തിരുവനന്തപുരം: കുട്ടനാട്ടിലെ കാർഷിക മേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് ഉതകുന്ന കാർഷിക കലണ്ടറിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.100 ദിന കർമ പദ്ധതിയിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായാണ് കാർഷിക കലണ്ടർ തയാറാക്കിയത്. കൊല്ലം മണ്‍റോ തുരുത്തിലെ കാലാവസ്ഥാ അനുരൂപകൃഷിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മണ്‍റോതുരുത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിലാണ് കാലാവസ്ഥ അനുരൂപ കൃഷി എന്ന പദ്ധതി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.