ഓരോ വർഷവും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്പോൾ ഇന്ത്യയുടെ അവസ്ഥ ഓർത്ത് മനസ് കേഴുകയാണ്. രാജ്യത്ത് എവിടെ നോക്കിയാലും അക്രമങ്ങളും കൊലപാതകങ്ങളും മാനഭംഗങ്ങളും വർധിച്ചുവരികയാണ്. സത്യവും നീതിയും കാറ്റിൽപറത്തി ജനങ്ങളെ വഞ്ചിക്കുന്ന നേതാക്കളുടെ എണ്ണവും അനുദിനം വർധിക്കുന്നു. തീവ്രവാദം, മതമൗലികവാദം, പ്രാദേശിക വാദം ഇതെല്ലാം ഉയർന്നു നിൽക്കുന്നു.

ദൈവത്തിന്‍റെ സ്വന്തം നാടെന്നു പറയുന്ന കേരളം ഇന്നു മദ്യത്തിലും മയക്കുമരുന്നിലും മുങ്ങി പിശാചിന്‍റെ നാടായി മാറിയിരിക്കുന്നു. ജനങ്ങൾ ഭീതിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. ഈ രാജ്യത്ത് എന്താണു നടക്കുന്നതെന്ന് ഈയിടെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വേദനയോടെ ചോദിച്ചതു ശ്രദ്ധേയമാണ്: വർഷങ്ങൾക്കു മുന്പ് ഗാന്ധിജിയും നെഹ്റുവും മറ്റ് ഉന്നത നേതാക്കളും നേടിത്തന്ന സ്വാതന്ത്ര്യം ഇന്നെവിടെ?

ഈ സന്ദർഭത്തിൽ എന്‍റെ ബാല്യകാലത്തെ സ്വാതന്ത്ര്യദിനങ്ങൾ ഓർക്കുകയാണ്. അക്കാലത്ത് നമ്മുടെ രാജ്യം ഇത്രത്തളം അധഃപതിച്ചിട്ടില്ലായിരുന്നു. ക്രിസ്മസും ഓണവുമൊക്കെ ആഘോഷിക്കുന്ന പ്രതീതിയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിനും.
വന്നുപോയ തെറ്റുകൾ തിരുത്തുവാനും സമാധാനത്തിനായി പ്രാർഥിക്കാനും അങ്ങനെ നഷ്‌ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കുവാനുമുള്ള ഒരു സുദിനമായി മാറട്ടെ സ്വാതന്ത്ര്യദിനം.

സെബാസ്റ്റ്യൻ ആൻഡ്രൂ, ചെന്പേരി