പുതിയ 16 ഹോട്ട്സ്പോട്ടുകൾ
പുതിയ 16 ഹോട്ട്സ്പോട്ടുകൾ
Thursday, July 16, 2020 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 16 ഹോട്ട് സ്പോട്ടുകൾ കൂടി. ഒന്പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 234 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകൾ: പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (കണ്ടെയിൻമെന്‍റ് സോണ്‍: വാർഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂർ ജില്ലയിലെ കടന്പൂർ (7), പന്ന്യന്നൂർ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ (16), കാരാക്കുറിശി (6), കാഞ്ഞിരപ്പുഴ (1), തൃശൂർ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാർഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാന്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.


ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെയിൻമെന്‍റ് സോണ്‍: വാർഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂർ (2), ചാലിശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കൽപ്പറ്റ ആനപ്പാലം റോഡ് മുതൽ ട്രാഫിക് ജംഗ്ഷൻവരെയുള്ള ബൈപാസ് റോഡ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.