Letters
രാത്രികാല മരണങ്ങൾ
Monday, September 2, 2019 11:30 PM IST
കുറെ നാളുകളായി നാം കേൾക്കുന്നതാണ് രാത്രികാല അപകടവാർത്തകൾ. അതിന്‍റെ കാരണം മനസിലാക്കിയിട്ടും ദുരന്തങ്ങൾ ആവർത്തിക്കുന്നു.

ദീർഘദൂര കുടുംബ യാത്രക്കാർ പകൽ സമയം വിശ്രമിക്കാതെ, സമയലാഭത്തിനും കൂടുതൽ ദൂരം എത്തിപ്പിടിക്കാനും വേണ്ടി രാത്രിയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പലപ്പോഴും ജീവിതം ഇല്ലാതാകുന്നത്.

പകൽസമയത്ത് ആവശ്യമായ രീതിയിൽ ഉറങ്ങിയവർ മാത്രമേ രാത്രിയിൽ ഡ്രൈവിംഗിനു പോകാൻ പാടുള്ളു. ഇന്നത്തെ ജീവിത സാഹചര്യങ്ങളിലും അത്യാവശ്യ സന്ദർഭങ്ങളിലും ദീർഘ യാത്ര പൂർണമായും ഒഴിവാക്കാൻ കഴിയില്ല . എന്നാൽ, ചെറിയ വാഹനങ്ങളിലും ടൂ വീലറുകളിലുമുള്ള ദീർഘദൂര യാത്രകൾക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതു നല്ലതാണ്.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ