കേരളത്തിൽ‍ സമ്പൂർണ ലോക്ക്ഡൗൺ കൊണ്ട് കാര്യമില്ല. നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും നിയമം ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുകയും വേണം. അവനവൻ ശ്രദ്ധിച്ചാൽ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന ബോധം ഉണ്ടാവണം. ഇപ്പോഴും മാസ്ക്കുകൾ ധരിക്കാതെ പുറത്തു കറങ്ങി നടക്കുന്ന എത്രയോ പേരെ നമുക്ക് കാണാൻ ഇടയാകും. സമൂഹ വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ പൂർണമായും അടച്ചിടുന്നത് നല്ലതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജിതമായി പങ്കെടുക്കുന്ന ആരോഗ്യപ്രവർത്തകർ പോലീസുകാർ, തുടങ്ങിയവരുടെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

ആർ. ജിഷി, കൊല്ലം