Letters
വേനൽമഴയും ഇടിമിന്നലും
Friday, April 16, 2021 12:09 AM IST
സംസ്ഥാനത്ത് വേനൽമഴ ശക്തമായതോടെ ഇടിമിന്നലേറ്റുള്ള മരണങ്ങളും വർധിച്ചുവരികയാണ്. മുൻകരുതൽ എടുക്കാത്തതും അശ്രദ്ധയുമൊക്കെ ഈ മരണങ്ങൾക്ക് ഒരു പരിധി വരെ കാരണമാവുന്നുണ്ട്. മിന്നാലേറ്റാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും പലർക്കും ധാരണ കുറവാണ്. അതിനാൽ ബന്ധപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്.

ജെസ്ബീന അലി, തളിപ്പറന്പ്