അയോധ്യാ വിധി: സമൂഹ മാധ്യമങ്ങളിലും നിരീക്ഷണമെന്നു പോലീസ്
അയോധ്യാ വിധി:  സമൂഹ മാധ്യമങ്ങളിലും നിരീക്ഷണമെന്നു  പോലീസ്
Saturday, November 9, 2019 1:08 AM IST
തിരുവനന്തപുരം: മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയാറാക്കി പരത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദേശം പോലീസിന്‍റെ എല്ലാ വിഭാഗത്തിനും നൽകി.

ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവർക്കെതിരേയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും.


എല്ലാ സമൂഹ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരള പോലീസിന്‍റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.


സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം പരമാവധി ഉപയോഗിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.