മദ്യലഹരിയിൽ 48 മണിക്കൂറിൽ നാല് കൊലപാതകങ്ങൾ; ഉത്തരവാദി സർക്കാരെന്നു സുധീരൻ
മദ്യലഹരിയിൽ 48 മണിക്കൂറിൽ  നാല് കൊലപാതകങ്ങൾ; ഉത്തരവാദി  സർക്കാരെന്നു സുധീരൻ
Monday, June 1, 2020 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപത്കരവും അരക്ഷിതവുമായ അവസ്ഥ സംജാതമായെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. 48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍ നാല് കൊലപാതകങ്ങള്‍ ഉണ്ടായി.
ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മദ്യലഹരിയിലായ മകന്‍റെ ക്രൂരമായ ഉപദ്രവമേറ്റാണു പിതാവ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റം മൂലമാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകങ്ങള്‍ ഉണ്ടായത്. നാല് സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്.


മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാര്‍തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദി. ഇതിനു പുറമെ മദ്യലഹരി മൂലം ഒട്ടനവധി അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കിലെത്തിനില്‍ക്കുകയും രോഗികളുടെ എണ്ണം ആശങ്കാജനകമായി വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനതാത്പര്യത്തിനും നാടിന്‍റെ നന്മയ്ക്കും വിരുദ്ധമായി മദ്യവില്പന നടത്തുന്നതെന്ന് സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.