Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വായു മലിനീകരണം: കേന്ദ്രത്തിന് മനുഷ്യാവകാ...
150 ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കു...
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ...
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് ത...
ദ്രൗപദി മുർമുവിനെതിരെ ട്വീറ്റ്; രാം ഗോപാ...
ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗം ശരിയല്...
Previous
Next
വെടിവയ്പ്: രണ്ടു കാഞ്ചിയുള്ള തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക്; വിദേശിയോ നാടനോ?
Monday, March 28, 2022 3:17 PM IST
മൂലമറ്റം (തൊടുപുഴ): തട്ടുകടയിലെ വാക്കുതർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് വിദേശ നിർമിതമാണെന്നു സൂചന. എന്നാൽ, പ്രാദേശികമായി നിർമിച്ച നാടൻ തോക്കാണെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി കൂടുതൽ വ്യക്തത വരുത്തുമെന്നു പോലീസ് പറഞ്ഞു.
പ്രതി മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ (കുട്ടു-26) കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും. ഇയാൾ വെടി വച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരനായ കീരിത്തോട് പാട്ടത്തിൽ സനൽ സാബു (32) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്കരനെ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സനൽ സാബുവിന്റെ സംസ്കാരം സ്വദേശമായ കീരിത്തോട്ടിൽ നടത്തി. ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയിൽ വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്.
രണ്ടു കാഞ്ചിയുള്ള തോക്ക്
ഇരട്ടക്കുഴലിൽ തീർത്ത രണ്ടു കാഞ്ചിയുള്ള തോക്കാണ് പ്രതി വെടി വയ്ക്കാൻ ഉപയോഗിച്ചത്. നായാട്ടിനാണ് ഇത്തരം നീളമുള്ള തോക്ക് ഉപയോഗിക്കുന്നത്. കാറിനുള്ളിൽനിന്ന് ഇത്രയും നീളമുള്ള തോക്കെടുത്തു വെടി വച്ച രീതിയെക്കുറിച്ച് ആദ്യം സംശയമുയർന്നു. എന്നാൽ, ആദ്യം വെടിയുതിർത്ത സമയത്തു കാറിന്റെ ചില്ല് താഴ്ത്തിയ ശേഷം തോക്ക് പുറത്തേയ്ക്കു നീട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.
രണ്ടാമത് കാറിന്റെ ചില്ല് പൊട്ടിയ ഭാഗത്തു കൂടിയും വെടിവച്ചു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. 2014 മുതൽ ഫിലിപ്പ് ഈ തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പറയുന്നത്. തോക്ക് കൈമാറിയയാൾ വർഷങ്ങൾക്കു മുന്‍പ് മരിച്ചതായാണ് ഫിലിപ്പ് പോലീസിനോടു പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതുപയോഗിച്ചു ഫിലിപ്പ് അക്രമങ്ങളൊന്നും നടത്തിയതായി ഇതുവരെ മറ്റു പരാതികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി ഫിലിപ്പ് മാർട്ടിനും പിതൃസഹോദരൻ ജിജുവുമാണ് രാത്രി എത്തിയത്. ബീഫ് ഉൾപ്പെടെയുള്ള ഭക്ഷണത്തിന് ഓർഡർ നൽകി. എന്നാൽ, ബീഫ് ഇല്ലായെന്ന് കട ഉടമയും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി.വി. സൗമ്യയും ഭർത്താവ് ബിനീഷും പറഞ്ഞു. ഇതിനിടെ ഇവിടേക്കെത്തിയ മറ്റ് ചിലർക്കു ബീഫ് പാഴ്സൽ ചെയ്ത് നൽകുന്നതു കണ്ട ഫിലിപ്പ് മാർട്ടിൻ ഇതു ചോദ്യം ചെയ്തു.
ഈ സമയം കടയിൽ ഉണ്ടായിരുന്നവരും ഇവിടേക്കെത്തിയ ചിലരും ചേർന്നു ഫിലിപ്പ് മാർട്ടിനെ വളഞ്ഞിട്ടു മർദിച്ചു. മുഖത്തും ശരീരമാസകലവും പരിക്കേറ്റ ഫിലിപ്പ് മാർട്ടിൻ അവശനായി വീണു. ഏതാനും സമയത്തിനു ശേഷം ഫിലിപ്പും ജിജുവും വന്ന ബൈക്കിൽ തന്നെ തിരികെ വീട്ടിലേക്കു മടങ്ങി.
സനലിനും പ്രദീപിനും വെടിയേറ്റത്
പിന്നീട് തോക്കുമായി തട്ടുകടയ്ക്കു സമീപമെത്തി കാറിലിരുന്ന് ആകാശത്തേക്കു വെടിയുതിർത്തു. സംഘർഷത്തെത്തുടർന്നു മൂലമറ്റം ഹൈസ്കൂൾ ജംഗ്ഷൻ സമീപത്തേക്കു പോയ പ്രതിയുടെ പിന്നാലെ ഒരു സംഘം ആളുകൾ എത്തി ഇയാളുടെ കാർ അടിച്ചു തകർത്തു. ഇതേത്തുടർന്നു പ്രതി ആൾക്കൂട്ടത്തിനു നേരെ വെടി വയ്ക്കുകയായിരുന്നു.
ആ സമയം സുഹ്യത്തിന്റെ വീട്ടിൽ പോയി വരികയായിരുന്ന സനലിനും പ്രദീപിനും യാദ്യശ്ചികമായി വെടിയേൽക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ സനൽ തത്ക്ഷണം മരിച്ചു. വെടിയേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി എത്തിയ ഓട്ടോറിക്ഷയ്ക്കു നേരെയും ഇയാൾ വെടിയുതിർത്തു.
പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടത്തു വച്ചു പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തു. വിദേശത്തായിരുന്ന പ്രതി രണ്ടു വർഷം മുന്‍പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടുകാരുടെ മർദനത്തിൽ പ്രതിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾക്കു ജയിലിൽ ചികിത്സ നൽകുമെന്നു പോലീസ് പറഞ്ഞു.
കടവന്ത്ര കൂട്ടക്കൊലപാതകം; ഭാര്യയുടെ അനുമതിയോടെ ചെയ്തതെന്ന് യുവാവ്
സഹോദരീഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; യുവാവ് റിമാന്‍ഡില്‍
സുധീഷ് വധം: ഒട്ടകം രാജേഷിന്റെ ഒളിത്താവളം പോലീസ് നിരീക്ഷണത്തിൽ
സുധീഷ് വധം: ഒട്ടകം രാജേഷ് പോലീസിന്റെ കൈയെത്തും ദൂരത്തുനിന്നു മുങ്ങി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു
കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു
കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി: പിന്നില്‍ വന്‍ സംഘം
കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാൾ
സീരിയലിൽ പോലീസ്, ജീവിതത്തിൽ കണ്ടക്ടർ
ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ വീട്ടമ്മയുടെ ക്വട്ടേഷന്‍; നാലംഗ സംഘം പിടിയില്‍
കൈക്കൂലി വിഹിതത്തെ ചൊല്ലി പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടി
മോഷ്ടാക്കളെത്തിയത് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന; ആലുവയിൽ നടന്നത് സിനിമ സ്റ്റൈലിനെ വെല്ലുന്ന കവർച്ച
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ: "ചൂടൻരംഗങ്ങൾ' അന്താരാഷ്ട്ര സൈറ്റുകളിൽ
വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജസന്ദേശം; തട്ടിപ്പുകാരെ സൂക്ഷിക്കുക!
മഴക്കാലത്ത് ജീവന് രക്ഷിക്കാന്‍ ഓപ്പറേഷന് റെയിന്‍ബോ
കല്ലാറിൽ കുട്ടവഞ്ചികള്‍ റെഡി, സവാരിക്കു പോന്നോളൂ...
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ
ബണ്ണിൽ ക്രീം കുറഞ്ഞുപോയി; ബേക്കറിയുടമയ്ക്കും കുടുംബത്തിനും യുവാക്കളുടെ മർദനം
പാർക്കുകളിൽ ഒളികാമറയുമായി സെക്സ് റാക്കറ്റ്; ചൂടൻരംഗങ്ങൾ നവമാധ്യമങ്ങളിൽ
വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
വൃത്തിയില്ല; ചിക്കൻ സെന്ററും രണ്ടു ഹോട്ടലുകളും പൂട്ടിച്ചു, പിഴയും താക്കീതും
ഹണിട്രാപ്പിലൂടെ 46 ലക്ഷം തട്ടി സ്പെയർ പാർട്സ് കട തുടങ്ങിയ വിരുതന്മാർ ഒടുവിൽ അകത്ത്
ഒരു കോടി മുടക്കി എബിസി കേബിളിട്ടു! ഇപ്പോൾ കറന്റ് പോയാൽ ഒരു പോക്കാ!
ലഹരിക്കേസ് പ്രതികളുടെ ലക്ഷങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
കെപിഎസ്ടിഎ വൈക്കം ഉപജില്ല ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു
പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ലഹരി കലർത്തിയ പാനീയം? നാലാമനായി തെരച്ചിൽ
ചോദ്യം ചെയ്യലിനായി കാവ്യാ മാധവനു വീണ്ടും നോട്ടീസ് നൽകും
ആളില്ലാതെ ഫീഡര്‍ ബസുകള്‍; നിറം കുഴപ്പമായെന്നു കെഎസ്ആർടിസിക്കു സംശയം
തലയ്ക്കടി മുതൽ തരികിടകൾ; പഞ്ചാലി വിളയാടുന്നത് ആക്രി പെറുക്കലിന്റെ മറവില്‍
ക്ഷേത്രഭൂമി കൈയേറി മതിൽ കെട്ടിയെന്നു പരാതി
മഞ്ഞപ്പള്ളിക്കാരെ വെള്ളം കുടിപ്പിച്ച് കുറുക്കന്മാരുടെ വിളയാട്ടം
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു
കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു
കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി: പിന്നില്‍ വന്‍ സംഘം
കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാൾ
സീരിയലിൽ പോലീസ്, ജീവിതത്തിൽ കണ്ടക്ടർ
ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ വീട്ടമ്മയുടെ ക്വട്ടേഷന്‍; നാലംഗ സംഘം പിടിയില്‍
കൈക്കൂലി വിഹിതത്തെ ചൊല്ലി പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടി
മോഷ്ടാക്കളെത്തിയത് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന; ആലുവയിൽ നടന്നത് സിനിമ സ്റ്റൈലിനെ വെല്ലുന്ന കവർച്ച
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ: "ചൂടൻരംഗങ്ങൾ' അന്താരാഷ്ട്ര സൈറ്റുകളിൽ
വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജസന്ദേശം; തട്ടിപ്പുകാരെ സൂക്ഷിക്കുക!
മഴക്കാലത്ത് ജീവന് രക്ഷിക്കാന്‍ ഓപ്പറേഷന് റെയിന്‍ബോ
കല്ലാറിൽ കുട്ടവഞ്ചികള്‍ റെഡി, സവാരിക്കു പോന്നോളൂ...
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ
ബണ്ണിൽ ക്രീം കുറഞ്ഞുപോയി; ബേക്കറിയുടമയ്ക്കും കുടുംബത്തിനും യുവാക്കളുടെ മർദനം
പാർക്കുകളിൽ ഒളികാമറയുമായി സെക്സ് റാക്കറ്റ്; ചൂടൻരംഗങ്ങൾ നവമാധ്യമങ്ങളിൽ
വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
വൃത്തിയില്ല; ചിക്കൻ സെന്ററും രണ്ടു ഹോട്ടലുകളും പൂട്ടിച്ചു, പിഴയും താക്കീതും
ഹണിട്രാപ്പിലൂടെ 46 ലക്ഷം തട്ടി സ്പെയർ പാർട്സ് കട തുടങ്ങിയ വിരുതന്മാർ ഒടുവിൽ അകത്ത്
ഒരു കോടി മുടക്കി എബിസി കേബിളിട്ടു! ഇപ്പോൾ കറന്റ് പോയാൽ ഒരു പോക്കാ!
ലഹരിക്കേസ് പ്രതികളുടെ ലക്ഷങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
കെപിഎസ്ടിഎ വൈക്കം ഉപജില്ല ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു
പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ലഹരി കലർത്തിയ പാനീയം? നാലാമനായി തെരച്ചിൽ
ചോദ്യം ചെയ്യലിനായി കാവ്യാ മാധവനു വീണ്ടും നോട്ടീസ് നൽകും
ആളില്ലാതെ ഫീഡര്‍ ബസുകള്‍; നിറം കുഴപ്പമായെന്നു കെഎസ്ആർടിസിക്കു സംശയം
തലയ്ക്കടി മുതൽ തരികിടകൾ; പഞ്ചാലി വിളയാടുന്നത് ആക്രി പെറുക്കലിന്റെ മറവില്‍
ക്ഷേത്രഭൂമി കൈയേറി മതിൽ കെട്ടിയെന്നു പരാതി
മഞ്ഞപ്പള്ളിക്കാരെ വെള്ളം കുടിപ്പിച്ച് കുറുക്കന്മാരുടെ വിളയാട്ടം
More from other section
ഷോക്കടിക്കും നിരക്ക്
Kerala
ജി 7 ഉച്ചകോടിക്കായി മോദി ഇന്നും നാളെയും ജർമനിയിൽ
National
നോർവേയിൽ വെടിവയ്പ്; രണ്ടു മരണം: കൊലപാതകിക്കെതിരേ തീവ്രവാദക്കുറ്റം
International
ജിഎസ്ടി കോംപൻസേഷൻ സെസ് 2026 മാർച്ച് 31 വരെ തുടരും
Business
ലേഡീസ് ആൻഡ് ജെന്റിൽമെൻ... പുൽകോർട്ട് വിപ്ലവം!
Sports
More from other section
ഷോക്കടിക്കും നിരക്ക്
Kerala
ജി 7 ഉച്ചകോടിക്കായി മോദി ഇന്നും നാളെയും ജർമനിയിൽ
National
നോർവേയിൽ വെടിവയ്പ്; രണ്ടു മരണം: കൊലപാതകിക്കെതിരേ തീവ്രവാദക്കുറ്റം
International
ജിഎസ്ടി കോംപൻസേഷൻ സെസ് 2026 മാർച്ച് 31 വരെ തുടരും
Business
ലേഡീസ് ആൻഡ് ജെന്റിൽമെൻ... പുൽകോർട്ട് വിപ്ലവം!
Sports
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം പാക്കധീന കാഷ്മീരിൽ നൂറ്റന്പതോളം ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നതായി റിപ...
Top