തിരുവനന്തപുരം: എന്‍റെ ഉയർച്ചയ്ക്കു കാരണക്കാർ പാർട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിക്ക് ആദരസൂചകമായി കെപിസിസി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കു നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ടിക്കറ്റ് തരികയും ജനങ്ങൾ അംഗീകരിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് തന്‍റെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടായത്. തനിക്കു ലഭിച്ച എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് പാർട്ടിക്കും ജനങ്ങൾക്കും നൽകുന്നു.

കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള ഇപ്പോഴത്തെ ഐക്യവും കെട്ടുറുപ്പും കാത്തുസൂക്ഷിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളാ രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മൻ ചാണ്ടി. പുതുതലമുറയിലെ രാഷ്ട്രീയ പ്രവർത്തകരും യുവ എംഎൽഎമാരും അദ്ദേഹത്തിൽനിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കരുണയുടെയും സ്നേഹത്തിന്‍റെയും ആകെ തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടന്നുപോയ വഴികളിൽ കോണ്‍ഗ്രസിന് കരുത്തു നൽകിയ നേതാവാണ് അദ്ദേഹം. ഒരു പാഠപുസ്തകം പോലെ അദ്ദേഹത്തിൽനിന്ന് പഠിക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വീഡിയോ കോണ്‍ഫറൻസിലൂടെ സന്ദേശം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി മുൻ പ്രസിഡന്‍റുമാരായ എം.എം. ഹസൻ, വി.എം. സുധീരൻ, കെ. സുധാകരൻ എംപി തുടങ്ങിയവർ പ്രസംഗിച്ചു.