തിരുവനന്തപുരം: പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 2910 ആയി കുറഞ്ഞു. തുടർച്ചയായ നാലു ദിവസം നാലായിരത്തിലധികം പേർക്കു രോഗം കണ്ടെത്തിയതിനു ശേഷമാണ് ഇന്നലെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. കഴിഞ്ഞ ദിവസം 25,848 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്.

ഇന്നലെ 18 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 553 ആയി. 3022 പേർ ഇന്നലെ രോഗമുക്തി നേടി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്. ഇന്നലെ 2653 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 88 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. നിലവിൽ 39,285 പേരാണു ചികിത്സയിലുള്ളത്. 98,724 പേർ രോഗമുക്തി നേടി. 2,18,907 പേർ നിരീക്ഷണത്തിലുണ്ട്.


13 പ്രദേശങ്ങളെ ഹോട്ട് സ്പോ ട്ടുകളാക്കി. 12 പ്രദേശങ്ങളെ ഒഴിവാക്കി. നിലവിൽ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 533, കോഴിക്കോട്- 376, മലപ്പുറം- 349, കണ്ണൂർ- 314, എറണാകുളം- 299 , കൊല്ലം- 195, തൃശൂർ- 183, പാലക്കാട്- 167, കോട്ടയം- 156, ആലപ്പുഴ- 112, കാസർഗോഡ്- 110, ഇടുക്കി- 82, വയനാട്- 18, പത്തനംതിട്ട- 16.