Letters
കാള പെറ്റെന്നു കേൾക്കുന്പോൾ കയറെടുക്കരുത്
Tuesday, November 5, 2019 11:00 PM IST
ഇന്നത്തെ മാധ്യമങ്ങൾ പീഡനപരന്പരകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. പോക്സോ കേസുകളാണ് ഏറെയും. കുട്ടികളെ നേർവഴിക്കു നയിക്കാൻ ചില ശാസനകളും വേണ്ടിവരും. കുട്ടികളുമായി നിരന്തരം ഇടപെടുന്ന അധ്യാപകരും ഗുണകാംക്ഷികളായ ബന്ധുക്കളുമൊക്കെ ഇന്നു ഭയന്നു മാറിനിൽക്കുകയാണ്. പിതാവിന്‍റെ ഇടപെടൽപോലും ഇന്നു ചിലർ മഞ്ഞക്കണ്ണാടിയിൽക്കൂടിയാണ് കാണുന്നത്. അതിനാൽ എന്തെങ്കിലും കേട്ടാൽ ഉടൻ ഒരു നിഗമനത്തിൽ എത്താതിരിക്കുക. സത്യം ചിലപ്പോൾ മറ്റൊന്നാകാം.

ബേബി സ്റ്റീഫൻ, പുത്തൂർ, ‌തൊടുപുഴ