Letters
ബയോഗ്യാസ് പ്ലാന്‍റിലെ അപകടങ്ങൾ
Thursday, November 14, 2019 12:00 AM IST
ബയോഗ്യാസ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടാകുന്ന വാർത്തകൾ ഈയിടെയായി പലയിടത്തുനിന്നു കേൾക്കുന്നുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാക്കാനാകും.

സാധാരണഗതിയിൽ പ്ലാന്‍റ് നിർമിച്ചു നൽകുന്നത് ഏതെങ്കിലും അംഗീകൃത ഏജൻസി ആയിരിക്കും. റിപ്പയർ ആവശ്യങ്ങൾ വരുന്പോഴും അവരുടെ സാങ്കേതിക സഹായം തേടാൻ ശ്രദ്ധിക്കണം. പ്ലാന്‍റിലെ മാലിന്യം കോരി മാറ്റേണ്ടിവരുന്പോൾ പുറമെനിന്ന് മുഴുവൻ മാലിന്യവും കോരിമാറ്റി ഒരു ദിവസമെങ്കിലും വെയിൽ കൊണ്ടതിനു ശേഷം മാത്രമേ ഉള്ളിലിറങ്ങാവൂ. ഇറങ്ങുന്പോൾ പ്ലാന്‍റിനുള്ളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം..

മാലിന്യം കോരിമാറ്റുന്പോഴും അതിലെ വാതകം ശ്വസിക്കാനുള്ള സാധ്യത ഒഴിവാക്കണം. മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങളാണ് പ്ലാന്‍റിലുണ്ടാവാൻ സാധ്യത. വെയിലുള്ള പകൽസമയത്തായിരിക്ക ണം മാലിന്യം കോരിമാറ്റുന്ന ജോലി ചെയ്യേണ്ടത്. ടാങ്കർ ലോറികളിലേക്ക് മാലിന്യം വലിച്ചെടുക്കുന്പോഴും അടുത്ത് സിഗരറ്റു കത്തിക്കുന്നതുൾപ്പെടെ തീ വരുന്ന പ്രവൃത്തിയൊന്നും ചെയ്യരുത്.

പ്ലാന്‍റിനുള്ളിൽ ആളിറങ്ങുന്പോൾ ഒരു കാരണവശാലും പുറത്ത് തീ കത്തിക്കരുത്. പുറത്തെ തീ പ്ലാന്‍റിനുള്ളിലെ പ്രാണവായുവിനെ വലിച്ചെടുക്കാനുള്ള സാധ്യത പ്ലാന്‍റിനുള്ളിലെ ആളിന് ദോഷം ചെയ്യും. പ്ലാന്‍റിനുള്ളിൽ നിന്ന് സിഗരറ്റു വലിക്കുന്നത് പോലും അപകടമുണ്ടാക്കിയേക്കാം.

പ്ലാന്‍റിനുള്ളിൽ ആളിറങ്ങുന്പോൾ പുറത്തുനിൽക്കുന്നവരുടെ ശ്രദ്ധ സദാസമയവും അവരുടെ മേൽ ഉണ്ടായിരിക്കണം. പുറത്തുനിന്ന് ഫാൻ ഉപയോഗിച്ച് അകത്തേക്ക് വായു കടത്തിവിടുന്ന രീതിയുമുണ്ട്.

ജീസ് പി. പോൾ പ്ലാപ്പള്ളിൽ, കുടവെച്ചൂർ, വൈക്കം