ബിഡിഎസ് മോപ്-അപ് കൗണ്‍സലിംഗ് 26, 27 തീയതികളിൽ
Wednesday, August 21, 2019 11:44 PM IST
തിരുവനന്തപുരം: ബിഡിഎസ് കോഴ്സിലേക്ക് നടന്ന മൂന്നാംഘട്ട അലോട്ട്മെന്‍റിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ് കൗണ്‍സലിംഗ് 26, 27 തീയതികളിൽ നടത്തും. മോപ്-അപ് കൗണ്‍സലിംഗ് 26നു പൂർത്തിയാകാത്തപക്ഷം 27നും തുടരും. തിരുവനന്തപുരം പാളയം എൽഎംഎസ് കോന്പൗണ്ടിലുള്ള എൽഎംഎസ് വിമൻസ് സെന്‍റർ കോണ്‍ഫറൻസ് ഹാളിൽ 26ന് രാവിലെ 10 മുതലാണ് കൗണ്‍സലിംഗ്.

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്. അഖിലേന്ത്യാ കൗണ്‍സലിംഗിലൂടെ പ്രവേശനം നേടിയവരെ സംസ്ഥാനത്തെ മോപ്-അപ് കൗണ്‍സലിംഗിനു പരിഗണിക്കുന്നതല്ല.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് മോപ്-അപ് കൗണ്‍സലിംഗ് സ്ലിപ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് സ്ലിപ് 25നു വൈകുന്നേരം അഞ്ചുവരെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മോപ്-അപ് സ്ലിപ്പുമായി വരുന്നവരെ മാത്രമേ അലോട്ട്മെന്‍റിനു പങ്കെടുപ്പിക്കുകയുള്ളൂ. മോപ്-അപ് കൗണ്‍സലിംഗിൽ പങ്കെടുക്കാനുള്ള സമയവും തീയതിയും (റാങ്ക് തിരിച്ചുള്ളത്) 24ന് വൈകുന്നേരം പ്രസിദ്ധീകരിക്കും.

മാർഗ നിർദേശങ്ങൾ

ഒരു സർക്കാർ ഡെന്‍റൽ കോളജിൽ ബിഡിഎസ് കോഴ്സിനു പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മറ്റൊരു സർക്കാർ ഡെന്‍റൽ കോളജിലേക്ക് മാറ്റം അനുവദിക്കില്ല. അതുപോലെ ഒരു സ്വാശ്രയ ഡെന്‍റൽ കോളജിൽ ബിഡിഎസ് കോഴ്സിനു പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മറ്റൊരു സ്വാശ്രയ ഡെന്‍റൽ കോളജിലേക്ക് മാറ്റം അനുവദിക്കുന്നതല്ല.

സ്വാശ്രയ ഡെന്‍റൽ കോളജിൽ അഡ്മിഷൻ ലഭിച്ചവർ ഗവണ്‍മെന്‍റ് ഡെന്‍റൽ കോളജുകളിലേക്കും ഗവണ്‍മെന്‍റ് ഡെന്‍റൽ കോളജുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് സ്വാശ്രയ ഡെന്‍റൽ കോളജുകളിലേക്കും മാറ്റം അനുവദനീയമാണ്. ഒരു സ്വാശ്രയ കോളജിലെ എൻആർഐ സീറ്റിൽ നിന്നും അതേ കോളജിലെയോ മറ്റു സ്വാശ്രയ കോളജിലെയോ ഗവണ്‍മെന്‍റ്/കമ്യൂണിറ്റി സീറ്റുകളിലേക്ക് മാറ്റം അനുവദനീയമാണ്.

ഫീസ് സംബന്ധിച്ച വിവരങ്ങൾ

മോപ്-അപ് കൗണ്‍സലിംഗിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ താഴെ പറയുന്ന ഫീസ് ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍റ് ഡ്രാഫ്റ്റ് എടുത്ത് കൗണ്‍സിലിംഗ് വേളയിൽ ഹാജരാക്കണം.

സർക്കാൽ ഡെന്‍റൽ കോളജുകളിൽ ബിഡിഎസ് കോഴ്സിനു പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 23,000 രൂപ. സ്വാശ്രയ ഡെന്‍റൽ കോളജുകളിൽ ബിഡിഎസ് കോഴ്സിനു പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ ഒരുലക്ഷം രൂപ. സ്വാശ്രയ ഡെന്‍റൽ കോളജുകളിൽ ബിഡിഎസ് കോഴ്സിനു എൻആർഐ സീറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ ഒരുലക്ഷം രൂപ. സ്വാശ്രയ കോളജുകളിലെ ആകെ ഫീസ് നിരക്ക് ഓപ്ഷൻ ക്ഷണിക്കുന്ന സമയത്ത് പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിലടയ്ക്കുന്ന തുകയുടെ ബാക്കി പ്രവേശനം ലഭിക്കുന്ന കോളജിൽ അടയ്ക്കണം.


എൻആർഐ, കമ്യൂണിറ്റി സീറ്റിലേക്ക് അഡ്മിഷൻ നേടുന്ന എസ്‌സി/എസ്ടി/ഒഇസി വിഭാഗക്കാർ, ഫീസ് ആനുകൂല്യത്തിനു അർഹരായ മറ്റുള്ളവർ ഉൾപ്പെടെ പ്രസ്തുത സീറ്റുകളിലേക്കുള്ള ഫീസ് അടയ്ക്കണം.

മുൻ കീം അലോട്ട്മെന്‍റുകളിലൂടെ 22നകം അഡ്മിഷൻ ലഭിച്ചവർ ബിഡിഎസ് സീറ്റിലേക്ക് മാറുകയാണെങ്കിൽ അധികമായി അടയ്ക്കേണ്ട തുകയുണ്ടെങ്കിൽ അതിനു തുല്യമായ ഡിഡി ഹാജരാക്കിയാൽ മതിയാകും. മുൻ അലോട്ട്മെന്‍റുകളിലൂടെ ബിഡിഎസ് കോഴ്സിനു വേണ്ടി പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തുല്യമായോ അധിക തുകയോ പണമൊടുക്കിയിട്ടുള്ളവർ പുതിയ ഡിഡി ഹാജരാക്കേണ്ടതില്ല. സ്വാശ്രയ എൻജിനിയറിംഗ്, ആർകിടെക്ചർ, ഫാർമസി, കോഴ്സുകളിൽ അഡ്മിഷൻ നേടിയിരിക്കുന്നവർക്ക് ഇതു ബാധകമല്ല. ഡിഡി ഹാജരാക്കുന്നതിനു അധികസമയം അനുവദിക്കില്ല.

ഹാജരാക്കേണ്ട രേഖകൾ

മോപ്-അപ് കൗണ്‍സലിംഗിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ താഴെ പറയുന്ന രേഖകളുമായി മോപ്-അപ് കൗണ്‍സലിംഗിനു ഹാജരാകേണ്ടതാണ്.

മോപ്-അപ് കൗണ്‍സലിംഗ് സ്ലിപ്, നിശ്ചിത തുകയ്ക്കുള്ള ഡിഡി, പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്‍റ് വഴി ഏതെങ്കിലും കോഴ്സിലോ കോളജിലോ ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട കോളജ് അധികാരിയിൽ നിന്നുള്ള പൊസഷൻ സർട്ടിഫിക്കറ്റ്, എൻഒസി എന്നിവയുടെ അസൽ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മേൽ സൂചിപ്പിച്ച പ്രകാരമുള്ള ഫീസിനത്തിലെ ഡിഡി.
കേരളത്തിലെ വിവിധ സർക്കാർ അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവേശനം നേടിയ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും എൻഒസി, രേഖകളുടെ പൊസഷൻ സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റിന്‍റെ പകർപ്, ഫീസിനത്തിലെ ഡിഡി എന്നിവയുമായി കൗണ്‍സിലിംഗിനു പങ്കെടുക്കാം. മറ്റു വിദ്യാർഥികൾക്ക് ടിസി, അസൽ രേഖകൾ, ഫീസിനത്തിലെ ഡിഡി എന്നിവയുമായി കൗണ്‍സിലിംഗിനു പങ്കെടുക്കാം.

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ്. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖ, കീം 2019 ഡാറ്റാ ഷീറ്റ്, ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ്, എൻആർഐ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ എൻആർഐ ക്ലെയിം തെളിയിക്കുന്നതിനുള്ള രേഖകളുടെ അസൽ.

എൻആർഐ ക്വോട്ടയിൽ ആവശ്യക്കാർ ഇല്ലാത്ത പക്ഷം മോപ്-അപ് കൗണ്‍സിലിംഗിൽ പുതുതായി രേഖകൾ സമർപ്പിക്കുന്നവരെ പരിഗണിക്കും. ഫോണ്‍: 04712332123, 2339101, 102, 103, 104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.