Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Chocolate
സിവിൽ സർവീസസ് പരീക്ഷാക്രമം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് (യുപിഎസ്സി) സിവിൽ സർവീസസ് പരീക്ഷകളുടെ നടത്തിപ്പുകാർ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി ഇരുപത്തിമൂന്നോളം തസ്തികകൾക്കുവേണ്ടിയാണ് യുപിഎസ്സി വർഷംതോറും പരീക്ഷ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷാക്രമം വഴി യോഗ്യരായവരെ യുപിഎസ്സി കണ്ടെത്തുന്നു.
പരീക്ഷാനടത്തിപ്പിന് രണ്ടു ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാം ഘട്ടത്തിൽ എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്നു. പ്രധാന പരീക്ഷയ്ക്കുള്ള ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനാണ് പ്രിലിമിനറി നടത്തുന്നത്. സിവിൽ സർവീസസ് അഭിരുചിപ്പരീക്ഷ എന്ന് ഇതറിയപ്പെടുന്നു. ഇതിന്റെ മാർക്ക് റാങ്കിംഗിൽ പരിഗണിക്കില്ല. പ്രധാന എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാർക്കിനനുസരിച്ച് വിവിധ തസ്തികകളിലേക്കുള്ള അന്തിമ പട്ടിക യുപിഎസ്സി തയാറാക്കും.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടിയവർക്ക് സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. മെയിൻ പരീക്ഷയ്ക്കു മുന്പ് യോഗ്യത നേടിയിരിക്കണമെന്നേയുള്ളൂ. മാർച്ച്/ഏപ്രിൽ/മേയ് മാസങ്ങളിലാണ് പൊതുവേ അപേക്ഷ ക്ഷണിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസും ഉയർന്ന പരിധി പൊതു വിഭാഗക്കാർക്ക് 32 വയസുമാണ്. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 37 വയസുവരെയും ഒബിസിക്കാർക്ക് 35 വയസുവരെയും അപേക്ഷിക്കാം. അംഗപരിമിതർക്ക് അവരവരുടെ വിഭാഗത്തിൽ (ജനറൽ, ഒബിസി, എസ്സി, എസ്ടി) അനുവദിക്കപ്പെട്ട പ്രായപരിധിക്കു പുറമേ പത്തു വർഷത്തെ ഇളവു ലഭിക്കും.
എത്ര കഠിനമായി പരിശ്രമിച്ചാലും ഒറ്റത്തവണയിൽ വിജയിക്കാൻ പ്രയാസമായതിനാലാകണം യുപിഎസ്സി ഉദ്യോഗാർഥികൾക്ക് പല അവസരം നല്കിയിരിക്കുന്നത്. ജനറൽ വിഭാഗക്കാർക്ക് ആറു തവണയും ഒബിസിക്കാർക്ക് ഒന്പതു തവണയും ഈ പരീക്ഷ എഴുതാം. എന്നാൽ, എസ്സി, എസ്ടി വിഭാഗക്കാർക്ക് നിശ്ചിത തവണ എന്ന വ്യവസ്ഥയില്ല, അംഗീകരിക്കപ്പെട്ട പ്രായപരിധി കടക്കരുത് എന്നേയുള്ളൂ.
സിവിൽ സർവീസസ് പരീഷയ്ക്ക് രണ്ടു ഘട്ടമുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് പ്രിലിമിനറി. അതു ജയിച്ചാൽ മാത്രമേ മെയിൻ പരീക്ഷ എഴുതാനാകൂ. മെയിൻ ജയിക്കുന്നവർക്കേ അഭിമുഖത്തിന് ക്ഷണമുണ്ടാകൂ. ഏതു ഘട്ടത്തിൽ പരാജയപ്പെട്ടാലും പ്രിലിമിനറിയിൽ തുടങ്ങണം. അഭിമുഖപ്പരീക്ഷയിലാണ് തോൽക്കുന്നതെങ്കിലും ജയിച്ച പ്രിലിമിനറിയും മെയിനും നഷ്ടപ്പെടും. ഇത്രയധികം സങ്കീർണതകളുള്ള സവിൽ സർവീസസ് പരീക്ഷകളിൽ വിജയിക്കണമെങ്കിൽ ശരിയായ ആസൂത്രണവും കഠിനമായ പരിശ്രമവും നിശ്ചയദാർഢ്യവും സമന്വയിക്കണം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ
കെഎഎസ് - ഇനി പരിശീലന കാലം
കെഎഎസ് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. പഠനത്തിൽ നിന്നു പരിശീലനത്തിലേക്ക് പരീക്ഷ
ആശയവിപുലനം
വിദ്യാർഥികളിൽ നിർലീനമായ ഭാഷാനൈപുണികൾ വെളിപ്പെട്ടുകിട്ടാൻ പല മാർഗങ്ങളുണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ഒരു സാഹിത്യാഭ
തെറ്റാകുന്ന സദൃശപദങ്ങൾ
ഒന്നിനു പകരം മറ്റൊരു വാക്ക് തെറ്റായി ഉപയോഗിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. അർഥ
നിരൂപകയോ നിരൂപികയോ?
2019 ഡിസംബർ 11 ബുധനാഴ്ച പ്രസിദ്ധീകരിച്ച പദശുദ്ധിയിൽ പറ്റിപ്പോയ നോട്ടപ്പിശകിനെക്കുറിച്ചാണ് ഈ
ശൈലികൾ
ഏതൊരു ഭാഷയ്ക്കും തനതായ ആശയപ്രകാശന സന്പ്രദായങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരു വിഭാഗമാണ് ശൈലികൾ. കുറച്ചുവാക്കുകളിൽ കൂ
പദശുദ്ധി
എഴുതുന്നതുപോലെ ഉച്ചരിക്കാവുന്നതും ഉച്ചരിക്കുന്നതുപോലെ എഴുതാവുന്നതുമായ ഭാഷയാണ് മലയാളം. അക്ഷരമാലയും ഉപലിപികള
വാക്യരചന
ഏതൊരു ഭാഷയിലെയും പദങ്ങളെ വേണമെങ്കിൽ എണ്ണിത്തിട്ടപ്പെടുത്താം. വാക്കുകൾ ചേർന്നു രൂപപ്പെടുന്ന വാ
വാക്യശുദ്ധി
‘പദമേതായാലും വാക്യം നന്നായാൽ മതി’ എന്നൊരു പുതുചൊല്ല് ഉണ്ടാക്കേണ്ട കാലമായിരിക്കുന്നു. അക്ഷരത്തെ
കെഎഎസ് - പ്രിലിമിനറി പരീക്ഷയിലെ മലയാളം
കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങിയതോടെ ഉദ്യോഗാർത്ഥികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. മലയ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്)
കേരളത്തിന്റെ സ്വന്തം സിവിൽ സർവീസായ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്)ന് സർക്കാർ വിജ്ഞ
ഉത്തരവും ഘടനയും
മത്സരപ്പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ശരിയാംവണ്ണം ഉത്തരമെഴുതേണ്ടതെങ്ങനെയെന്ന് പലർക്കുമറിയില്ല
മലയാളം ഐച്ഛികം: മാതൃഭാഷ ഐച്ഛികമായി തെരഞ്ഞെടുക്കാം
സിവിൽ സർവീസസിന്റെ എഴുത്തുപരീക്ഷയിൽ (മെയിൻ) ഒന്പത് പേപ്പറുകൾ ഉണ്ട്. ആദ്യത്തെ രണ്ട് പേപ്പറുക
നിർബന്ധിത മലയാളം: ചോദ്യങ്ങളും ഉത്തരങ്ങളും
സിവിൽസർവീസിന്റെ എഴുത്തുപരീക്ഷയിൽ അവധാനതയോടെ പഠിക്കേണ്ട വിഷയമാണ് കന്പൽസറി മലയാളം. വ്യാകരണ വിഭാഗത്തിൽ നിന്നു
പദശുദ്ധി: എഴുതാം, പറയാം തെളിമയോടെ
തെറ്റില്ലാതെ ഉച്ചരിക്കാനും എഴുതാനുമുള്ള കഴിവ് ചെറുപ്പത്തിലേ സ്വായത്തമാക്കണം. പിന്നീട് ആർജിക്കാം എന്നു വിചാരിച്ചാൽ ഫ
കന്പൽസറി മലയാളം
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടുന്നവർക്ക് സിവിൽ സർവീസസ് പരീക്ഷ എഴുതാം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെ
പത്രപാരായണം
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്പോൾ അന്യൂനമായ ഭാഷാബോധം ഒരു വിദ്യാർഥിക്ക് ഉണ്ടാകുന്നു. അതോടെ ഭാഷയിൽ സാമാന്യമായ അറ
സിവിൽ സർവീസസ്
ഇന്ത്യൻ ജനാധിപത്യത്തെ മൂന്നു സ്തംഭങ്ങളാണ് നിയമിനിർമാണസഭയും നീതിന്യായവ്യവസ്ഥയും ഭരണനിർവഹണ സംവിധാനവും. ഇവയിൽ ഭ
ആസൂത്രണവും പരിശീലനവും
ഏത് ഉയർന്ന ബിരുദം കരസ്ഥമാക്കിയാലും ജോലി ലഭിക്കുന്ന സ്ഥിതി ഇന്നില്ല. അതിനു മത്സരപ്പരീക്ഷകളെ ആശ്രയിച്ചേ തീരൂ. യുപിഎസ
വായനയുടെ ലോകം
പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി വർഷംതോറും ആചരിക്കുന്നു. 1996 മുതലാണ് ഇങ്ങനെയൊരു സംരംഭത്തിന് കേര
അഭിരുചിയും പഠനവും
വിജ്ഞാനസ്ഫോടനത്തിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. സന്ദിഗ്ദ്ധതകളും അവ്യക്തതകളും ജീവിതത്തെ കലുഷിതമാക്കും. കൃത്യവ
കെഎഎസ് - ഇനി പരിശീലന കാലം
കെഎഎസ് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. പഠനത്തിൽ നിന്നു പരിശീലനത്തിലേക്ക് പരീക്ഷ
ആശയവിപുലനം
വിദ്യാർഥികളിൽ നിർലീനമായ ഭാഷാനൈപുണികൾ വെളിപ്പെട്ടുകിട്ടാൻ പല മാർഗങ്ങളുണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ഒരു സാഹിത്യാഭ
തെറ്റാകുന്ന സദൃശപദങ്ങൾ
ഒന്നിനു പകരം മറ്റൊരു വാക്ക് തെറ്റായി ഉപയോഗിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. അർഥ
നിരൂപകയോ നിരൂപികയോ?
2019 ഡിസംബർ 11 ബുധനാഴ്ച പ്രസിദ്ധീകരിച്ച പദശുദ്ധിയിൽ പറ്റിപ്പോയ നോട്ടപ്പിശകിനെക്കുറിച്ചാണ് ഈ
ശൈലികൾ
ഏതൊരു ഭാഷയ്ക്കും തനതായ ആശയപ്രകാശന സന്പ്രദായങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരു വിഭാഗമാണ് ശൈലികൾ. കുറച്ചുവാക്കുകളിൽ കൂ
പദശുദ്ധി
എഴുതുന്നതുപോലെ ഉച്ചരിക്കാവുന്നതും ഉച്ചരിക്കുന്നതുപോലെ എഴുതാവുന്നതുമായ ഭാഷയാണ് മലയാളം. അക്ഷരമാലയും ഉപലിപികള
വാക്യരചന
ഏതൊരു ഭാഷയിലെയും പദങ്ങളെ വേണമെങ്കിൽ എണ്ണിത്തിട്ടപ്പെടുത്താം. വാക്കുകൾ ചേർന്നു രൂപപ്പെടുന്ന വാ
വാക്യശുദ്ധി
‘പദമേതായാലും വാക്യം നന്നായാൽ മതി’ എന്നൊരു പുതുചൊല്ല് ഉണ്ടാക്കേണ്ട കാലമായിരിക്കുന്നു. അക്ഷരത്തെ
കെഎഎസ് - പ്രിലിമിനറി പരീക്ഷയിലെ മലയാളം
കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങിയതോടെ ഉദ്യോഗാർത്ഥികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. മലയ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്)
കേരളത്തിന്റെ സ്വന്തം സിവിൽ സർവീസായ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്)ന് സർക്കാർ വിജ്ഞ
ഉത്തരവും ഘടനയും
മത്സരപ്പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ശരിയാംവണ്ണം ഉത്തരമെഴുതേണ്ടതെങ്ങനെയെന്ന് പലർക്കുമറിയില്ല
മലയാളം ഐച്ഛികം: മാതൃഭാഷ ഐച്ഛികമായി തെരഞ്ഞെടുക്കാം
സിവിൽ സർവീസസിന്റെ എഴുത്തുപരീക്ഷയിൽ (മെയിൻ) ഒന്പത് പേപ്പറുകൾ ഉണ്ട്. ആദ്യത്തെ രണ്ട് പേപ്പറുക
നിർബന്ധിത മലയാളം: ചോദ്യങ്ങളും ഉത്തരങ്ങളും
സിവിൽസർവീസിന്റെ എഴുത്തുപരീക്ഷയിൽ അവധാനതയോടെ പഠിക്കേണ്ട വിഷയമാണ് കന്പൽസറി മലയാളം. വ്യാകരണ വിഭാഗത്തിൽ നിന്നു
പദശുദ്ധി: എഴുതാം, പറയാം തെളിമയോടെ
തെറ്റില്ലാതെ ഉച്ചരിക്കാനും എഴുതാനുമുള്ള കഴിവ് ചെറുപ്പത്തിലേ സ്വായത്തമാക്കണം. പിന്നീട് ആർജിക്കാം എന്നു വിചാരിച്ചാൽ ഫ
കന്പൽസറി മലയാളം
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടുന്നവർക്ക് സിവിൽ സർവീസസ് പരീക്ഷ എഴുതാം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെ
പത്രപാരായണം
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്പോൾ അന്യൂനമായ ഭാഷാബോധം ഒരു വിദ്യാർഥിക്ക് ഉണ്ടാകുന്നു. അതോടെ ഭാഷയിൽ സാമാന്യമായ അറ
സിവിൽ സർവീസസ്
ഇന്ത്യൻ ജനാധിപത്യത്തെ മൂന്നു സ്തംഭങ്ങളാണ് നിയമിനിർമാണസഭയും നീതിന്യായവ്യവസ്ഥയും ഭരണനിർവഹണ സംവിധാനവും. ഇവയിൽ ഭ
ആസൂത്രണവും പരിശീലനവും
ഏത് ഉയർന്ന ബിരുദം കരസ്ഥമാക്കിയാലും ജോലി ലഭിക്കുന്ന സ്ഥിതി ഇന്നില്ല. അതിനു മത്സരപ്പരീക്ഷകളെ ആശ്രയിച്ചേ തീരൂ. യുപിഎസ
വായനയുടെ ലോകം
പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി വർഷംതോറും ആചരിക്കുന്നു. 1996 മുതലാണ് ഇങ്ങനെയൊരു സംരംഭത്തിന് കേര
അഭിരുചിയും പഠനവും
വിജ്ഞാനസ്ഫോടനത്തിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. സന്ദിഗ്ദ്ധതകളും അവ്യക്തതകളും ജീവിതത്തെ കലുഷിതമാക്കും. കൃത്യവ
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.