മാറ്റങ്ങളോടെ എംസിഎ
Tuesday, July 7, 2020 12:35 AM IST
തിരുവനന്തപുരം: കംപ്യൂട്ടർ സയൻസ് രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് പുതിയ രൂപത്തിൽ എംസിഎ കോഴ്സ് ഈ വർഷമെത്തുന്നത്. ഉള്ളടക്ക പരിഷ്കരണത്തോടൊപ്പം ഘടനപരമായ മാറ്റവും മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിൽ വരുത്തിയിട്ടുണ്ട്. മൂന്നു വർഷമായിരുന്ന കോഴ്സ് ഈ വർഷം മുതൽ രണ്ട് വർഷമാക്കി മാറ്റിയിട്ടുണ്ട്.

ആർക്കും പഠിക്കാം

നേരത്തേ കണക്ക് ഒരു വിഷയമായി പഠിച്ച ബിരുദ വിദ്യാർഥികൾക്കു മാത്രമായിരുന്നു എംസിഎ കോഴ്സിനുള്ള പ്രവേശനം. കംപ്യൂട്ടർ സയൻസും സാങ്കേതിക വിദ്യകളും സാധാരണമാവുകയും ഇന്‍റർനെറ്റ് വ്യാപകമാവുകയും ചെയ്തതോടെ താൽപര്യമുള്ള ആർക്കും ചേരാവുന്ന വിധത്തിൽ പ്രവേശന യോഗ്യത മാറ്റിയിട്ടുണ്ട്. ബിസിഎയോ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദമോ ഉള്ളവർക്ക് എംസിഎ ചെയ്യാം. ബിഎ, ബിഎസ്‌സി, ബികോം ബിരുദക്കാർക്കും എംസിഎക്ക് ചേരാം.എന്നാൽ, ബിരുദ തലത്തിലോ പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് എന്നിവയിലേതെങ്കിലും പേപ്പറുകൾ പഠിച്ചിരിക്കണം. ബിഎ മലയാളം പഠിച്ച ഒരു വിദ്യാർഥിക്കും എംസിഎക്ക് ചേരാം. പ്ലസ്ടുവിന് കണക്ക് പഠിച്ചിരിക്കണമെന്നു മാത്രം.

കംപ്യൂട്ടർ സയൻസിന്‍റെ ഉപയോഗവും പഠനവും എല്ലാവരിലുമെത്തിയതു കൊണ്ടാണ് ഈ മാറ്റത്തിനു യുജിസി മുതിർന്നത്. ബിരുദത്തിനു 50 ശതമാനം മാർക്കുണ്ടായിരിക്കണം സംവരണ വിഭാഗത്തിനു 45 ശതമാനം മതി.

പ്രവേശന പരീക്ഷ

എംസിഎക്കു ചേരണമെങ്കിൽ പ്രവേശനപരീക്ഷ ജയിക്കണമെന്ന നിർബന്ധമുണ്ട്. 120 ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങിയ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ആകെ മാർക്ക് 360 ആണ്. ഇതിൽ അഞ്ചു ശതമാനമെങ്കിലും മാർക്ക് നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് എംസിഎ പ്രവേശന പരീക്ഷ കേന്ദ്രങ്ങളുള്ളത്. കേരളത്തിൽ മൂന്നു സർക്കാർ, രണ്ട് എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലുൾപ്പെടെ 43 സ്ഥാപനങ്ങളിലായി 2400 എംസിഎ സീറ്റുകൾ മാത്രമാണുള്ളത്. പൊതുവിവരം, ഇംഗ്ലീഷ്, ലോജിക്കൽ എബിലിറ്റി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പ്രവേശന പരീക്ഷയ്ക്കുള്ളത്.


അപേക്ഷിക്കാൻ സമയമായി

എംസിഎ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങിക്കഴിഞ്ഞു എൻബിഎസ് സെന്‍ററാണ് എംസിഎ പ്രവേശനം നിയന്ത്രിക്കുന്നത്. 25നാണ് പ്രവേശന പരീക്ഷ. അപേക്ഷകൾ ഓണ്‍ ലൈനായി വേണം സമർപ്പിക്കാൻ. www.lb scentr e.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 20 വരെ അപേക്ഷിക്കാം.

സാധ്യതകൾ നിരവധി

കംപ്യൂട്ടർ ആപ്ലിക്കേഷനു പ്രാധാന്യം കൊടുക്കുന്ന കോഴ്സ് ആയതു കൊണ്ടു തന്നെ നിരവധി സാധ്യതകളാണ് എംസിഎക്കാർക്കുള്ളത്. ഡാറ്റ അനലിറ്റിക്സും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും പുതിയ പുതിയ തലത്തിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഐഇടിയുടെ കാലത്ത് നവീന തൊഴിൽ സങ്കേതങ്ങൾ കണ്ടെത്താൻ എംസിഎ കോഴ്സ് ഏറെ ഉപകരിക്കും.


ഡോ. എം. അബ്ദുൾ റഹ്‌മാൻ (ഡയറക്ടർ,എൽബിഎസ് സെന്‍റർ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.