻ, ഷെബിൻ. സഹോദരങ്ങൾ: ടോമി, ലില്ലിക്കുട്ടി, രാജു, ബേബി, ജയിംസ്, ജോയി, വിൽസൺ, ഷെർലി, മേഴ്സി, സിബി, മാർട്ടിൻ.

തങ്കമ്മ

ചന്ദനക്കാംപാറ: ചാപ്പക്കടവിലെ കുന്നത്ത് തങ്കമ്മ (67) അന്തരിച്ചു. സംസ്കാരം പിന്നീട് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത ചെമ്പേരി മടപ്പാൻതോട്ട് കുടുംബാഗം. ഭർത്താവ്: ജോസഫ് കുന്നത്ത്. മക്കൾ: സീമ, സീന, സൗമ്യ. മരുമക്കൾ: തോമസ് കുറുവന്താനത്ത് (മാടത്തിൽ), മനോജ്‌ പല്ലാട്ട് (മണ്ടളം), എവിൻ കോളയങ്ങാടൻ (കോയമ്പത്തൂർ). സഹോദരങ്ങൾ: ജോസഫ് (കുഞ്ഞേട്ടൻ, വയാട്ടുപറമ്പ്), അന്നമ്മ അറയ്ക്കൽ (ആലക്കോട്), ബേബി, ജോസ് (ഇരുവരും ചെമ്പേരി), പരേതരായ മറിയാമ്മ മുതുപ്ലാക്കൽ (പയ്യാവൂർ), വർഗീസ് മഞ്ചിഗിരി (കർണാടക), ദേവസ്യ (ചെമ്പന്തൊട്ടി), ലീലാമ്മ പുത്തൻപുരയ്ക്കൽ (കീഴ്പള്ളി).

സെബാസ്റ്റ്യൻ

പയ്യാവൂർ : കുന്നത്തൂരിലെ നെല്ലിക്കുന്നേൽ സെബാസ്റ്റ്യൻ (ബേബി-66) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേതനായ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ലില്ലി പുളിങ്ങോം പായിക്കാട്ട് കുടുംബാംഗം. മക്കൾ: ലിബിൻ, ചിഞ്ചു (ഇരുവരും ദുബായ്). മരുമക്കൾ: ജീജ മുണ്ടനശേരി കുടിയാന്മല (ദുബായ്), ധനേഷ് കുന്നത്തുപറമ്പിൽ, കുടിയാന്മല (ദുബായ്). സഹോദരങ്ങൾ: ജോണി, ലൂസി, ആഗ്നസ്, ടോമി, ജോർജ്, സാജൻ, ജിജി, ബിന്ദു, പരേതനായ ജോസ്.

ജാനകിയമ്മ

ബ്ലാത്തൂർ: കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കല്യാട് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കച്ചിപ്രത്ത് ബാലകൃഷ്ണൻനമ്പ്യാർ. മക്കൾ: രാധ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഉണ്ണികൃഷ്ണൻ (ബംഗളൂരു), മാധുരി (തലശേരി). മരുമക്കൾ: എ.സി. ജയരാജൻ (ഇന്ത്യൻ സ്വിമ്മിംഗ് കോച്ച്), വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ. സഹോദരങ്ങൾ: പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ, ഹരിശ്ചന്ദ്രൻ നമ്പ്യാർ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

09-06-2026

ഐഒസി "പുതുയുഗ സംഗമം' 27ന്; മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഈ മാസം 27ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും.

മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐടി പ്രഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ട് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്.

ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് "പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', യുകെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.

വേദി: ഉമ്മൻ ചാണ്ടി സ്മൃതി നഗർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY ADVERTISEMENT GO AD-FREE പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

സീറ്റുകൾ പരിമിതമാണ്. പരിപാടിയുടെ പ്രധാന സംഘാടകരായ ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്‍റ് പുഷ്പരാജൻ, വൈസ് പ്രസിഡന്‍റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൺ പ്രസിഡന്‍റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്‍റെയും സംഘടനാ കരുത്തിന്‍റെയും വിളംബരമായി മാറുന്ന "പുതുയുഗ സംഗമം 2026' മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

09-06-2026

അനോര ഗ്ലോബൽ പ്രവർത്തനോദ്ഘാടനം നടന്നു

അബുദാബി: അനോര ഗ്ലോബലിന്‍റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.

യോഗത്തിൽ പ്രസിഡന്‍റ് ഫാക്‌സൺ ലോറൻസ് അധ്യക്ഷ വഹിച്ചു. മുഖ്യാതിഥി അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോര വൈസ് പ്രസിഡന്‍റ് നസീർ, മുൻ പ്രസിഡന്‍റുമാരായ യേശുശീലൻ, എ.എം. ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ, എം.പി. ഷൈജു എന്നിവർ സംസാരിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

09-06-2026

ഡാളസിൽ അന്തരിച്ച ബിഷപ് സിമ്മി മാത്യൂസിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.

1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.

സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.

09-06-2026

ഐഒസി "പുതുയുഗ സംഗമം' 27ന്; മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഈ മാസം 27ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും.

മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐടി പ്രഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ട് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്.

ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് "പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', യുകെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.

വേദി: ഉമ്മൻ ചാണ്ടി സ്മൃതി നഗർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY ADVERTISEMENT GO AD-FREE പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

സീറ്റുകൾ പരിമിതമാണ്. പരിപാടിയുടെ പ്രധാന സംഘാടകരായ ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്‍റ് പുഷ്പരാജൻ, വൈസ് പ്രസിഡന്‍റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൺ പ്രസിഡന്‍റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്‍റെയും സംഘടനാ കരുത്തിന്‍റെയും വിളംബരമായി മാറുന്ന "പുതുയുഗ സംഗമം 2026' മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

08-06-2026

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്‍റെ (സെന്‍റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.

പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

09-06-2026

മുട്ടുവേദന പൂർണമായും മാറുമോ?

ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.

കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്‍റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.

പ്രായം കൂടുന്നതിന്‍റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.

കാൽസ്യം കുറയുന്നതു പ്രശ്നമാണോ?

ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.

ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകാവുന്നതാണ്.

സ്വയംചികിത്സയിൽ അപകടമുണ്ടോ?

കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്‍റ്മെന്‍റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.

എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.

പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.

എന്തൊക്കെ ശ്രദ്ധിക്കണം?

* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.

* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.

* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.

* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.

മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.

ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

09-06-2026

മുട്ടുവേദന പൂർണമായും മാറുമോ?

ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.

കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്‍റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.

പ്രായം കൂടുന്നതിന്‍റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.

കാൽസ്യം കുറയുന്നതു പ്രശ്നമാണോ?

ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.

ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകാവുന്നതാണ്.

സ്വയംചികിത്സയിൽ അപകടമുണ്ടോ?

കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്‍റ്മെന്‍റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.

എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.

പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.

എന്തൊക്കെ ശ്രദ്ധിക്കണം?

* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.

* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.

* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.

* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.

മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.

ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

എന്താണ് ഈ സോമ്പി ഡ്രഗ്? ഇന്ത്യയിലും എത്തിയോ?
മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'
രണ്ടും കല്പിച്ച് ഇസ്രയേലും ഇറാനും.. ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up